പരിഹാസം

പിതാവും പുത്രനും പരിശുദ്ധാത്മാക്കളും

­വ­നം സി­നി­മാ മന്ത്രി ഗണേ­ശ് കു­മാ­റും അദ്ദേ­ഹ­ത്തി­ന്റെ പി­താ­വ് ആര്‍ ബാ­ല­കൃ­ഷ്ണ­പി­ള്ള­യും തമ്മില്‍ അത്ര നല്ല സ്വ­ര­ച്ചേര്‍­ച്ച­യി­ല­ല്ല എന്നു നമു­ക്കൊ­ക്കെ അറി­യാം. സ്വ­രം നന്നാ­യി­രി­ക്കു­മ്പോ­ഴാ­ണു പാ­ട്ടു­നിര്‍­ത്തേ­ണ്ട­ത്, അല്ലാ­തെ സ്വ­ര­ച്ചേര്‍­ച്ച­യി­ല്ലാ­യ്മ നന്നാ­യി­രി­ക്കു­മ്പോ­ഴ­ല്ല എന്ന­റി­യാ­വു­ന്ന­തു­കൊ­ണ്ടാ­ണ് പി­ള്ള എത്ര കൈ­കാ­ലി­ട്ട­ടി­ച്ചി­ട്ടും പു­ള്ള മന്ത്രി­സ്ഥാ­നം വി­ട്ടു­മാ­റാന്‍ തയ്യാ­റാ­കാ­ത്ത­ത്. വി­ട്ടു­മാ­റാ­ത്ത ചുമ പോ­ലെ­യൊ­ന്നാ­ണ് ഈ മന്ത്രി­സ്ഥാ­നം വി­ട്ടു­മാ­റാ­നു­ള്ള മടി­യും എന്ന­റി­യാ­വു­ന്ന­തി­നാല്‍ ചാ­ണ്ടി­ച്ചന്‍ പു­ള്ളാ­ച്ചന്‍ പറ­യു­ന്ന­ത­ല്ല, അച്ഛ­ന്റെ പു­ള്ള പറ­യു­ന്ന­താ­ണു കേള്‍­ക്കു­ന്ന­ത് (ചാ­ണ്ടി­ച്ച­നു സപ്പ­റു ജോ­റാ­യേ എന്ന് മറ­വ­ത്തൂര്‍ കന­വ് എന്ന ചി­ത്ര­ത്തില്‍ അന്ത­രി­ച്ച ഗാ­ന­ര­ച­യി­താ­വ് ഗി­രീ­ഷ് പു­ത്ത­ഞ്ചേ­രി­).

image

ബോളിവുഡ് ബൊണാന്‍സാ!

അ­ല്ലെ­ങ്കി­ലും ഈ ബോ­ളി­വു­ഡ് താ­ര­ങ്ങള്‍ എന്നും എല്ലാ­വര്‍­ക്കും മാ­തൃ­ക­യാ­ണ്. അവര്‍ ചെ­യ്യു­ന്ന ഓരോ കാ­ര്യ­ങ്ങ­ളും അനു­ക­രി­ക്കാന്‍ നമ്മള്‍ തയ്യാ­റാ­കു­ക­യാ­ണെ­ങ്കില്‍ ഈ ലോ­കം എത്ര സു­ന്ദ­ര­മാ­യി­ത്തീ­രു­മെ­ന്ന­തു പ്ര­വ­ചി­ക്കാ­നാ­വി­ല്ല. പി­ന്നെ, അവര്‍ ചെ­യ്യു­ന്ന­തു പല­തും നാം മന­സ്സി­ലാ­ക്കു­ന്നി­ല്ലെ­ന്നു­മാ­ത്രം. കാ­ര­ണം, സൂ­ഫി­ക­ളെ­യും യോ­ഗി­ക­ളെ­യും പോ­ലെ വി­ചി­ത്ര­മായ രീ­തി­യി­ലാ­ണ് അവ­ര­തു ചെ­യ്യു­ന്ന­ത്.

