അപകടം

കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ തീപ്പിടിത്തം, രണ്ടു മലയാളികളടക്കം 90 മരണം

­കൊല്‍­ക്ക­ത്ത­യില്‍ സ്വ­കാ­ര്യ ആശു­പ­ത്രി­യില്‍ തീ­പ്പി­ടി­ത്ത­മു­ണ്ടാ­യി, രണ്ടു ­മ­ല­യാ­ളി­ നഴ്സു­മാ­ര­ട­ക്കം തൊ­ണ്ണൂ­റു­പേര്‍ മരി­ച്ചു. വന്‍­കിട സ്വ­കാ­ര്യ ആസ്​­പ­ത്രി­യാ­യ, തെ­ക്കന്‍ കൊല്‍­ക്ക­ത്ത­യി­ലെ, ധകു­രി­യ­യി­ലു­ള്ള എ.എം­.ആര്‍.ഐ. ഹോ­സ്​­പി­റ്റ­ലി­ലാ­ണ് വന്‍­തീ­പ്പി­ടി­ത്ത­മു­ണ്ടാ­യ­ത്. തീ­വ്ര­പ­രി­ച­ര­ണ­വി­ഭാ­ഗ­ത്തി­ലാ­ണ് തീ­പ്പി­ടി­ത്ത­മു­ണ്ടാ­യ­ത്. മരി­ച്ച­വ­രി­ലേ­റെ­യും ഇവി­ടെ ചി­കി­ത്സ­യി­ലി­രു­ന്ന രോ­ഗി­ക­ളാ­ണ്.

image

ഝാര്‍ഖണ്ഡില്‍ ഓടുന്ന തീവണ്ടിയില്‍ തീപിടിത്തം, ഏഴുമരണം

­ഝാര്‍­ഖ­ണ്ഡില്‍ ഓടു­ന്ന തീ­വ­ണ്ടി­ക്ക് തീ­പ്പി­ടി­ച്ച് ഏഴു­പേര്‍ മരി­ച്ചു. ഹൗറ-ഡെ­റാ­ഡൂണ്‍ എക്സ്‌­പ്ര­സ് തീ­വ­ണ്ടി­യു­ടെ എ.­സി­.­കോ­ച്ചു­ക­ളില്‍ രണ്ടെ­ണ്ണ­ത്തി­ലാ­ണ് തീ­പ്പി­ടി­ത്ത­മു­ണ്ടാ­യ­ത്.  രണ്ടു കു­ട്ടി­ക­ളുള്‍­പ്പെ­ടെ­യാ­ണ് ഏഴു­മ­ര­ണം­.

image

മന്ത്രി ജോസഫിന്റെ കാറിടിച്ച് വഴി മുറിച്ചുകടന്ന രണ്ടുപേര്‍ മരിച്ചു

­മ­ന്ത്രി കെ­.­സി. ജോ­സ­വി­ന്റെ കാ­റി­ടി­ച്ച്, ­വ­ഴി­ മു­റി­ച്ചു­ക­ട­ക്കു­ക­യാ­യി­രു­ന്ന രണ്ടു­പേര്‍  മരി­ച്ചു. മറ്റൊ­രാള്‍­ക്ക് പരി­ക്കേ­റ്റു. അങ്ക­മാ­ലി കര­യാം­പ­റ­മ്പില്‍ വെ­ച്ചാ­ണു സം­ഭ­വം. കര­യാം­പ­റ­മ്പില്‍ കണ്ട­നാ­ട് വീ­ട്ടില്‍ സു­ന്ദ­രേ­ശന്‍­മേ­നോന്‍ (55), പെ­രു­മ്പാ­വൂര്‍ കു­റു­പ്പം­പ­ടി കൂ­ട്ടു­മ­ഠം മാ­ണി­യേ­ലി വീ­ട്ടില്‍ വി­ജ­യന്‍ (50) എന്നി­വ­രാ­ണ് മരി­ച്ച­ത്. കൂ­ടെ­യു­ണ്ടാ­യി­രു­ന്ന കോ­ട്ട­യം മു­രി­ങ്ങാ­ത്തറ വീ­ട്ടില്‍ തോ­മ­സ് എബ്ര­ഹാ (50) മി­നെ പരി­ക്കു­ക­ളോ­ടെ ആശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. മൂ­ന്നാ­ളും നിര്‍­മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളാ­ണ്.

