വര്‍ത്തമാനം

ചെമ്മീനിലെ താത്തിക്കുട്ടിയും പോയി

­ചെ­മ്മീന്‍.

­ത­ക­ഴി­യു­ടെ വി­ശ്വ­വി­ഖ്യാ­ത­മായ നോ­വല്‍. ലോ­ക­മൊ­ട്ടാ­കെ മി­ക്ക പ്ര­മു­ഖ­ഭാ­ഷ­ക­ളി­ലേ­ക്കും മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ട്ട അന­ശ്വ­ര­പ്രേ­മ­ഗാ­ഥ.

­മ­ല­യാ­ള­ത്തില്‍ ആ ചി­ത്രം സി­നി­മ­യാ­യ­പ്പോ­ഴും അന­ശ്വ­ര­മായ കലാ­സൃ­ഷ്ടി­യാ­യി. രാ­മു­കാ­ര്യാ­ട്ടി­ന്റെ ചി­ത്ര­ഭാ­ഷ­യും ലോ­കം അം­ഗീ­ക­രി­ച്ചു. മല­യാ­ള­ത്തി­ന് ആ ചി­ത്രം ദേ­ശീ­യ­പു­ര­സ്കാ­രം നേ­ടി­ത്ത­ന്നു­.

ആ ചി­ത്ര­ത്തില്‍ ചെ­റി­യൊ­രു വേ­ഷ­ത്തി­ല­ഭി­ന­യി­ച്ച നടി­യാ­ണ് രാ­ജ­കു­മാ­രി. കടാ­പ്പു­റ­ത്തി­ന്റെ കാ­ണ­പ്പെ­ട്ട ദൈ­വം തു­റ­യി­ലാ­ശാ­ന്റെ ഭാ­ര്യ താ­ത്തി­ക്കു­ട്ടി. പി­ന്നീ­ട്, ഗതി­കേ­ടി­ലാ­കു­മ്പോള്‍ ചെ­മ്പന്‍­കു­ഞ്ഞി­ന്റെ രണ്ടാം­ഭാ­ര്യ­യാ­കു­ന്ന­വള്‍.

image

ആനക്കാര്യം; ആര്‍ സി കാര്യം

ആ­ന­ക­ളും കെ­എ­സ്ആര്‍­ടി­സി ബസ്സും തമ്മില്‍ എന്താ­ണു ബന്ധം? കെ­എ­സ്ആര്‍­ടി­സി ബസ്സു­ക­ളെ പൊ­തു­വെ ആന­വ­ണ്ടി­കള്‍ എന്നു വി­ളി­ക്കാ­റു­ണ്ട്. പി­ന്നെ ആന­വ­ണ്ടി­ക­ളു­ടെ വശ­ങ്ങ­ളില്‍ ചാര്‍­ത്തി­യി­രി­ക്കു­ന്ന എം­പ്ലം രണ്ട് ആന­കള്‍ ഉള്‍­പ്പെ­ടു­ന്ന­താ­ണ്. കൂ­ടാ­തെ രണ്ടും റോ­ഡില്‍ ഇറ­ങ്ങി­യാല്‍ നമു­ക്ക് പേ­ടി­കൂ­ടാ­തെ യാ­ത്ര ചെ­യ്യാ­നാ­വി­ല്ല. ഇവ­യൊ­ക്കെ മാ­ത്ര­മാ­ണ് ഇത്ര­നാ­ളും പറ­യ­ത്ത­ക്ക­താ­യി ഉണ്ടാ­യി­രു­ന്ന ബന്ധം.

