രാഷ്ട്രീയം

കങ്കാണിക്കുളങ്ങരയിലെ മനുഷ്യക്കമ്പം

­പ­ത്താം ക്ലാ­സ് പാ­സാ­യി­ട്ടി­ല്ലാ­ത്ത ആണു­ങ്ങൾ­ക്ക് എഞ്ചി­നി­യ­റി­ങ്ങ് കഴി­ഞ്ഞ പെ­ൺ­കു­ട്ടി­ക­ളെ ശക്തി­കു­ള­ങ്ങ­ര­യിൽ കെ­ട്ടി­ച്ചു കൊ­ടു­ക്കാ­റു­ണ്ട്. അൻ­പ­തു­ല­ക്ഷം രൂ­പ­യും നൂ­റു­പ­വൻ സ്വർ­ണ്ണ­വും ഇന്നോവ കാ­റു­മാ­ണ് ഈ അടു­ത്തി­ടെ ഇങ്ങ­നൊ­രു കല്യാ­ണ­ത്തി­ന് സ്ത്രീ­ധ­നം കൊ­ടു­ത്ത­ത്. പയ്യ­ന് ജോ­ലി­യു­ണ്ട് - ഗൾ­ഫിൽ കമ്പ­നി നട­ത്തു­ക­യാ­ണ്. എന്താ­ണ് കമ്പ­നി എന്നു ചോ­ദി­ച്ചാൽ ലേ­ബർ സപ്ലൈ കമ്പ­നി എന്നാ­വും ഉത്ത­രം­.

image

മോഡിത്വവും വ്യവസായവും തമ്മിലെന്ത്?

­പ്ര­ധാ­ന­മ­ന്ത്രി­പ­ദം ലക്ഷ്യ­മി­ട്ടു­ള്ള ­ഗു­ജ­റാ­ത്ത് മു­ഖ്യൻ നരേ­ന്ദ്ര മോ­ഡി­യു­ടെ പബ്ലി­ക് റി­ലേ­ഷൻ / പ്ര­മോ­ഷൻ പരി­പാ­ടി­കൾ ഗു­ജ­റാ­ത്ത് വി­ട്ട് ഇങ്ങു കൊ­ച്ചു­കേ­ര­ള­ത്തിൽ വരെ സാ­ന്നി­ദ്ധ്യം അറി­യി­ക്കു­ക­യാ­ണ്. ഗു­ജ­റാ­ത്ത് വി­ക­സ­ന­മോ­ഡ­ലും ക്ര­മ­സ­മാ­ധാ­ന­വും സം­ബ­ന്ധി­ച്ച പ്രൊ­പ്പ­ഗാന്‍­ഡ­യ്ക്കു് ഒരു­കാ­ല­ത്തു കേ­ര­ള­വി­ക­സ­ന­മോ­ഡ­ലി­നെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­കള്‍­ക്ക് ഉണ്ടാ­യി­രു­ന്ന­തി­ലേ­റെ ഇടം മാ­ദ്ധ്യ­മ­ങ്ങ­ളി­ല­ട­ക്കം ലഭി­ക്കു­ന്നു. ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യി­ലൂ­ടെ കു­പ്ര­സി­ദ്ധ­നായ ­ന­രേ­ന്ദ്ര മോ­ഡി­ എന്ന ഹി­ന്ദു­ത്വ നേ­താ­വി­നെ പര­മ്പ­രാ­ഗ­ത­മാ­യി പി­ന്തു­ണ­ക്കു­ന്ന­വ­ര­ല്ല ഇവി­ടെ മോ­ഡീ ഭര­ണ­ത്തെ കു­റി­ച്ച് പൊ­ടി­പ്പും തൊ­ങ്ങ­ലും ചേ­ർ­ത്ത് അവ­ത­രി­പ്പി­ക്കു­ന്ന­ത്; മറി­ച്ച് മോ­ഡി ഭര­ണ­ത്തി­ന്റെ തി­ക്ത­ഫ­ല­ങ്ങൾ അനു­ഭ­വി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട സമൂ­ഹ­ത്തിൽ നി­ന്നാ­ണ് മോ­ഡി ഭര­ണ­ത്തെ കു­റി­ച്ച് വാ­ചാ­ല­രാ­കു­ന്ന പു­തിയ പ്ര­മോ­ട്ടർ­മാർ എത്തു­ന്ന­ത്.

