രാഷ്ട്രീയം

ഇസ്രായേലേ, സ്വസ്തി; ഭീതി നിന്നോടുകൂടെ

ഇ­തു പോ­ലെ ഒരു അമേ­രി­ക്കന്‍ പ്ര­സി­ഡ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പു കഴി­ഞ്ഞ് പു­തിയ പ്ര­സി­ഡ­ന്റി­ന്റെ സ്ഥാ­നാ­രോ­ഹ­ണ­ത്തി­നാ­യി ലോ­കം മു­ഴു­വന്‍ കാ­ത്തി­രി­ക്കു­ന്ന വേ­ള­യി­ലാ­ണ് ഇതി­നു മുന്‍­പ് ഇസ്ര­യേല്‍ ഗാ­സ­യെ ആക്ര­മി­ക്കു­ന്ന­ത്. 2008 ഡി­സം­ബര്‍ - 2009 ജനു­വ­രി കാ­ല­ത്തെ ആ യു­ദ്ധ­ത്തില്‍ ഇസ്ര­യേ­ലി പട്ടാ­ളം ചെ­യ്തു കൂ­ട്ടിയ മനു­ഷ്യാ­വ­കാശ ലം­ഘ­ന­ങ്ങ­ളു­ടേ­യും, കെ­ടു­തി­ക­ളു­ടേ­യും വി­ശ­ദ­വും ആധി­കാ­രി­ക­വു­മായ റി­പോര്‍­ട്ട് പി­ന്നീ­ട് ഐക്യ­രാ­ഷ്ട്ര സഭ­യു­ടെ ഗോള്‍­ഡ്സ്റ്റോണ്‍ കമ്മി­ഷന്‍ തന്നെ പു­റ­ത്തു വി­ടു­ക­യു­ണ്ടാ­യി; അതി­ന്മേല്‍ പതി­വു പോ­ലെ ഉത്ത­ര­വാ­ദി­ത്വ­പ്പെ­ട്ട ഇട­ങ്ങ­ളില്‍ ഗൗ­ര­വ­മായ ചര്‍­ച്ച­ക­ളോ, നട­പ­ടി­ക­ളോ ഒന്നും തന്നെ ഉണ്ടാ­യി­ല്ലെ­ങ്കി­ലും. ആയി­ര­ത്തി­യ­ഞ്ഞൂ­റോ­ളം പല­സ്തീന്‍­കാര്‍ കൊ­ല്ല­പ്പെ­ട്ട 'ഓ­പ­റേ­ഷന്‍ കാ­സ്റ്റ് ലീ­ഡി­'­ന്റെ സമ­യ­ത്ത് അന്ന­ത്തെ പ്ര­സി­ഡ­ന്റ്-ഇല­ക്റ്റ് ബറാ­ക് ഒബാമ ഇസ്ര­യേ­ലി­നെ­തി­രെ ഒന്നു ശബ്ദ­മു­യര്‍­ത്തുക പോ­ലു­മു­ണ്ടാ­യി­ല്ല. ഇന്ന്, ഒബാമ പ്ര­സി­ഡ­ന്റാ­യി വീ­ണ്ടും തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട് രണ്ടാം­ഘ­ട്ട അഭി­ഷേ­ക­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്ന സമ­യ­ത്തു തന്നെ ഇസ്ര­യേല്‍ ഒരി­ക്കല്‍ കൂ­ടി ഗാ­സ­യെ ആക്ര­മി­ക്കു­ന്ന­ത് യാ­ദൃ­ശ്ചി­ക­ത­യാ­വാന്‍ തര­മി­ല്ല.

image

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ

­മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ് സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.

