image

പെട്രോള്‍ വില ഇന്നുവരെയുണ്ടായ ഏറ്റവും വലിയ ഒറ്റത്തവണവര്‍ദ്ധന നടത്തിയിട്ട് ദിവസങ്ങളാകുന്നു. ഈ വിലക്കയറ്റത്തിനെതിരെ കേരളത്തില്‍ ഇടതുമുന്നണിയുടെ ഹര്‍ത്താല്‍ പെട്ടെന്നുതന്നെയുണ്ടായി. അതിനുശേഷം ബിജെപിയും ഇടതുകക്ഷികളും ഭാരതബന്ദും പ്രതിഷേധദിനവുമൊക്കെ ആചരിക്കുകയും ചെയ്തു. കേരളത്തില്‍ ഹര്‍ത്താല്‍ നേരത്തേയുണ്ടായി എന്നതു കണക്കില ...

+
image

ജനറല്‍ വി.കെ.സിംഗിന്റെ വിരമിക്കല്‍ ഉയര്‍ത്തുന്നതുപോലെയുള്ള ചോദ്യങ്ങളാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സന്റെ വിരമിക്കലും ഉയര്‍ത്തുന്നത്. മുപ്പത്തൊന്നു വയസ്സുമാത്രമേ ആകുന്നുള്ളൂ, കെ.പി.എന്നു വിളിക്കപ്പെടുന്ന കെവിന്‍ പീറ്റേഴ്സന്. 1994ല്‍ ഇംഗ്ലണ്ടിന്റെ ടീമിലെത്തിയ കെപി വെറും  എട്ടുവര്‍ഷത്തെ കരിയര്‍ മാത്രം പൂര്‍ത്തിയാക്കു ...

+
image

അവസാനം ജനറല്‍ വി കെ സിംഗ് വിരമിച്ചു. പ്രായത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനിന്ന് വിവാദം ഉയര്‍ത്തിയ സിംഗ് കോടതിയെ ആശ്രയിച്ചെങ്കിലും കോടതിയും അദ്ദേഹത്തിന് അനുകൂലമായ നിലപാടല്ല എടുത്തത്. അങ്ങനെ, ഒരുപരിധിവരെ കീഴടങ്ങിയ മട്ടിലാണ് അദ്ദേഹം ആ കേസില്‍നിന്നു തലയൂരിയത്. ഒടുവില്‍ പുസ്തകത്തില്‍ പറയപ്പെട്ടിരുന്ന പ്രായം തന്നെ അ ...

+
image

സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക എന്നത് നിക്കറോര്‍ പാര്‍റയുടെയോ മറ്റോ ഒരു കവിതയാണെന്നു തോന്നന്നു. പാര്‍റയുടെയല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കവിതയായിരിക്കും. അഥവാ, കവിതയല്ലെങ്കില്‍ത്തന്നെ സ്വാതന്ത്ര്യം ഒരു പ്രതിമയാണമേരിക്കയില്‍ എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. കാരണം, ആ പേരില്‍ അവിടെയൊ ...

+
image

തെന്നിന്ത്യന്‍ ജനപ്രിയ ഗായകനും സംഗീത സംവിധായകനുമാണ്‌ ജാസിഗിഫ്‌റ്റ്‌. തമിഴിലും തെലുങ്കിലും, കന്നടയിലും ലജ്ജാവതിക്കൊപ്പം ഹിറ്റായ ജാസിയുടെ ശബ്‌ദം ഇന്ന്‌ ഒറിയയിലും ബംഗാളിയിലുമെല്ലാം പരിചിതം. ഇന്ത്യ മുഴുവന്‍ തെന്നിപ്പറക്കുന്ന തെന്നിന്ത്യന്‍ സംഗീതക്കാറ്റാണിന്നു ജാസി. ഇടക്കാലത്തു മലയാളത്തില്‍ അവസരം കുറഞ്ഞെങ്കിലും ചൈനാ ടൌണും പോക്കിരിരാജയ ...

+
eyetop-img-curve
നിരീക്ഷണം

ഭീഷണിയുടെ കലയും അതിന്റെ സൌന്ദര്യവും മറ്റാര്‍ക്ക് അറിയുന്നതിനേക്കാള്‍ നന്നായി അറിയുന്നത് ഇടതുപാര്‍ട്ടികള്‍ക്കാണ്. ലോകമൊട്ടാകെ ഏറ്റവുമേറേ ഭീഷണികള്‍ക്കു വശംവദരായിട്ടുള്ളവരും അവര്‍ തന്നെ. ഏറ്റവുമേറേ പീഡിതരായിട്ടുള്ള ജൂതവംശം പില്‍ക്കാലത്ത് ഏറ്റവും വലിയ പീഡകരായി വര്‍ത്തിക്കുന്നതുപോലെ, ഏറ്റവും വലിയ ഭീഷണികളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുള്ളതുകൊണ്ടാണോ എന്തോ, ചെമപ്പന്മാര്‍ എന്തുതരം എതിര്‍പ്പിനെയും ഭീഷണികൊണ്ടാണു നേരിടുക. സംഘബലം എന്നതിലാണ് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ സംഘബലത്തിന്റെ പ്രത്യക്ഷപ്രകോപനമെന്നനിലയില്‍ ഭീഷണി തങ്ങളുടെ രാഷ്ട്രീയപ്രസ്താവനയും നിലപാടുമായി സ്വീകരിച്ചുപോകുന്നതില്‍ അത്രയേറേ അസ്വാഭാവികതയുമില്ല.

