വര്‍ത്തമാനം

ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം

­വീ­ണ്ടു­മൊ­രു കൊ­ല­പാ­ത­ക­ത്തി­നു് ഞാ­നും നി­ങ്ങ­ളു­മ­ട­ങ്ങു­ന്ന ഈ സമൂ­ഹം കാ­ര­ണ­മാ­യി­രി­ക്കു­യാ­ണു­്. പു­റ­ത്തു­നി­ന്നു നോ­ക്കു­ന്ന ഒരാള്‍­ക്ക് പ്ര­ഥ­മ­ദൃ­ഷ്ട്യാ കൊ­ല­പാ­ത­ക­മെ­ന്നു തോ­ന്നി­ല്ലെ­ങ്കി­ലും ഇതൊ­രു നര­ഹ­ത്യ­യാ­ണു­്. നി­റ­യെ സ്വ­പ്ന­ങ്ങ­ളു­മാ­യി വി­ഹാ­യ­സ്സി­ലേ­ക്കു് പറ­ന്നു തു­ട­ങ്ങിയ അമേ­രി­ക്കന്‍ പ്രോ­ഗ്രാ­മ­റും ഹാ­ക്ടി­വി­സ്റ്റു­മായ ആ­രോണ്‍ സ്വാര്‍­ട്സ് എന്ന ചെ­റു­പ്പ­ക്കാ­ര­നാ­ണു് ഇക്ക­ഴി­ഞ്ഞ ജനു­വ­രി 11­നു് തന്റെ ഇരു­പ­ത്തി­യാ­റാം വയ­സ്സില്‍ ഭര­ണ­കൂ­ട­ത്തി­ന്റെ വേ­ട്ട­യാ­ട­ലു­ക­ളും കോ­ട­തി മു­റി­യി­ലെ വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും അതു സൃ­ഷ്ടി­ച്ച മാ­ന­സിക സം­ഘര്‍­ഷ­ങ്ങ­ളും സഹി­ക്ക­വ­യ്യാ­തെ മര­ണ­ത്തി­നു കീ­ഴ­ട­ങ്ങി­യ­തു­്.

image

വേട്ടക്കിടയില്‍ ഇരകള്‍....

 

