image

വനം സിനിമാ മന്ത്രി ഗണേശ് കുമാറും അദ്ദേഹത്തിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും തമ്മില്‍ അത്ര നല്ല സ്വരച്ചേര്‍ച്ചയിലല്ല എന്നു നമുക്കൊക്കെ അറിയാം. സ്വരം നന്നായിരിക്കുമ്പോഴാണു പാട്ടുനിര്‍ത്തേണ്ടത്, അല്ലാതെ സ്വരച്ചേര്‍ച്ചയില്ലായ്മ നന്നായിരിക്കുമ്പോഴല്ല എന്നറിയാവുന്നതുകൊണ്ടാണ് പിള്ള എത്ര കൈകാലിട്ടടിച്ചിട്ടും പുള്ള മന്ത്രിസ്ഥാനം വിട്ടുമാറാന്‍ തയ് ...

+
image

റവലൂഷനറി പാർട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദിത്വത്തിൽ നിന്നു പുറത്തുകടക്കാനാകാതെ സിപിഐ(എം) പ്രയാസപ്പെടുമ്പോൾ തന്നെ പൊതുപ്രവണതക്ക് വിരുദ്ധമായി തീർത്തും വ്യത്യസ്തമായ നിലപാടുകൾ കൈരളി ചാനലിലും, പാർട്ടി സെക്രട്ടറി പിണറായി വിജയനിൽ നിന്നുമുണ്ടായത് പിന്നീടുള്ള ബഹളത്തിൽ മുങ്ങിപ്പോയെങ്കിലും, കേസ് അന ...

+
image

ഇക്കഴിഞ്ഞ ദിവസം വലിയൊരു ദിവസമായിരുന്നു. കേരളത്തിലെ ഏറ്റവും പുതിയ, അതായത് നിലവിലുള്ള സര്‍ക്കാരിന്റെ ഒന്നാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷം ജനിച്ച യുഡിഎഫ് സര്‍ക്കാരാണ് കഴിഞ്ഞ ദിവസം ഒന്നാം പിറന്നാളുണ്ടത്. സര്‍ക്കാരിന് ഒരു വയസ്സായപ്പോള്‍, ആള്‍ നൂറുമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്താല്‍ ട്രോഫിനേടുമെന്ന അവസ്ഥയിലാണ് എന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. എല്‍ഡ ...

+
image

സ്മാര്‍ട്ട് ഫോണ്‍ തരംഗം ആഞ്ഞടിക്കുമ്പോള്‍ സ്മാര്‍ട്ടായി കളത്തിലിറങ്ങി, സ്മാര്‍ട്ടായി കളിച്ച് കളം പിടിച്ചടക്കി വാഴുകയാണ് സാംസങ്. മറ്റു ടീമുകളില്‍ നിന്നും, തങ്ങളുടെ തന്നെ പഴയ ടീമില്‍ നിന്നും പോലും വ്യത്യസ്തരായ, സ്മാര്‍ട്ടായ പുതിയ കളിക്കാരെ ഇറക്കിയാണ് സാംസങ് പയറ്റിത്തെളിഞ്ഞത്. മറ്റു കമ്പനികളില്‍ നിന്നു വ്യത്യസ്തമായി തുടക്കക്കാര്‍ക്കു മു ...

+
image

അല്ലെങ്കിലും ഈ ബോളിവുഡ് താരങ്ങള്‍ എന്നും എല്ലാവര്‍ക്കും മാതൃകയാണ്. അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും അനുകരിക്കാന്‍ നമ്മള്‍ തയ്യാറാകുകയാണെങ്കില്‍ ഈ ലോകം എത്ര സുന്ദരമായിത്തീരുമെന്നതു പ്രവചിക്കാനാവില്ല. പിന്നെ, അവര്‍ ചെയ്യുന്നതു പലതും നാം മനസ്സിലാക്കുന്നില്ലെന്നുമാത്രം. കാരണം, സൂഫികളെയും യോഗികളെയും പോലെ വിചിത്രമായ രീതിയിലാണ് അവരതു ചെയ്യു ...

+
Opiniontop-img-curve
നിരീക്ഷണം

സോഷ്യല്‍ മീഡിയയിലെ മറ്റു സൈറ്റുകളെ അപേക്ഷിച്ച് ഫേസ്ബുക്കും ട്വിറ്ററും എത്തിയപ്പോള്‍ കണ്ട പ്രധാന വ്യത്യാസം ആര്‍ക്കും എന്തിനെതിരേയും ഏതു തരത്തിലും പ്രതികരിക്കാമെന്നതും, അത് അനേകമാളുകള്‍ തങ്ങളുടെ സ്ക്രീനിനു മുന്നില്‍ കാണുമെന്നതാണ്. ഒരു തരത്തില്‍ ഇവ രണ്ടും ആളുകളുടെ പ്രതികരണശേഷി വര്‍ധിപ്പിച്ചുവെന്നു തന്നെ പറയാം. ഇന്ത്യയില്‍, അല്ലെങ്കില്‍ കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെങ്കിലും കൂടുതല്‍ ജനകീയമായത് ഫേസ്ബുക്കാണ്, ട്വിറ്ററിനെ അപേക്ഷിച്ച്. പ്രമുഖ ചാനലുകളും പത്രങ്ങളും അവരുടെ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ അതിലേക്ക് നേരിട്ട് ഒട്ടേറെ പ്രതികരണങ്ങളെത്തിത്തുടങ്ങി. നാമെല്ലാമുള്‍പ്പെടുന്ന സമൂഹികജീവികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുവാനും രോഷം പ്രകടിപ്പിക്കുവാനുമെല്ലാം പറ്റിയ ഒരു വേദി ഉണ്ടായിരുന്നില്ലയെന്നു തന്നെ പറയാം; ഉള്ളതാവട്ടെ വളരെ ചെറിയ അവസരങ്ങള്‍ മാത്രവും. അതു പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനായി മിനക്കെടേണ്ട അവസ്ഥ. മാത്രമല്ല നമ്മുടെ പ്രതികരണങ്ങള്‍ക്കുള്ള 'പ്രതികരണങ്ങള്‍' എങ്ങനെയാകുമെന്ന് പേടിയും കൂട്ടിനു. 

