വാര്‍ത്ത

സവര്‍ക്കര്‍ : പിന്മാറ്റവും പില്‍ക്കാലവും

­സ­വര്‍­ക്കര്‍ വീ­ര­നാ­യ­ക­നോ എന്ന ലേ­ഖ­ന­ത്തി­ന്റെ രണ്ടാം­ഭാ­ഗം. ആദ്യഭാഗം ഇവി­ടെ വാ­യി­ക്കാം­.

­മു­ഖ്യ­ധാ­രാ ദേ­ശീ­യ­ത­യിൽ നി­ന്നു­ള്ള സവർ­ക്ക­റു­ടെ പി­ന്മാ­റ്റം­.

­ദയ യാ­ചി­ച്ച് കൊ­ണ്ടു­ള്ള കത്തു­കൾ എഴു­തി എന്ന­ത് കൊ­ണ്ട് മാ­ത്ര­മാ­ണോ സവർ­ക്കർ ഒരു വീ­ര­ശൂ­ര­നാ­യ­കൻ അല്ലാ­തെ­യാ­കു­ന്ന­ത്? ജയി­ലിൽ സവർ­ക്കർ എന്തൊ­ക്കെ­യാ­ണ് ചെ­യ്ത­തെ­ന്നും മോ­ച­ന­ശേ­ഷം അദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­ല­ക്ഷ്യം എന്താ­യി­രു­ന്നു­വെ­ന്നും അറി­യു­മ്പോ­ഴേ എന്ത് കൊ­ണ്ട് സവർ­ക്കർ­ക്ക് സ്വാ­ത­ന്ത്ര്യ­വീ­ര­പ­രി­വേ­ഷം തീ­ർ­ത്തും അനു­ചി­ത­മാ­ണ് എന്ന് മന­സ്സി­ലാ­കൂ­.

image

സവര്‍ക്കര്‍ വീരനായകനോ?

­വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ - സ്വാ­ത­ന്ത്ര്യ വീർ എന്ന് പു­കൾ പെ­റ്റ സവർ­ക്കർ നി­ർ­ഭ­യ­നായ ഒരു സ്വാ­ത­ന്ത്ര്യ പോ­രാ­ളി­യും സാ­മൂ­ഹ്യ പരി­ഷ്‌­കർ­ത്താ­വും എഴു­ത്തു­കാ­ര­നും കവി­യും ചരി­ത്ര­കാ­ര­നും രാ­ഷ്ട്രീയ നേ­താ­വും തത്വ­ചി­ന്ത­ക­നും ആയി­രു­ന്നു. പക്ഷേ ദശ­ക­ങ്ങ­ളാ­യി വീ­ര­സ­വർ­ക്ക­റി­നെ­തി­രേ നട­ന്ന് വരു­ന്ന കു­പ്ര­ച­ര­ണ­ങ്ങ­ളും തെ­റ്റി­ദ്ധാ­ര­ണാ­ജ­ന­ക­മായ നീ­ക്ക­ങ്ങ­ളും കാ­ര­ണം വീ­ര­സ­വർ­ക്കർ വലി­യൊ­രു വി­ഭാ­ഗം ജന­ത­ക്ക് അജ്ഞാ­ത­നാ­യി തു­ടർ­ന്നു എന്ന­ത് സത്യ­മാ­ണ്.

image

ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം

­വീ­ണ്ടു­മൊ­രു കൊ­ല­പാ­ത­ക­ത്തി­നു് ഞാ­നും നി­ങ്ങ­ളു­മ­ട­ങ്ങു­ന്ന ഈ സമൂ­ഹം കാ­ര­ണ­മാ­യി­രി­ക്കു­യാ­ണു­്. പു­റ­ത്തു­നി­ന്നു നോ­ക്കു­ന്ന ഒരാള്‍­ക്ക് പ്ര­ഥ­മ­ദൃ­ഷ്ട്യാ കൊ­ല­പാ­ത­ക­മെ­ന്നു തോ­ന്നി­ല്ലെ­ങ്കി­ലും ഇതൊ­രു നര­ഹ­ത്യ­യാ­ണു­്. നി­റ­യെ സ്വ­പ്ന­ങ്ങ­ളു­മാ­യി വി­ഹാ­യ­സ്സി­ലേ­ക്കു് പറ­ന്നു തു­ട­ങ്ങിയ അമേ­രി­ക്കന്‍ പ്രോ­ഗ്രാ­മ­റും ഹാ­ക്ടി­വി­സ്റ്റു­മായ ആ­രോണ്‍ സ്വാര്‍­ട്സ് എന്ന ചെ­റു­പ്പ­ക്കാ­ര­നാ­ണു് ഇക്ക­ഴി­ഞ്ഞ ജനു­വ­രി 11­നു് തന്റെ ഇരു­പ­ത്തി­യാ­റാം വയ­സ്സില്‍ ഭര­ണ­കൂ­ട­ത്തി­ന്റെ വേ­ട്ട­യാ­ട­ലു­ക­ളും കോ­ട­തി മു­റി­യി­ലെ വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും അതു സൃ­ഷ്ടി­ച്ച മാ­ന­സിക സം­ഘര്‍­ഷ­ങ്ങ­ളും സഹി­ക്ക­വ­യ്യാ­തെ മര­ണ­ത്തി­നു കീ­ഴ­ട­ങ്ങി­യ­തു­്.