story imagetop-img-curve
പരിഹാസം

സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ വായില്‍നിന്ന് ഒരു മണിപ്രവാളമൊഴുകിപ്പോയി. ജില്ലയില്‍ കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടെ ഉണ്ടായ രാഷ്ട്രീയകൊലപാതകങ്ങളില്‍ ചിലത് തങ്ങള്‍ പദ്ധതിയിട്ട് നടപ്പിലാക്കിയതാണെന്നായിരുന്നു മണിപ്രവാളം ഭാഷയിലാക്കിയപ്പോള്‍ തിരിഞ്ഞുകിട്ടിയത്. അതു മണിയെ തിരിഞ്ഞുകടിക്കുന്ന അവസ്ഥയുമുണ്ടായി. പതിമൂന്നു പേരുടെ പട്ടികയുണ്ടാക്കിയെന്നും അവരില്‍ മൂന്നുപേരെ ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി കാച്ചിക്കളഞ്ഞെന്നും മണി പറഞ്ഞു. അവരില്‍ ഒരാളെ ഉണ്ടാക്കിയ പട്ടികതന്നെ ഉപയോഗിച്ചു തല്ലിക്കൊല്ലുകയും മറ്റൊരാളെ കുത്തിക്കൊല്ലുകയും മൂന്നാമനെ, ഒരു വ്യത്യസ്തതയ്ക്കുവേണ്ടി വെടിവച്ചുകൊല്ലുകയുമായിരുന്നു.

Elamaram Kareemtop-img-curve
നിരീക്ഷണം

കീചകവധത്തിന് പതിനായിരം രൂപ അരങ്ങുഫീ ചോദിച്ചപ്പോള്‍ അയ്യായിരത്തിനു സമ്മതിക്കണമെന്നു കാലുപിടിച്ച കളിയോഗക്കാരോട് പറ്റില്ലെന്നു തീര്‍ത്തുപറഞ്ഞു കളിയാശാന്‍. അപ്പോള്‍ സംഘാടകരിലെ ഒരു ടിന്റുമോന്‍ കളിയാശാനുമുന്നില്‍ വച്ച ഒത്തുതീര്‍പ്പുവ്യവസ്ഥ ഇങ്ങനെയായിരുന്നു - ആശാനേ, അയ്യായിരമങ്ങോട്ടു പിടി. കീചകനെ കൊല്ലണമെന്നില്ല... നന്നായിട്ടൊന്നു പേടിപ്പിച്ചുവിട്ടേച്ചാ മതി...

adver-img adver-img
story imagemiddle-img-curve

മക്കള്‍ വാഴ്ച സംവിധാനരംഗത്തേക്കും പടരുകയാണ്. ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ആദ്യചിത്രം നിദ്ര ഈയിടെയാണു പുറത്തുവന്നത്. തൊട്ടുപിന്നാലേ സേതുമാധവന്റെ മകന്‍ സതീഷ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന ചട്ടക്കാരി ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളുടെയും പ്രത്യേകത സംവിധായകരുടെ മക്കള്‍ അച്ഛന്റെ മുന്‍കാലചിത്രങ്ങളുടെ റീമേക്ക് ഒരുക്കിയെന്നതാണ്.

ജഗതി ശ്രീകുമാര്‍middle-img-curve

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് ഉടനെയെങ്ങും അഭിനയരംഗത്തേക്ക് തിരിച്ചെത്താന്‍ പറ്റില്ലെന്ന അവസ്ഥ മറ്റ് ഹാസ്യനടന്മാര്‍ക്ക് ധാരാളം അവസരമൊരുക്കുന്നു. അപകടത്തില്‍ പെടുമ്പോള്‍ ചിത്രീകരണത്തിലിരിക്കുന്നതോ ചിത്രീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോ ആയ ഒരു ഡസനോളം ചിത്രങ്ങളിലെങ്കിലും ജഗതി പങ്കാളിയായിരുന്നു. അതിനുപുറമേ, ആലോചനയാരംഭിച്ച അന്‍പതു ചിത്രങ്ങളിലെങ്കിലും സംവിധായകര്‍ ആഗ്രഹിച്ചിരുന്നത് ജഗതിയെ ആയിരുന്നുവെന്നും സൂചനയുണ്ട്.

Manoj K Jayanmiddle-img-curve

അനന്തഭദ്രത്തിലെ ദിഗംബരനുശേഷം അതിശക്തമായ ഒരു കഥാപാത്രവുമായി വീണ്ടും മനോജ് കെ ജയന്‍. എം ജി ശ്രീകുമാറാണു ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിശേഷം ഇതില്‍ തിലകനും നെടുമുടിവേണുവും ഒന്നിക്കുന്നു എന്നതാണ്. നെടുമുടി തന്റെ റോളുകള്‍ തട്ടിയെടുക്കാന്‍ ഉപജാപം നടത്തുന്നു എന്ന തിലകന്റെ വിവാദപ്രസ്താവനയ്ക്കുശേഷം ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ചിട്ടില്ല.

