സാമ്പത്തികം

ചിട്ടിചരിതം; രണ്ടാം ഖണ്ഡം

­ക­ണ­ക്കു­കള്‍ പരി­ശോ­ധി­ച്ചു വള­രെ പി­ന്നി­ലേ­ക്ക് പോ­യാല്‍ ചി­ല­പ്പോള്‍ കേ­ര­ള­ത്തി­ലു­ള്ള ചി­ട്ടി­ക്ക­മ്പ­നി­ക­ളെ എണ്ണ­ത്തില്‍ തോ­ല്പ്പി­ക്കാന്‍ മറ്റു സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­ഴു­വന്‍ ­ചി­ട്ടി­ കമ്പ­നി­ക­ളും മതി­യാ­വി­ല്ല. ചിട്ടിചരിതം; ഒന്നാം ഖണ്ഡം­ എന്ന ആദ്യ ലേ­ഖ­നം സൂ­ചി­പ്പി­ച്ച­തു പോ­ലെ മു­ള­ച്ചു പൊ­ങ്ങു­ന്ന കൂ­ണു­കള്‍ പോ­ലെ­യാ­ണ് കേ­ര­ള­ത്തില്‍ ചി­ട്ടി­ക­മ്പ­നി­കള്‍ പെ­രു­കു­ന്ന­ത്.

image

ചിട്ടിചരിതം; ഒന്നാം ഖണ്ഡം

­കേ­ര­ള­ത്തില്‍ പൊ­തു­വെ­യു­ള്ള ധാ­രണ ആത്മീ­യ­ത­യാ­ണ് ഏറ്റ­വും മൂ­ല്യ­മു­ള്ള ചര­ക്കെ­ന്നാ­ണ്. എന്നാല്‍ ആത്മീ­യ­ത­യെ­പ്പോ­ലും എടു­ക്കാ­ച്ച­ര­ക്കാ­ക്കാന്‍ പോ­ന്ന കച്ച­വ­ട­മൂ­ല്യം പണ­ത്തി­നു തന്നെ­യാ­ണെ­ന്ന­താ­ണു് അധി­ക­മാ­രും ശ്ര­ദ്ധി­ക്കാ­തെ പോ­കു­ന്ന വസ്തു­ത. ഇടി­വെ­ട്ടി മഴ­പെ­യ്യു­മ്പോള്‍ കൂ­ണു­കള്‍ മു­ള­ച്ചു­പൊ­ന്തും­പോ­ലെ­യാ­ണ്, ഏതാ­നും മാ­സ­ങ്ങ­ളാ­യി ടി­.­വി ചാ­ന­ലു­ക­ളില്‍ ചി­ട്ടി­പ്പ­ര­സ്യ­ങ്ങള്‍ പെ­രു­കു­ന്ന­ത്. അക്ഷ­രാര്‍­ത്ഥ­ത്തില്‍ ചി­ട്ടി­ക്ക­മ്പ­നി­ക­ളു­ടെ­ ­ബാന്‍­ഡ് വാ­ഗണ്‍!