image

കേന്ദ്രമന്ത്രിസഭാപുനഃസംഘടനയും വാലുമുറിയന്‍ പല്ലികളും

­കേ­ന്ദ്ര­മ­ന്ത്രി­സഭ പു­നഃ­സം­ഘ­ടി­പ്പി­ച്ചു. മു­ഖം­മി­നു­ക്കല്‍ എന്നാ­ണു മാ­ദ്ധ്യ­മ­ങ്ങള്‍ സം­ഭ­വ­ത്തെ വി­ശേ­ഷി­പ്പി­ച്ച­ത്. പക്ഷേ, സം­ഭ­വ­ത്തില്‍ കോണ്‍­ഗ്ര­സി­ലെ കേ­ര­ള­പ്രാ­ദേ­ശി­ക­മു­ന്ന­ണി­യി­ലെ രണ്ടു പ്ര­ധാ­ന­സം­ഘാം­ഗ­ങ്ങള്‍­ക്കും പരാ­തി­യാ­ണു മി­ച്ച­മു­ള്ള­ത്. ഉണ്ട­വ­നു പാ­കി­ട്ടാ­ഞ്ഞി­ട്ടാ­ണു വാ പൊ­ളി­യു­ന്ന­തെ­ങ്കില്‍, ഉണ്ണാ­ത്ത­വ­ന് ഉരുള കി­ട്ടാ­ഞ്ഞി­ട്ടാ­ണു കൈ ചൊ­റി­യു­ന്ന­ത് എന്ന വ്യ­ത്യാ­സ­മേ­യു­ള്ളൂ­.

image

ച്ഛര്‍ദ്ദിയും ഭക്ഷണവും തമ്മിലുള്ള വ്യത്യാസങ്ങള്‍

­പ്ര­തി­പ­ക്ഷ­നേ­താ­വും തല­മു­തിര്‍­ന്ന ­സി­പി­എം­ നേ­താ­വു­മായ ­വി എസ് അച്യു­താ­ന­ന്ദന്‍ കഴി­ഞ്ഞ കു­റ­ച്ചു­നാ­ളു­ക­ളാ­യി പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ത്തി­നും പെ­രു­മാ­റ്റ­സം­ഹി­ത­യ്ക്കും തീ­രു­മാ­ന­ങ്ങള്‍­ക്കും വി­രു­ദ്ധ­മാ­യി താന്‍​ നട­ത്തിയ പ്ര­വൃ­ത്തി­കള്‍ തെ­റ്റാ­യി­പ്പോ­യെ­ന്നു പര­സ്യ­മാ­യി ഏറ്റു­പ­റ­ഞ്ഞി­രി­ക്കു­ന്നു.

image

സംഘപരിവാർ സൌഹൃദഹസ്തം എന്ന ധൃതരാഷ്ട്രാലിംഗനം

­മ­ഹാ­ഭാ­ര­ത­യു­ദ്ധ­ത്തിൽ കൌ­ര­വ­രെ പരാ­ച­യ­പ്പെ­ടു­ത്തി വി­ജ­യ­ശ്രീ­ലാ­ളി­ത­രായ പാ­ണ്ഡ­വർ, വലി­യ­ച്ച­നും ശത്രു­പ­ക്ഷ­മായ കൌ­ര­വ­രു­ടെ പി­താ­വു­മായ കൌ­ര­വ­രാ­ജാ­വ് ധൃ­ത­രാ­ഷ്ട്ര­രെ സന്ദർ­ശി­ക്കു­ന്ന സന്ദർ­ഭം. പു­ത്ര­ന­ഷ്ടം കടി­ച്ച­മർ­ത്തി­ക്കൊ­ണ്ട് പഞ്ച­പാ­ണ്ഡ­വ­രെ ഒരോ­രു­ത്ത­രാ­യി ആലിം­ഗ­നം ചെ­യ്യു­ക­യാ­ണ് ധൃ­ത­രാ­ഷ്ട്രർ. ധൃ­ത­രാ­ഷ്ട്ര­രു­ടെ പ്ര­ത്യേക മാ­ന­സിക അവ­സ്ഥ കണ്ട­റി­ഞ്ഞ പാ­ണ്ഡവ പക്ഷ­ത്തു­ള്ള ശ്രീ­കൃ­ഷ്ണൻ പാ­ണ്ഡ­വ­രിൽ മൂ­ത്ത­വ­നായ യു­ധി­ഷ്ടി­ര­നു ശേ­ഷം ആലിം­ഗ­ന­ത്തി­നു തയ്യാ­റെ­ടു­ക്കു­ന്ന ഭീ­മ­നു പക­രം ഭീ­മ­ന്റെ മാ­തൃ­ക­യിൽ ഉള്ള പാ­റ­ക്ക­ക്ഷ്ണം അന്ധ­നായ ധൃ­ത­രാ­ഷ്ട്ര­രു­ടെ മു­ൻ­പിൽ വച്ചു­കൊ­ടു­ക്കു­ന്നു. ഭീ­മ­നോ­ടു­ള്ള പക മന­സിൽ വച്ച് ധൃ­ത­രാ­ഷ്ട്രർ ശക്ത­മാ­യി നട­ത്തു­ന്ന ആലിം­ഗ­ന­ത്തി­ന്നി­ടെ ഭീ­മ­നു പക­രം വച്ച പാ­റ­ക്ക­ല്ലു തകർ­ന്നു തരി­പ്പ­ണ­മായ സം­ഭ­വം മഹാ­ഭാ­രത കഥ­യിൽ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ട്. മന­സ്സിൽ പക­വെ­ച്ചു, മു­ഖ­ത്ത് ചി­രി­വ­രു­ത്തി ശത്രു­വി­നെ വലി­ച്ചു­മു­റു­ക്കി നശി­പ്പി­ക്കു­ന്ന ഈ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാ­ണ് പി­ന്നീ­ട് ‘ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­നം’ എന്ന പേ­രിൽ കു­പ്ര­സി­ദ്ധി നേ­ടി­യ­ത്.