image

കഴുത്തു നോക്കാത്ത എഴുത്തുകാര്‍

­ടി­പി ചന്ദ്ര­ശേ­ഖ­ര­ന്റെ മര­ണ­ത്തില്‍, അല്ല, കൊ­ല­യില്‍ ഇവി­ടെ ഒരൊ­റ്റ എഴു­ത്തു­കാ­ര­നും വേ­ണ്ടും വണ്ണം പ്ര­തി­ക­രി­ച്ചി­ല്ലെ­ന്നും ഇതൊ­ക്കെ മി­ണ്ടാ­നു­ള്ള ധൈ­ര്യ­ക്കു­റ­വു കൊ­ണ്ടു­മാ­ത്ര­മ­ല്ലെ­ന്നും അധി­കാ­ര­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു­ള്ള സാ­ദ്ധ്യ­ത­കള്‍ അട­ഞ്ഞു­പോ­കാ­തി­രി­ക്കാ­നു­ള്ള പോം­വ­ഴി­യാ­യി­ട്ടാ­ണെ­ന്നും ഈയി­ടെ സി ആര്‍ പര­മേ­ശ്വ­രന്‍ പറ­ഞ്ഞി­രു­ന്നു. പറ­ഞ്ഞ­ദ്ദേ­ഹം വാ­ക്കു നാ­യില്‍, സോ­റി, നാ­ക്കു വാ­യി­ലി­ട്ടി­ല്ല, കു­റേ­യ­ധി­കം എഴു­ത്തു­കാര്‍ പ്ര­സ്താ­വ­ന­യു­മാ­യി ചാ­ടി­വീ­ണി­ട്ടു­ണ്ട്.

image

ഉറവിടങ്ങളില്‍തന്നെ മാലിന്യസംസ്കരണം നവീന പദ്ധതി

­സം­സ്ഥാ­ന­ത്തെ മാ­ലി­ന്യ ­സം­സ്ക­ര­ണം­ കാ­ര്യ­ക്ഷ­മം ആക്ക­ണ­മെ­ന്ന് ആഹ്വാ­നം ചെ­യ്തു­കൊ­ണ്ട് മു­ഖ്യന്‍ ഫേ­സ്ബു­ക്കില്‍ 'സ്റ്റാ­റ്റ­സ്' നല്‍­കി­യി­രി­ക്കു­ന്നു. സ്ഥ­ല­പ­രി­മി­തി­മൂ­ലം കാ­ര്യ­ങ്ങള്‍ വ്യ­ക്ത­മാ­ക്കാന്‍ അദ്ദേ­ഹ­ത്തി­നു സാ­ധി­ക്കാ­ത്ത­തി­നാല്‍ അല്പം സഹാ­യി­ക്കു­ന്നു­.

image

ടി പി ചന്ദ്രശേഖരന്റെ മരണം ആര്‍ക്കെല്ലാം സന്തോഷമാകുന്നു?!

­റെ­വ­ല്യൂ­ഷ­ണ­റി മാര്‍­ക്സി­സ്റ്റു പാര്‍­ട്ടി­യു­ടെ നേ­താ­വും സി­പി­എ­മ്മില്‍­നി­ന്നു രാ­ജി­വ­ച്ച വി­മ­ത­സ്വ­ര­ത്തി­ന്റെ കാര്‍­ക്ക­ശ്യ­വു­മാ­യി­രു­ന്ന ടി­പി ചന്ദ്ര­ശേ­ഖ­രന്‍ കൊ­ല്ല­പ്പെ­ട്ടു. ആ കൊ­ല­പാ­ത­കം കേ­ര­ള­ത്തില്‍ ആര്‍­ക്കൊ­ക്കെ­യോ സന്തോ­ഷ­മാ­കു­ക­യാ­ണ്. അവ­രില്‍ നെ­യ്യാ­റ്റിന്‍­ക­ര­യില്‍ നി­ന്നു രാ­ജി­വ­ച്ച്, പാര്‍­ട്ടി മാ­റി, വീ­ണ്ടും ഉപ­തെ­ര­ഞ്ഞെ­ടു­പ്പില്‍ മത്സ­രി­ക്കാന്‍ പോ­കു­ന്ന ശെല്‍­വ­രാ­ജ് മു­തല്‍ നു­ണ­പ­രി­ശോ­ധ­ന­യ­ന്ത്ര­ത്തെ­പ്പോ­ലും ഇക്കാ­ര്യ­ത്തില്‍ വെ­ല്ലു­വി­ളി­ക്കു­ന്ന ചീ­ഫ് വി­പ്പ് പി­സി ജോര്‍­ജു വരെ­യു­ണ്ട്.

