പരദൂഷണം

രാജ്യസഭയിലെ രേഖീയമായ മാറ്റങ്ങളും ജയങ്ങളും

­രാ­ജ്യ­സ­ഭ­യി­ലേ­ക്ക് രണ്ടു പ്ര­മു­ഖര്‍ എത്തു­ക­യാ­ണ്. ഒന്ന് സാ­ക്ഷാല്‍ ­സ­ച്ചിന്‍ തെന്‍­ഡുല്‍­ക്കര്‍. രണ്ടാ­മ­ത്തെ­യാള്‍ ബോ­ളി­വു­ഡി­ലെ ഏറ്റ­വു­മേ­റെ വാര്‍­ത്ത­കള്‍ സൃ­ഷ്ടി­ച്ച നടി രേ­ഖ. ഇവ­രില്‍ ­രേ­ഖ രാ­ജ്യ­സ­ഭ­യി­ലേ­ക്കു കട­ന്നു­വ­രു­മ്പോള്‍ സഭ­യില്‍ ചില രേ­ഖീ­യ­മായ മാ­റ്റ­ങ്ങള്‍ വരു­ന്നു എന്ന­താ­ണു രസ­ക­രം. സമാ­ജ്‌­വാ­ദി പാര്‍­ട്ടി­യു­ടെ നോ­മി­നി­യും അമി­താ­ഭ് ബച്ച­ന്റെ പത്നി­യും രേ­ഖ­യോ­ടൊ­പ്പം ബോ­ളി­വു­ഡില്‍ തി­ള­ങ്ങി­നി­ന്നി­രു­ന്ന താ­ര­വു­മായ ­ജയ ബച്ചന്‍ സഭ­യി­ലു­ണ്ട്.

image

അനൂപ് മേനോന്റെ പാട്ടെഴുത്തും പാട്ടിനു പോകുന്ന വാക്കുകളും

­മ­ല­യാ­ള­സി­നി­മ­യി­ലെ ഇപ്പോ­ഴ­ത്തെ ബാ­ല­ച­ന്ദ്ര­മേ­നോ­നാ­ണ് അ­നൂ­പ് മേ­നോന്‍, വല്യ­പു­ള്ളി എന്നാ­ണോ മേ­നോന്‍ എ​­ന്ന വാ­ക്കി­നര്‍­ത്ഥം എന്ന­റി­യി­ല്ല. ഏതാ­യാ­ലും മല­യാ­ള­സി­നി­മ­യ്ക്ക് ഇങ്ങ­നെ കഥ, തി­ര­ക്കഥ മു­തല്‍ പോ­സ്റ്റ­റൊ­ട്ടി­ക്കല്‍ വരെ നട­ത്തു­ന്ന മേ­നോ­നൊ­ന്നെ­ങ്കി­ലും വേ­ണം മാ­റാ­തോ­രോ യു­ഗ­ത്തി­ലും എന്ന­താ­ണു സത്യം.

image

തമ്പിന്റെ കഥയില്‍ വിരിയുന്നത് ശ്രീനിവാസന്റെ കാപട്യം

­മ­ല­യാ­ള­സി­നി­മ­യി­ലെ ഏറ്റ­വും വലിയ കള്ള­നാ­ണ­യ­ങ്ങ­ളി­ലൊ­ന്നാ­ണ്, തി­ര­ക്ക­ഥാ­കൃ­ത്തും സം­വി­ധാ­യ­ക­നും നട­നു­മായ ശ്രീ­നി­വാ­സ­നെ­ന്ന് സമീ­പ­കാ­ല­ത്തെ പല സം­ഭ­വ­വി­വാ­ക­സ­ങ്ങ­ളും തെ­ളി­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. സരോ­ജ് കു­മാര്‍ എന്ന ചി­ത്ര­ത്തി­ലൂ­ടെ മോ­ഹന്‍­ലാ­ലി­നെ വ്യ­ക്തി­പ­ര­മാ­യി ആക്ഷേ­പി­ക്കു­ന്ന ഏറ്റ­വും പു­തിയ സം­ഭ­വം മാ­ത്ര­മ­ല്ല, ­കഥ പറ­യു­മ്പോള്‍ എന്ന ചി­ത്ര­ത്തി­ന്റെ കഥ മറ്റൊ­രാ­ളില്‍­നി­ന്നു മോ­ഷ്ടി­ച്ച­താ­ണെ­ന്ന വാര്‍­ത്ത പു­റ­ത്തു­വ­ന്ന­പ്പോള്‍ മു­ത­ലാ­ണ് ശ്രീ­നി­യു­ടെ പൊ­യ്മു­ഖം പൊ­ളി­യാന്‍ തു­ട­ങ്ങു­ന്ന­ത്. ഇപ്പോള്‍, ­സര്‍­ക്ക­സ് കേ­ന്ദ്ര­പ്ര­മേ­യ­മാ­യു­ള്ള നോ­വ­ലു­ക­ളി­ലൂ­ടെ ശ്ര­ദ്ധേ­യ­നായ ­ശ്രീ­ധ­രന്‍ ചമ്പാ­ട് എന്ന എഴു­ത്തു­കാ­ര­ന്റെ ആത്മ­ക­ഥ­യി­ലൂ­ടെ­യാ­ണ് ശ്രീ­നി­മു­ഖം വെ­ളി­വാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്.