image

വിക്കിസംഗമോത്സവത്തിന് കൊല്ലം ഒരുങ്ങുന്നു

­വി­ക്കി­സം­ഗ­മോ­ത്സ­വം - 2012 ലേ­ക്കു­ള്ള രജി­സ്ട്രേ­ഷന്‍ ആരം­ഭി­ച്ചു. ­മ­ല­യാ­ളം­ വി­ക്കി­പീ­ഡി­യ­യി­ലെ ഉപ­യോ­ക്താ­ക്ക­ളു­ടെ­യും വി­ക്കി­പീ­ഡിയ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ താ­ല്പ­ര്യ­മു­ള്ള പൊ­തു­ജ­ന­ങ്ങ­ളു­ടെ­യും വാര്‍­ഷിക കൂ­ട്ടാ­യ്മ­യായ വി­ക്കി­സം­ഗ­മോ­ത്സ­വം ഏപ്രില്‍ 28, 29 തീ­യ­തി­ക­ളില്‍ കൊ­ല്ല­ത്താ­ണ് നട­ക്കു­ക.

image

ചലച്ചിത്ര അക്കാദമിയിലെ അന്യായ പിരിച്ചുവിടലിനെതിരെ സജിത മഠത്തില്‍ മുഖ്യമന്ത്രിക്കയച്ച കത്ത്

­ബ­ഹു­മാ­ന­പ്പെ­ട്ട കേ­രള ­മു­ഖ്യ­മ­ന്ത്രി­ ശ്രീ ഉ­മ്മന്‍ ചാ­ണ്ടി­,

എ­ന്റെ പേ­ര് ­സ­ജിത മഠ­ത്തില്‍. കേ­രള സം­സ്ഥാന ചല­ച്ചി­ത്ര അക്കാ­ദ­മി­യില്‍ ഡെ­പ്യൂ­ട്ടി ഡയ­റ­ക്ട­റാ­യി ജോ­ലി ചെ­യ്തു വരി­ക­യാ­യി­രു­ന്നു. ചല­ച്ചി­ത്ര രം­ഗ­ത്തും നാ­ട­ക­രം­ഗ­ത്തും പ്ര­വര്‍­ത്തി­ക്കു­ന്ന ഒരാ­ളാ­ണ് ഞാന്‍. മല­യാള നാ­ട­ക­രം­ഗ­ത്തി­ന് എന്റേ­തായ എളിയ സം­ഭാ­വ­ന­കള്‍ നല്കി­യി­ട്ടു­ണ്ടെ­ന്നാ­ണ് ഞാന്‍ കരു­തു­ന്ന­ത്.

image

പിറവത്തു പിറക്കുന്നവ

­പി­റ­വ­ത്ത് അന്ത­രി­ച്ച ടി­എം ജേ­ക്ക­ബി­ന്റെ നി­യ­മ­സ­ഭാ­സാ­മാ­ജി­ക­ത്വം ഒഴി­വു വന്ന അവ­സ്ഥ­യി­ലാ­ണ് ഇപ്പോള്‍ ഉപ­തെ­ര­ഞ്ഞെ­ടു­പ്പു വരു­ന്ന­ത്. ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പ് എല്ലാ അര്‍­ത്ഥ­ത്തി­ലും ശ്ര­ദ്ധേ­യ­മാ­ണ്. മന്ത്രി­സഭ രൂ­പീ­ക­രി­ച്ച യു­ഡി­എ­ഫ് വെ­റും രണ്ടു സ്ഥാ­ന­ങ്ങ­ളു­ടെ മാ­ത്രം മേല്‍­ക്കോ­യ്മ­യി­ലാ­ണ് വി­ജ­യം ആഘോ­ഷി­ച്ച­തെ­ന്ന ഒറ്റ­ക്കാ­ര­ണം കൊ­ണ്ടു­ത­ന്നെ ഉപ­തെ­ര­ഞ്ഞെ­ടു­പ്പ് ഏറെ വി­ശേ­ഷ­പ്പെ­ട്ട­താ­കു­ന്നു. അതി­നു പു­റ­മേ, ടി­എം ജേ­ക്ക­ബ് തന്റെ എതിര്‍­സ്ഥാ­നാര്‍­ത്ഥി എം­ജെ ജേ­ക്ക­ബി­നേ­ക്കാള്‍ 131 വോ­ട്ടി­നു മാ­ത്ര­മാ­ണു ജയി­ച്ച­തെ­ന്ന­തും ഇത്ത­വ­ണ­ത്തെ ഇല­ക്ഷ­നി­ലു­ണ്ടായ ഏറ്റ­വും കു­റ­ഞ്ഞ് മാര്‍­ജി­നാ­യി­രു­ന്നു അതെ­ന്ന­തും ശ്ര­ദ്ധേ­യം­ത­ന്നെ. മുന്‍­പ് എം­ജെ ജേ­ക്ക­ബും ടി­എം ജേ­ക്ക­ബും തമ്മില്‍ ജയ­ത്തെ­ച്ചൊ­ല്ലി നി­യ­മ­ത്തര്‍­ക്ക­മു­ണ്ടാ­യി­ട്ടു­ള്ള­തും ­പി­റ­വം­ മണ്ഡ­ല­ത്തെ­ച്ചൊ­ല്ലി­ത്ത­ന്നെ­.