story imagemiddle-img-curve

ടിപ്പു സുല്‍ത്താനാകാന്‍ തല്‍ക്കാലം കമല്‍ ഹാസനില്ല. മലയാളത്തിലും തമിഴിലുമായി വയലാര്‍ മാധവന്‍ കുട്ടി സംവിധാനം ചെയ്യുവാനുദ്ദേശിക്കുന്ന ടിപ്പു സുല്‍ത്താനും ഉണ്ണിയാര്‍ച്ചയും എന്ന ചിത്രത്തില്‍ ടിപ്പുവിന്റെ വേഷം ചെയ്യാനാണ് സംവിധായകന്‍ കമല്‍ ഹാസനെ സമീപിച്ചിരുന്നത്. എന്നാല്‍, തല്‍ക്കാലം വേറേ ചില പ്രൊജക്ടുകള്‍ ഉള്ളതിനാല്‍ ടിപ്പുവാകാന്‍ താല്പര്യം ഇല്ലെന്ന് കമല്‍ അറിയിച്ചുവത്രേ. പകരം തമിഴിലെ യുവതാരമായ, മലയാളികൂടിയായ ആര്യയെ സംവിധായകന്‍ സമീപിച്ചിരിക്കുന്നതായാണ് പുതിയ വിവരം. ആര്യ റോള്‍ ഏറ്റെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.

kunjacko bobanmiddle-img-curve

കുഞ്ചാക്കോ ബോബന്‍ പൂര്‍ണാനന്ദസ്വാമിയായി വേഷമിടുന്ന ചിത്രമാണ് ഗോഡ് ഫോര്‍ സെയില്‍. ആള്‍ദൈവവ്യവസായത്തെപ്പറ്റിയുള്ള ചിത്രം രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. ബോംബേ മാര്‍ച്ച് പന്ത്രണ്ട് എന്ന സിനിമയാണ് തിരക്കഥാകൃത്തായിരുന്ന ബാബുവിന്റെ ആദ്യസംവിധാനചിത്രം.

chilly chicken pepper roastmiddle-img-curve

കോഴിയുടെ നെഞ്ച് - രണ്ടു കോഴിയുടെത്‌

കശ്‌മീരി ചെമന്ന മുളകുപൊടി - 20 ഗ്രാം

പച്ചയോ കറുപ്പോ ആയ പെപ്പര്‍ കോണ്‍ പൊടിച്ചത്‌ - 25 ഗ്രാം

middle-img-curve

പറക്കില്ല എന്നു പറയാന്‍ വരട്ടെ, ചില ഓന്തുകള്‍ പറക്കുമെന്നാണ്‌ ശാസ്‌ത്രം തെളിയിക്കുന്നത്‌. ഉരഗവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍ ഇഴഞ്ഞാണ്‌ സഞ്ചരിക്കുന്നതെങ്കിലും പറക്കാന്‍ കഴിവുള്ളവരും അക്കൂട്ടത്തിലുണ്ട്‌. അത്തരത്തിലൊന്നാണ്‌ പറക്കും ഓന്ത്‌ അഥവാ ഡ്രാക്കോ. ഒരു മരത്തില്‍നിന്ന്‌ അടുത്ത മരത്തിലേക്ക്‌ പറന്നുപോകാന്‍ ഇവയ്‌ക്ക്‌ കഴിയും. ഏഷ്യയിലും മറ്റു ചില പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.

story imagemiddle-img-curve

അങ്കം രണ്ട് - രംഗം മൂന്ന്‌

സൈനികത്താവളം.
(പ്രൊഫസര്‍ കാസ്യോമാസ്‌ക്‌ അണിഞ്ഞ്‌ കാവല്‍ നില്‌ക്കുന്ന ഇയാഗോയുടെ അടുത്തേക്ക്‌ നീങ്ങുന്നു.)
കാസ്യോ : കാവലിരിക്കുകയാണ്‌, അല്ലേ? തുടര്‍ച്ചയായ മൂന്നാമത്തെ രാത്രിയല്ലേയിത്‌?
ഇയാഗോ : അതുകൊണ്ട്‌?
കാസ്യോ : തുര്‍ക്കിക്കപ്പലുകളുടെ നീക്കം ശ്രദ്ധിക്കാന്‍ മറ്റൊരോഫീസര്‍ക്കും പറ്റില്ല എന്ന്‌ ജനറല്‍ ഒഥെല്ലോ കരുതുന്നതുപോലെ തോന്നും. ഇത്‌ അനീതിയാണ്‌, ഇയാഗോ.

Baragilmiddle-img-curve

ഈ ചിത്രം അയച്ചു തന്ന് പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു, “ഉടനെ എനിക്കിതിന്റെ പേര് കിട്ടണം” അര മണിക്കൂര്‍ പോലും ചങ്ങാതി സമയം അനുവദിച്ചതുമില്ല.

മേലുദ്യോഗസ്ഥനും വിദ്യാസമ്പന്നനുമായ ഇമാറാത്തിയുടെ അരികിലേക്കോടി. പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ആദരം പിടിച്ചു പറ്റിയ മുപ്പതുകളിലെത്തിയ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. കിതച്ചു കൊണ്ട് ഞാന്‍ ചോദിച്ചു, “ഇതിന്റെ പേരെന്താ?” പതിവുപോലെ ചിരിച്ചു കൊണ്ട് മറുപടി പറയാന്‍ തുടങ്ങി.

“ഇത് പഴയ കാലത്ത് അറബി വീടുകളിലുണ്ടായിരുന്ന ശീതോഷ്ണ നിയന്ത്രണ സംവിധാനമാണ്. തണുപ്പു കാലത്ത് ചൂടും, ചൂടു കാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു. എന്റെ പിതാവിന്റെ തറവാട്ടു വീട്ടില്‍ ഈ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ പഴയ കാലത്തിന്റെ പ്രതീകമായല്ലാതെ യഥാര്‍ഥ ആവശ്യത്തിന് വേണ്ടി ആരും ഇതുപയോഗിക്കാറില്ല.”