image

ദേശീയ പെന്‍ഷന്‍ പദ്ധതിയെ പറ്റി അറിയേണ്ടതെല്ലാം

­സാ­ധാ­ര­ണ­യാ­യി സര്‍­ക്കാര്‍/­പൊ­തു­മേ­ഖ­ലാ സ്ഥാ­പ­ന­ങ്ങ­ളു­ടെ തൊ­ഴി­ല­വ­സ­രം ആകര്‍­ഷ­ക­മാ­യി തോ­ന്നു­ന്ന­ത്, ആ ജോ­ലി നല്‍­കു­ന്ന നി­ശ്ചി­ത­മായ ഉറ­പ്പു­ള്ള വരു­മാ­ന­വും ഒപ്പം റി­ട്ട­യര്‍­മെ­ന്റാ­ന­ന്ത­രം ഒരു നി­ശ്ചിത തുക മു­ട­ക്ക­മി­ല്ലാ­തെ ­പെന്‍­ഷന്‍ ആയി കി­ട്ടു­മെ­ന്ന­തു­മാ­ണ്. ഈ സാ­മൂ­ഹിക സു­ര­ക്ഷി­ത­ത്വം തന്നെ­യാ­ണ് സര്‍­ക്കാര്‍ രം­ഗ­ത്തെ തൊ­ഴി­ലി­നെ എല്ലാ­വ­രും താ­ത്പ­ര്യ­ത്തോ­ടെ കാ­ണാ­നു­ള്ള കാ­ര്യ­ങ്ങ­ളില്‍ ഒന്ന്. എന്നാല്‍ നേ­രേ എതിര്‍­വ­ശ­ത്ത് നില്‍­ക്കു­ന്ന സ്വ­കാ­ര്യ മേ­ഖ­ല­യില്‍ പി­രി­ച്ചു­വി­ടല്‍ ഭീ­ഷ­ണി വാ­ളാ­യി തല­യ്ക്ക് മു­ക­ളില്‍ തൂ­ങ്ങു­ന്നു എന്ന­ത് മാ­ത്ര­മ­ല്ല, വയ­സു­കാ­ല­ത്ത് കൃ­ത്യ­മായ ഒരു തുക സഹാ­യ­മാ­യി കി­ട്ടാ­നു­ള്ള സാ­ധ്യത വള­രെ അപൂര്‍­വ­മാ­ണ്.

image

വരുന്നൂ വന്‍മാന്ദ്യം, ഇന്ത്യയും പെടും!

അ­ടു­ത്ത വര്‍­ഷം തന്നെ ആഗോ­ള­വ്യാ­പ­ക­മാ­യി വലി­യൊ­രു സാ­മ്പ­ത്തി­ക­മാ­ന്ദ്യം വീ­ശി­യ­ടി­ക്കു­മെ­ന്നും കഴി­ഞ്ഞ­ത­വണ പി­ടി­ച്ചു­നി­ന്ന ഇ­ന്ത്യ പോ­ലു­ള്ള രാ­ജ്യ­ങ്ങള്‍ പോ­ലും ഈ രണ്ടാം മാ­ന്ദ്യ­ക്കൊ­ടു­ങ്കാ­റ്റില്‍ കട­പു­ഴ­കു­മെ­ന്നും വി­ല­യി­രു­ത്തല്‍. ഐക്യ­രാ­ഷ്ട്ര­സഭ (യു­.എന്‍.) ആണ് ഇത്ത­ര­മൊ­രു മു­ന്ന­റി­യി­പ്പു നല്‍­കു­ന്ന­തെ­ന്ന­തി­നാല്‍ സം­ഭ­വം കൂ­ടു­തല്‍ ഗു­രു­ത­ര­മാ­ണ്. ഇന്ത്യ­യു­ടെ­യും ചൈ­ന­യു­ടെ­യും കു­തി­ച്ചു­നീ­ങ്ങു­ന്ന സമ്പ­ദ്ഘ­ട­ന­കള്‍­ക്കു­വ­രെ ഈ കാ­ല­യ­ള­വില്‍ കടു­ത്ത തളര്‍­ച്ച­യ­നു­ഭ­വ­പ്പെ­ടു­മെ­ന്നാ­ണ് യു­.എന്‍. റി­പ്പോര്‍­ട്ട്. 

image

നാണ്യപ്പെരുപ്പം ആശങ്കാജനകം: ആര്‍ബിഐ ഗവര്‍ണര്‍

­ജ­യ്പൂര്‍: ­പ­ണ­പ്പെ­രു­പ്പം­ നി­യ­ന്ത്ര­ണ­വി­ധേ­യ­മാ­ക്കാ­നു­ള്ള നി­ര­വ­ധി നട­പ­ടി­കള്‍­ക്കി­ട­യി­ലും ­നാ­ണ്യ­പ്പെ­രു­പ്പം­ ആശ­ങ്കാ­ജ­ന­ക­മാ­യി­ത്ത­ന്നെ തു­ട­രു­ന്നു­വെ­ന്ന് ­റി­സര്‍­വ് ബാ­ങ്ക് ഗവര്‍­ണര്‍ ­ഡി സു­ബ്ബ­റാ­വു­ പറ­ഞ്ഞു. റി­സര്‍­വ് ബാ­ങ്കി­ന്റെ കേ­ന്ദ്ര കമ്മി­റ്റി യോ­ഗ­ത്തി­നു ശേ­ഷം ജയ്പൂ­രില്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അദ്ദേ­ഹം­.

image

വീണ്ടും ആഗോളമാന്ദ്യം?