image

വോട്ടവകാശമല്ല, പ്രവാസിക്കു വേണ്ടത് ജനപ്രതിനിധികളെ

“­വ­രു­വാ­നാ­രു­മി­ല്ല­പോ­കാ­നും­
ഒ­റ്റ­യ്ക്ക് ഒറ്റ­യ്ക്ക് ഒറ്റ­യ്ക്ക്
­സ­ഹി­ക്ക­ണം ഭൂ­മി­തന്‍ ചൂ­ടും ചൂ­രും­”

­കു­ഴൂർ വി­ത്സൺ

­ലോ­ക­ത്തി­ലെ ഏറ്റ­വും വലിയ പാ­ർ­ല­മെ­ന്റ­റി ജനാ­ധി­പ­ത്യ സമ്പ്ര­ദാ­യ­മു­ള്ള രാ­ജ്യ­മാ­ണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ ആന്ത­രി­ക­മായ എല്ലാ കു­റ­വു­ക­ളെ­യും ഉൾ­ക്കൊ­ണ്ടാ­ലും അത് വള­രെ വലു­തും കട­ന്നു­പോ­യ50-60 വർ­ഷ­ങ്ങൾ കൊ­ണ്ട് വളർ­ന്ന് ശക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­മാ­ണ്. ജന­ങ്ങൾ­ക്ക് ജനാ­ധി­പ­ത്യ­ത്തിൽ അടി­യു­റ­ച്ച വി­ശ്വാ­സ­മു­ണ്ട്. ഭര­ണ­കൂ­ട­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­തും ഇല്ലാ­താ­കു­ന്ന­തു­മൊ­ക്കെ ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തിൽ നി­ത്യ­കാ­ഴ്ച­ക­ളാ­ണ്. ഒരു ശക്ത­മായ തി­ര­ഞ്ഞെ­ടു­പ്പു കമ്മീ­ഷ­നും, അവർ തയ്യാ­റാ­ക്കു­ന്ന വോ­ട്ടർ­പ­ട്ടി­ക­യും ഇന്ത്യൻ ജനാ­ധി­പ­ത്യ­ത്തി­ന്റെ അടി­സ്ഥാ­ന­ങ്ങൾ ആണ് ഇന്ന്. ഈ വോ­ട്ടർ പട്ടി­ക­യിൽ ഇല്ലാ­തെ പോ­കു­ന്ന ഏതാ­ണ്ട് 4.5 മി­ല്യൺ വരു­ന്ന ഇന്ത്യൻ ജന­ത­യു­ടെ ജനാ­ധി­പ­ത്യാ­വ­കാ­ശ­ങ്ങൾ എങ്ങ­നെ ­പു­നഃ­­സ്ഥാ­പി­ക്കാം എന്ന­താ­ണ് ഇവി­ടെ വി­ഷ­യം­.