M M Manimiddle-img-curve

കുറ്റം ചെയ്തവര്‍ക്കും കുറ്റവാളികള്‍ക്കും എന്നും ന്യായീകരണങ്ങളുണ്ടായിരിക്കും. ആ ന്യായീകരണങ്ങളുടെ സത്യാസത്യങ്ങള്‍ വ്യവച്ഛേദിച്ചെടുക്കാനാണ് കോടതികളെന്നാണ് വയ്പ്. കോടതികള്‍ എന്തു കണ്ടെത്തലുകള്‍ നടത്തിയാലും പ്രതിയുടേയും വാദിയുടേയും ന്യായീകരണങ്ങള്‍ ഇല്ലാതാകുന്നില്ല. കുറ്റം തെളിയുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴും അവരുടെ ന്യായീകരണം അതേപടി അവശേഷിക്കും. കുറ്റവാളി വെറുതെവിടപ്പെടുമ്പോള്‍ അവരുടെ ന്യായീകരണം ശരിവയ്ക്കപ്പെടുന്നതിനൊപ്പം കുറ്റവാളിയെ കണ്ടെത്താനാകാതെ കുറ്റം അവശേഷിക്കുകയും ചെയ്യുകയാണ്.

Meirakumarmiddle-img-curve

ഇന്ത്യയുടെ പ്രഥമപുരുഷന്‍ ഇനിയാര് എന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കവെയാണ് വീണ്ടുമൊരു പ്രഥമ'വനിത' മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയത്. ഓരോ സംസ്ഥാനങ്ങളും ഓരോ പാര്‍ട്ടികളും ഓരോ ഗ്രൂപ്പുകളും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഓരോരുത്തരെയാണ് പിന്തുണയ്ക്കുന്നത്. അങ്ങനെ ബംഗാള്‍ മുഖ്യമന്ത്രി ത്രിണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ദീദി പിന്തുണയ്ക്കുന്നത് ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനെയാണ്. ഇന്ത്യന്‍ ചരിത്രത്തിലെ പ്രഥമ പ്രഥമവനിതയായ പ്രതിഭാ പാട്ടീല്‍ പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് വീണ്ടുമൊരു വനിതയെ നിയോഗിക്കാനാണ് ദീദിയുടെ ആഗ്രഹം. 

Mahendra Singh Dhonimiddle-img-curve

ഐ പി എല്ലില്‍ പുറത്തായെന്നു തീരുമാനിച്ച് വിടവാങ്ങിയ ടീമായ, നിലവിലെ ചാംപ്യന്‍ കൂടിയായ ചെന്നൈ ഇതാ ഫൈനലിലെത്തിയിരിക്കുന്നു. ബാംഗ്ലൂര്‍ ടീമിനെ അപ്രതീക്ഷിതനിമിഷത്തില്‍ ഇത്തവണത്തെ ചൂത്തകളായിരുന്ന ഡെക്കാന്‍ അട്ടിമറിച്ചതിന്റെ ആനുകൂല്യം കൊണ്ടുമാത്രം, അതിനുമപ്പുറം പഞ്ചാബും രാജസ്ഥാനും തോല്‍വിയടഞ്ഞതുകൊണ്ടും കൂടി, കഷ്ടിച്ച് പ്ലേ ഓഫില്‍ കടന്നുകൂടിയ ചെന്നൈ ഇത്തവണത്തെ ടീമുകളില്‍ ഏറ്റവും കരുത്തരെന്നു വിശേഷിപ്പിക്കപ്പെട്ട ഡെല്‍ഹിയെയും വീഴ്ത്തിയാണ് ഫൈനലില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ആദ്യത്തെ എലിമിനേഷന്‍ മത്സരത്തില്‍ അവര്‍ മുംബൈയെയും പുറത്താക്കി.

adver-img adver-img
story imagetop-img-curve
പരിഹാസം

സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ വായില്‍നിന്ന് ഒരു മണിപ്രവാളമൊഴുകിപ്പോയി. ജില്ലയില്‍ കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടെ ഉണ്ടായ രാഷ്ട്രീയകൊലപാതകങ്ങളില്‍ ചിലത് തങ്ങള്‍ പദ്ധതിയിട്ട് നടപ്പിലാക്കിയതാണെന്നായിരുന്നു മണിപ്രവാളം ഭാഷയിലാക്കിയപ്പോള്‍ തിരിഞ്ഞുകിട്ടിയത്. അതു മണിയെ തിരിഞ്ഞുകടിക്കുന്ന അവസ്ഥയുമുണ്ടായി. പതിമൂന്നു പേരുടെ പട്ടികയുണ്ടാക്കിയെന്നും അവരില്‍ മൂന്നുപേരെ ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി കാച്ചിക്കളഞ്ഞെന്നും മണി പറഞ്ഞു. അവരില്‍ ഒരാളെ ഉണ്ടാക്കിയ പട്ടികതന്നെ ഉപയോഗിച്ചു തല്ലിക്കൊല്ലുകയും മറ്റൊരാളെ കുത്തിക്കൊല്ലുകയും മൂന്നാമനെ, ഒരു വ്യത്യസ്തതയ്ക്കുവേണ്ടി വെടിവച്ചുകൊല്ലുകയുമായിരുന്നു.