image

മിശിഹാരാത്രിയോ മഹാശിവരാത്രിയോ?

­നി­താ­ന്ത­ജാ­ഗ്ര­ത­യു­ടെ അഭാ­വ­ത്തില്‍ വര്‍­ഗീ­യ­ത­യു­ടെ വി­ഷ­വി­ത്തു­കള്‍ സമൂ­ഹ­ത്തില്‍ പു­തു­നു­ര­ക­ളാ­കു­മെ­ന്ന­ത് നൂ­റ­ര­ത്ത­രം. 2009ല്‍ തന്നെ വ്യാ­ജ­വാര്‍­ത്ത­യെ­ന്നു തെ­ളി­യി­ച്ച ഒരു കൃ­ത്രിമ 'പ­ത്ര­ക­ട്ടി­ങ്' 2012ല്‍ ഫെ­യ്സ്ബു­ക്കി­ലൂ­ടെ പറ­ന്നു­ക­ളി­ക്കു­ന്നു. കള­മ­ശ്ശേ­രി­യി­ലെ SCMS school of technology and management എന്ന സ്ഥാ­പ­ന­ത്തില്‍ അസി­സ്റ്റ­ന്റ് പ്രൊ­ഫ­സര്‍ എന്നു പ്രൊ­ഫൈ­ലില്‍ സ്വ­യം പരി­ച­യ­പ്പെ­ടു­ത്തു­ന്ന പ്രവീണ്‍ കാ­മ­ത്ത് എ­ന്ന ഫെ­യ്സ് ബു­ക്‍ ഐഡി­യില്‍ നി­ന്നാ­ണ് 2012 ഫെ­ബ്രു­വ­രി 14­ന് വീണ്ടും­വ്യാ­ജ­വാര്‍­ത്ത പ്ര­ച­രി­ച്ചു­തു­ട­ങ്ങി­യ­ത്. ഇത് പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന സമ­യ­ത്തി­ന­കം 127 പേ­രാ­ണു് ഈ ­വാര്‍­ത്ത സത്യ­മെ­ന്നു ധരി­ച്ച് നേ­രി­ട്ടു ഷെ­യര്‍ ചെ­യ്തി­ട്ടു­ള്ള­തു­്. ഈ വാര്‍­ത്ത ഷെ­യര്‍ ചെ­യ്ത­വ­രു­ടെ വോ­ളില്‍ നി­ന്ന് പി­ന്നെ­യും എത്ര­യോ­പേര്‍ ഇതു പങ്കു­വ­ച്ചി­ട്ടു­ണ്ടാ­കാം­... സത്യ­മ­റി­ഞ്ഞി­ട്ടും പ്ര­വീണ്‍ കാ­മ­ത്ത് ഇത് തന്റെ വോ­ളില്‍ നി­ന്നു നീ­ക്കം ചെ­യ്യാ­തി­രി­ക്കു­ക­യും ഇപ്പോ­ഴും നി­ര­വ­ധി­പേര്‍ ഇതു പങ്കു­വ­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്യു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ ഹൈ­ന്ദ­വ­വി­ശ്വാ­സി­കള്‍­ക്കി­ട­യില്‍ ക്രി­സ്തു­മ­താ­നു­യാ­യി­ക­ളോ­ടു വി­ദ്വേ­ഷം വളര്‍­ത്തു­ന്ന തര­ത്തില്‍ പട­ച്ച ഈ മെ­യില്‍ ഫോര്‍­വേ­ഡി­നു പി­ന്നി­ലെ അറി­യാ­ക്കഥ മല­യാ­ളം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണ്.