image

കൂടംകുളം: മാദ്ധ്യമകാപട്യത്തിന്റെ പുതിയമുഖം

­വേ­ട്ട­ക്കാ­ര­നൊ­പ്പം ഓടു­ക­യും മു­യ­ലി­ന്റെ ദൈ­ന്യാ­വ­സ്ഥ­യില്‍ സഹ­ത­പി­ക്കു­ക­യും ചെ­യ്യു­ന്ന­ത് വള­രെ പഴ­ക്കം­ചെ­ന്ന ഒരു തന്ത്ര­മാ­ണ്. ഈ തന്ത്രം വള­രെ മി­ടു­ക്കോ­ടെ പയ­റ്റു­ന്ന കേ­ര­ള­ത്തി­ലെ വല­തു­പ­ക്ഷ­മാ­ദ്ധ്യ­മ­ങ്ങള്‍ ­കൂ­ടം­കു­ളം­ ആണ­വ­നി­ല­യ­ത്തി­ന്റെ കാ­ര്യ­ത്തി­ലും അത് സമര്‍­ത്ഥ­മാ­യി നട­പ്പി­ലാ­ക്കു­ക­യു­ണ്ടാ­യി. ആണ­വോര്‍­ജ്ജ­ത്തേ­യും അതു­മാ­യി ബന്ധ­പ്പെ­ട്ട രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളു­ടെ നയ­ങ്ങ­ളേ­യും ചര്‍­ച്ച ചെ­യ്യു­ന്ന­തി­നേ­ക്കാള്‍ അവര്‍­ക്ക് താ­ത്പ­ര്യ­മു­ണ്ടാ­യി­രു­ന്ന­ത് ഈ വി­ഷ­യ­ത്തില്‍ സി­പി­ഐ­(എം­)­നെ പ്ര­തി­ക്കൂ­ട്ടില്‍ നിര്‍­ത്താ­നാ­യി­രു­ന്നു.

image

ജനശ്രീ തട്ടിപ്പ് - എം എം ഹസനെതിരെ നടപടിയെടുക്കണം - ഡോ. തോമസ് ഐസക്

­ജ­ന­ശ്രീ മൈ­ക്രോ ഫിന്‍ ലി­മി­റ്റ­ഡി­ന്റെ പേ­രില്‍ ധന­കാ­ര്യ­ത്ത­ട്ടി­പ്പു നട­ത്തിയ എം എം ഹസ­ന്റെ പേ­രില്‍ നട­പ­ടി­യെ­ടു­ക്കാന്‍ കമ്പ­നി രജി­സ്ട്രാര്‍ തയ്യാ­റാ­ക­ണ­മെ­ന്ന് മുന്‍­ധ­ന­കാ­ര്യ­വ­കു­പ്പു­മ­ന്ത്രി­യും സി­പി­എം നേ­താ­വു­മായ ഡോ­.­തോ­മ­സ് ഐസ­ക്. ജന­ശ്രീ­യു­മാ­യി ബന്ധ­പ്പെ­ട്ട വി­വാ­ദ­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തില്‍ നട­ത്തിയ പത്ര­പ്ര­സ്താ­വ­ന­യി­ലാ­ണ് അദ്ദേ­ഹം ഈ ആവ­ശ്യ­മു­ന്ന­യി­ച്ച­ത്. 