ഒ­ന്ന്

Country: 
Default Home Page
UK Home Page
image

ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു

ഇ­ന്ത്യന്‍ സി­നി­മ­യ്ക്ക് നൂ­റു­വ­യ­സ്സാ­കു­മ്പോള്‍ അതില്‍ പാ­തി­യി­ലേ­റെ വര്‍­ഷ­ങ്ങ­ളും കമല്‍ സി­നി­മ­യു­ടെ ഭാ­ഗ­മാ­യി­രു­ന്നു. തെ­ന്നി­ന്ത്യന്‍ സി­നിമ പി­ച്ച വച്ചു നട­ക്കു­ന്ന കാ­ലം മു­തല്‍ കമല്‍ എന്ന വ്യ­ക്തി അതി­ലെ­വി­ടെ­യോ ഉണ്ട്. കള­ത്തൂര്‍ കണ്ണ­മ്മ­യി­ലും കണ്ണും കര­ളു­മി­ലും ബാ­ല­താ­ര­മാ­യി, പി­ന്നെ, നൃ­ത്ത­സം­വി­ധാ­യ­ക­ന്റെ അസി­സ്റ്റ­ന്റാ­യി. കൗ­മാ­രം കട­ക്കും­മു­ന്നേ എം­ടി­യു­ടെ രച­ന­യില്‍ കെ­.എ­സ്.­സേ­തു­മാ­ധ­വ­ന്റെ സം­വി­ധാ­ന­ത്തില്‍ രൂ­പ­പ്പെ­ട്ട ­ക­ന്യാ­കു­മാ­രി­ എന്ന ചി­ത്ര­ത്തി­ലെ നാ­യ­ക­നാ­യി. പി­ന്നെ, തമി­ഴി­ലെ സമാ­ന്ത­ര­സി­നി­മ­യു­ടെ വസ­ന്ത­കാ­ല­ത്ത് ­കെ ബാ­ല­ച­ന്ദര്‍, ­ഭാ­ര­തീ­രാ­ജ, ­ബാ­ലു മഹേ­ന്ദ്ര, കെ. വി­ശ്വ­നാ­ഥ് തു­ട­ങ്ങി­യ­വ­രു­ടെ ചി­ത്ര­ങ്ങ­ളി­ലൂ­ടെ വളര്‍­ച്ച­യി­ലേ­ക്കു വന്ന് ജന­പ്രി­യ­സി­നി­മ­യി­ലും സമാ­ന്ത­ര­സി­നി­മ­യി­ലും ഒരു­പോ­ലെ വി­സ്മ­യ­ങ്ങള്‍ തീര്‍­ത്ത നടന്‍. പില്‍­ക്കാ­ല­ത്ത് ചല­ച്ചി­ത്ര­ര­ച­ന­ക­ളി­ലൂ­ടെ­യും സാ­ക്ഷാല്‍­ക്കാ­ര­ങ്ങ­ളി­ലൂ­ടെ­യും വി­ഭി­ന്ന­ധാ­ര­ക­ളെ പല ശരീ­ര­ങ്ങ­ളും രൂ­പ­ങ്ങ­ളും ലയ­ങ്ങ­ളു­മാ­യി പ്ര­തി­നി­ധീ­ക­രി­ച്ച സമ­ഗ്ര­ച­ല­ച്ചി­ത്ര­വ്യ­ക്തി­ത്വം.

image

ബാച്ചലെറെറ്റ് പാര്‍ട്ടി

­ക­ല്യാണ ദി­വ­സ­ങ്ങ­ളില്‍ കേ­ര­ള­ത്തില്‍ ഇപ്പോ­ഴൊ­രു പാ­തി­വു­ണ്ട്. ­ബാ­ച്ചി­ലര്‍ പാര്‍­ട്ടി­. കല്യാ­ണ­ത്തി­ന് രണ്ടു ദി­വ­സം മുന്‍­പോ തലേ­ന്നോ കല്യാ­ണ­ച്ചെ­ക്ക­നും കൂ­ട്ടു­കാ­രും കല്യാണ വീ­ടി­ന്റെ ഏതെ­ങ്കി­ലു­മൊ­രു ഒഴി­ഞ്ഞ മു­റി­യില്‍ ഒത്തു കൂ­ടും. പാ­ട്ടും പറ­ച്ചി­ലും ഓര്‍മ പു­തു­ക്ക­ലും ആണ് ലക്ഷ്യം. എരി­വി­ന് നു­ര­യു­ന്ന ലഹ­രി­യോ പു­ക­യു­ന്ന സി­ഗ­റ­റ്റോ ഉണ്ടാ­കും. രാ­ത്രി വെ­ളു­ക്കു­വോ­ളം ആഘോ­ഷം അര­ങ്ങു തകര്‍­ക്കും. രാ­വി­ലെ കൈ­കൊ­ടു­ത്തു പി­രി­ഞ്ഞു കല്യാണ തി­ര­ക്കു­ക­ളി­ലേ­ക്ക് എല്ലാ­വ­രും ഒഴു­കി നീ­ങ്ങും. കെ­ട്ടു കഴി­ഞ്ഞാല്‍ കാ­ലു കെ­ട്ടി എന്ന പഴ­ഞ്ചൊ­ല്ലി­നെ കൂ­ട്ടു­പി­ടി­ച്ചാ­ണ് ഈ ആഘോ­ഷ­രാ­വ് ഒരു­ക്കു­ന്ന­ത്. കല്യാ­ണം കഴി­ഞ്ഞാല്‍ ഇത് പോ­ലെ ഇനി സ്വാ­ത­ന്ത്ര്യ­ത്തോ­ടെ കൂ­ടാന്‍ കഴി­യി­ല്ലെ­ന്ന് ചി­ലര്‍ കമ­ന്റ­ടി­ക്കും. കേ­ര­ള­ത്തി­ലെ ബാ­ച്ച­ലര്‍ പാര്‍­ട്ടി വി­ശേ­ഷ­ങ്ങള്‍ ഇത്ര­യേ ഉള്ളൂ !