IPL 2012 opening top-img-curve
ക്രിക്കറ്റ്

ഐപിഎല്‍ അഞ്ചാം സീസണിലെ റൌണ്ട് മത്സരങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. ഇന്നലെ മുംബൈയും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയോടെ എ​ല്ലാ ടീമുകളും പതിനാറു വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇനി ഫൈനല്‍സ്.

Mahendra Singh Dhonitop-img-curve
ക്രിക്കറ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഭാഗ്യം ചെയ്തൊരു ജന്മമാണെന്നത് തികച്ചും വ്യക്തമാണ്. ഏകദിനലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനും ട്വന്റി 20 ലോകകപ്പു നേടിത്തന്ന ക്യാപ്റ്റനുമാണദ്ദേഹം. അതിനുപുറമേ, അദ്ദേഹം നായകത്വം വഹിക്കുന്ന ചെന്നൈ കിംഗ്സ് രണ്ടുതവണ തുടര്‍ച്ചായി ഐപിഎല്‍ ചാംപ്യന്മാരായി. നിലവിലുള്ള ചാംപ്യന്‍മാരുമാണവര്‍. ഈ എഡിഷനില്‍ ക്വാളിഫൈയര്‍ അഥവാ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ ചെന്നൈ പുറത്താകുമെന്നു കരുതിയിരുന്നപ്പോഴാണ് ഭാഗ്യം ധോണിയുടെ തലയ്ക്കുമുകളില്‍ത്തന്നെ വന്നുനിന്നു തുടര്‍ച്ചയായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നത്.

adver-img adver-img
story imagemiddle-img-curve

ടിപി ചന്ദ്രശേഖരന്റെ മരണത്തില്‍, അല്ല, കൊലയില്‍ ഇവിടെ ഒരൊറ്റ എഴുത്തുകാരനും വേണ്ടും വണ്ണം പ്രതികരിച്ചില്ലെന്നും ഇതൊക്കെ മിണ്ടാനുള്ള ധൈര്യക്കുറവു കൊണ്ടുമാത്രമല്ലെന്നും അധികാരസ്ഥാപനങ്ങളിലേക്കുള്ള സാദ്ധ്യതകള്‍ അടഞ്ഞുപോകാതിരിക്കാനുള്ള പോംവഴിയായിട്ടാണെന്നും ഈയിടെ സി ആര്‍ പരമേശ്വരന്‍ പറഞ്ഞിരുന്നു. പറഞ്ഞദ്ദേഹം വാക്കു നായില്‍, സോറി, നാക്കു വായിലിട്ടില്ല, കുറേയധികം എഴുത്തുകാര്‍ പ്രസ്താവനയുമായി ചാടിവീണിട്ടുണ്ട്.

Padmapriyamiddle-img-curve

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പത്മപ്രിയയുടെ ഐറ്റം നമ്പരും. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ഐറ്റം നമ്പര്‍ വല്ലപ്പോഴും മാത്രമാണിവിടെയുള്ളത്. ബോളിവുഡിലും ഇപ്പോള്‍ ടോളിവുഡ്, കോളിവുഡുകളിലും ഐറ്റം നമ്പര്‍ സ്ഥിരം നമ്പരാണ്. ഇവിടെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി, ബഡാ ദോസ്തില്‍ മേഘനാ നായിഡു, ഛോട്ടാ മുംബൈയില്‍ ഒരു ഉത്തരേന്ത്യന്‍ ഐറ്റം നമ്പര്‍ ഗേള്‍ എന്നിങ്ങനെ അപൂര്‍വമാണത്. എന്തായാലും മലയാളത്തില്‍ തിളങ്ങിയ ഒരു നായിക ഐറ്റം നമ്പര്‍ ചെയ്യുന്നത് അത്യപൂര്‍വം.

Poster of Malayalam Film 22 FEMALE KOTTAYAMmiddle-img-curve

മലയാളത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലമായി സിനിമാരംഗത്തു നടക്കുന്ന പുതുനിരശ്രമങ്ങളെ ഒന്നിച്ചുചേര്‍ത്ത്‌ നവതരംഗമെന്നും ന്യൂ ജനറേഷന്‍ സിനിമയെന്നും മള്‍ട്ടിപ്ലക്‌സ്‌ വിപ്ലവമെന്നും വിളിച്ചുവരികയാണ്‌. ട്രാഫിക്കില്‍ തുടങ്ങി 22 ഫീമെയില്‍ കോട്ടയത്തിലെത്തിനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ചില പൊതു സ്വഭാവങ്ങള്‍ പുലര്‍ത്തുന്നുണ്ട്‌. പുതിയ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍, പുതിയ നടീനടന്മാര്‍, കേട്ടുപരിചയിച്ചതില്‍നിന്നു വ്യത്യസ്‌തമായ കഥകള്‍, നായകപ്രാമുഖ്യമില്ലാത്ത ഇതിവൃത്തഘടനകള്‍, ഛായാഗ്രഹണത്തിലും ദീപസംവിധാനത്തിലും എഡിറ്റിംഗിലും സന്നിവേശിക്കപ്പെടുന്ന പുതുശൈലികള്‍, കുറഞ്ഞ മുതല്‍മുടക്ക്‌ എന്നിവകള്‍ ഈ ചിത്രങ്ങള്‍ക്കു പൊതുവായുണ്ട്‌.