­വാ­ഷിം­ഗ്ടണ്‍: ­ലോ­കം വീ­ണ്ടും സാ­മ്പ­ത്തി­ക­മാ­ന്ദ്യ­ത്തി­ലേ­ക്കാ­ണോ എന്നു സം­ശ­യ­മു­ണ­രു­ന്നു. ആഗോ­ള­നി­ല­യി­ലു­ള്ള സാ­മ്പ­ത്തിക രം­ഗ­ത്തെ വളര്‍­ച്ച­യില്‍ രാ­ജ്യാ­ന്തര ­നാ­ണ്യ­നി­ധി­ (ഐ­.എം­.എ­ഫ്) ആശ­ങ്ക രേ­ഖ­പ്പെ­ടു­ത്തി­യ­താ­ണ് വീ­ണ്ടും മാ­ന്ദ്യ­ഭീ­ഷ­ണി­യു­യ­രു­മോ എന്ന ഭയ­ത്തി­ലേ­ക്ക് ലോ­ക­ത്തെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന­ത്.

image

റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചു

­മും­ബൈ: ­റി­സര്‍­വ് ബാ­ങ്ക് റി­പോ, റി­വേ­ഴ്‌­സ് റി­പോ നി­ര­ക്കു­ക­ളില്‍ വീ­ണ്ടും അര ശത­മാ­നം വര്‍­ധി­പ്പി­ച്ചു. കഴി­ഞ്ഞ മൂ­ന്നു­മാ­സ­ത്തി­നു­ള്ളില്‍ ഇത് മൂ­ന്നാം തവ­ണ­യാ­ണ് ബാ­ങ്ക് നി­ര­ക്കു­ക­ളില്‍ വര്‍­ധന വരു­ത്തു­ന്ന­ത്. ­പ­ണ­പ്പെ­രു­പ്പം­ നി­യ­ന്ത്രി­ക്കു­ന്ന­തി­നു­ള്ള നട­പ­ടി­ക­ളു­ടെ ഭാ­ഗ­മാ­ണി­തെ­ന്ന് റി­സര്‍­വ് ബാ­ങ്ക് ഗവര്‍­ണര്‍ ­ഡി സു­ബ്ബ­റാ­വു­ പറ­ഞ്ഞു. ഇതോ­ടെ വ്യ­ക്തി­ഗത വാ­യ്പ­ക­ളു­ടെ­യും വ്യാ­വ­സാ­യിക വാ­യ്പ­ക­ളു­ടെ­യും പലിശ നി­ര­ക്കില്‍ വര്‍­ധ­ന­യു­ണ്ടാ­കും­. 

image

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി

­മും­ബൈ: ­പ­ണ­പ്പെ­രു­പ്പം­ നി­യ­ന്ത്രി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി ­റി­സര്‍­വ് ബാ­ങ്ക് വാ­യ്പാ നി­ര­ക്കു­ക­ളില്‍ 25 ബേ­സി­സ് പോ­യി­ന്റ് വര്‍­ധന വരു­ത്തി. ­റി­പ്പോ­ നി­ര­ക്ക് 7.50 ശത­മാ­ന­മാ­യും റി­വേ­ഴ്‌­സ് റി­പ്പോ നി­ര­ക്ക് 6.5 ശത­മാ­ന­മാ­യു­മാ­ണ് വര്‍­ധി­പ്പി­ച്ചി­രി­ക്കു­ന്ന­ത്. ഇതോ­ടെ  ഭ­വ­ന­വാ­യ്പ, വാ­ഹന വാ­യ്പ തു­ട­ങ്ങി വി­വിധ വാ­യ്പ­ക­ളു­ടെ പ്ര­തി­മാസ പലി­ശ­നി­ര­ക്ക് വര്‍­ധി­ക്കും. 2010 മാര്‍­ച്ചി­നു ശേ­ഷം ഇത് 10-ാം തവ­ണ­യാ­ണ് നി­ര­ക്കു­ക­ളില്‍ റി­സര്‍­വ് ബാ­ങ്ക് വര്‍­ധന വരു­ത്തു­ന്ന­ത്.  