M M Manitop-img-curve
കേരളം

കുറ്റം ചെയ്തവര്‍ക്കും കുറ്റവാളികള്‍ക്കും എന്നും ന്യായീകരണങ്ങളുണ്ടായിരിക്കും. ആ ന്യായീകരണങ്ങളുടെ സത്യാസത്യങ്ങള്‍ വ്യവച്ഛേദിച്ചെടുക്കാനാണ് കോടതികളെന്നാണ് വയ്പ്. കോടതികള്‍ എന്തു കണ്ടെത്തലുകള്‍ നടത്തിയാലും പ്രതിയുടേയും വാദിയുടേയും ന്യായീകരണങ്ങള്‍ ഇല്ലാതാകുന്നില്ല. കുറ്റം തെളിയുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴും അവരുടെ ന്യായീകരണം അതേപടി അവശേഷിക്കും. കുറ്റവാളി വെറുതെവിടപ്പെടുമ്പോള്‍ അവരുടെ ന്യായീകരണം ശരിവയ്ക്കപ്പെടുന്നതിനൊപ്പം കുറ്റവാളിയെ കണ്ടെത്താനാകാതെ കുറ്റം അവശേഷിക്കുകയും ചെയ്യുകയാണ്.

Meirakumartop-img-curve
ദേശീയം

ഇന്ത്യയുടെ പ്രഥമപുരുഷന്‍ ഇനിയാര് എന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കവെയാണ് വീണ്ടുമൊരു പ്രഥമ'വനിത' മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയത്. ഓരോ സംസ്ഥാനങ്ങളും ഓരോ പാര്‍ട്ടികളും ഓരോ ഗ്രൂപ്പുകളും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഓരോരുത്തരെയാണ് പിന്തുണയ്ക്കുന്നത്. അങ്ങനെ ബംഗാള്‍ മുഖ്യമന്ത്രി ത്രിണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ദീദി പിന്തുണയ്ക്കുന്നത് ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനെയാണ്. ഇന്ത്യന്‍ ചരിത്രത്തിലെ പ്രഥമ പ്രഥമവനിതയായ പ്രതിഭാ പാട്ടീല്‍ പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് വീണ്ടുമൊരു വനിതയെ നിയോഗിക്കാനാണ് ദീദിയുടെ ആഗ്രഹം. 

Bhagheerathitop-img-curve
യാത്ര

ഹരിദ്വാറില്‍ വണ്ടിയിറങ്ങുമ്പോള്‍ രാവിലെ നാല് മണിയായിരുന്നു സമയം. ചാറ്റല്‍ മഴപോലെ മഞ്ഞുപെയ്യുന്ന ഒരു നവംബര്‍ മാസം. ഭാംഗ് കുടിച്ചും ചരസ് വലിച്ചും യൂഡികൊളോണിന്റെ മണമുള്ള സുജാമെഹറയെ സ്വപ്നം കണ്ടും എം. മുകുന്ദന്റെ രമേശ് പണിക്കര്‍ കറങ്ങി നടന്ന അതേ ഹരിദ്വാര്‍. ആവേശം ചുരമാന്തിയ ഞാന്‍, ബേഗില്‍ കരുതിയിരുന്ന പോസ്റ്റ്കാര്‍ഡെടുത്ത് വഴിയോരത്തെ വിളക്കുകാലിന്റെ ചുവട്ടിലിരുന്ന് വീട്ടിലേക്കെഴുതി - “അമ്മേ, ഞങ്ങള്‍ ഹരിദ്വാറിലെത്തി. നല്ല തണുപ്പ്. തെരുവില്‍ നിറയെ യാചകരും സന്യാസിമാരും...” ഇങ്ങിനെയായിരുന്നിരിക്കണം തുടക്കം. ഒരു പോസ്റ്റ് കാര്‍ഡിന്റെ ചതുരം അനുവദിക്കുന്ന സ്വാതന്ത്ര്യത്തില്‍ എന്റെ ആദ്യത്തെ യാത്രാവിവരണം.

story imagetop-img-curve
ടൈറ്റാനിക്‍

ഏപ്രില്‍ പത്തിന്‌ പുറപ്പെടുന്നതിനു തൊട്ടുമുന്‍പ്‌, എസ്‌.എസ്‌. ന്യൂയോര്‍ക്ക്‌ എന്ന കപ്പലുമായി ടൈറ്റാനിക്ക്‌ കൂട്ടിയിടിക്കേണ്ടതായിരുന്നു. നാലുവാര അടുത്തുവരെ ഇരുകപ്പലുകളും എത്തി. ഇതൊരു ദുര്‍നിമിത്തമായി ചിലരെങ്കിലും ഇന്നും കരുതിപ്പോരുന്നു. ഇതുമൂലം ടൈറ്റാനിക്കിന്റെ പുറപ്പെടല്‍ അല്‌പം വൈകി.

story imagetop-img-curve
സിനിമ

രതിനിര്‍വേദത്തിലൂടെ പ്രശസ്തനായ ശ്രീജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് യാത്രയ്ക്കൊടുവില്‍. നവാഗതനായ ബേസില്‍ സാക് ആണു രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ത്രിമൂര്‍ത്തി ക്രിയേഷന്‍സിന്റെ ബാനറില്‍ സമീര്‍, സനി നാരായണന്‍ എന്നിവരാണു ചിത്രം നിര്‍മിക്കുന്നത്.