Lal Josemiddle-img-curve

മമ്മൂട്ടിയും ലാല്‍ജോസും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു. ഇമ്മാനുവല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ലാല്‍ജോസിന്റെ പുതിയ ചിത്രത്തിലെത്തുക. ചിത്രത്തിനും ഇമ്മാനുവല്‍ എന്നാണ് ഇപ്പോള്‍ പേരു നിശ്ചയിച്ചിരിക്കുന്നത്.

Bose Krishnamachari (left) and Riyas Komu, artistic directors of the inaugural middle-img-curve

നേര്‍ക്ക്‌ നേരുള്ള സംവാദമാണ് സോഷ്യല്‍ മീഡിയകളുടെ പ്രത്യേകത. അച്ചടി മാദ്ധ്യമങ്ങളില്‍ നമുക്ക് വിയോജിപ്പുള്ള കാര്യങ്ങളില്‍ നമ്മുടെ അഭിപ്രായം അറിയിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഓരോ വാക്കിനെയും കീറി മുറിച്ച് അഭിപ്രായം പറയാനുള്ള വേദി കിട്ടുന്നു എന്നതാണ് അതിനെ ജനകീയമാക്കുന്നത്. മലയാള സോഷ്യല്‍ മീഡിയയുടെ ചരിത്രത്തില്‍ ഏറ്റവും തീക്ഷ്ണമായ വാദ പ്രതിവാദങ്ങള്‍ക്ക് ഇട നല്‍കിയ ഒന്നാണ് കൊച്ചി ബിനാലെ. അച്ചടി മാദ്ധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്രത്യേകിച്ച് ഫെയ്സ് ബുക്ക് ഏറ്റെടുത്ത നേര്‍ക്ക്‌ നേരുള്ള സംവാദമായിരുന്നു ബിനാലയുടെ പേരില്‍ നടന്നത്. എഴുത്തുകാരും കലാകാരന്മാരും മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു ബൌദ്ധിക നിര ഒന്നായി രണ്ടു പക്ഷത്തുമായി നിന്നപ്പോള്‍ സംവാദം ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയരുകയായിരുന്നു.

Scat songsmiddle-img-curve

അടുത്തകാലത്തെ പാട്ടുകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ 'കൊലവെറി' തരംഗമാണ്ആദ്യം ശ്രദ്ധയില്‍ പെടുക. 'വൈ ദിസ് കൊലവെറി ഡി ' തയ്യാറാക്കുമ്പോള്‍ സിനിമാഗാന രംഗത്ത്‌ ഒരു പുതിയ തരംഗം സൃഷ്ടിക്കുക എന്ന ഉദ്ദേശമൊന്നും ധനുഷിനോ കൂട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. എന്നല്ല പാട്ട് ഹിറ്റാകുമോ എന്ന ആത്മവിശ്വാസം പോലും ധനുഷിനു ഇല്ലായിരുന്നു. പക്ഷെ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു 'സുനാമി' തരംഗം തന്നെയാണ് ഉണ്ടായത് - സോഷ്യല്‍ മീഡിയ വഴി അത് ആഗോള തലത്തില്‍ പ്രചരിച്ചു... പരിഭാഷകള്‍, പാരഡികള്‍, അനിമേഷനുകള്‍... അങ്ങനെ 'കൊലവെറി' പാട്ട് പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി.

Waste Managementmiddle-img-curve

സംസ്ഥാനത്തെ മാലിന്യ സംസ്കരണം കാര്യക്ഷമം ആക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് മുഖ്യന്‍ ഫേസ്ബുക്കില്‍ 'സ്റ്റാറ്റസ്' നല്‍കിയിരിക്കുന്നു. സ്ഥലപരിമിതിമൂലം കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിനു സാധിക്കാത്തതിനാല്‍ അല്പം സഹായിക്കുന്നു.

Advertisementmiddle-img-curve

നാടറിയാത്ത, നാട്ടാരറിയാത്ത വാര്‍ത്തകള്‍ പെരുപ്പിച്ച് കുറേ 'ഫയല്‍' ഫോട്ടോസും, 'ഫോട്ടോഷോപ്പ്' ഫോട്ടോസും, 'ഫ' യില്‍ തുടങ്ങുന്ന വാക്കുകള്‍ കൊള്ളിച്ച വിവരണവും ഉള്‍പ്പടെ പബ്ലിഷ് ചെയ്ത്, അതിനു കുറേ ഷെയര്‍, ലൈക്ക്, കമന്റ് ഒക്കെ ശേഖരിച്ച് ആളാവുക നമ്മുടെ ഫേസ്ബുക്കിലെ ഒരു പ്രവണത ആണല്ലോ. പലരും സദുദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍, മറ്റ് പലരും ഏതാണ്ടൊരു 'സദാചാര പോലീസ്' സ്റ്റൈലാണ്.

story imagemiddle-img-curve

അങ്കം രണ്ട്‌

(പ്രകാശം. സംഗീതം. സ്‌ത്രീയും പ്രൊഫസറും തലയണകളില്‍ ഇരിക്കുന്നു. കളിക്കാര്‍ ചുറ്റുമിരിക്കുന്നു. സംഗീതം അവസാനിക്കുന്നതോടൊപ്പം സ്‌ത്രീ എഴുത്തുകാരന്‌ വീഞ്ഞ്‌ പകര്‍ന്നുകൊടുക്കുന്നു.)
പ്രൊഫസര്‍ : നന്ദി. (സുഖമായി ചാരിയിരുന്നുകൊണ്ട്‌) ഞാന്‍ നിങ്ങളെ എമീലിയ എന്നു വിളിച്ചു കൊള്ളട്ടേ?
സ്‌ത്രീ : അമ്മ തന്ന പേരാണത്‌. എല്ലാവരും എന്നെ ആ പേരില്‍ തന്നെ വിളിക്കമെന്നായിരിക്കും, അമ്മ ഉദ്ദേശിച്ചിരിക്കുക. അല്‌പം കൂടി വീഞ്ഞ്‌?
(ഒഴിക്കുന്നു)

