ഓസ്ട്രേലിയ

അഡലൈഡിലെ അമ്മയ്‌ക്ക്‌ പുതിയ സാരഥികള്‍

അ­മ്മ­യ്‌­ക്കു പു­തു­താ­യി ഭാ­ര­വാ­ഹി­കള്‍ എന്നു­കേ­ട്ട്‌ മല­യാ­ള­സി­നി­മാ­താ­ര­ങ്ങ­ളു­ടെ സം­ഘ­ട­ന­യു­ടെ കാ­ര്യ­മാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ക്കേ­ണ്ട. ഓസ്‌­ട്രേ­ലി­യ­യി­ലെ അ­ഡ­ലൈ­ഡ്‌ മല­യാ­ളി അസോ­സി­യേ­ഷന്‍ എന്ന സം­ഘ­ട­ന­യു­ടെ കാ­ര്യ­മാ­ണു പറ­ഞ്ഞു­വ­രു­ന്ന­ത്‌. ഈ സം­ഘ­ട­ന­യു­ടെ­യും ചു­രു­ക്കെ­ഴു­ത്ത്‌ അമ്മ­യെ­ന്നു­ത­ന്നെ. അഡ­ലൈ­ഡി­ലെ അമ്മ­യു­ടെ വാര്‍­ഷിക പൊ­തു­യോ­ഗ­വും തെ­ര­ഞ്ഞെ­ടു­പ്പും ഡട്‌­ലി പാര്‍­ക്കി­ലു­ള്ള സ്ലോ­വേ­നി­യന്‍ ക്ല­ബ്ബി­ലാ­ണു ഈയി­ടെ നട­ന്ന­ത്‌. അടു­ത്ത രണ്ടു വര്‍­ഷ­ത്തേ­ക്കു­ള്ള ഭാ­ര­വാ­ഹി­ക­ളെ­യാ­ണു പു­തു­താ­യി തെ­ര­ഞ്ഞെ­ടു­ത്ത­ത്‌.

image

ഓസ്‌ട്രേലിയയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു

­സി­ഡ്‌­നി: ചി­ലി­യി­ലെ അഗ്നി­പര്‍­വ­ത­ത്തില്‍ നി­ന്നു­യര്‍­ന്ന ചാ­ര­പ്പു­ക­യില്‍ ഓസ്‌­ട്രേ­ലി­യ­യി­ലെ വ്യേ­ാ­മ­ഗ­താ­ഗ­തം തട­സ്സ­പ്പെ­ട്ടു. ­ചാ­ര­പ്പു­ക ആകാ­ശ­ത്തേ­യ്ക്ക് ഉയര്‍­ന്ന­തോ­ടെ  അഡ്‌­ലെ­യ്ഡില്‍ നി­ന്നു­ളള സര്‍­വീ­സു­കള്‍ തട­സ്സ­പ്പെ­ട്ടു. ചി­ലി­യില്‍ നി­ന്നും അര്‍­ജ­ന്റീന ഉള്‍­പ്പെ­ടെ­യു­ളള രാ­ജ്യ­ങ്ങ­ളി­ലേ­ക്ക് ബാ­ധി­ച്ച ചാ­ര­പ്പുക ഓസ്‌­ട്രേ­ലി­യ­യു­ടെ ആകാ­ശ­ത്താ­ണ് ഇപ്പോള്‍ എത്തി­നില്‍­ക്കു­ന്ന­ത്. വിര്‍­ജിന്‍ ഓസ്‌­ട്രേ­ലി­യ­യു­ടെ നൂ­റി­ലേ­റെ വി­മാ­ന­ങ്ങ­ളാ­ണ് ചാ­ര­പ്പു­ക­യെ തു­ടര്‍­ന്ന് റദ്ദാ­ക്ക­പ്പെ­ട്ട­ത്.