image

പ്രതിഭാന്ത്യം പ്രണവം!

­പ്ര­സി­ഡ­ന്റ് എന്ന പദ­ത്തില്‍­ത്ത­ന്നെ പ്ര കി­ട­ന്ന­ങ്ങ­നെ പ്ര­കാ­ശി­ക്കു­ക­യാ­ണ്. പി­ന്നെ, പ്ര­സി­ഡ­ന്റാ­കു­ന്ന­യാ­ളില്‍ പ്ര ഇല്ലെ­ങ്കി­ലോ? ഇല്ലെ­ങ്കി­ലും ഒരു പ്രാ­ക്കും വരാ­നി­ല്ല. എന്നാ­ലും പ്രാ­യും കൂ­ടി­യു­ണ്ടെ­ങ്കില്‍ ഒരു പ്ര­ക­മ്പ­ന­മാ­കും. പ്രാ­സ­ത്തി­നു പ്ര­കാ­ര­ഭം­ഗി­യു­ണ്ടെ­ന്നു പ്ര­തി­ഷ്ഠാ­പി­ച്ച പ്ര­തി­ഭാ­ധ­ന­ന്മാ­രായ കവി­ക­ളു­ടെ നാ­ടാ­ണു നമ്മു­ടെ­യീ ആര്‍­ഷന്‍. ആര്‍­ഷന്‍ ലോ­പി­ച്ചാ­ണ് അതി­നു പി­ന്നീ­ടു പല വേര്‍­ഷ­നു­മു­ണ്ടാ­യ­ത്.

image

ചാണ്ടിയയമ്പോള്‍ ചെന്നിയും!

­തൊ­മ്മ­ന­യ­യു­മ്പോള്‍ ചാ­ണ്ടി മു­റു­ക­ണ­മെ­ന്ന­തു ലോ­ക­ത­ത്വ­മാ­ണ്. ഇക്കാ­ര്യം കണ്‍­ഫ്യൂ­ഷ­സാ­ണോ പറ­ഞ്ഞ­ത് എന്ന കണ്‍­ഫ്യൂ­ഷന്‍ നി­ല­വി­ലു­ണ്ടെ­ങ്കി­ലും അയ­ച്ചി­ലി­നും മു­റു­ക്ക­ത്തി­നും ഏതു­കാ­ല­ത്തും കു­റ­വേ­തും വന്നി­ട്ടു­മി­ല്ല. തൊ­മ്മന്‍ സ്ഥ­ല­ത്തി­ല്ലാ­താ­കു­ന്ന അപൂര്‍­വം സന്ദര്‍­ഭ­ങ്ങ­ളില്‍ ഒരു പക­ര­ക്കാ­ര­നാ­യി ഉമ്മ­ന് അയ­യു­ക­യും മു­റു­കു­ക­യും ചെ­യ്യാം. അപ്പോ­ഴും അപ­ര­സ്ഥാ­ന­ത്ത് ചാ­ണ്ടി­ത­ന്നെ അതേ ക്രി­യ­ക­ളു­ടെ പ്ര­തി­ക്രി­യ­കള്‍ ചെ­യ്തു­കൊ­ണ്ടി­രി­ക്കും. പ്ര­തി­ക്രി­യാ­വാ­ദ­വും വാ­ത­ക­വു­മൊ­ന്നും മന­സ്സി­ലാ­കാ­ത്ത, പാര്‍­ട്ടി­ക്ലാ­സു­ക­ളില്‍ സജീ­വ­മാ­യി പങ്കെ­ടു­ക്കാ­ത്ത ഉത്ത­മ­ന്മാര്‍­ക്കു­പോ­ലും ഇക്കാ­ര്യം അറി­യാം­.