story imagemiddle-img-curve

ഏപ്രില്‍ പത്തിന്‌ പുറപ്പെടുന്നതിനു തൊട്ടുമുന്‍പ്‌, എസ്‌.എസ്‌. ന്യൂയോര്‍ക്ക്‌ എന്ന കപ്പലുമായി ടൈറ്റാനിക്ക്‌ കൂട്ടിയിടിക്കേണ്ടതായിരുന്നു. നാലുവാര അടുത്തുവരെ ഇരുകപ്പലുകളും എത്തി. ഇതൊരു ദുര്‍നിമിത്തമായി ചിലരെങ്കിലും ഇന്നും കരുതിപ്പോരുന്നു. ഇതുമൂലം ടൈറ്റാനിക്കിന്റെ പുറപ്പെടല്‍ അല്‌പം വൈകി.

story imagemiddle-img-curve

മാധ്യമം ആഴ്ചപ്പതിപ്പില്‍ സി.എസ്‌.വെങ്കിടേശ്വരന്‍ എഴുതിയ മലയാളസിനിമയും ജീവിതവും - ചില മള്‍ട്ടിപ്ലക്‌സ്‌ കാഴ്‌ചകള്‍ (ഏപ്രില്‍ 23ന്റെ ലക്കം) എന്ന ലേഖനത്തിന്റെ തുടക്കത്തില്‍ ബി.അബുബക്കര്‍ ക്വോട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇപ്പോള്‍ പൊതുവേ നവതരംഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരുപിടി പുതുനിരസിനിമകളെപ്പറ്റിയുള്ള ലേഖനമാകയാല്‍, അതേ നിര സിനിമകളുടെ പടപ്പുറപ്പാടിനെ മള്‍ട്ടിപ്ലക്‌സ്‌ വിപ്ലവം എന്നു വിശേഷിപ്പിച്ച എന്റെ, ഒരു ലേഖനത്തിലെ ഏതാനും വരികളാണ്‌ അദ്ദേഹം എടുത്തുചേര്‍ത്തത്‌. അത്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമകളുടെ ഗുണവശങ്ങളെ നിര്‍വചിക്കുവാനോ സംക്ഷിപ്‌തമായി പറഞ്ഞുവയ്‌ക്കാനോ അര്‍ത്ഥമാക്കിയ വരികളായിരുന്നു. എന്നാല്‍, ക്വോട്ടുചെയ്‌ത വരികള്‍ ശരിയായ പ്രകരണത്തിലാണോ സംഭവിച്ചത്‌ എന്ന സന്ദേഹത്താല്‍ ഈ പ്രതികരണം.

story imagemiddle-img-curve

തെരഞ്ഞെടുപ്പ് അടുത്താല്‍ ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ബഹുഭൂരിപക്ഷം കേരളീയരും തികഞ്ഞ മതേതരവാദികളാണ്. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും കടുത്ത മതവാദികളും തികഞ്ഞ വിശ്വാസികളും (ചിലപ്പോള്‍ വിശ്വാസികളെ വെല്ലുന്ന അന്ധവിശ്വാസികളും) ആയ കേരളീയര്‍ തെരഞ്ഞെടുപ്പുകാലത്ത് മാത്രം മതേതരവാദികളായി പരിണമിക്കുന്നതിന്റെ രാസഘടനയെക്കുറിച്ച് വലിയൊരു ഗവേഷണത്തിന് തന്നെ സ്‌കോപ്പുണ്ട്.

adver-img adver-img
R Balakrishnapillai and K B Ganeshkumartop-img-curve
പരിഹാസം

വനം സിനിമാ മന്ത്രി ഗണേശ് കുമാറും അദ്ദേഹത്തിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും തമ്മില്‍ അത്ര നല്ല സ്വരച്ചേര്‍ച്ചയിലല്ല എന്നു നമുക്കൊക്കെ അറിയാം. സ്വരം നന്നായിരിക്കുമ്പോഴാണു പാട്ടുനിര്‍ത്തേണ്ടത്, അല്ലാതെ സ്വരച്ചേര്‍ച്ചയില്ലായ്മ നന്നായിരിക്കുമ്പോഴല്ല എന്നറിയാവുന്നതുകൊണ്ടാണ് പിള്ള എത്ര കൈകാലിട്ടടിച്ചിട്ടും പുള്ള മന്ത്രിസ്ഥാനം വിട്ടുമാറാന്‍ തയ്യാറാകാത്തത്. വിട്ടുമാറാത്ത ചുമ പോലെയൊന്നാണ് ഈ മന്ത്രിസ്ഥാനം വിട്ടുമാറാനുള്ള മടിയും എന്നറിയാവുന്നതിനാല്‍ ചാണ്ടിച്ചന്‍ പുള്ളാച്ചന്‍ പറയുന്നതല്ല, അച്ഛന്റെ പുള്ള പറയുന്നതാണു കേള്‍ക്കുന്നത് (ചാണ്ടിച്ചനു സപ്പറു ജോറായേ എന്ന് മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി).

fazaltop-img-curve
കേരളം

റവലൂഷനറി പാർട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദിത്വത്തിൽ നിന്നു പുറത്തുകടക്കാനാകാതെ സിപിഐ(എം) പ്രയാസപ്പെടുമ്പോൾ തന്നെ പൊതുപ്രവണതക്ക് വിരുദ്ധമായി തീർത്തും വ്യത്യസ്തമായ നിലപാടുകൾ കൈരളി ചാനലിലും, പാർട്ടി സെക്രട്ടറി പിണറായി വിജയനിൽ നിന്നുമുണ്ടായത് പിന്നീടുള്ള ബഹളത്തിൽ മുങ്ങിപ്പോയെങ്കിലും, കേസ് അന്വേഷണം മുന്നോട്ടു നീങ്ങവെ അന്വേഷണ സംഘം കണ്ടെത്തിയ ചില വസ്തുതകളുമായി യാദൃശ്ചികമായെങ്കിലും ബന്ധമുള്ളതാണ്.