image

ദല്‍ഹിയില്‍ ഹിജഡകളുടെ സമ്മേളനത്തില്‍ അഗ്നിബാധ, 15 മരണം

­ദല്‍­ഹി­യില്‍ ഹി­ജ­ഡ­ക­ളു­ടെ സമ്മേ­ള­ന­ത്തി­നി­ടെ വന്‍­തീ­പ്പി­ടി­ത്തം. സം­ഭ­വ­ത്തില്‍ 15 പേര്‍ മരി­ച്ചു. കി­ഴ­ക്കന്‍ ഡല്‍­ഹി­യി­ലെ നന്ദ്‌­ന­ഗ­രി­യില്‍ ആണു് ­ദു­ര­ന്തം­ അര­ങ്ങേ­റി­യ­ത്. ­മ­ര­ണം­ ഇനി­യും കൂ­ടി­യേ­ക്കാ­മെ­ന്ന­താ­ണ് ആദ്യ­റി­പ്പോര്‍­ട്ടു­കള്‍. അന്‍­പ­തി­നും നൂ­റി­നു­മി­ട­യില്‍ ആളു­കള്‍­ക്ക് സാ­ര­മായ പൊ­ള്ള­ലേ­റ്റി­ട്ടു­ണ്ട്.

image

അസം, മണിപ്പൂര്‍, നാഗാലാന്റ് മേഖലയില്‍ ഭൂമികുലുക്കം

­വ­ട­ക്കു­കി­ഴ­ക്കന്‍ സം­സ്ഥാ­ന­ങ്ങ­ളായ അ­സം­, ­മ­ണി­പ്പൂര്‍, നാ­ഗാ­ലാന്‍­ഡ് എന്നി­വ­ട­ങ്ങ­ളില്‍ സാ­മാ­ന്യം തീ­വ്ര­മായ ­ഭൂ­മി­കു­ലു­ക്കം­. ഇന്ത്യ­യു­ടെ വട­ക്കു­കി­ഴ­ക്കന്‍ അയല്‍­രാ­ജ്യ­ങ്ങ­ളായ മ്യാന്‍­മാര്‍, ബം­ഗ്ലാ­ദേ­ശ് എന്നി­വി­ട­ങ്ങ­ളി­ലും ഭൂ­ച­ല­നം ആശ­ങ്ക പര­ത്തി. റി­ക്ടര്‍ സ്‌­കെ­യി­ലില്‍ 5.9 തീ­വ്രത രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. ആള­പാ­യ­മോ നാ­ശ­ന­ഷ്ട­ങ്ങ­ളോ റി­പ്പോര്‍­ട്ട് ചെ­യ്തി­ട്ടി­ല്ല.

image

കണ്ണൂരില്‍ ഐസ്‌പ്ലാന്റില്‍ പൊട്ടിത്തെറി, മൂന്നുമരണം

­ക­ണ്ണൂ­രില്‍ ഐസ് പ്ളാ­ന്റില്‍ പൊ­ട്ടി­ത്തെ­റി­യു­ണ്ടാ­യി അ­മോ­ണി­യം­ ­വാ­ത­കം­ ചോര്‍­ന്ന് മൂ­ന്നു­പേര്‍ മരി­ച്ചു. ഒരു ഡസ­നോ­ളം പേര്‍ പരി­ക്കേ­റ്റ് ആശു­പ­ത്രി­യി­ലാ­ണ്. അ­സം­ തൊ­ഴി­ലാ­ളി­ക­ളാ­ണ് മരി­ച്ച­ത്. രക്ഷാ­പ്ര­വര്‍­ത്ത­ന­ത്തി­നി­റ­ങ്ങിയ നാ­ട്ടു­കാ­രില്‍ ചി­ലര്‍­ക്കും വാ­ത­കം ശ്വ­സി­ച്ച് കടു­ത്ത അസ്വ­സ്ഥ­ത­യു­ണ്ടാ­യി, ആശു­പ­ത്രി­യി­ലാ­യ­ത് നാ­ട്ടില്‍ ആശ­ങ്ക പര­ത്തി­.

image

ഹരിദ്വാരില്‍ യജ്ഞത്തിനിടെ തിരക്കില്‍ ദുരന്തം, 16 മരണം

­തീര്‍­ഥാ­ട­ന­കേ­ന്ദ്ര­മായ ഹരി­ദ്വാ­റി­ലെ ലാല്‍­ജി­വാ­ല­യില്‍ യജ്ഞ­ത്തി­നി­ടെ വന്‍­തി­ക്കും തി­ര­ക്കു­മു­ണ്ടാ­യി നട­ന്ന ദു­ര­ന്ത­ത്തില്‍  14 സ്ത്രീ­ക­ള­ട­ക്കം 16 മര­ണം. അന്‍­പ­തി­ലേ­റെ­പ്പേര്‍­ക്കു പരി­ക്കേ­റ്റി­ട്ടു­മു­ണ്ട്. ഉത്ത­രാ­ഖ­ണ്ഡി­ലു­ള്ള ­ഹ­രി­ദ്വാര്‍ ലോ­ക­പ്ര­ശ­സ്ത­മായ ഹൈ­ന്ദ­വ­തീര്‍­ത്ഥാ­ട­ന­കേ­ന്ദ്ര­മാ­ണ്.