image

ഓസ്ട്രേലിയയില്‍ ഉപഭോക്താക്കള്‍ക്കുമേല്‍ എ.ജി.എല്ലിന്റെ അധികചാര്‍ജ്‌ ഭാരം

­സി­ഡ്‌­നി: എ.­ജി­.എല്‍. ഉപ­യോ­ക്‌­താ­ക്കള്‍­ക്കു മേല്‍ അധിക ചാര്‍­ജ്‌ ഏര്‍­പ്പെ­ടു­ത്തി. ഓസ്‌­ട്രേ­ലി­യ­യി­ലെ എനര്‍­ജി റീ­ട്ടെ­യി­ലര്‍­മാ­രില്‍ പ്ര­മു­ഖ­രാ­ണ്‌ എ.­ജി­.എല്‍. ഫെ­ഡ­റല്‍ ഗവണ്‍­മെ­ന്റി­ന്റെ റി­ന്യൂ­വ­ബിള്‍ എനര്‍­ജി ടാര്‍­ജ­റ്റി­ന്റെ പേ­രില്‍ ചെ­ല­വാ­കു­ന്ന അധിക തുക കണ്ടെ­ത്തു­ന്ന­ത്താ­നാ­ണ്‌ ഈ ഉപാ­യം കമ്പ­നി സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌. പു­തിയ നി­ര­ക്കു­കള്‍ ജനു­വ­രി ഒന്നു­മു­ത­ലാ­ണു പ്രാ­ബ­ല്യ­ത്തില്‍­വ­രി­ക.. ഇതോ­ടെ ഓസ്‌­ട്രേ­ലി­യ­യില്‍ എക്‌­സ്‌­ട്രാ ചാര്‍­ജ്‌ ഈടാ­ക്കു­ന്ന ആദ്യ ഊര്‍­ജ­ദാ­താ­ക്ക­ളാ­യി മാ­റു­ക­യാ­ണ്‌ എ.­ജി­.എല്‍.

image

കാന്‍ബറയില്‍ രാത്രിയാത്രികര്‍ക്കായി പുതിയ സംവിധാനം

­കാന്‍­ബ­റ: എ.­സി­.­ടി­യി­ലെ രാ­ത്രി­യാ­ത്രി­കര്‍­ക്കു സു­ര­ക്ഷ­യേ­കാന്‍ സര്‍­ക്കാര്‍ നൈ­റ്റ്‌ റൈ­ഡര്‍ എന്ന പേ­രില്‍ രാ­ത്രി ബസ്‌ സര്‍­വീ­സു­കള്‍ ആരം­ഭി­ച്ചി­രി­ക്കു­ന്നു. രാ­ത്രി ഒരു മണി മു­തല്‍ പു­ലര്‍­ച്ചെ അഞ്ചു മണി വരെ­യാ­യി­രി­ക്കും നൈ­റ്റ്‌ റൈ­ഡ­റു­കള്‍ ഓടു­ക. സി­വി­ക്കി­ലെ അലിം­ഗ്‌ സ്‌­ട്രീ­റ്റീല്‍­നി­ന്ന്‌ എല്ലാ സബര്‍­ബു­ക­ളി­ലേ­ക്കും സര്‍­വീ­സു­ണ്ടാ­യി­രി­ക്കു­മെ­ന്ന്‌ അധി­കൃ­തര്‍ അറി­യി­ച്ചു. 10 ഡോ­ള­റാ­ണ്‌ ചാര്‍­ജ്‌. മനൂ­ക്ക­യേ­യും കിം­ഗ്‌­സ്റ്റ­ണെ ബന്ധി­പ്പി­ച്ചും നൈ­റ്റ്‌ സര്‍­വീ­സ്‌ പരീ­ക്ഷ­ണാ­ടി­സ്ഥാ­ന­ത്തില്‍ ഓടി­ക്കാ­നു­ദ്ദേ­ശ്യ­മു­ണ്ട്‌.

image

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി കൊന്നു

­മെല്‍­ബണ്‍: ഓസ്‌­ട്രേ­ലി­യ­യില്‍  ഇ­ന്ത്യന്‍ വം­ശ­ജ­യായ വി­ദ്യാര്‍­ഥി­നി­യെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ­തി­നു ശേ­ഷം കൊ­ന്ന് സ്യൂ­ട്ട്‌­കേ­സി­ലാ­ക്കി കനാ­ലില്‍ ഉപേ­ക്ഷി­ച്ചു. തോ­ഷിബ താ­ക്കൂര്‍ എന്ന 24 കാ­രി­യാ­ണ് മാ­ന­ഭം­ഗ­ത്തി­ന് ഇര­യാ­യി കൊ­ല്ല­പ്പെ­ട്ട­ത്. 

ഓ­സ്ട്രേ­ലി­യ­യില്‍ സ്ഥി­ര­താ­മ­സ­ക്കാ­രി­യായ താ­ക്കര്‍ സി­ഡ്‌­നി­കോ­ള­ജ് ഓഫ് ബി­സി­ന­സി­ലെ വി­ദ്യാര്‍­ഥി­നി­യാ­യി­രു­ന്നു. മാര്‍­ച്ച് ഒമ്പ­തി­നു ശേ­ഷം തോ­ഷിബ താ­ക്കൂ­റി­നെ കാ­ണ­താ­വു­ക­യാ­യി­രു­ന്നു. ഇത് സം­ബ­ന്ധി­ച്ച് സഹ­പാ­ഠി­കള്‍ പൊ­ലീ­സില്‍ പരാ­തി നല്‍­കി­യി­ട്ടു­ണ്ടാ­യി­രു­ന്നു­. 