image

പി സി സിറിയക് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

­പി സി സി­റി­യ­ക് ഫെ­ഡ­റല്‍ ബാ­ങ്കി­ന്റെ ചെ­യര്‍­മാ­നാ­യി നി­യ­മി­ത­നാ­യി. ഐ എ എസ് ഉദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ­പി സി സി­റി­യ­ക് 2004 സപ്തം­ബര്‍ മു­തല്‍ ബാ­ങ്കി­ന്റെ ഡയ­റ­ക്ടര്‍ ബോര്‍­ഡ് അം­ഗ­മാ­ണ്. 35 വര്‍­ഷം നീ­ണ്ട സര്‍­ക്കാര്‍ ജീ­വി­ത­ത്തി­നി­ടെ കൊ­മേ­ഷ്യല്‍ ടാ­ക്‌­സ­സി­ലെ പ്രിന്‍­സി­പ്പല്‍ കമ്മീ­ഷ­ണര്‍, തമി­ഴ് നാ­ട് വ്യ­വ­സായ വകു­പ്പ് പ്രിന്‍­സി­പ്പല്‍ സെ­ക്ര­ട്ട­റി, തമി­ഴ്‌­നാ­ട് ഇന്‍­ഡ­സ്ട്രി­യല്‍ എക്‌­സ്‌­പ്ലോ­സീ­വി­ന്റെ ചെ­യര്‍­മാ­നും മാ­നേ­ജി­ങ് ഡയ­റ­ക്ട­റും, തമി­ഴ്‌­നാ­ട് വൈ­ദ്യു­തി ബോര്‍­ഡി­ന്റെ ചെ­യര്‍­മാന്‍, റബര്‍ ബോര്‍­ഡ് ചെ­യര്‍­മാന്‍ തു­ട­ങ്ങിയ പല പദ­വി­ക­ളി­ലും പി സി സി­റി­യ­ക് സേ­വ­ന­മ­നു­ഷ്ടി­ച്ചി­ട്ടു­ണ്ട്. ജീ­വന്‍ ടി­വി­യു­ടെ മാ­നേ­ജി­ങ് ഡയ­റ­ക്ട­റാ­യും പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്.

image

റുപിയ വരുന്നു, ഇനി മാസ്റ്റര്‍ കാര്‍ഡും വീസയും ഔട്ട്!

­മും­ബൈ : ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­നു പേ­രു നി­ശ്ച­യി­ച്ചു­.  റു­പിയ എന്നാ­ണ് ഉട­നെ പ്രാ­ബ­ല്യ­ത്തി­ലാ­കു­ന്ന ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­ന്റെ പേ­ര്. ­ര­ണ്ടു വര്‍­ഷ­ത്തെ കാ­ത്തി­രി­പ്പി­നെ­ാ­ടു­വി­ലാ­ണ് റു­പി­യ­യു­ടെ ആവിര്‍­ഭാ­വം. റു­പിയ പു­റ­ത്തി­റ­ക്കു­ന്ന നാ­ഷ­ണല്‍ പെ­യ്മെന്‍­റ് കേ­ാര്‍­പ്പ­റേ­ഷന്‍ റു­പി­യ­യു­ടെ അന്തിമ രൂ­പ­മാ­യെ­ന്ന് അറി­യി­ച്ചു. വാ­ണി­ജ്യാ­ടി­സ്ഥാ­ന­ത്തില്‍ റു­പിയ പു­റ­ത്തി­റ­ങ്ങു­ന്ന­തു ഉട­നു­ണ്ടാ­കു­മെ­ന്നും അറി­യി­പ്പില്‍ പറ­യു­ന്നു.

image
page-adv-space-img
feedback