image

കൃഷ്ണന്‍കുട്ടിനായര്‍ ആരായിരുന്നു

­കൃ­ഷ്ണന്‍­കു­ട്ടി നാ­യര്‍ മരി­ച്ചു. അന്ത­രി­ച്ചു, ദി­വം­ഗ­ത­നാ­യി, നി­ര്യാ­ത­നാ­യി­... എന്തെ­ല്ലാം ബഹു­മാ­ന­പ­ദ­ങ്ങ­ളാ­ണ് ഒരാള്‍ മരി­ക്കു­മ്പോള്‍­പോ­ലും. ഇല്ല, അത്ത­രം ജാ­ഡ­ക­ളൊ­ന്നും കൃ­ഷ്ണന്‍­കു­ട്ടി­നാ­യര്‍ സഹി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. മരി­ച്ചു. അത്ര­മ­തി. അതാ­ണു സത്യ­വും. കൃ­ഷ്ണന്‍­കു­ട്ടി­നാ­യര്‍ മരി­ച്ചു. കെ­.എ­സ്. കൃ­ഷ്ണന്‍­കു­ട്ടി­നാ­യര്‍ എന്നോര്‍­ത്തെ­ടു­ക്കാം. അത്ര­മാ­ത്രം. അതി­ന­പ്പു­റ­മൊ­ന്നു­മി­ല്ല.

image

ഇനിയില്ല ആ ശബ്ദം

"എ­വി­ടെ നി­ന്നാ­ണ് ആ മു­ഴ­ക്കം കേള്‍­ക്കു­ന്ന­ത്? ഇട­ത­ട­വി­ല്ലാ­ത്ത ഒരു വാ­ക്പ്ര­വാ­ഹം എവി­ടെ നി­ന്നാ­രം­ഭി­ക്കു­ന്നു? ശ്രോ­താ­ക്ക­ളു­ടെ കര­ഘോ­ഷ­ത്തില്‍ നി­ന്നാ­രം­ഭി­ച്ച് അടു­ത്ത കര­ഘോ­ഷ­ത്തില്‍ അലി­ഞ്ഞു ചേ­രു­ന്ന ആ പദ­ധോ­ര­ണി­യു­ടെ ഉറ­വി­ടം അന്വേ­ഷി­ച്ച് ചെ­വി­വ­ട്ടം പി­ടി­ച്ചു­പി­ടി­ച്ചു നാം ചെ­ല്ലു­മ്പോള്‍ കാ­ണാം, ഒരു മെ­ലി­ഞ്ഞ ദേ­ഹം ക്ഷീ­ണം­കൊ­ണ്ടോ ആവേ­ശം­കൊ­ണ്ടോ വീ­ണു­പോ­കാ­തി­രി­ക്കാന്‍ ഉച്ച­ഭാ­ഷി­ണി­യു­ടെ ഉരു­ക്കു­ദ­ണ്ഡി­നെ­ത­ന്നെ ഇടം കൈ­കൊ­ണ്ടൊ­രു­മി­ച്ച് പി­ടി­ച്ചി­രി­ക്കു­ന്നു. വള­രെ മൃ­ദു­വായ ശബ്ദ­ത്തില്‍ കീ­ഴ്‌­സ്ഥാ­യി­യില്‍ തു­ട­ങ്ങി പതു­ക്കെ­പ്പ­തു­ക്കെ ദൃ­ഢ­മാ­യി ഗൗ­ര­വം കലര്‍­ന്ന സ്വ­ര­ത്തില്‍ ഇട­യ്ക്കല്‍­പം ഫലി­ത­വും പരി­ഹാ­സ­വും ചേര്‍­ത്ത, ഉച്ച­ണ്ഡ­മായ കാ­ല­വര്‍­ഷ­ക്കൊ­ടു­ങ്കാ­റ്റി­ന്റെ വീ­റും വീ­ര്യ­വും പ്ര­ദര്‍­ശി­പ്പി­ച്ച്, ഇത്രാ­മ­ത്തെ മി­നി­റ്റില്‍ സദ­സ്സി­നെ­ക്കൊ­ണ്ട് കയ്യ­ടി­പ്പി­ക്കാ­നു­ദ്ദേ­ശി­ച്ചു­വോ, ആ മി­നി­റ്റില്‍ തന്നെ കയ്യ­ടി­പ്പി­ക്കാന്‍ കഴി­വു­ള്ള വാ­ഗ്മി­ത്വ­വും വാ­ചാ­ല­ത­യും കൂ­ടി­ച്ചേര്‍­ന്ന ഒരു പ്ര­ക­ട­ന­മാ­ണ­ത്"