image

യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക്

ഒ­ടു­വില്‍ പ്ര­ധാന മന്ത്രി­യും സം­സാ­രി­ച്ചി­രി­ക്കു­ന്നു. അതിര്‍­ത്തി സം­ഘര്‍­ഷ­ത്തി­നി­ടെ രണ്ടു ഇന്ത്യന്‍ പട്ടാ­ള­ക്കാര്‍ കൊ­ല്ല­പ്പെ­ട്ട് സ്ഥി­തി­ഗ­തി­കള്‍ വഷ­ളാ­യി ഒരാ­ഴ്ച­യ്ക്കു ശേ­ഷം ഇനി പാ­ക്കി­സ്ഥാ­നു­മാ­യി കാ­ര്യ­ങ്ങള്‍ പഴയ പടി തു­ട­രാ­നാ­വി­ല്ലെ­ന്നാ­ണ് പ്ര­ധാ­ന­മ­ന്ത്രി മന്‍‌­മോ­ഹന്‍ സിം­ഗ് ദി­ല്ലി­യില്‍ വച്ച് ജനു­വ­രി 15­ന് പറ­ഞ്ഞ­ത്. ഇതോ­ടെ താ­ത്കാ­ലി­ക­മാ­യെ­ങ്കി­ലും ഇന്ത്യാ-പാ­ക് ബന്ധ­ത്തി­ന് വരും­നാ­ളു­ക­ളില്‍ കാ­ര്യ­മായ ക്ഷ­ത­മേല്‍­ക്കു­മെ­ന്നു­റ­പ്പാ­യി. കഴി­ഞ്ഞ സെ­പ്തം­ബ­റില്‍ പാ­ക്കി­സ്ഥാ­നു­മാ­യി ഒപ്പു വച്ച വീസ കരാര്‍ നട­പ്പില്‍ വരു­ത്തു­ന്ന­ത് ഇ­ന്ത്യ വൈ­കി­ക്കു­ന്ന­തും, ഇന്ത്യ­യി­ലേ­ക്കെ­ത്തിയ ­പാ­ക്കി­സ്ഥാന്‍ ഹോ­ക്കി കളി­ക്കാ­രെ കളി­ക്കാ­ന­നു­വ­ദി­ക്കാ­തെ തി­രി­ച്ച­യ­ച്ച­തും ഇതി­നോ­ടു ചേര്‍­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണ്. ഒപ്പം, വ്യോ­മ­സേ­നാ മേ­ധാ­വി­യും, കര­സേ­നാ മേ­ധാ­വി­യും, ഉത്ത­ര­മേ­ഖല ജന­റ­ലു­മുള്‍­പ്പെ­ടെ­യു­ള്ള സൈ­നിക നേ­താ­ക്ക­ളു­ടെ യു­ദ്ധ­വെ­റി നി­റ­ഞ്ഞ പ്ര­സ്താ­വ­ന­ക­ളും, ഒരു തല­ക്കു പക­രം പത്തു പാ­ക്കി­സ്ഥാ­നി തല­കള്‍ കൊ­ണ്ടു വര­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­നേ­താ­വി­ന്റെ ആവ­ശ്യ­വും കൂ­ടെ­യാ­യ­പ്പോള്‍ ചി­ത്രം പൂര്‍­ണ­മാ­യി.

image

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?

­സി പി എമ്മി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബഹു­ജ­ന­ങ്ങ­ളെ അണി­നി­ര­ത്തി ആരം­ഭി­ച്ച ഐതി­ഹാ­സി­ക­മായ ­ഭൂ­സ­മ­രം­ ആവ­ശ്യ­ങ്ങ­ളോ­ട് ­ഭ­ര­ണ­കൂ­ടം­ അനു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തി­നെ തു­ടര്‍­ന്ന് താ­ത്ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്ക­യാ­ണ­ല്ലോ. 1970-കളി­ലെ ­മി­ച്ച­ഭൂ­മി­ സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങള്‍ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രം ­കേ­ര­ളം­ കണ്ടി­ട്ടി­ല്ല. ഈ സമ­ര­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും അതി­ന്റെ പി­ന്നി­ലു­ള്ള ആത്മ­വി­ശ്വാ­സ­വും എന്നും ഭൂ­സ്വാ­മി­മാ­രെ 'സ്വാ­മി­'­മാ­രാ­യി മാ­ത്രം കണ്ടു ശീ­ല­മു­ള്ള ഇന്ന­ത്തെ ഭര­ണ­വര്‍­ഗ­ത്തി­നെ ഞെ­ട്ടി­ച്ചി­ട്ടു­ണ്ട് എന്ന് അവ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ നി­ന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മി­നെ കു­റ്റം പറ­ഞ്ഞു മാ­ത്രം ശീ­ല­മു­ള്ള അനു­ഭ­വ­ഹീ­ന­രായ മറ്റൊ­രു വി­ഭാ­ഗ­ത്തി­നാ­ക­ട്ടെ ആകെ­ക്കൂ­ടി വെ­പ്രാ­ള­വും മേ­ാ­ഹ­ഭം­ഗ­വും. ഇവ­രില്‍ മഞ്ഞ­പ്പി­ത്തം പോ­ലെ കമ്മ്യൂ­ണി­സ്റ്റു-വി­രു­ദ്ധത കൊ­ണ്ട് നട­ക്കു­ന്ന­വ­രു­ണ്ട്; സ്വ­ത്വ­വാ­ദ­ത്തി­ന്റെ ധര്‍­മോ­പ­ദേ­ശ­ക­രു­ണ്ട്‌; നല്ല ഉദ്ദേ­ശ്യ­ത്തേ­ാ­ടു കൂ­ടി­യ­വ­രെ­ങ്കി­ലും വഴി­പി­ഴ­ച്ചു പോ­യ­വ­രു­ണ്ട്. ഇവ­രെ­ല്ലാം കൂ­ടി ചേര്‍­ന്ന് ഈ ഭൂ­സ­മ­ര­ത്തെ ഇക­ഴ്ത്താന്‍ ആവേ­ശം കൊ­ള്ളു­ക­യാ­ണ്.