image

മുന്നണിവിട്ടു മുന്നണിമാറാം - ഓഫറുകള്‍ അനവധി

­കൂ­ടു­വി­ട്ടു­കൂ­ടു­മാ­റു­ന്ന­ത്ര പ്ര­യാ­സ­മി­ല്ല മു­ന്ന­ണി­വി­ട്ടു മു­ന്ന­ണി­മാ­റാന്‍. വേ­ണ­മെ­ങ്കില്‍ അയ്യ­ഞ്ചു­കൊ­ല്ലം കൂ­ടു­മ്പോള്‍ മു­ന്ന­ണി­ക­ളില്‍­നി­ന്ന് ഉറ­യു­രി­ഞ്ഞ് അടു­ത്ത മു­ന്ന­ണി­യി­ലേ­ക്കു കട­ക്കു­ക­യും വേ­ണ­മെ­ങ്കില്‍ കു­റ­ച്ച് തടി­ക്കു­ക­യും ചെ­യ്യാ­വു­ന്ന­താ­ണ്. ഇങ്ങ­നെ പാ­ട്ടും­പാ­ടി കട­ന്ന­വ­നും തൊ­പ്പി­യി­ട്ടു കട­ന്ന­വ­നു­മൊ­ക്കെ ഇപ്പോള്‍ നമ്മു­ടെ മു­ന്നി­ലു­ണ്ടു­താ­നും.

image

രാഷ്‌ട്രപതി - 'രാഷ്‌ട്രം പതി'ച്ചു !

­രാ­ജ്യ­സ­ഭ­യി­ലേ­ക്ക് കയ­റു­ന്ന സച്ചിന്‍ നൂ­റ് തി­ക­ച്ചി­ട്ടാ­ണെ­ത്തു­ന്ന­തെ­ങ്കില്‍ രാ­ഷ്‌­ട്ര­പ­തി­ഭ­വ­നില്‍ നി­ന്നു ­പ്ര­തിഭ പാ­ട്ടീല്‍ പടി­യി­റ­ങ്ങു­ന്ന­ത് ഇരു­ന്നൂ­റ് തി­ക­ച്ചു­കൊ­ണ്ടാ­ണ്. ഇരു­ന്നൂ­റ് കോ­ടി­യി­ല­ധി­കം രൂപ ചെ­ല­വ­ഴി­ച്ചു­കൊ­ണ്ടു­ള്ള ഇരു­പ­തി­ല­ധി­കം വി­ദേ­ശ­യാ­ത്ര­ക­ളാ­ണ് പ്ര­തി­ഭാ­ജി അഞ്ച് വര്‍­ഷ­ത്തി­നി­ടെ നട­ത്തി­യ­ത്. ഒറ്റ­യ്ക്ക് യാ­ത്ര ചെ­യ്യാ­നു­ള്ള പേ­ടി മൂ­ലം സകു­ടും­ബ­മാ­യി­രു­ന്നു യാ­ത്ര­ക­ളെ­ല്ലാം. സകു­ടും­ബ­മെ­ന്നാല്‍ ഭര്‍­ത്താ­വും മക്ക­ളു­മാ­ണെ­ന്ന് തെ­റ്റി­ധ­രി­ക്ക­രു­തേ. അമ്മാ­വ­ന്മാ­രും അമ്മാ­യി­മാ­രും മക്ക­ളും മരു­മ­ക്ക­ളും ചേ­ട്ട­ന്മാ­രും ചേ­ച്ചി­മാ­രും അവ­രു­ടെ മക്ക­ളും മരു­മ­ക്ക­ളും കൊ­ച്ചു­മ­ക്ക­ളും അങ്ങ­നെ­യ­ങ്ങ­നെ ഒരു നീ­ണ്ട നിര തന്നെ പല­പ്പോ­ഴു­മു­ണ്ടാ­വും. ഒരു വി­ധ­ത്തില്‍ പറ­ഞ്ഞാല്‍ എല്ലാ രാ­ജ്യ­ങ്ങ­ളി­ലും ചെ­റിയ തോ­തില്‍ ഒരു കു­ടും­ബ­സം­ഗ­മം തന്നെ നട­ത്തി­. 