image

ഇടതുവശത്തെ ഇരുട്ടില്‍ ആന ആളെക്കാണുന്ന വിധം

­തെ­ച്ചി­ക്കോ­ട്ടു­കാ­വ്‌ രാ­മ­ച­ന്ദ്രന്‍. ഇന്ത്യ­യി­ലെ തന്നെ ഏറ്റ­വും പൊ­ക്കം കൂ­ടിയ ആന­യാ­ണെ­ന്നു പറ­യ­പ്പെ­ടു­ന്നു. മോ­ത്തി പ്ര­സാ­ദ്‌ എന്നാ­യി­രു­ന്നു അവ­ന്റെ പഴയ പേ­ര്. 18 വയ­സ്സു­ള്ള­പ്പോള്‍ ബീ­ഹാ­റില്‍ നി­ന്നും കൊ­ണ്ട് വന്ന­താ­ണ് അവ­നെ. ഇവി­ടെ കൊ­ണ്ടു­വ­ന്നു ചട്ടം പഠി­പ്പി­ക്കു­ന്ന­തി­നി­ട­യില്‍ പാ­പ്പാ­ന്മാര്‍ ഒരു കണ്ണ് അടി­ച്ചു പൊ­ട്ടി­ച്ചു. അവ­ന്റെ ഇട­തു കണ്ണി­ന്റെ കാ­ഴ്ച നഷ്ട­പ്പെ­ട്ടു.

image

പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെപ്രതി

­പ്രിയ വാ­യ­ന­ക്കാ­രെ­,

­മ­ല­യാ­ളം പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു ലേ­ഖ­ന­ത്തി­നെ­തി­രെ ­നി­യ­മ­ന­ട­പ­ടി­ സ്വീ­ക­രി­ക്കു­മെ­ന്ന മു­ന്ന­റി­യി­പ്പോ­ടെ ഇന്ന­ലെ ഞങ്ങള്‍­ക്ക് ഒരു ഫോണ്‍ കോള്‍ ലഭി­ക്കു­ക­യു­ണ്ടാ­യി. ­മാ­തൃ­ഭൂ­മി­ പത്ര­ത്തി­ന്റെ എച്ച്ആര്‍ വി­ഭാ­ഗ­ത്തില്‍ നി­ന്നാ­ണെ­ന്നു സ്വ­യം പരി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു­്  ജനു­വ­രി 18, ഉച്ച­യ്ക്കു് 14.06­നു് ഫോണ്‍ വരു­ന്ന­തു­്. സ്വ­കാ­ര്യ­ത­യെ മാ­നി­ക്കു­ന്ന­തി­നാല്‍ ഫോണ്‍ നമ്പര്‍ വെ­ളി­പ്പെ­ടു­ത്തു­ന്നി­ല്ല.

image

കന്യകയും അഴിഞ്ഞാട്ടക്കാരിയും: ഫെമിനിസ്റ്റ് മനശാസ്ത്രസമീപനം

‘­മ­നഃ­ശാ­സ്ത്രം ‘സ്ത്രീ’ എന്ന ജീ­വി­യെ സൃ­ഷ്ടി­ക്കു­ന്നു­.’-നവോ­മി വെ­യ്സ്റ്റീന്‍