chilly chicken pepper roasttop-img-curve
രുചി

കോഴിയുടെ നെഞ്ച് - രണ്ടു കോഴിയുടെത്‌

കശ്‌മീരി ചെമന്ന മുളകുപൊടി - 20 ഗ്രാം

പച്ചയോ കറുപ്പോ ആയ പെപ്പര്‍ കോണ്‍ പൊടിച്ചത്‌ - 25 ഗ്രാം

Maruti Cervotop-img-curve
വാഹനം

ലക്ഷ്വറി ക്ലാസ്സില്‍ ശ്രദ്ധയൂന്നി സ്വിഫ്റ്റിലും, സ്വിഫ്റ്റ് ഡിസയറിലും മാറ്റങ്ങള്‍ വരുത്തി പരീക്ഷിച്ചുകൊണ്ടിരുന്ന മാരുതി വീണ്ടും സാധാരണക്കാരെ തേടിയെത്തുന്നു. എസ്‌യുവിയായ എര്‍ട്ടിഗയ്ക്കു ശേഷം പുറത്തിറങ്ങുന്ന കുഞ്ഞനാണ് സെര്‍വ്വോ. എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ എത്തുന്ന സെര്‍വ്വോ, മാരുതി 800 നു പകരക്കാരന്‍ ആവുമെന്നാണ് അഭ്യൂഹം. 660 സിസി എഞ്ചിനാണ് സെര്‍വ്വോയില്‍ മാരുതി നല്‍കുന്നത്. 623 സിസി റ്റാറ്റാ നാനോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് സെര്‍വ്വോ.

story imagetop-img-curve
ആരോഗ്യം

കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തിന്റെ പരിധിക്കുള്ളിലും വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന സ്ഥിതിവിവരക്കണക്കുകളായിരുന്നു കേരളത്തിന്റെ ആരോഗ്യ രംഗത്തിന് പറയാനുണ്ടായിരുന്നത്. കാലം പുരോഗമിക്കുകയും പ്രതിശീര്‍ഷ വരുമാനം മെച്ചപ്പെടുകയും ചെയ്തിട്ടും ആരോഗ്യരംഗം അടുത്തകാലത്തായി വികസനവേഗം നഷ്ടപ്പെട്ട് കിതയ്ക്കുകയാണ് . ഈ സാഹചര്യത്തിലാണ് തുല്യനീതിക്കും പൌരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമരം പ്രസക്തമാകുന്നത്.

story imagetop-img-curve
സിനിമ

മക്കള്‍ വാഴ്ച സംവിധാനരംഗത്തേക്കും പടരുകയാണ്. ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ആദ്യചിത്രം നിദ്ര ഈയിടെയാണു പുറത്തുവന്നത്. തൊട്ടുപിന്നാലേ സേതുമാധവന്റെ മകന്‍ സതീഷ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന ചട്ടക്കാരി ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളുടെയും പ്രത്യേകത സംവിധായകരുടെ മക്കള്‍ അച്ഛന്റെ മുന്‍കാലചിത്രങ്ങളുടെ റീമേക്ക് ഒരുക്കിയെന്നതാണ്.

ജഗതി ശ്രീകുമാര്‍top-img-curve
സിനിമ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് ഉടനെയെങ്ങും അഭിനയരംഗത്തേക്ക് തിരിച്ചെത്താന്‍ പറ്റില്ലെന്ന അവസ്ഥ മറ്റ് ഹാസ്യനടന്മാര്‍ക്ക് ധാരാളം അവസരമൊരുക്കുന്നു. അപകടത്തില്‍ പെടുമ്പോള്‍ ചിത്രീകരണത്തിലിരിക്കുന്നതോ ചിത്രീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോ ആയ ഒരു ഡസനോളം ചിത്രങ്ങളിലെങ്കിലും ജഗതി പങ്കാളിയായിരുന്നു. അതിനുപുറമേ, ആലോചനയാരംഭിച്ച അന്‍പതു ചിത്രങ്ങളിലെങ്കിലും സംവിധായകര്‍ ആഗ്രഹിച്ചിരുന്നത് ജഗതിയെ ആയിരുന്നുവെന്നും സൂചനയുണ്ട്.

Manoj K Jayantop-img-curve
സിനിമ

അനന്തഭദ്രത്തിലെ ദിഗംബരനുശേഷം അതിശക്തമായ ഒരു കഥാപാത്രവുമായി വീണ്ടും മനോജ് കെ ജയന്‍. എം ജി ശ്രീകുമാറാണു ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിശേഷം ഇതില്‍ തിലകനും നെടുമുടിവേണുവും ഒന്നിക്കുന്നു എന്നതാണ്. നെടുമുടി തന്റെ റോളുകള്‍ തട്ടിയെടുക്കാന്‍ ഉപജാപം നടത്തുന്നു എന്ന തിലകന്റെ വിവാദപ്രസ്താവനയ്ക്കുശേഷം ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ചിട്ടില്ല.

fund raising treetop-img-curve
പരിഹാസം

ബംഗാളിലെ സി പി എമ്മിനെ രക്ഷിക്കാന്‍ കേരളത്തില്‍ പാര്‍ട്ടി നടത്തിയ ബക്കറ്റ് പിരിവ് ഉജ്വല വിജയമായി. മൂന്നരപ്പതിറ്റാണ്ടുകാലം സി പി എം ബംഗാള്‍ ഭരിച്ചിട്ടും ബംഗാളിലെ സി പി എം പ്രവര്‍ത്തകര്‍ക്ക്  പോലും ദാരിദ്ര്യം മാറിയിട്ടില്ലെന്നാണ് കേരളത്തിലെ സി പി എം നേതാക്കള്‍ പറയുന്നത്. ബംഗാളിലെ സി പി എം കേരളത്തിലെ സി പി എമ്മിനെ കണ്ടുപഠിക്കാത്തത് സി പി എമ്മിന്റെ കുഴപ്പമാണോ അതോ ബംഗാളുകാരുടെ കുഴപ്പമാണോ എന്നറിയില്ല. എന്തായാലും  ബംഗാളില്‍ മൃഗീയമായ കടന്നാക്രമണത്തിനിരയാകുന്ന സി പി എം പ്രവര്‍ത്തകരെ സഹായിക്കാന്‍ കേരളം പിരിച്ചെടുത്തത് 3,54,32,333 രൂപയാണ്.

