ചിത്രകല

നഗരരൂപകങ്ങളുടെ ആധിവ്യാധികള്‍ (ഏളിതങ്ങളുടെ കല ഭാഗം 4)

അ­ല­ച്ചി­ലി­ന്റെ ­ക­ല; മാ­റ്റ­ത്തി­ന്റെ­യും­

 

Country: 
Default Home Page
UK Home Page
image

ടാസ്കിവിളിയെടാ... ടാസ്കി

ഒ­റ്റ­പ്ര­ദര്‍­ശ­ന­ത്തി­നു് എന്തു­മാ­റ്റം വരു­ത്താന്‍ കഴി­യും? ഒരു­പാ­ടു­്... അതാ­ണു് കച­ട­തപ എന്നു പേ­രി­ട്ട ഭട്ട­തി­രി­യു­ടെ ­മ­ല­യാ­ളം­ ­കാ­ലി­ഗ്രാ­ഫി­ പ്ര­ദര്‍­ശ­നം കൊ­ണ്ടു­വ­ന്ന മാ­റ്റം. കേ­ര­ള­ത്തി­ലെ വി­വിധ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലാ­യി വര്‍­ഷ­ങ്ങള്‍­കൊ­ണ്ടു് ­ഭ­ട്ട­തി­രി­ വര­ച്ച ഡി­സൈ­നു­കള്‍ / നോ­വ­ലു­ക­ളു­ടെ, കഥ­ക­ളു­ടെ, കവി­ത­ക­ളു­ടെ, ലേ­ഖ­ന­ങ്ങ­ളു­ടെ ഒക്കെ തല­ക്കെ­ട്ടെ­ഴു­ത്തു­കള്‍, പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളു­ടെ മാ­സ്റ്റ് ഹെ­ഡ്, കട­ക­ളു­ടെ സൈന്‍­ബോര്‍­ഡ് ഇവ­യെ­ല്ലാം തപ്പി­പ്പെ­റു­ക്കി തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു ചെ­റിയ ആര്‍­ട്സ് കഫേ­യില്‍ 2012 ഡി­സം­ബര്‍ 9 മു­തല്‍ 15 വരെ ഒരു കാ­ലി­ഗ്രാ­ഫി പ്ര­ദര്‍­ശ­നം നട­ന്നു. ചല­ച്ചി­ത്രോ­ത്സ­വ­ക്കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­രം വഴു­ത­ക്കാ­ടു­ള്ള സൂ­ര്യ ആര്‍­ട് ഗ്യാ­ല­റി­യില്‍ നട­ന്ന ആ പ്ര­ദര്‍­ശ­നം കാ­ണാന്‍ മല­യാ­ളം വര­യെ­ഴു­ത്തില്‍ താ­ത്പ­ര്യ­മു­ള്ള ഒട്ടേ­റെ­പ്പേര്‍ കേ­ര­ള­ത്തി­ലെ­മ്പാ­ടു­നി­ന്നും വന്നു. ആ പ്ര­ദര്‍­ശ­നം ഉണ്ടാ­ക്കിയ ഉണര്‍­വ്വ് ചി­ല്ല­റ­യ­ല്ല.

image

ഇത് ജനങ്ങളുടെ ബിനാലെ

“Space is not there for the eye only : it is not a picture; one wants to live in it. we reject space as a painted coffin for our living bodies”

El Lissitzky (റ­ഷ്യന്‍ ചി­ത്ര­കാ­രന്‍)

Country: 
Default Home Page
UK Home Page
image

ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും

­ചു­വ­രെ­ഴു­ത്തു­ക­ളെ­ക്കു­റി­ച്ച് നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ മൂ­ന്നാം­ഭാ­ഗ­മാ­ണി­ത്. ആദ്യ ഭാ­ഗം ഏളിതങ്ങളുടെ കല: ഗ്ര­ഫീ­ടി­യെ പറ്റി ചി­ല­ത് എന്ന ലി­ങ്കില്‍ നി­ന്നും രണ്ടാം­ഭാ­ഗം ­ക­ല, ഭാ­ഗം 2 : പദ(­ഥ)­യാ­ത്ര" href="http://malayal.am/node/22561">ഏളിതങ്ങളുടെ കല, ഭാ­ഗം 2 : പദ(­ഥ)­യാ­ത്ര എന്ന ലി­ങ്കില്‍ നി­ന്നും വാ­യി­ക്കാം­.