image

ചാനല്‍കാഴ്ചകളില്‍ മറനീക്കുന്ന അബോധഭീതികള്‍

­ചാ­നല്‍ രം­ഗ­ത്തേ­ക്കു­ള്ള ­മീ­ഡിയ വണ്‍ എന്ന നവാ­ഗ­ത­ന്റെ വര­വ് ഓണ്‍­ലൈന്‍ ഇട­ങ്ങ­ളില്‍ ആഘോ­ഷി­ക്ക­പ്പെ­ട്ട­ത് വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യു­ടെ മഫ്ത­യില്‍ പി­ടി­ച്ചു വലി­ച്ചു കൊ­ണ്ടാ­യി­രു­ന്നു. ബഹു­സ്വര സമൂ­ഹ­ത്തില്‍ പ്ര­ക­ട­മായ മത­ചി­ഹ്ന­വു­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തി­ലെ അപ­ക­ടം ചി­ല­രില്‍ ആശ­ങ്ക­യു­ള­വാ­ക്കി­യെ­ങ്കില്‍, മറു വശ­ത്ത് ഇസ്ലാ­മി­ക­വേ­ഷ­മായ ­ഹി­ജാ­ബ് അണി­ഞ്ഞു കൊ­ണ്ട് കേ­ര­ള­ത്തില്‍ ആദ്യ­മാ­യി ടീ­വി വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ട കു­ട്ടി­യെ അഭി­ന­ന്ദി­ച്ചും അതി­നു വേ­ദി­യൊ­രു­ക്കിയ ­മാ­ധ്യ­മം­ ഗ്രൂ­പ്പി­നെ പ്ര­ശം­സ­യില്‍ മൂ­ടി­യും മറ്റു ചി­ലര്‍ അര്‍­മാ­ദി­ച്ചു­.

image

എല്ലാം തികഞ്ഞവന്റെ ഭാഷ

­ച­ട്ടന്‍ പൊ­ട്ടന്‍ ചെ­മ്മാന്‍ ചെ­രു­പ്പു­കു­ത്തി മു­തല്‍ തന്ത­യ്ക്ക് പി­റ­ക്കാ­ത്ത ആണും പെ­ണ്ണും കെ­ട്ട­വന്‍ വരെ. അപ­ഹ­സി­ക്കാ­നും കു­റ്റം­പ­റ­യാ­നും നമു­ക്കു­ള്ള വാ­ക്കു­കള്‍ പ്ര­ത്യേക ജനു­സ്സാ­ണ്. ആം­ഗ­ലേ­യ­ത്തി­ലെ underdog എന്ന പദ­ത്തി­ന് അടി­പ്പെ­ട്ട­ത് എന്നര്‍­ത്ഥം പറ­യാ­മെ­ങ്കില്‍ ഈ തെ­റി­വാ­ക്കു­ക­ളെ­ല്ലാം അടി­പ്പെ­ട്ട വാ­ക്കു­കള്‍ കൂ­ടി­യാ­ണ്. സമൂ­ഹ­ത്തി­ലെ അധീ­ശ­ഭാ­ഷ­ണം മാ­ന­ക­ഭാ­ഷ­യാ­യി മാ­റു­മ്പോള്‍ അധീ­ശ­സം­സ്കാ­രം മോ­ശ­പ്പെ­ട്ട­താ­യി കരു­തു­ന്ന ശാ­രീ­രി­ക­മാ­ന­സീ­കാ­വ­സ്ഥ­കള്‍, ജാ­തി­ലിം­ഗ­പ­ദ­വി­കള്‍, ലൈം­ഗി­ക­ലീ­ല­കള്‍, തു­ട­ങ്ങി­യ­വ­യൊ­ക്കെ അധോ­ഭാ­ഷ­യു­ടെ പൊ­രു­ള­ട­യാ­ള­ങ്ങ­ളാ­വും. ആധി­പ­ത്യ­ത്തി­നും അധി­കാ­ര­ത്തി­നും അനു­ഗു­ണ­മാ­യി വി­ക­സി­ച്ച ­ഭാ­ഷ അടി­ച്ച­മര്‍­ത്താ­നും അപ­ഹ­സി­ക്കാ­നു­മാ­യി എങ്ങ­നെ ഉപ­യോ­ഗി­ക്ക­പ്പെ­ടു­ന്നു എന്നു­ള്ള അന്വേ­ഷ­ണ­മാ­ണി­വി­ടെ. ലേ­ഖ­ന­ത്തി­ലേ­ക്ക്:

image

വേട്ടക്കിടയില്‍ ഇരകള്‍....