CPIM marchtop-img-curve
കേരളം

ഇക്കഴിഞ്ഞ ദിവസം വലിയൊരു ദിവസമായിരുന്നു. കേരളത്തിലെ ഏറ്റവും പുതിയ, അതായത് നിലവിലുള്ള സര്‍ക്കാരിന്റെ ഒന്നാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷം ജനിച്ച യുഡിഎഫ് സര്‍ക്കാരാണ് കഴിഞ്ഞ ദിവസം ഒന്നാം പിറന്നാളുണ്ടത്. സര്‍ക്കാരിന് ഒരു വയസ്സായപ്പോള്‍, ആള്‍ നൂറുമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്താല്‍ ട്രോഫിനേടുമെന്ന അവസ്ഥയിലാണ് എന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്, പയ്യന്‍ അല്ലെങ്കില്‍ പയ്യി, ഇപ്പോഴും പയ്യെപ്പോ നയമാണ്. പിടിച്ചുപിടിച്ചുപോലും നടക്കില്ല, അവരുടെ നേതാക്കന്മാരില്‍ ചിലര്‍ക്കെങ്കിലും മൂക്കില്‍ പല്ലുവന്നെങ്കിലും സര്‍ക്കാരിനു വായില്‍ പല്ലുപോലും മുളച്ചില്ല, ഒരക്ഷരമെങ്കിലും പഠിച്ചിട്ടില്ല എന്നൊക്കെയാണ്.

story imagetop-img-curve
ടൈറ്റാനിക്‍

ഏപ്രില്‍ പത്തിന്‌ പുറപ്പെടുന്നതിനു തൊട്ടുമുന്‍പ്‌, എസ്‌.എസ്‌. ന്യൂയോര്‍ക്ക്‌ എന്ന കപ്പലുമായി ടൈറ്റാനിക്ക്‌ കൂട്ടിയിടിക്കേണ്ടതായിരുന്നു. നാലുവാര അടുത്തുവരെ ഇരുകപ്പലുകളും എത്തി. ഇതൊരു ദുര്‍നിമിത്തമായി ചിലരെങ്കിലും ഇന്നും കരുതിപ്പോരുന്നു. ഇതുമൂലം ടൈറ്റാനിക്കിന്റെ പുറപ്പെടല്‍ അല്‌പം വൈകി.

story imagetop-img-curve
സിനിമ

രതിനിര്‍വേദത്തിലൂടെ പ്രശസ്തനായ ശ്രീജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് യാത്രയ്ക്കൊടുവില്‍. നവാഗതനായ ബേസില്‍ സാക് ആണു രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ത്രിമൂര്‍ത്തി ക്രിയേഷന്‍സിന്റെ ബാനറില്‍ സമീര്‍, സനി നാരായണന്‍ എന്നിവരാണു ചിത്രം നിര്‍മിക്കുന്നത്.

Jack and Rose in Titanictop-img-curve
ടൈറ്റാനിക്‍

ജാക്കും റോസും

ലോകസിനിമയിലെ മനോഹരമായ പ്രണയരംഗങ്ങളെക്കുറിച്ചു പറയുമ്പോള്‍, ആരുടെ മനസ്സിലും ആദ്യം കടന്നുവരിക ജാക്കും റോസും തന്നെയാണ്‌. ജെയിംസ്‌ കാമറൂണിന്റെ ടൈറ്റാനിക്കിനെ ദുരന്തപ്രേമത്തിന്റെ ആഴമാര്‍ന്ന കടലാക്കിമാറ്റിയ ജാക്കും റോസും. കടലിന്റെ പശ്ചാത്തലത്തില്‍ ഇരുവരും പ്രേമിച്ച പ്രേമം ഒരിക്കല്‍ കണ്ടവരാരും മറക്കില്ല. അത്രയേറെ മനോഹരമായ ആ പ്രേമരംഗങ്ങള്‍ അഭിപ്രായവോട്ടെടുപ്പുകളില്‍ ഇക്കാലമത്രയും ഒന്നാമതാണ്‌.

Maruti Cervotop-img-curve
വാഹനം

ലക്ഷ്വറി ക്ലാസ്സില്‍ ശ്രദ്ധയൂന്നി സ്വിഫ്റ്റിലും, സ്വിഫ്റ്റ് ഡിസയറിലും മാറ്റങ്ങള്‍ വരുത്തി പരീക്ഷിച്ചുകൊണ്ടിരുന്ന മാരുതി വീണ്ടും സാധാരണക്കാരെ തേടിയെത്തുന്നു. എസ്‌യുവിയായ എര്‍ട്ടിഗയ്ക്കു ശേഷം പുറത്തിറങ്ങുന്ന കുഞ്ഞനാണ് സെര്‍വ്വോ. എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ എത്തുന്ന സെര്‍വ്വോ, മാരുതി 800 നു പകരക്കാരന്‍ ആവുമെന്നാണ് അഭ്യൂഹം. 660 സിസി എഞ്ചിനാണ് സെര്‍വ്വോയില്‍ മാരുതി നല്‍കുന്നത്. 623 സിസി റ്റാറ്റാ നാനോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് സെര്‍വ്വോ.

story imagetop-img-curve
ആരോഗ്യം

കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തിന്റെ പരിധിക്കുള്ളിലും വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന സ്ഥിതിവിവരക്കണക്കുകളായിരുന്നു കേരളത്തിന്റെ ആരോഗ്യ രംഗത്തിന് പറയാനുണ്ടായിരുന്നത്. കാലം പുരോഗമിക്കുകയും പ്രതിശീര്‍ഷ വരുമാനം മെച്ചപ്പെടുകയും ചെയ്തിട്ടും ആരോഗ്യരംഗം അടുത്തകാലത്തായി വികസനവേഗം നഷ്ടപ്പെട്ട് കിതയ്ക്കുകയാണ് . ഈ സാഹചര്യത്തിലാണ് തുല്യനീതിക്കും പൌരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമരം പ്രസക്തമാകുന്നത്.

drugstop-img-curve
ആരോഗ്യം

മരുന്ന്‌.