image

ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ

­കൊ­ച്ചി-മു­സി­രി­സ് ബി­നാ­ലെ­ക്ക്* ഒരു ടി­പ്പ­ണി : ഭാ­ഗം 1

I

­സാം­സ്കാ­രിക കണ്ടു­പി­ടി­ത്ത­ങ്ങ­ളിൽ പൂ­ജ­യും പൂ­ജ്യ­വും പൂ­ജ്യ­ങ്ങ­ളു­ടെ പൂ­ജ­യും മാ­ത്രം നീ­ക്കി­യി­രു­ന്ന് കി­ട്ടിയ ഒരു ജനത കൂ­ത്ത­മ്പ­ല­ങ്ങൾ­ക്കു വെ­ളി­യിൽ ദൂ­രെ നി­ന്നു കഥ­ക­ളെ­യും സം­ഗീ­ത­ത്തെ­യും ആസ്വ­ദി­ച്ചേ­ട­ത്ത് നി­ന്നാ­ണ് കൊ­ച്ചി­യി­ലെ ബി­നാ­ലെ­യി­ലേ­ക്കു­ള്ള വഴി­ക്ക­ല്ലു­ക­ളെ എണ്ണി­ത്തു­ട­ങ്ങേ­ണ്ട­ത്. മാ­റി­നി­ന്ന് ഭയ­ഭ­ക്തി­യോ­ടെ കാ­ണേ­ണ്ടു­ന്ന­തും കണ്ട്, “എ­ന്തൊ­രു റി­യ­ലി­സ്റ്റി­ക്” എന്ന് അത്ഭു­തം കൂ­റേ­ണ്ടു­ന്ന­തു­മായ കലാ­സാ­മാ­ന­ങ്ങൾ എല്ലാം മണ്ണി­ന­ടി­യി­ലോ മ്യൂ­സി­യ­ങ്ങ­ളി­ലോ ഒതു­ങ്ങിയ ദേ­ശ­ങ്ങ­ളിൽ നി­ന്നാ­ണ് ‘സ­മ­കാ­ലീ­ന­ക­ല’­യെ­ന്ന സങ്ക­ല്പം ജല­വും വാ­യു­വും കട­ന്ന് കൊ­ച്ചി­ത്തു­റ­മു­ഖ­ത്തി­റ­ങ്ങി­യ­ത്; അതാ­ക­ട്ടെ നമ്മോ­ടാ­വ­ശ്യ­പ്പെ­ടു­ന്ന­ത് “തീ­ണ്ടാ­തെ മാ­റി­നി­ൽ­ക്ക്” എന്ന­ല്ല, വരൂ, ഇതി­ലൊ­ന്ന് തൊ­ട്ടു­നോ­ക്കൂ എന്നാ­ണ്.

image

ഏളിതങ്ങളുടെ കല, ഭാഗം 2 : പദ(ഥ)യാത്ര

­ചു­വ­രെ­ഴു­ത്തു­ക­ളെ­ക്കു­റി­ച്ച് നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ രണ്ടാം­ഭാ­ഗ­മാ­ണി­ത്. ആദ്യ ലേ­ഖ­നം ഏളിതങ്ങളുടെ കല: ഗ്ര­ഫീ­ടി­യെ പറ്റി ചി­ല­ത് എന്ന ലി­ങ്കില്‍ നി­ന്നു വാ­യി­ക്കാം­.

­ന­ഗ­ര­സം­സ്കാ­ര­ത്തി­ന്റെ ചല­നാ­ത്മ­ക­ത­യെ ആത്മാ­വാ­ക്കി വി­ക­സി­ക്കു­ന്ന നഗ­ര­മ­തി­ലെ­ഴു­ത്തു­ക­ല­കള്‍ അക്കാ­ര­ണം കൊ­ണ്ടു­ത­ന്നെ ഭാ­ഷ­യ്ക്കും ഏറേ സം­ഭാ­വ­ന­കള്‍ നല്‍­കി­യി­ട്ടു­ണ്ട്. നഗ­ര­ത്തി­ന്റെ അധോ­ലോ­ക­ങ്ങ­ളു­പ­യോ­ഗി­ക്കു­ന്ന കോ­ഡു­ഭാ­ഷ­യെ കല­യി­ലേ­ക്കും കല­യെ കോ­ഡു­ഭാ­ഷ­യി­ലേ­ക്കും ചേര്‍­ത്തി­ള­ക്കു­മ്പോള്‍ സം­ഭ­വി­ക്കു­ന്ന അര്‍­ത്ഥ­ങ്ങ­ളു­ടെ ഉരു­ക്കി­വാര്‍­ക്ക­ലും നവ­പ­ദ­ങ്ങ­ളു­ടെ ഉത്ഭ­വ­വും ഈ കല­യു­ടെ പ്ര­ത്യേ­ക­ത­യാ­ണ്. ഇതില്‍ ചി­ല­ത് ഈ കല­യി­ലെ സാ­ങ്കേ­തി­ക­ത­ക­ളു­മാ­യി­കൂ­ടി ചേര്‍­ന്ന് കി­ട­ക്കു­ന്ന­താ­ണ്. ഏതാ­നും പ്ര­യോ­ഗ­ങ്ങ­ളും പദ­ങ്ങ­ളും ഈ ഭാ­ഗ­ത്തിൽ പരി­ച­യ­പ്പെ­ടു­ത്താം. ഇതൊ­രു സമ്പൂര്‍­ണ­പ­ട്ടി­ക­യ­ല്ല, ഒരു "ആ­സ്വാ­ദന സഹാ­യി " എന്ന നി­ല­യ്ക്ക് കണ്ടാല്‍ മതി­.