 

ഒ­ന്ന്

Country: 
Default Home Page
UK Home Page
image

ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു

ഇ­ന്ത്യന്‍ സി­നി­മ­യ്ക്ക് നൂ­റു­വ­യ­സ്സാ­കു­മ്പോള്‍ അതില്‍ പാ­തി­യി­ലേ­റെ വര്‍­ഷ­ങ്ങ­ളും കമല്‍ സി­നി­മ­യു­ടെ ഭാ­ഗ­മാ­യി­രു­ന്നു. തെ­ന്നി­ന്ത്യന്‍ സി­നിമ പി­ച്ച വച്ചു നട­ക്കു­ന്ന കാ­ലം മു­തല്‍ കമല്‍ എന്ന വ്യ­ക്തി അതി­ലെ­വി­ടെ­യോ ഉണ്ട്. കള­ത്തൂര്‍ കണ്ണ­മ്മ­യി­ലും കണ്ണും കര­ളു­മി­ലും ബാ­ല­താ­ര­മാ­യി, പി­ന്നെ, നൃ­ത്ത­സം­വി­ധാ­യ­ക­ന്റെ അസി­സ്റ്റ­ന്റാ­യി. കൗ­മാ­രം കട­ക്കും­മു­ന്നേ എം­ടി­യു­ടെ രച­ന­യില്‍ കെ­.എ­സ്.­സേ­തു­മാ­ധ­വ­ന്റെ സം­വി­ധാ­ന­ത്തില്‍ രൂ­പ­പ്പെ­ട്ട ­ക­ന്യാ­കു­മാ­രി­ എന്ന ചി­ത്ര­ത്തി­ലെ നാ­യ­ക­നാ­യി. പി­ന്നെ, തമി­ഴി­ലെ സമാ­ന്ത­ര­സി­നി­മ­യു­ടെ വസ­ന്ത­കാ­ല­ത്ത് ­കെ ബാ­ല­ച­ന്ദര്‍, ­ഭാ­ര­തീ­രാ­ജ, ­ബാ­ലു മഹേ­ന്ദ്ര, കെ. വി­ശ്വ­നാ­ഥ് തു­ട­ങ്ങി­യ­വ­രു­ടെ ചി­ത്ര­ങ്ങ­ളി­ലൂ­ടെ വളര്‍­ച്ച­യി­ലേ­ക്കു വന്ന് ജന­പ്രി­യ­സി­നി­മ­യി­ലും സമാ­ന്ത­ര­സി­നി­മ­യി­ലും ഒരു­പോ­ലെ വി­സ്മ­യ­ങ്ങള്‍ തീര്‍­ത്ത നടന്‍. പില്‍­ക്കാ­ല­ത്ത് ചല­ച്ചി­ത്ര­ര­ച­ന­ക­ളി­ലൂ­ടെ­യും സാ­ക്ഷാല്‍­ക്കാ­ര­ങ്ങ­ളി­ലൂ­ടെ­യും വി­ഭി­ന്ന­ധാ­ര­ക­ളെ പല ശരീ­ര­ങ്ങ­ളും രൂ­പ­ങ്ങ­ളും ലയ­ങ്ങ­ളു­മാ­യി പ്ര­തി­നി­ധീ­ക­രി­ച്ച സമ­ഗ്ര­ച­ല­ച്ചി­ത്ര­വ്യ­ക്തി­ത്വം.

image

ഉണ്ണി ബാലകൃഷ്ണന്മാര്‍ ഉണ്ടാക്കുന്നത്

­ബോ­ധ­പൂര്‍­വ്വ­മായ തമ­സ്ക്ക­ര­ണം ദൃ­ശ്യ മാ­ധ്യമ രം­ഗ­ത്ത് സാ­ധ്യ­മ­ല്ല എന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു. ഒരു രാ­ഷ്ട്രീയ സം­ഭ­വ­ത്തെ മു­ക്കി­ക്ക­ള­യാ­മെ­ന്ന് തീ­രു­മാ­നി­ക്കാം . പക്ഷെ മറ്റി­ട­ങ്ങ­ളില്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ടും. എന്ത് തമ­സ്ക­രി­ച്ചു എന്ന് വി­ല­യി­രു­ത്ത­പ്പെ­ടും. ഇവി­ടെ­യാ­ണ്‌ വി­ശ്വാ­സീ­യ­ത­യു­ടെ പ്ര­ശ്നം.

