റവലൂഷനറി പാർട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദിത്വത്തിൽ നിന്നു പുറത്തുകടക്കാനാകാതെ സിപിഐ(എം) പ്രയാസപ്പെടുമ്പോൾ തന്നെ പൊതുപ്രവണതക്ക് വിരുദ്ധമായി തീർത്തും വ്യത്യസ്തമായ നിലപാടുകൾ കൈരളി ചാനലിലും, പാർട്ടി സെക്രട്ടറി പിണറായി വിജയനിൽ നിന്നുമുണ്ടായത് പിന്നീടുള്ള ബഹളത്തിൽ മുങ്ങിപ്പോയെങ്കിലും, കേസ് അന്വേഷണം മുന്നോട്ടു നീങ്ങവെ അന്വേഷണ സംഘം കണ്ടെത്തിയ ചില വസ്തുതകളുമായി യാദൃശ്ചികമായെങ്കിലും ബന്ധമുള്ളതാണ്.