image

മുഖ്യധാരയ്ക്ക് നാറുമ്പോള്‍

­ജ­നാ­ധി­പ­ത്യം എന്നും മു­ഖ്യ­ധാ­ര­യു­ടെ ശബ്ദം മാ­ത്രം കേള്‍­ക്കു­മ്പോള്‍ പാര്‍­ശ്വ­ങ്ങ­ളി­ലെ ദു­രി­ത­ങ്ങള്‍ കേള്‍­ക്കാ­തെ­യും കാ­ണാ­തെ­യും പോ­കു­ന്നു. മി­ക്ക­പ്പോ­ഴും വി­ക­സ­ന­പ­ദ്ധ­തി­കള്‍ നട­പ്പാ­ക്കു­മ്പോള്‍ അവി­ടെ ഇര­കള്‍ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തി­പ്ര­കാ­ര­മാ­ണ്. തല­സ്ഥാ­ന­ന­ഗ­രി­യില്‍ കഴി­ഞ്ഞ കു­റേ­ക്കാ­ല­മാ­യി നി­ല­നില്‍­ക്കു­ന്ന മാ­ലി­ന്യ­പ്ര­ശ്ന­ത്തി­ലും ഇത് വ്യ­ക്ത­മാ­യി കാ­ണാം. 11 കൊ­ല്ല­മാ­യി നഗ­ര­ത്തി­നു പു­റ­ത്ത് വി­ള­പ്പില്‍ പഞ്ചാ­യ­ത്തില്‍ പ്ര­വര്‍­ത്തി­ച്ചു­വ­രു­ന്ന നഗ­ര­ത്തി­ന്റെ ഉച്ഛി­ഷ്ട സം­സ്ക­ര­ണ­ശാല പല­പ്പോ­ഴും വാര്‍­ത്ത­ക­ളില്‍ നി­റ­ഞ്ഞു­നി­ന്നി­ട്ടു­ള്ള­താ­ണ്.

image

ഇതു കേള്‍ക്ക! ഈശ്വരാ എന്നു വിളിച്ചുപോമേതു നിരീശ്വരവാദിയും...

­കു­റ്റ­വാ­ളി­ക­ളെ നാ­ടു­ക­ട­ത്തു­ന്ന പതി­വ് പണ്ടു­ണ്ടാ­യി­രു­ന്നു. എന്നാല്‍ ഇന്ത്യന്‍ ശി­ക്ഷാ­നി­യ­മ­ത്തി­ലെ ഭേ­ദ­ഗ­തി­യി­ലൂ­ടെ അത് അവ­സാ­നി­പ്പി­ക്കു­ക­യും പക­രം ജീ­വ­പ­ര്യ­ന്തം തട­വാ­ക്കി മാ­റ്റു­ക­യു­മു­ണ്ടാ­യി. പക്ഷേ, ഒരു നാ­ട്ടി­ലെ സദാ­ചാ­ര­പ്പോ­ലീ­സു­കാര്‍ ഏഴാം ക്ലാ­സ്സില്‍ പഠി­ക്കു­ന്ന ഒരു കു­ഞ്ഞി­നെ " ­വി­ദ്യാ­ല­യം­ കട­ത്താന്‍ " തീ­രു­മാ­നി­ച്ചാ­ലോ­...?

image
page-adv-space-img
feedback