image

സന്തര്‍ലന്റിനെ ധന്യമാക്കിയ കലാമേള

­യു­ക്മ നോര്‍­ത്ത് ഈസ്റ്റ് റീ­ജി­യ­ണല്‍ ­ക­ലാ­മേ­ള ­സ­ന്തര്‍­ലാ­ന്റ് സ്റ്റീല്‍­സ് ക്ല­ബ് ഹാ­ളില്‍­വ­ച്ച് ശനി­യാ­ഴ്ച അര­ങ്ങേ­റി. കാ­ണി­കള്‍­ക്ക് ആസ്വാ­ദ­ന­ത്തി­ന്റെ പു­തിയ അനു­ഭ­വ­ങ്ങള്‍ സമ്മാ­നി­ച്ച് സന്തര്‍­ല­ന്റി­ലെ കു­രു­ന്നു­പ്ര­തി­ഭ­കള്‍ നട­ന­വൈ­ഭ­വ­ത്തി­ന്റെ കരു­ത്തു­തെ­ളി­യി­ച്ചു. കലാ­മേ­ള­യില്‍ പങ്കെ­ടു­ത്ത എല്ലാ­വ­രെ­യും ­യു­ക്മ നോര്‍­ത്ത് ഈസ്റ്റ് നാ­ഷ­ണല്‍ റെ­പ്ര­സെ­ന്റേ­റ്റീ­വ് മാ­ത്യു ചി­റ്റേ­ത്ത് സ്വാ­ഗ­തം ചെ­യ്തു.

image

എസ്എംഎ മൂന്നാംതവണയും ജേതാക്കള്‍

­ക­ല­യു­ടെ എല്ലാ പൂര്‍­ണ്ണ­ത­യും വി­ളി­ച്ചോ­തി യു­ഗ്മ മി­ഡ്‌­ലാന്‍­ഡ്സ് റീ­ജ­ണല്‍ കലാ­മേള അര­ങ്ങു­ത­കര്‍­ത്ത­പ്പോള്‍ staffordshire malayalee association, SMA Stoke on TRENT ഓവ­റോള്‍ കി­രീ­ടം മൂ­ന്നാം­ത­വ­ണ­യും കര­സ്ഥ­മാ­ക്കി.

image

ലിവര്‍പൂളില്‍ കണ്ടത് യഥാര്‍ത്ഥ വീരപ്പന്‍ തന്നെയോ! വീരപ്പന്‍ കൊല്ലപ്പെട്ടിട്ടില്ലേ?

ഒ­ക്ടോ­ബര്‍ 26­ന് ­ലി­വര്‍­പൂള്‍ മല­യാ­ളി­കള്‍­ക്ക് കണ്ണി­നും കാ­തി­നും കു­ളിര്‍­മ്മ­യും ഒപ്പം അതി­ശ­യ­വും ആകാം­ക്ഷ­യും നല്‍­കിയ മജീ­ഷ്യന്‍ സമ്രാ­ജി­ന്റെ മാ­ജി­ക്‍ ഷോ­യി­ലെ ഒരു ഇന­മാ­യി­രു­ന്നു വീ­ര­പ്പ­ന്റെ പ്ര­ത്യ­ക്ഷ­പ്പെ­ടല്‍. ഇത് കു­ട്ടി­ക­ളു­ടെ പേ­ടി­സ്വ­പ്ന­മാ­യി­രു­ന്ന കാ­ട്ടു­ക­ള്ളന്‍ വീ­ര­പ്പന്‍ കൊ­ല്ല­പ്പെ­ട്ടി­ല്ലേ, അതോ മജീ­ഷ്യന്‍ സമ്രാ­ജി­ന്റെ അപാ­ര­ക­ഴി­വോ തു­ട­ങ്ങിയ ചോ­ദ്യ­ങ്ങള്‍ കു­ട്ടി­കള്‍­ക്കി­ട­യി­ലെ സം­സാ­ര­വി­ഷ­യ­മാ­യി തു­ട­രു­ക­യാ­ണ്.

image
feedback