എത്ര സുന്ദരമായ ശീര്‍ഷകമാണതെന്ന്‌, ഡോക്‌ടര്‍ കൂടിയായ നോവലിസ്റ്റ്‌ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ അതേ പേരിലുള്ള നോവല്‍ വായിച്ചാസ്വദിച്ചവര്‍ക്കറിയാം. എന്നാല്‍, അത്രയും സുന്ദരമല്ല മരുന്നുകളെ ആശ്രയിച്ചുള്ള ജീവിതമെന്നത്‌ ഇന്നു മലയാളികളില്‍ നല്ലൊരു ശതമാനവും സ്വാനുഭവത്താല്‍ തിരിച്ചറിയുന്നൊരു ജീവിതസത്യവും. തലവേദനയ്‌ക്കോ പനിക്കോ കൈയില്‍ കിട്ടുന്നതോ പേരോര്‍മയുള്ളതോ ആയ പരിചിതഗുളികകള്‍ വിഴുങ്ങുന്നതു തൊട്ട്‌, ഒരിക്കലും മുടക്കാതെയുള്ള ഔഷധസേവ വരെ മലയാളികളുമായി നിത്യപരിചയത്തിലായിക്കഴിഞ്ഞിരിക്കുന്നു. ശൈലീജന്യരോഗങ്ങളാല്‍ വളരെ പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹമാണിന്നു മലയാളി.

Padmapriyatop-img-curve
സിനിമ

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പത്മപ്രിയയുടെ ഐറ്റം നമ്പരും. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ഐറ്റം നമ്പര്‍ വല്ലപ്പോഴും മാത്രമാണിവിടെയുള്ളത്. ബോളിവുഡിലും ഇപ്പോള്‍ ടോളിവുഡ്, കോളിവുഡുകളിലും ഐറ്റം നമ്പര്‍ സ്ഥിരം നമ്പരാണ്. ഇവിടെ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി, ബഡാ ദോസ്തില്‍ മേഘനാ നായിഡു, ഛോട്ടാ മുംബൈയില്‍ ഒരു ഉത്തരേന്ത്യന്‍ ഐറ്റം നമ്പര്‍ ഗേള്‍ എന്നിങ്ങനെ അപൂര്‍വമാണത്. എന്തായാലും മലയാളത്തില്‍ തിളങ്ങിയ ഒരു നായിക ഐറ്റം നമ്പര്‍ ചെയ്യുന്നത് അത്യപൂര്‍വം.

Poster of Malayalam Film 22 FEMALE KOTTAYAMtop-img-curve
കൌണ്ടര്‍ ക്ലോസ്

മലയാളത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലമായി സിനിമാരംഗത്തു നടക്കുന്ന പുതുനിരശ്രമങ്ങളെ ഒന്നിച്ചുചേര്‍ത്ത്‌ നവതരംഗമെന്നും ന്യൂ ജനറേഷന്‍ സിനിമയെന്നും മള്‍ട്ടിപ്ലക്‌സ്‌ വിപ്ലവമെന്നും വിളിച്ചുവരികയാണ്‌. ട്രാഫിക്കില്‍ തുടങ്ങി 22 ഫീമെയില്‍ കോട്ടയത്തിലെത്തിനില്‍ക്കുന്ന ഈ ചിത്രങ്ങള്‍ ചില പൊതു സ്വഭാവങ്ങള്‍ പുലര്‍ത്തുന്നുണ്ട്‌. പുതിയ സംവിധായകര്‍, പുതിയ തിരക്കഥാകൃത്തുക്കള്‍, പുതിയ നടീനടന്മാര്‍, കേട്ടുപരിചയിച്ചതില്‍നിന്നു വ്യത്യസ്‌തമായ കഥകള്‍, നായകപ്രാമുഖ്യമില്ലാത്ത ഇതിവൃത്തഘടനകള്‍, ഛായാഗ്രഹണത്തിലും ദീപസംവിധാനത്തിലും എഡിറ്റിംഗിലും സന്നിവേശിക്കപ്പെടുന്ന പുതുശൈലികള്‍, കുറഞ്ഞ മുതല്‍മുടക്ക്‌ എന്നിവകള്‍ ഈ ചിത്രങ്ങള്‍ക്കു പൊതുവായുണ്ട്‌.