image

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നിലയില്‍

­മെല്‍­ബണ്‍: ഇന്ത്യന്‍ വി­ദ്യാര്‍­ത്ഥി­നി­യെ ഓസ്ട്രേ­ലി­യ­യില്‍ കൊ­ന്ന് കനാ­ലില്‍ തള്ളിയ നി­ല­യില്‍ കണ്ടെ­ത്തി. സി­ഡ്‌­നി കോ­ളേ­ജ് ഓഫ് ബി­സി­ന­സ് ആന്‍­ഡ് ഐ.­ടി­യി­ലെ വി­ദ്യാര്‍­ഥി­നി­യായ തോഷ താ­ക്ക­റി­ന്റെ മൃ­ത­ദേ­ഹം സ്യൂ­ട്ട്കേ­സില്‍‌ ആക്കിയ നി­ല­യി­ലാ­ണ് കനാ­നില്‍ കണ്ടെ­ത്തി­യ­ത്. പൈ­പ്പ് ലൈന്‍ പരി­ശോ­ധി­ക്കാന്‍ വന്ന തൊ­ഴി­ലാ­ളി­ക­ളാ­ണ് കനാ­നില്‍ ബാ­ഗ് കി­ട­ക്കു­ന്ന­തു­ക­ണ്ട­ത്.

image

കൊടുങ്കാറ്റുകളും പ്രകൃതിക്ഷോഭങ്ങളും തുടര്‍ക്കഥയാകുമ്പോള്‍...

ഓ­സ്‌­ട്രേ­ലി­യ, അമേ­രി­ക്ക, ന്യൂ­സി­ല­ന്റ്‌, ക്യാ­നഡ തു­ട­ങ്ങിയ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളി­ലേ­ക്ക്‌ കു­ടി­യേ­റി­പ്പാര്‍­ക്കു­ക­യും ദശ­ക­ങ്ങ­ളോ­ള­മാ­യി അവി­ടെ ഉപ­ജീ­വ­നാര്‍­ത്ഥം കഴി­ഞ്ഞു­കൂ­ടു­ക­യും ചെ­യ്യു­ന്ന മല­യാ­ളി­കു­ടും­ബ­ങ്ങള്‍ അനേ­ക­മാ­ണ്‌. ഈയ­ടു­ത്ത­കാ­ലം­വ­രെ ഇവി­ട­ങ്ങ­ളി­ലെ ജീ­വി­തം വലിയ പ്ര­ശ്‌­ന­ങ്ങ­ളി­ല്ലാ­ത്ത­വ­യാ­യി­രു­ന്നു. എന്നാല്‍, ഇപ്പോള്‍ ഈ പ്ര­ദേ­ശ­ങ്ങ­ളില്‍ അടി­ക്ക­ടി­യു­ണ്ടാ­കു­ന്ന പ്ര­കൃ­തി­ദു­ര­ന്ത­ങ്ങ­ളും പരി­സ്ഥി­തി­ക്ഷോ­ഭ­ങ്ങ­ളും ഇവി­ട­ത്തെ മല­യാ­ളി­സ­മൂ­ഹ­ത്തെ ഭീ­തി­യു­ടെ മുള്‍­മു­ന­യി­ലാ­ക്കു­ക­യാ­ണ്‌.

image

ഓസ്ട്രേലിയയില്‍ താഴ്‌ന്ന വരുമാനക്കാര്‍ക്ക്‌ സോളാര്‍ ഹോട്ട്‌ വാട്ടര്‍ യൂണിറ്റുകള്‍

­പ­രി­സ്ഥി­തി സൗ­ഹൃദ സം­സ്ഥാ­ന­മെ­ന്ന ലക്ഷ്യ­ത്തി­നാ­യി പു­തിയ സം­വി­ധാ­ന­ങ്ങള്‍ ഏര്‍­പ്പെ­ടു­ത്തു­മെ­ന്ന്‌ ഓസ്‌­ട്രേ­ലി­യന്‍ പ്ര­ധാ­ന­മ­ന്ത്രി ജോണ്‍ ബ്രം­ഹി. ഇക്കാ­ര്യ­ത്തില്‍ താ­ഴ്‌­ന്ന വരു­മാ­ന­ക്കാ­രായ കു­ടും­ബ­ങ്ങ­ലെ­ക്കൂ­ടി ഒരു­മി­പ്പി­ക്കു­വാന്‍ സര്‍­ക്കാര്‍ ഫല­പ്ര­ദ­മാ­കു­ന്ന പദ്ധ­തി­കള്‍ ആലോ­ചി­ക്കു­ന്നെ­ന്നും അദ്ദേ­ഹം പറ­ഞ്ഞു. പദ്ധ­തി വി­ജ­യ­ത്തി­ലെ­ത്തി­ക്കാന്‍ താ­ഴ്‌­ന്ന വരു­മാ­ന­ക്കാ­രായ അയ്യാ­യി­ര­ത്തി­ല­ധി­കം കു­ടും­ബ­ങ്ങള്‍­ക്ക്‌ സോ­ളാര്‍ ഹോ­ട്ട്‌ വാ­ട്ടര്‍ യൂ­ണി­റ്റു­കള്‍ സ്ഥാ­പി­ക്കാ­നാ­ണ്‌ ഇപ്പോള്‍ പദ്ധ­തി­യി­ടു­ന്ന­തെ­ന്നും അദ്ദേ­ഹം വ്യ­ക്ത­മാ­ക്കി.