image

അപകടകരമായ ഇരട്ടനീതിനിർവഹണം

2004 മു­ത­ലാ­ണ് പോ­പ്പു­ലർ ഫ്ര­ണ്ട് ഓഫ് ഇന്ത്യ­യു­ടെ കേ­ര­ള­ത്തി­ലെ ആദ്യ രൂ­പ­മായ എൻ­ഡി­എ­ഫി­ന്റെ ആഭി­മു­ഖ്യ­ത്തിൽ സം­സ്ഥാ­ന­ത്ത് സ്വാ­ത­ന്ത്ര്യ ദി­ന­മായ ആഗ­സ്റ്റ് 15­നു ­ഫ്രീ­ഡം­ പരേ­ഡ് സം­ഘ­ടി­പ്പി­ക്കു­ന്ന­തു­്. ‘സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ കാ­വ­ലാ­ളാ­വു­ക’ എന്ന മു­ദ്രാ­വാ­ക്യ­മു­യർ­ത്തി­ക്കൊ­ണ്ടാ­ണ് ­ഫ്രീ­ഡം പരേ­ഡ് നട­ത്താ­റു­ള്ള­ത്. രാ­ജ്യ­ത്തി­ന്റെ ഐക്യ­ത്തി­ലും അഖ­ണ്ഡ­ത­യി­ലും സർ­വോ­പ­രി സ്വാ­ത­ന്ത്ര്യ­ത്തി­ലും വി­ശ്വ­സി­ക്കു­ന്ന മറ്റേ­തൊ­രു പൌ­ര­സം­ഘ­ട­ന­ക­ളെ­യും പോ­ലെ എൻ­ഡി­എ­ഫും സ്വാ­ത­ന്ത്ര്യ ദി­നാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­കു­ക­യാ­യി­രു­ന്നു ഇതു­വ­ഴി­.

image

ഗ്യാസ് ദുരന്തദിനങ്ങള്‍

­പാ­ച­ക­വാ­ത­ക­ത്തി­ന്റെ കാ­ര്യ­ത്തില്‍ കേ­ന്ദ്ര­ത്തി­ലെ­യും സം­സ്ഥാ­ന­ങ്ങ­ളി­ലെ­യും മന്ത്രി­സ­ഭ­കള്‍ നി­ഗൂ­ഢ­മാ­യ­തും അനി­ശ്ചി­ത­ത്വം വഴി­ഞ്ഞൊ­ഴു­കു­ന്ന­തു­മായ തീ­രു­മാ­ന­ങ്ങ­ളും തീ­രു­മാ­ന­മാ­റ്റ­ങ്ങ­ളും വരു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഗ്യാ­സ് എന്നു­പ­റ­ഞ്ഞാല്‍ ഇതാ­ണു യഥാര്‍­ത്ഥ­ഗ്യാ­സ്. നീ­രാ­വി­യു­ടെ അസ്സല്‍ പു­ക­മ­റ.

image

ഇരവാദം മുഴക്കുന്ന സവർണ്ണ ഫാസിസം

­ജര്‍­മന്‍ പാര്‍­ലെ­മ­ന്റ് മന്ദി­ര­ത്തി­ന് സ്വ­യം തീ­വെ­ക്കു­ക­യും ആ കു­റ്റം കമ്യൂ­ണി­സ്റ്റു­കാ­രു­ടേ­യും ജൂ­തന്‍­മാ­രു­ടേ­യും തല­യി­ലി­ട്ട് അതി­ന്റെ പേ­രില്‍ ആദ്യം കമ്യൂ­ണി­സ്റ്റു­കാ­രെ­യും പി­ന്നീ­ട് ജൂ­തന്‍­മാ­രെ­യും ഒന്നൊ­ഴി­യാ­തെ വേ­ട്ട­യാ­ടി മനു­ഷ്യ ഭാ­വി­യെ­ക്കു­റി­ച്ചു­ള്ള പ്ര­തീ­ക്ഷ­കൾ തന്നെ അസ്ത­മി­പ്പി­ക്കു­ക­യും ചെ­യ്ത ഒരു മനു­ഷ്യ­നു­ണ്ടാ­യി­രു­ന്നു. ആവര്‍­ത്തി­ച്ചു­ള്ള നു­ണ­കൾ സത്യ­ങ്ങ­ളാ­കു­മെ­ന്ന് കണ്ട­ത്തി പ്രാ­ക്റ്റീ­സ് ചെ­യ്ത ഒരാൾ അയാള്‍­ക്ക് വലം­‌­ക­യ്യാ­യു­ണ്ടാ­യി­രു­ന്നു. നാ­സി­സ­ത്തി­ന്റെ പ്ര­യോ­ഗ­ത്തി­ലെ ഏറ്റ­വും ശക്ത­നായ സ്റ്റ്രാ­റ്റ­ജി­സ്റ്റ്.

Country: 
Default Home Page
UK Home Page
image
feedback