(ഉ­ണ്ണി ബാ­ല­കൃ­ഷ്ണന്‍ , ­മാ­തൃ­ഭൂ­മി­ ആഴ്ച­പ്പ­തി­പ്പ്, 2013 ജനു­വ­രി 6)

image

ബാച്ചലെറെറ്റ് പാര്‍ട്ടി

­ക­ല്യാണ ദി­വ­സ­ങ്ങ­ളില്‍ കേ­ര­ള­ത്തില്‍ ഇപ്പോ­ഴൊ­രു പാ­തി­വു­ണ്ട്. ­ബാ­ച്ചി­ലര്‍ പാര്‍­ട്ടി­. കല്യാ­ണ­ത്തി­ന് രണ്ടു ദി­വ­സം മുന്‍­പോ തലേ­ന്നോ കല്യാ­ണ­ച്ചെ­ക്ക­നും കൂ­ട്ടു­കാ­രും കല്യാണ വീ­ടി­ന്റെ ഏതെ­ങ്കി­ലു­മൊ­രു ഒഴി­ഞ്ഞ മു­റി­യില്‍ ഒത്തു കൂ­ടും. പാ­ട്ടും പറ­ച്ചി­ലും ഓര്‍മ പു­തു­ക്ക­ലും ആണ് ലക്ഷ്യം. എരി­വി­ന് നു­ര­യു­ന്ന ലഹ­രി­യോ പു­ക­യു­ന്ന സി­ഗ­റ­റ്റോ ഉണ്ടാ­കും. രാ­ത്രി വെ­ളു­ക്കു­വോ­ളം ആഘോ­ഷം അര­ങ്ങു തകര്‍­ക്കും. രാ­വി­ലെ കൈ­കൊ­ടു­ത്തു പി­രി­ഞ്ഞു കല്യാണ തി­ര­ക്കു­ക­ളി­ലേ­ക്ക് എല്ലാ­വ­രും ഒഴു­കി നീ­ങ്ങും. കെ­ട്ടു കഴി­ഞ്ഞാല്‍ കാ­ലു കെ­ട്ടി എന്ന പഴ­ഞ്ചൊ­ല്ലി­നെ കൂ­ട്ടു­പി­ടി­ച്ചാ­ണ് ഈ ആഘോ­ഷ­രാ­വ് ഒരു­ക്കു­ന്ന­ത്. കല്യാ­ണം കഴി­ഞ്ഞാല്‍ ഇത് പോ­ലെ ഇനി സ്വാ­ത­ന്ത്ര്യ­ത്തോ­ടെ കൂ­ടാന്‍ കഴി­യി­ല്ലെ­ന്ന് ചി­ലര്‍ കമ­ന്റ­ടി­ക്കും. കേ­ര­ള­ത്തി­ലെ ബാ­ച്ച­ലര്‍ പാര്‍­ട്ടി വി­ശേ­ഷ­ങ്ങള്‍ ഇത്ര­യേ ഉള്ളൂ !

image

ഇടതുവശത്തെ ഇരുട്ടില്‍ ആന ആളെക്കാണുന്ന വിധം

­തെ­ച്ചി­ക്കോ­ട്ടു­കാ­വ്‌ രാ­മ­ച­ന്ദ്രന്‍. ഇന്ത്യ­യി­ലെ തന്നെ ഏറ്റ­വും പൊ­ക്കം കൂ­ടിയ ആന­യാ­ണെ­ന്നു പറ­യ­പ്പെ­ടു­ന്നു. മോ­ത്തി പ്ര­സാ­ദ്‌ എന്നാ­യി­രു­ന്നു അവ­ന്റെ പഴയ പേ­ര്. 18 വയ­സ്സു­ള്ള­പ്പോള്‍ ബീ­ഹാ­റില്‍ നി­ന്നും കൊ­ണ്ട് വന്ന­താ­ണ് അവ­നെ. ഇവി­ടെ കൊ­ണ്ടു­വ­ന്നു ചട്ടം പഠി­പ്പി­ക്കു­ന്ന­തി­നി­ട­യില്‍ പാ­പ്പാ­ന്മാര്‍ ഒരു കണ്ണ് അടി­ച്ചു പൊ­ട്ടി­ച്ചു. അവ­ന്റെ ഇട­തു കണ്ണി­ന്റെ കാ­ഴ്ച നഷ്ട­പ്പെ­ട്ടു.

image
feedback