Lal Josetop-img-curve
സിനിമ

മമ്മൂട്ടിയും ലാല്‍ജോസും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു. ഇമ്മാനുവല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ലാല്‍ജോസിന്റെ പുതിയ ചിത്രത്തിലെത്തുക. ചിത്രത്തിനും ഇമ്മാനുവല്‍ എന്നാണ് ഇപ്പോള്‍ പേരു നിശ്ചയിച്ചിരിക്കുന്നത്.

fund raising treetop-img-curve
പരിഹാസം

ബംഗാളിലെ സി പി എമ്മിനെ രക്ഷിക്കാന്‍ കേരളത്തില്‍ പാര്‍ട്ടി നടത്തിയ ബക്കറ്റ് പിരിവ് ഉജ്വല വിജയമായി. മൂന്നരപ്പതിറ്റാണ്ടുകാലം സി പി എം ബംഗാള്‍ ഭരിച്ചിട്ടും ബംഗാളിലെ സി പി എം പ്രവര്‍ത്തകര്‍ക്ക്  പോലും ദാരിദ്ര്യം മാറിയിട്ടില്ലെന്നാണ് കേരളത്തിലെ സി പി എം നേതാക്കള്‍ പറയുന്നത്. ബംഗാളിലെ സി പി എം കേരളത്തിലെ സി പി എമ്മിനെ കണ്ടുപഠിക്കാത്തത് സി പി എമ്മിന്റെ കുഴപ്പമാണോ അതോ ബംഗാളുകാരുടെ കുഴപ്പമാണോ എന്നറിയില്ല. എന്തായാലും  ബംഗാളില്‍ മൃഗീയമായ കടന്നാക്രമണത്തിനിരയാകുന്ന സി പി എം പ്രവര്‍ത്തകരെ സഹായിക്കാന്‍ കേരളം പിരിച്ചെടുത്തത് 3,54,32,333 രൂപയാണ്.

top-img-curve
കേരളീയം

പരിസ്ഥിതി വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസിക നല്‍കുന്ന ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. 

top-img-curve
കേരളീയം

ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ചക്കള്ളമാണ്‌. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്‌ത്‌ ശീലമുള്ളവരെ തെരഞ്ഞെടുത്ത്‌ ഇവിടേയ്‌ക്ക്‌ അയച്ചത്‌ എങ്ങിനെ നിഷ്‌കളങ്കമാകും? അടിയന്തരാവസ്ഥാ തടവുകാരനായിരുന്ന ശംഭുദാസ്‌. കെ എഴുതുന്നു . കേരളീയം കരുണാകരന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം :

story imagetop-img-curve
യുകെ

ലണ്ടനില്‍ മലയാളിവക സാമ്പത്തികത്തട്ടിപ്പ്. മലയാളികളില്‍നിന്നു തന്നെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത മലയാളി തട്ടിപ്പുവീരനാണ് പണവുമായി കേരളത്തിലേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. 

madnesstop-img-curve
ദേശാന്തരം

ആന്‍ രാജ്ഞി ഒരു ചെറിയ എടാകൂടത്തില്‍ പെട്ടിരിക്കുന്നു. പോയകാലത്തെ ഈ സ്വേച്ഛാധിപതി ഒരു ഉപരോധത്തില്‍ പെട്ടുപോയിരിക്കുന്നു. തൊട്ടുപുറകില്‍ സെന്റ് പോള്‍സ് കഥീഡ്രലിലേയ്ക്ക് തികഞ്ഞ അച്ചടക്കത്തോടെ വരിവരിയായി നീങ്ങുന്ന വിനോദസഞ്ചാരികളായിരുന്നു അവരുടെ പതിവുകാഴ്ച. അതിപ്പൊ മാറി, യുണൈറ്റഡ് കിങ്ഡത്തിനു കുറുകെ നാലു ഭാഗത്തുനിന്നും പ്രവഹിച്ച് കുത്തിയിരുപ്പ് നടത്തുന്ന യുവാക്കള്‍ എന്നായിരിക്കുന്നു.

A P Anilkumartop-img-curve
യുകെ

ലണ്ടന്‍: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ കേരളപ്പിറവിയും ബക്രീദും സംയുക്തമായി ആഘോഷിക്കുന്നു. നവംബര്‍ എട്ട്  ചൊവ്വാഴ്ച കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. യുകെയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

top-img-curve
കുശിനി

ചേരുവകകള്‍

പച്ചമുളക് - അരിഞ്ഞത് 1കിലോ
ഉപ്പ് - പാകത്തിന്
കടുകെണ്ണ  - അര കിലോ
മുളകുപൊടി - 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ഇഞ്ചി - 200 ഗ്രാം നന്നായി അരിഞ്ഞത്
വെളുത്തുള്ളി - 250 ഗ്രാം
ജീരകം - 200 ഗ്രാം
പഞ്ചസാര - 1കപ്പ്
വാളന്‍പുളി - 200ഗ്രാം
വെള്ള വിനാഗിരി - 3കപ്പ്

top-img-curve
കുശിനി

ചേരുവകകള്‍

അര കിലോ അരിഞ്ഞ ഇറച്ചി
വലിയ സവാള ഒന്ന്
ഒരു മീഡിയം തക്കാളി
ഇഞ്ചി പൌഡര്‍ പകുതി സ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
തൈര് ഒരു വലിയ സ്പൂണ്‍
Asafetida - ഒരു നുള്ള്
ഉപ്പ് പാകത്തിന്
എണ്ണ മൂന്ന് വലിയ സ്പൂണ്‍
ഗരം മസാല - ഒരു വലിയ സ്പൂണ്‍

top-img-curve
കുശിനി

ചേരുവകകള്‍

മട്ടണ്‍ - അരക്കിലോ
പാലക്ക് - രണ്ട് തണ്ട്
നെയ്യ് - 50ഗ്രാം
എണ്ണ - 50ഗ്രാം
അരച്ച ഇഞ്ചി - 3ടീസ്പൂണ്‍
അരച്ച വെളുത്തുള്ളി - 3ടീസ്പൂണ്‍
സവാള വലുത് - 100ഗ്രാം
ചുവന്ന മുളക് - 8
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
ഉപ്പ് -  പാകത്തിന്
ക്രീം - 2ടീസ്പൂണ്‍
മല്ലിയില - 3ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

top-img-curve
ഇവന്റ്സ്

വയനാട് ചക്ക മഹോത്സവം ഈ മാസം 21, 22, 23 തീയതികളില്‍ കല്‍പറ്റ എസ് കെ എം ജെ സ്‌കൂളില്‍ നടത്തും. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് വയനാട്ടില്‍ ചക്ക മഹോത്സവം നടത്തുന്നത്. തൃക്കൈപ്പറ്റയിലെ 'ഉറവ്' നാടന്‍ ശാസ്ത്ര-സാങ്കേതിക പഠന കേന്ദ്രം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഡോ എം സ് സ്വാമിനാഥന്‍ ഗവേഷണനിലയം, കേരള സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, 'കബനി' കമ്മ്യൂണിറ്റി ടൂറിസം പ്രൊജക്ട്, ഒയിസ്‌ക വയനാട് ചാപ്റ്റര്‍ തുടങ്ങിയവ സംയുക്തമായാണ് ഇത്തവണ ചക്കമഹോത്സവം സംഘടിപ്പിക്കുന്നത്.