image

അകവും പുറവും

­മാ­ദ്ധ്യ­മ­ങ്ങ­ളില്‍ എക്കാ­ല­വും ആളു­ക­ളെ രസ­പ്പി­ച്ചി­ട്ടു­ള്ളൊ­രു പം­ക്തി­യാ­ണ് ഉരു­ള­യ്ക്കു­പ്പേ­രി സ്വ­ഭാ­വ­മു­ള്ള വാ­ക്പ­യ­റ്റു­കള്‍. എല്ലാ പത്ര­ങ്ങ­ളും അത്ത­രം പം­ക്തി­കള്‍ മു­ട­ങ്ങാ­തെ വര്‍­ഷ­ങ്ങ­ളാ­യി നല്‍­കി­വ­രു­ന്നു. അച്ച­ടി­മാ­ദ്ധ്യ­മ­ങ്ങള്‍­ക്കാ­ണ് ഇത്ത­രം വാ­ക്പ­യ­റ്റു­കള്‍­ക്ക് വള­രെ സാ­ദ്ധ്യ­ത­യു­ള്ള­ത്. പ്ര­മു­ഖ­രു­ടെ വാ­ക്പോ­യി­ന്റു­കള്‍ എടു­ത്തെ­ഴു­തി, അവ­യി­ലെ വീ­ക്ക­പോ­യി­ന്റു­കള്‍ കു­ത്തി­പ്പു­റ­ത്തു­ചാ­ടി­ക്കു­ന്ന വി­ധ­ത്തി­ലു­ള്ള മറു­മൊ­ഴി­കള്‍ ചേര്‍­ത്ത് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തും പതി­വു­കാ­ഴ്ച. ചാ­ന­ലു­കള്‍ പോ­ലും പോ­ളി­ട്രി­ക്സ് പോ­ലെ­യും സാ­ക്ഷി പോ­ലെ­യു­മു­ള്ള പരി­പാ­ടി­ക­ളി­ലൂ­ടെ ഇത്ത­രം നര്‍­മഅ­മ്പു­ക­ളെ­യ്യു­ന്നു­ണ്ട്.

­വ­ള­രെ നീ­ണ്ട ഒരു ലേ­ഖ­ന­ത്തേ­ക്കാ­ളോ വി­ശ­ക­ല­ന­ക്കു­റി­പ്പി­നേ­ക്കാ­ളോ ചി­ല­പ്പോള്‍ അര്‍­ത്ഥ­ഗര്‍­ഭ­വും സൂ­ക്ഷ്മ­വു­മാ­കാ­റു­മു­ണ്ട് ഇത്ത­രം ഒളി­യ­മ്പു­കള്‍. ഇവി­ടെ സമാ­ന­മായ ഒരു പം­ക്തി തു­ട­ങ്ങു­ന്നു­.

­മ­ല­യാ­ള­ത്തില്‍ ഇന്നു­വ­രെ വന്നി­ട്ടു­ള്ള ഇത്ത­രം പം­ക്തി­ക­ളില്‍ ഏറ്റ­വും രസ­ക­മാ­യി­രു­ന്ന ഒന്നാ­ണ് മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പില്‍ ചി­ത്ര­കാ­രന്‍ എഎ­സ് വര­ച്ചെ­ഴു­തി­യി­രു­ന്ന അ­ക­വും പു­റ­വും­. അദ്ദേ­ഹ­ത്തോ­ടു­ള്ള ആദ­രം കൂ­ടി മുന്‍­നിര്‍­ത്തി ഈ പം­ക്തി­ക്ക് ആ പേ­രി­ടു­ക­യാ­ണ്.

image
page-adv-space-img
feedback