image

ഡാര്‍ജിലിംഗില്‍ നടപ്പാലം തകര്‍ന്ന് 31 മരണം

­പ­ശ്ചി­മ­ബം­ഗാ­ളി­ലെ ഡാര്‍­ജി­ലി­ങ് ജി­ല്ല­യില്‍ ­ന­ട­പ്പാ­ലം­ തകര്‍­ന്നു് 31 ­മ­ര­ണം­. നൂ­റി­ല­ധി­കം പേര്‍ പരി­ക്കേ­റ്റു ചി­കി­ത്സ­യി­ലാ­ണ്. ശനി­യാ­ഴ്ച രാ­ത്രി­യാ­ണ് നാ­ടി­നെ നടു­ക്കിയ അപ­ക­ട­മു­ണ്ടാ­യ­ത്. ബൈ­ജോണ്‍­ബാ­രി മേ­ഖ­ല­യില്‍ നട­ന്ന ഗൂര്‍­ഖാ ജന­മു­ക്തി മോര്‍­ച്ച­യു­ടെ യോ­ഗ­ത്തി­നെ­ത്തി­യ­വ­രാ­ണ് അപ­ക­ട­ത്തില്‍­പ്പെ­ട്ട­ത്. ഇന്ത്യ­യി­ലെ പ്ര­മുഖ വി­നോ­ദ­സ­ഞ്ചാര കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാ­ണ് ­ഡാര്‍­ജി­ലിം­ഗ്.

image

ദില്ലിയില്‍ കെട്ടിടം തകര്‍ന്നു് അഞ്ചുമരണം

­പ­ഴയ ദി­ല്ലി­യില്‍ ജു­മാ മസ്‌­ജി­ദി­ന­ടു­ത്ത് മൂ­ന്നു­നി­ല­ക്കെ­ട്ടി­ടം തകര്‍­ന്നു­വീ­ണ് അഞ്ചു­മ­ര­ണം. മരി­ച്ച­വ­രില്‍ മൂ­ന്നു­പേര്‍ സ്‌­ത്രീ­ക­ളാ­ണ്. 25 പേര്‍­ക്കു പരു­ക്കേ­റ്റി­ട്ടു­ണ്ട്. കെ­ട്ടി­ടാ­വ­ശി­ഷ്‌­ട­ങ്ങള്‍­ക്ക­ടി­യില്‍ കൂ­ടു­തല്‍­പേര്‍ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്നു­ണ്ടെ­ന്നാ­ണു സൂ­ച­ന. രക്ഷാ­പ്ര­വര്‍­ത്ത­നം ഇപ്പോ­ഴും നട­ക്കു­ന്നു. ഇന്ന­ലെ രാ­ത്രി എട്ടു­മ­ണി­യേ­ാ­ടെ ചാ­ന്ദി­നി മഹല്‍ മേ­ഖ­ല­യി­ലാ­ണ്‌ ­കെ­ട്ടി­ടം­ തകര്‍­ന്ന­ത്. 70 വര്‍­ഷം പഴ­ക്ക­മു­ള്ള­താ­യി­രു­ന്നു കെ­ട്ടി­ടം­.

image

അസ്ഹറുദ്ദീന്റെ മകന്‍ മരിച്ചു

­ഹൈ­ദ­രാ­ബാ­ദ്: ഇന്ത്യന്‍ ­ക്രി­ക്ക­റ്റ് ടീം മുന്‍ ക്യാ­പ്റ്റ­നും കോണ്‍­ഗ്ര­സ് എം പി യു­മായ മു­ഹ­മ്മ­ദ് അസ്ഹ­റു­ദ്ദീ­ന്റെ മകന്‍ അയാ­സു­ദ്ദീന്‍(20) ബൈ­ക്ക­പ­ക­ട­ത്തില്‍ പരി­ക്കേ­റ്റ­തി­നെ­ത്തു­ടര്‍­ന്ന് മരി­ച്ചു.  ത­ല­യ്ക്ക് ഗു­രു­ത­ര­മാ­യി പരി­ക്കേ­റ്റ അ­യാ­സു­ദ്ദീന്‍ നാ­ല് ദി­വ­സ­മാ­യി ­ഹൈ­ദ­രാ­ബാ­ദ് അപ്പോ­ളോ ആസ്പ­ത്രി­യില്‍ വെ­ന്റി­ലേ­റ്റ­റി­ലാ­യി­രു­ന്നു­.

image
page-adv-space-img
feedback