Country: 
Default Home Page
UK Home Page
image

ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?

­പ­ങ്കാ­ളി­ത്ത ­പെന്‍­ഷന്‍ പദ്ധ­തി നട­പ്പാ­ക്കു­ന്ന­തി­നെ­തി­രെ കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ നട­ത്തിയ ­സ­മ­രം­ പിന്‍­വ­ലി­ച്ചെ­ങ്കി­ലും അതി­നാ­ധാ­ര­മായ വി­ഷ­യം സജീവ ചര്‍­ച്ച­യില്‍ നില്‍­ക്കു­ന്നു. സാ­മൂ­ഹി­ക­സു­ര­ക്ഷി­ത­ത്വം എന്ന ലക്ഷ്യം നേ­ട­ണ­മെ­ങ്കില്‍ എല്ലാ­വര്‍­ക്കും പെന്‍­ഷന്‍ നല്‍­കേ­ണം എന്നി­രി­ക്കെ സമ­ര­ങ്ങ­ളി­ലൂ­ടെ പെന്‍­ഷന്‍ അവ­കാ­ശം നേ­ടി­യെ­ടു­ത്ത സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ എന്തോ അരു­താ­ത്ത­തു് പറ്റു­ന്നു­വെ­ന്നും അവര്‍­ക്കു് സ്റ്റാ­റ്റ്യൂ­ട്ട­റി പെന്‍­ഷ­ന്റെ ആവ­ശ്യ­മി­ല്ലെ­ന്നു­മു­ള്ള അസൂ­യ­യില്‍ പൊ­തി­ഞ്ഞ നി­ല­പാ­ടാ­ണു് സര്‍­ക്കാര്‍ സര്‍­വ്വീ­സി­നു പു­റ­ത്തു­ള്ള, വരു­മാ­ന­മു­ള്ള­വ­രും അല്ലാ­ത്ത­വ­രു­മായ അന­വ­ധി­യാ­ളു­കള്‍ കൈ­ക്കൊ­ണ്ട­തു­്. ഇത്ത­ര­മൊ­രു അഭി­പ്രായ രൂ­പീ­ക­ര­ണ­ത്തില്‍ വര്‍­ത്ത­മാ­ന­പ­ത്ര­ങ്ങള്‍ വഹി­ച്ച പങ്കു ചെ­റു­ത­ല്ല.

image

പട്ടികജാതി ക്ഷേമസമിതി എന്തിന്?

­സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.