top-img-curve
കേരളീയം

പരിസ്ഥിതി വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസിക നല്‍കുന്ന ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. 

top-img-curve
കേരളീയം

ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ചക്കള്ളമാണ്‌. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്‌ത്‌ ശീലമുള്ളവരെ തെരഞ്ഞെടുത്ത്‌ ഇവിടേയ്‌ക്ക്‌ അയച്ചത്‌ എങ്ങിനെ നിഷ്‌കളങ്കമാകും? അടിയന്തരാവസ്ഥാ തടവുകാരനായിരുന്ന ശംഭുദാസ്‌. കെ എഴുതുന്നു . കേരളീയം കരുണാകരന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം :

madnesstop-img-curve
ദേശാന്തരം

ആന്‍ രാജ്ഞി ഒരു ചെറിയ എടാകൂടത്തില്‍ പെട്ടിരിക്കുന്നു. പോയകാലത്തെ ഈ സ്വേച്ഛാധിപതി ഒരു ഉപരോധത്തില്‍ പെട്ടുപോയിരിക്കുന്നു. തൊട്ടുപുറകില്‍ സെന്റ് പോള്‍സ് കഥീഡ്രലിലേയ്ക്ക് തികഞ്ഞ അച്ചടക്കത്തോടെ വരിവരിയായി നീങ്ങുന്ന വിനോദസഞ്ചാരികളായിരുന്നു അവരുടെ പതിവുകാഴ്ച. അതിപ്പൊ മാറി, യുണൈറ്റഡ് കിങ്ഡത്തിനു കുറുകെ നാലു ഭാഗത്തുനിന്നും പ്രവഹിച്ച് കുത്തിയിരുപ്പ് നടത്തുന്ന യുവാക്കള്‍ എന്നായിരിക്കുന്നു.

A P Anilkumartop-img-curve
അസോസിയേഷന്‍

ലണ്ടന്‍: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ കേരളപ്പിറവിയും ബക്രീദും സംയുക്തമായി ആഘോഷിക്കുന്നു. നവംബര്‍ എട്ട്  ചൊവ്വാഴ്ച കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. യുകെയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

functiontop-img-curve
അസോസിയേഷന്‍

മാഞ്ചസ്റ്റര്‍: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററില്‍ നടത്തിയ ഗാന്ധിജയന്തിയാഘോഷം പ്രവാസിമലയാളികള്‍ക്ക് മാതൃകയായി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയാണ് പരിപാടി നടന്നത്. രജിസ്ട്രേഷനോടുകൂടി ആരംഭിച്ച പരിപാടിയില്‍ മിഠായി നല്‍കിയാണ് ഓരോവ്യക്തിയെയും അനുസ്മരണവേദിയിലേയ്ക്ക് സ്വീകരിച്ചത്.

top-img-curve
കുശിനി

ചേരുവകകള്‍

പച്ചമുളക് - അരിഞ്ഞത് 1കിലോ
ഉപ്പ് - പാകത്തിന്
കടുകെണ്ണ  - അര കിലോ
മുളകുപൊടി - 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ഇഞ്ചി - 200 ഗ്രാം നന്നായി അരിഞ്ഞത്
വെളുത്തുള്ളി - 250 ഗ്രാം
ജീരകം - 200 ഗ്രാം
പഞ്ചസാര - 1കപ്പ്
വാളന്‍പുളി - 200ഗ്രാം
വെള്ള വിനാഗിരി - 3കപ്പ്

top-img-curve
കുശിനി

ചേരുവകകള്‍

അര കിലോ അരിഞ്ഞ ഇറച്ചി
വലിയ സവാള ഒന്ന്
ഒരു മീഡിയം തക്കാളി
ഇഞ്ചി പൌഡര്‍ പകുതി സ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
തൈര് ഒരു വലിയ സ്പൂണ്‍
Asafetida - ഒരു നുള്ള്
ഉപ്പ് പാകത്തിന്
എണ്ണ മൂന്ന് വലിയ സ്പൂണ്‍
ഗരം മസാല - ഒരു വലിയ സ്പൂണ്‍

top-img-curve
കുശിനി

ചേരുവകകള്‍

മട്ടണ്‍ - അരക്കിലോ
പാലക്ക് - രണ്ട് തണ്ട്
നെയ്യ് - 50ഗ്രാം
എണ്ണ - 50ഗ്രാം
അരച്ച ഇഞ്ചി - 3ടീസ്പൂണ്‍
അരച്ച വെളുത്തുള്ളി - 3ടീസ്പൂണ്‍
സവാള വലുത് - 100ഗ്രാം
ചുവന്ന മുളക് - 8
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
ഉപ്പ് -  പാകത്തിന്
ക്രീം - 2ടീസ്പൂണ്‍
മല്ലിയില - 3ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

top-img-curve
ഇവന്റ്സ്

വയനാട് ചക്ക മഹോത്സവം ഈ മാസം 21, 22, 23 തീയതികളില്‍ കല്‍പറ്റ എസ് കെ എം ജെ സ്‌കൂളില്‍ നടത്തും. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് വയനാട്ടില്‍ ചക്ക മഹോത്സവം നടത്തുന്നത്. തൃക്കൈപ്പറ്റയിലെ 'ഉറവ്' നാടന്‍ ശാസ്ത്ര-സാങ്കേതിക പഠന കേന്ദ്രം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഡോ എം സ് സ്വാമിനാഥന്‍ ഗവേഷണനിലയം, കേരള സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, 'കബനി' കമ്മ്യൂണിറ്റി ടൂറിസം പ്രൊജക്ട്, ഒയിസ്‌ക വയനാട് ചാപ്റ്റര്‍ തുടങ്ങിയവ സംയുക്തമായാണ് ഇത്തവണ ചക്കമഹോത്സവം സംഘടിപ്പിക്കുന്നത്.