image

ഫ്രെയിമിലൊതുങ്ങുന്ന മരണങ്ങള്‍ ചരിത്രത്തെ ആഘോഷിക്കുന്നു

­മ­ല­യാ­ളി­യു­ടെ പര­മ്പ­രാ­ഗ­ത­വും യാ­ഥാ­സ്ഥി­തി­ക­വു­മായ കാ­ഴ്ചാ­ശീ­ല­ങ്ങ­ളെ പി­ടി­ച്ചു­കു­ലു­ക്കു­ക­യും പല­പ്പോ­ഴും കീ­ഴ്മേല്‍ മറി­ക്കു­ക­യും ചെ­യ്യു­ന്ന ഒര­നു­ഭ­വ­മാ­ണ് കൊ­ച്ചി­യില്‍ നട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ബി­യ­നാ­ലെ­യി­ലെ കലാ­സൃ­ഷ്ടി­ക­ളില്‍ ഭൂ­രി­ഭാ­ഗ­വും. അതു­കൊ­ണ്ട് തന്നെ­യാ­ണ് മല­യാ­ളി ആസ്വാ­ദ­ക­നു ഏറെ­ക്കു­റേ പരി­ചി­ത­മായ പെ­യി­ന്റി­ങ്, ശി­ല്പ­കല തു­ട­ങ്ങിയ കലാ സങ്കേ­ത­ങ്ങ­ളെ അപേ­ക്ഷി­ച്ച് അത്ര പരി­ചി­ത­മ­ല്ലാ­ത്ത ഇന്‍­സ്റ്റ­ലേ­ഷന്‍, ­വീ­ഡി­യോ ആര്‍­ട്ട് തു­ട­ങ്ങിയ കലാ­രൂ­പ­ങ്ങള്‍ പല­രു­ടെ­യും നെ­റ്റി ചു­ളി­പ്പി­ക്കു­ന്ന­തും.

image

ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്

­ചു­വ­രെ­ഴു­ത്തു­കള്‍ ഫ്ല­ക്സ് ബോര്‍­ഡു­കള്‍­ക്കു് വഴി­മാ­റിയ കേ­ര­ള­ത്തില്‍ സ്ട്രീ­റ്റ് ആര്‍­ട്ടി­ന്റെ സാ­ദ്ധ്യ­ത­ക­ളെ സമൂ­ഹ­മ­ദ്ധ്യ­ത്തി­ലേ­ക്കു് പു­ന­രാ­ന­യി­ച്ച­തു് കൊ­ച്ചി ബി­നാ­ലെ­യില്‍ പങ്കെ­ടു­ക്കു­ന്ന വി­ദേശ ആര്‍­ട്ടി­സ്റ്റു­ക­ളാ­ണു­്. അധി­കാ­ര­ത്തെ കൊ­ഞ്ഞ­നം­കു­ത്തു­ന്ന പരി­ഹാ­സ­ശ­ര­ങ്ങ­ളാല്‍ ചു­വ­രു­ക­ളെ രാ­ഷ്ട്രീ­യ­ചര്‍­ച്ചാ­വേ­ദി­ക­യാ­ക്കു­ന്ന ഗ്ര­ഫീ­ടി­യു­ടെ ചരി­ത്രം കലാ­സ്വാ­ദ­കര്‍­ക്കും മനു­ഷ്യ­പ്ര­യ­ത്ന­ങ്ങ­ളെ ആദ­ര­വോ­ടെ പി­ന്തു­ട­രു­ന്ന­വര്‍­ക്കും ഒരേ പോ­ലെ ഉത്തേ­ജ­ക­ങ്ങ­ളാ­ണു­്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ഗ്ര­ഫീ­ടി-സ്ട്രീ­റ്റ് ആര്‍­ട്ട് സങ്കേ­ത­ത്തി­ന്റെ ചരി­ത്ര­വും ആസ്വാ­ദ­ന­സ­ഹാ­യ­ക­മായ സൂ­ച­ന­ക­ളും അട­ങ്ങു­ന്ന നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പര മല­യാ­ളം പ്ര­സി­ദ്ധീ­ക­രി­ക്ക­യാ­ണു­്. മല­യാ­ളം ഓണ്‍­ലൈന്‍ സമൂ­ഹ­ത്തി­നു പരി­ചി­ത­നായ ഡോ. സൂ­ര­ജ് രാ­ജ­നാ­ണ് ഈ ദൌ­ത്യം ഏറ്റെ­ടു­ത്തി­രി­ക്കു­ന്ന­തു­്. കലാ­ച­രി­ത്ര­വും അതി­ലെ വക­ഭേ­ദ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ചു­രു­ക്ക­വി­വ­ര­ണ­വു­മാ­ണ് ആദ്യ­ഭാ­ഗ­ത്ത്. ഗ്ര­ഫീ­ടി-തെ­രു­വു­മ­തി­ലെ­ഴു­ത്ത് കലാ­പ­ദ­പ­രി­ച­യ­മാ­ണ് രണ്ടാം ലേ­ഖ­നം. മൂ­ന്നാം­ഭാ­ഗ­ത്ത് മതി­ലെ­ഴു­ത്തു­ക­ല­യി­ലെ രൂ­പ­ക­ങ്ങ­ളും ചി­ഹ്ന­ങ്ങ­ളും പരി­ച­യ­പ്പെ­ടു­ത്തു­ന്നു. തു­ടര്‍­ന്ന് ശ്ര­ദ്ധേ­യ­രായ തെ­രു­വു­ചി­ത്ര കലാ­കാ­ര­ന്മാ­രെ­യും പരി­ച­യ­പ്പെ­ടു­ത്തും. ആദ്യ ഭാ­ഗ­ത്തേ­ക്കു­്:

image

അമൂര്‍ത്തതയുടെ അപനിര്‍മ്മാണം അഥവാ ആരിയല്‍ ഹസ്സന്‍

ഇ­രു­പ­ത്തി ഒന്നാം നൂ­റ്റാ­ണ്ടി­ന്റെ ചി­ത്ര­കാ­രന്‍ എന്ന് കലാ­നി­രൂ­പ­കര്‍ വി­ശേ­ഷി­പ്പി­ക്കു­ന്ന ആ­രി­യല്‍ ഹസ്സന്‍ കൊ­ച്ചി-ബി­നാ­ലെ നഗ­ര­ത്തി­ന്റെ തെ­രു­വു­കള്‍­ക്ക്‌ ഇന്ന് പരി­ചി­ത­നാ­ണ്. നി­റ­ഞ്ഞ ചി­രി­യും തു­റ­ന്ന മന­സു­മാ­യി ഈ ചി­ത്ര­കാ­രന്‍ തന്റെ ഏറ്റ­വും പു­തിയ കലാ­പ­ദ്ധ­തി­യായ HFV -Project (Hypothetical future Values) മാ­യാ­ണ് ­കൊ­ച്ചി­ മു­സി­രി­സ്‌ ബി­നാ­ലെ­യില്‍ പങ്കെ­ടു­ക്കു­ന്ന­ത്. (ഒ­രു സാ­മ്പ­ത്തിക നി­ക്ഷേ­പ­ത്തി­ന്റെ ഭാ­വി­യെ അള­ക്കുക എന്ന ഒരേ സമ­യം കറു­ത്ത ഫലി­ത­വും, അതേ­സ­മ­യം ചി­ത്ര­ക­ല­യും, സമൂ­ഹ­വും നമ്മു­ടെ തല­മു­റ­യും തമ്മി­ലു­ള്ള സം­വാദ സാ­ധ്യ­ത­ക­ളു­ടെ വലിയ ലോ­ക­വും തു­റ­ക്കു­ന്ന ഒന്ന്)

image

വായില്ലാക്കുന്നിലെ കലാരാമന്മാര്‍

"­താ­ങ്കള്‍ ജീ­വ­കാ­രു­ണ്യ­പ്ര­വര്‍­ത്ത­ന­ത്തി­നാ­യി എനി­ക്കൊ­രു ചി­ത്രം ചെ­യ്ത് തരു­മോ" എന്ന ചോ­ദ്യ­ത്തി­നു പ്ര­സി­ദ്ധ ഗ്ര­ഫീ­ടി­ക­ലാ­കാ­രന്‍ ബാ­ങ്ക്സി­യു­ടെ ഒരു മറു­പ­ടി­യു­ണ്ട് :

What are you? Blind? In which case maybe. I mostly support projects working to restore sight and prevent eye disease. Or as I like to call it “expanding the market".

­ക­ല­യും സമൂ­ഹ­വും തമ്മി­ലെ രസ­ക­ര­മായ വ്യ­വ­ഹാ­ര­ത്തി­ന്റെ ആണി­യാ­ണീ വാ­ച­കം­.

image
feedback