image

ഓസ്ട്രേലിയയില്‍ ഇത് അവസരപ്പെരുമഴക്കാലം

­സി­ഡ്‌­നി: 2015 വരെ­യു­ള്ള അഞ്ചു വര്‍­ഷ­ക്കാ­ലം തൊ­ഴി­ല­ന്വേ­ഷ­കര്‍­ക്ക്‌ അവ­സ­ര­ങ്ങ­ളു­ടെ പെ­രു­മ­ഴ­യാ­യി­രി­ക്കു­മെ­ന്നു പ്ര­ധാ­ന­മ­ന്ത്രി ­ജോണ്‍ ബ്രം­ബി­. ഈ അഞ്ചു­വര്‍­ഷ­ക്കാ­ലം അനേ­കാ­യി­രം തൊ­ഴി­ല­വ­സ­ര­ങ്ങള്‍ സൃ­ഷ്‌­ടി­ക്ക­പ്പെ­ടു­മെ­ന്നും അവ­സ­രം നന്നാ­യി വി­നി­യോ­ഗി­ക്കു­ന്ന­വര്‍­ക്ക്‌ നല്ല ജീ­വി­തം കരു­പ്പി­ടി­പ്പി­ക്കാന്‍ ഇക്കാ­ലം പ്ര­യോ­ജ­ന­പ്പെ­ടു­മെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ത്തു.
സം­സ്ഥാ­ന­ത്തെ പരി­സ്ഥി­തി സൗ­ഹൃ­ദ­മാ­ക്കു­ക­യെ­ന്ന ലക്ഷ്യ­ത്തോ­ടെ ആവി­ഷ്‌­ക­രി­ച്ചി­രി­ക്കു­ന്ന വി­വിധ പദ്ധ­തി­കള്‍ പ്ര­വര്‍­ത്ത­നം തു­ട­ങ്ങു­ന്ന­തോ­ടെ­യാ­ണ്‌ പു­തിയ തൊ­ഴി­ല­വ­സ­ര­ങ്ങള്‍ ഒരു­ങ്ങു­ക.

image

ഓസീസ് ജീവിതം - വെള്ളം കുതിക്കുന്നില്ല, പക്ഷേ, വെള്ളക്കരം കുതിക്കുന്നു

­കാന്‍­ബ­റ: ഓസ്‌­ട്രേ­ലി­യ­യില്‍ ­വെ­ള്ള­ക്ക­രം­ കു­തി­ച്ചു­യ­രു­ക­യാ­ണെ­ന്നു റി­പ്പോര്‍­ട്ട്‌. ദേ­ശീയ തല­ത്തില്‍ ഉപ­ഭോ­ഗ­ത്തില്‍ വന്‍­കു­റ­വു­ണ്ടാ­യി­ട്ടും നി­കു­തി­യില്‍ വര്‍­ദ്ധ­ന­യാ­ണു കാ­ണു­ന്ന­തെ­ന്ന­ത്‌ ജന­ഭാ­ഗ­ത്തു­നി­ന്നു­നോ­ക്കു­മ്പോള്‍ ആശ­ങ്കാ­ജ­ന­ക­മാ­ണെ­ന്നു പ്ര­മു­ഖര്‍ വി­ല­യി­രു­ത്തു­ന്നു. ഓസ്‌­ട്രേ­ലി­യന്‍ ബ്യൂ­റോ ഓഫ്‌ സ്റ്റാ­റ്റി­സ്റ്റി­ക്‌­സി­ന്റെ കണ­ക്കു പ്ര­കാ­രം കഴി­ഞ്ഞ അഞ്ചു വര്‍­ഷ­ത്തി­നി­ടെ ദേ­ശിയ ജല ഉപ­ഭോ­ഗം 16 ശത­മാ­നം­ക­ണ്ടു കു­റ­ഞ്ഞി­ട്ടു­ണ്ട്‌. എന്നാല്‍ വെ­ള്ള­ക്ക­രം വര്‍­ദ്ധി­ച്ച­ത്‌ ഏതാ­ണ്ടു നൂ­റു­ശ­ത­മാ­നം.

image
page-adv-space-img
feedback