top-img-curve
ഇവന്റ്സ്

കോഴിക്കോട്: മൂന്നാമത് അന്താരാഷ്ട്ര ജിയോഗ്രഫി കോണ്‍ഗ്രസ് ഈ മാസം ആറിന് കോഴിക്കോട് ആരംഭിക്കും. 'കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിദത്ത വിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് മെയ് എട്ടിന് അവസാനിക്കും. കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി ഡബ്ല്യു ആര്‍ ഡി എം) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.

top-img-curve
ഇവന്റ്സ്

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ കേരളാ സോപ്‌സിന്റെ ബ്രാന്റ് അംബാസിഡറായി സിനിമാതാരം കാവ്യാ മാധവനെ പ്രഖ്യാപിച്ചു. കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീമിന്റെ കൈയില്‍നിന്നു കാവ്യാ മാധവന്‍ സമ്മതപത്രം ഏറ്റുവാങ്ങി. പ്രതിഫലമില്ലാതെയാണ് കാവ്യാ മാധവന്‍ കേരളാ സോപ്‌സിന്റെ ബ്രാന്റ് അംബാസിഡറാകുന്നത്. 

story imagetop-img-curve
വര്‍ത്തമാനം

പെട്രോള്‍ വില ഇന്നുവരെയുണ്ടായ ഏറ്റവും വലിയ ഒറ്റത്തവണവര്‍ദ്ധന നടത്തിയിട്ട് ദിവസങ്ങളാകുന്നു. ഈ വിലക്കയറ്റത്തിനെതിരെ കേരളത്തില്‍ ഇടതുമുന്നണിയുടെ ഹര്‍ത്താല്‍ പെട്ടെന്നുതന്നെയുണ്ടായി. അതിനുശേഷം ബിജെപിയും ഇടതുകക്ഷികളും ഭാരതബന്ദും പ്രതിഷേധദിനവുമൊക്കെ ആചരിക്കുകയും ചെയ്തു. കേരളത്തില്‍ ഹര്‍ത്താല്‍ നേരത്തേയുണ്ടായി എന്നതു കണക്കിലെടുത്ത് ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കുകയും ചെയ്തു.

Advertisementtop-img-curve
വിപണി

നാടറിയാത്ത, നാട്ടാരറിയാത്ത വാര്‍ത്തകള്‍ പെരുപ്പിച്ച് കുറേ 'ഫയല്‍' ഫോട്ടോസും, 'ഫോട്ടോഷോപ്പ്' ഫോട്ടോസും, 'ഫ' യില്‍ തുടങ്ങുന്ന വാക്കുകള്‍ കൊള്ളിച്ച വിവരണവും ഉള്‍പ്പടെ പബ്ലിഷ് ചെയ്ത്, അതിനു കുറേ ഷെയര്‍, ലൈക്ക്, കമന്റ് ഒക്കെ ശേഖരിച്ച് ആളാവുക നമ്മുടെ ഫേസ്ബുക്കിലെ ഒരു പ്രവണത ആണല്ലോ. പലരും സദുദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍, മറ്റ് പലരും ഏതാണ്ടൊരു 'സദാചാര പോലീസ്' സ്റ്റൈലാണ്.

story imagetop-img-curve
വിശകലനം

കാഴ്ചകളെ വിപണിതന്ത്രമായി ഉപയോഗിക്കുക എന്നത് ദൃശ്യമാധ്യമങ്ങളുടെ ഏറ്റവും പ്രകടമായ രാഷ്ട്രീയമാണ്. പക്ഷപാതപരമായ കാഴ്ചകളിലൂടെയാണ് ആധുനിക ദൃശ്യമാധ്യമമായ സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നത്. സമൃദ്ധങ്ങളായ ദൃശ്യാനുഭവങ്ങളുടെ കേന്ദ്രീകരണത്തിലൂടെ സിനിമ സംസ്ക്കാരത്തിലിടപെടുകയും വ്യക്തി/ കുടുംബം/സമൂഹം/മതം/ജാതി/ലിംഗം/വര്‍ണം തുടങ്ങിയവയെ സിനിമയുടെ പ്രത്യയശാസ്ത്രത്തിന്‍ കീഴില്‍ വിവരിക്കുകയും ചെയ്യുന്നു. ഉപഭോഗം/പ്രതിനിധാനം ഇവയെ കൂട്ട്പിടിച്ചാണ് സിനിമ സംസ്ക്കാരത്തെ നിര്‍വ്വചിക്കുന്നത്. ‘മണവാട്ടി’ എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു പട്ടുസാരിയും ചുറ്റിനില്‍ക്കുന്ന രൂപമാണ്. സിനിമയുടെയും പരസ്യത്തിന്റേയും മണവാട്ടിയുടെ പ്രതിനിധാനമാണ് നമ്മെ സ്വാധീനിക്കുന്നത്. ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ സിനിമ പകര്‍ത്തുന്ന ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരു സംസ്ക്കാരത്തിന്റെ നിര്‍വ്വചനമായിത്തീരുകയും ചെയ്യുന്നു.

feedback