image

ലൈംഗിക വധശിക്ഷയില്‍ ഇന്ത്യ അഭിരമിക്കുമ്പോള്‍

­ക­ഴി­ഞ്ഞ കു­റേ ദി­വ­സ­ങ്ങ­ളാ­യി ഈ പോര്‍­ട്ടല്‍ നി­ശ­ബ്ദ­മാ­യി­രു­ന്നു. ഈ ലേ­ഖ­ക­ന്റെ ഒരു സ്വ­കാ­ര്യ­ദു­ര­ന്ത­മാ­ണു് ആ അവ­സ്ഥ­യു­ണ്ടാ­ക്കി­യ­തു­്. എഡി­റ്റര്‍ എന്ന നി­ല­യില്‍ മറ്റ് സം­വി­ധാ­ന­ങ്ങ­ളൊ­രു­ക്കാന്‍ കഴി­യാ­തെ വന്ന­തു് വ്യ­ക്തി­പ­ര­മായ പരാ­ജ­യം­കൂ­ടി­യാ­ണു­്.  വാ­യ­ന­ക്കാ­രോ­ടു് മാ­പ്പ്. ഡി­സം­ബര്‍ നാ­ലി­നു ശേ­ഷം ഇതേ­വ­രെ ഞാന്‍ ഒന്നും എഴു­തി­യി­ട്ടി­ല്ല. യാ­തൊ­ന്നും വാ­യി­ച്ച­തു­മി­ല്ല. പു­റം­ലോ­ക­ത്തു് എന്തൊ­ക്കെ സം­ഭ­വി­ച്ചു­വെ­ന്നോ ആരെ­ല്ലാം എന്തെ­ല്ലാം പറ­ഞ്ഞു­വെ­ന്നോ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളി­ലെ പു­തിയ ചര്‍­ച്ച­ക­ളെ­ന്തി­നെ­ക്കു­റി­ച്ചാ­ണെ­ന്നോ നോ­ക്കി­യി­ല്ല. ചു­റ്റു­മു­ള്ള വാര്‍­ത്ത­ക­ള­ധി­കം അറി­ഞ്ഞ­തു­മി­ല്ല. പത്ര­ങ്ങ­ളൊ­ന്നും വാ­യി­ക്കു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. സങ്ക­ടം പൊ­തി­യു­മ്പോ­ഴും എവി­ടെ­യോ എന്റെ ­രാ­ഷ്ട്രീ­യം­ എന്നെ തി­രി­ച്ചു­വി­ളി­ക്കു­ന്നു. അതു­കൊ­ണ്ടു­മാ­ത്രം ഈ കു­റി­പ്പു­്.

image

വധശിക്ഷയെക്കുറിച്ച് ചില വിചാരങ്ങള്‍

­മും­ബൈ ഭീ­ക­രാ­ക്ര­മ­ണ­ക്കേ­സി­ലെ പ്ര­തി അ­ജ്മല്‍ കസ­ബ് തൂ­ക്കി­ലേ­റ്റ­പ്പെ­ട്ടു. ഈ പശ്ചാ­ത്ത­ല­ത്തില്‍ ദേ­ശാ­ഭി­മാ­ന­പ്ര­ചോ­ദി­ത­മായ അഭി­പ്രാ­യ­പ്ര­ക­ട­ന­ങ്ങ­ളു­ടെ കു­ത്തൊ­ഴു­ക്കാ­ണ് സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കു­ക­ളില്‍. അതി­നി­ട­യി­ലും ­വ­ധ­ശി­ക്ഷ എന്ന പ്രാ­കൃത ശി­ക്ഷാ­ക്ര­മ­ത്തോ­ടു വി­യോ­ജി­ക്കു­ന്ന­തും ബാല്‍ താ­ക്ക­റെ­യു­ടെ മര­ണ­ത്തോ­ട് മാ­ദ്ധ്യ­മ­ങ്ങ­ളും ഭര­ണ­കൂ­ട­വും പു­ലര്‍­ത്തിയ സമീ­പ­ന­വു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന­തു­മായ പ്ര­സ്താ­വ­ന­ക­ളും കാ­ണാം. ഒരു­പ­ക്ഷെ ദേ­ശീ­യ­താ­പ്ര­ള­യ­ത്തില്‍ മു­ങ്ങി­പ്പോ­യേ­ക്കാ­വു­ന്ന അത്ത­രം ശബ്ദ­ങ്ങ­ളില്‍ ചി­ല­തി­നെ കൂ­ടു­തല്‍ കാ­ല­ത്തേ­ക്കാ­യി അട­യാ­ള­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­മാ­ണ്, ഈ curation. വി­വിധ ഫേ­സ്ബു­ക്‍ ഹാന്‍­ഡി­ലു­ക­ളു­ടേ­താ­യി ഇന്നു കണ്ട വി­ല­യി­രു­ത്ത­ലു­ക­ളു­ടെ ശേ­ഖ­രം. ശ്ര­ദ്ധ­യില്‍ പെ­ടു­ന്ന മു­റ­യ്ക്കു് കൂ­ടു­തല്‍ ചേര്‍­ക്കു­ന്ന­താ­യി­രി­ക്കും.

image

ഇന്ത്യന്‍ ഐടി നിയമം ലംഘിക്കാതെ എങ്ങനെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതാം

 

 

 

 

 

[blurb:1:right]

 

 

 

 

 

 

 

 

 

 

 

 

 

 

 

[blurb:2:left]

 

 

 

 

 

 

 

 

 

 

 

 

Country: 
Default Home Page
UK Home Page
image
feedback