top-img-curve
ഇവന്റ്സ്

കോഴിക്കോട്: മൂന്നാമത് അന്താരാഷ്ട്ര ജിയോഗ്രഫി കോണ്‍ഗ്രസ് ഈ മാസം ആറിന് കോഴിക്കോട് ആരംഭിക്കും. 'കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിദത്ത വിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് മെയ് എട്ടിന് അവസാനിക്കും. കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി ഡബ്ല്യു ആര്‍ ഡി എം) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.

top-img-curve
ഇവന്റ്സ്

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ കേരളാ സോപ്‌സിന്റെ ബ്രാന്റ് അംബാസിഡറായി സിനിമാതാരം കാവ്യാ മാധവനെ പ്രഖ്യാപിച്ചു. കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീമിന്റെ കൈയില്‍നിന്നു കാവ്യാ മാധവന്‍ സമ്മതപത്രം ഏറ്റുവാങ്ങി. പ്രതിഫലമില്ലാതെയാണ് കാവ്യാ മാധവന്‍ കേരളാ സോപ്‌സിന്റെ ബ്രാന്റ് അംബാസിഡറാകുന്നത്. 

Advertisementtop-img-curve
വിപണി

നാടറിയാത്ത, നാട്ടാരറിയാത്ത വാര്‍ത്തകള്‍ പെരുപ്പിച്ച് കുറേ 'ഫയല്‍' ഫോട്ടോസും, 'ഫോട്ടോഷോപ്പ്' ഫോട്ടോസും, 'ഫ' യില്‍ തുടങ്ങുന്ന വാക്കുകള്‍ കൊള്ളിച്ച വിവരണവും ഉള്‍പ്പടെ പബ്ലിഷ് ചെയ്ത്, അതിനു കുറേ ഷെയര്‍, ലൈക്ക്, കമന്റ് ഒക്കെ ശേഖരിച്ച് ആളാവുക നമ്മുടെ ഫേസ്ബുക്കിലെ ഒരു പ്രവണത ആണല്ലോ. പലരും സദുദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍, മറ്റ് പലരും ഏതാണ്ടൊരു 'സദാചാര പോലീസ്' സ്റ്റൈലാണ്.

story imagetop-img-curve
വിശകലനം

കാഴ്ചകളെ വിപണിതന്ത്രമായി ഉപയോഗിക്കുക എന്നത് ദൃശ്യമാധ്യമങ്ങളുടെ ഏറ്റവും പ്രകടമായ രാഷ്ട്രീയമാണ്. പക്ഷപാതപരമായ കാഴ്ചകളിലൂടെയാണ് ആധുനിക ദൃശ്യമാധ്യമമായ സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നത്. സമൃദ്ധങ്ങളായ ദൃശ്യാനുഭവങ്ങളുടെ കേന്ദ്രീകരണത്തിലൂടെ സിനിമ സംസ്ക്കാരത്തിലിടപെടുകയും വ്യക്തി/ കുടുംബം/സമൂഹം/മതം/ജാതി/ലിംഗം/വര്‍ണം തുടങ്ങിയവയെ സിനിമയുടെ പ്രത്യയശാസ്ത്രത്തിന്‍ കീഴില്‍ വിവരിക്കുകയും ചെയ്യുന്നു. ഉപഭോഗം/പ്രതിനിധാനം ഇവയെ കൂട്ട്പിടിച്ചാണ് സിനിമ സംസ്ക്കാരത്തെ നിര്‍വ്വചിക്കുന്നത്. ‘മണവാട്ടി’ എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു പട്ടുസാരിയും ചുറ്റിനില്‍ക്കുന്ന രൂപമാണ്. സിനിമയുടെയും പരസ്യത്തിന്റേയും മണവാട്ടിയുടെ പ്രതിനിധാനമാണ് നമ്മെ സ്വാധീനിക്കുന്നത്. ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ സിനിമ പകര്‍ത്തുന്ന ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരു സംസ്ക്കാരത്തിന്റെ നിര്‍വ്വചനമായിത്തീരുകയും ചെയ്യുന്നു.

Indian currencytop-img-curve
സാമ്പത്തികം

കണക്കുകള്‍ പരിശോധിച്ചു വളരെ പിന്നിലേക്ക് പോയാല്‍ ചിലപ്പോള്‍ കേരളത്തിലുള്ള ചിട്ടിക്കമ്പനികളെ എണ്ണത്തില്‍ തോല്പ്പിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഴുവന്‍ ചിട്ടി കമ്പനികളും മതിയാവില്ല. ചിട്ടിചരിതം; ഒന്നാം ഖണ്ഡം എന്ന ആദ്യ ലേഖനം സൂചിപ്പിച്ചതു പോലെ മുളച്ചു പൊങ്ങുന്ന കൂണുകള്‍ പോലെയാണ് കേരളത്തില്‍ ചിട്ടികമ്പനികള്‍ പെരുകുന്നത്.

feedback