image

പറവൂര്‍ ഭരതന്‍ മുതല്‍ ബാബുരാജ് വരെ - ഇനിയെന്തെല്ലാം കാണേണ്ടിവരും

­ബാ­ബു­രാ­ജും നാ­യ­ക­നാ­കു­ന്നു. അതു­വേ­ണ്ട­താ­ണ്. മല­യാ­ള­സി­നി­മ­യില്‍ വി­ല്ല­നാ­യി വന്ന് നാ­യ­ക­നാ­യി, നര്‍­മ­ഭാ­സു­ര­ത­യി­ലൂ­ടെ ജന­ത്തെ കൈ­യി­ലെ­ടു­ത്ത്,  സൂ­പ്പര്‍­താ­ര­മാ­യി, യൂ­ണി­വേ­ഴ്സല്‍ കാ­സ­നോ­വ­യാ­യി മാ­റിയ മോ­ഹന്‍­ലാല്‍ മു­തല്‍ ഒരു­സീ­നില്‍ വന്ന് തമാ­ശ­പ­റ­ഞ്ഞു­്, മെ­ല്ലെ വളര്‍­ന്ന് രജ­നീ­കാ­ന്തു­വ­രെ­യാ­യി അഭി­ന­യി­ച്ച് നാ­യ­ക­നാ­കുക മാ­ത്ര­മ­ല്ല, നാ­യ­ക­നെ സൃ­ഷ്ടി­ക്കുക വരെ ചെ­യ്ത ഇന്ദ്രന്‍­സ് വരെ­യു­ള്ള­പ്പോള്‍ ­വി­ല്ലന്‍ കം ­ഹാ­സ്യം­ കം നാ­യ­ക­ത്വം ഒരു പി­ന്തു­ടര്‍­ച്ച മാ­ത്ര­മാ­ണ്. അതി­നാല്‍ ­ബാ­ബു­രാ­ജ് നാ­യ­ക­നാ­യി­ല്ലെ­ങ്കി­ലേ നാം മൂ­ക്ക­ത്തു വി­രല്‍ വയ്ക്കേ­ണ്ട­തു­ള്ളൂ.

image

ദുല്‍ക്കര്‍ ഫാന്‍സ് വേഴ്സസ് മമ്മൂട്ടി ഫാന്‍സ്

­മ­മ്മൂ­ട്ടി എന്ന നടന്‍ സി­നി­മാ­ഭി­ന­യം തു­ട­ങ്ങി­യി­ട്ട് മു­പ്പ­ത്തി­ര­ണ്ടു വര്‍­ഷം കഴി­ഞ്ഞു. ആദ്യം സി­നി­മ­യില്‍ മു­ഖം കാ­ണി­ച്ചി­ട്ടാ­ണെ­ങ്കില്‍ നാ­ല്പ­തു വര്‍­ഷ­വും കഴി­ഞ്ഞു. ആള്‍ സൂ­പ്പര്‍­താ­ര­മാ­യി മാ­റി­യി­ട്ടു­ത­ന്നെ കാല്‍­നൂ­റ്റാ­ണ്ടില്‍­പ്പ­ര­മാ­യി. ഒരു­പ­ക്ഷേ, മല­യാ­ള­ത്തില്‍ ആദ്യ­മാ­യി രസി­കര്‍ മണ്‍­റം അഥ­വാ, ­ഫാന്‍­സ് അസോ­സി­യേ­ഷ­നു­ണ്ടാ­യ­തും മമ്മൂ­ട്ടി­ക്കു വേ­ണ്ടി­യാ­യി­രി­ക്കാം­.

image

സംഗീതം വിധിയാ സാഗര്‍, അഥവാ കടവാവലുകളുടെ സംഗീതം

­മ­ല­യാ­ളി­കള്‍­ക്ക് ഏറെ പ്രി­യ­ങ്ക­ര­നായ സം­ഗീ­ത­സം­വി­ധാ­യ­ക­നാ­ണ് ­വി­ദ്യാ­സാ­ഗര്‍. ആള്‍ തെ­ലു­ഗു­നാ­ട്ടു­കാ­ര­നാ­ണെ­ങ്കി­ലും മല­യാ­ളം, തമി­ഴ് ചി­ത്ര­ങ്ങള്‍­ക്കാ­ണ് കൂ­ടു­ത­ലും സം­ഗീ­തം കൊ­ടു­ത്തി­ട്ടു­ള്ള­ത്. തമി­ഴില്‍ കര്‍­ണാ എന്ന പട­ത്തി­ലൂ­ടെ ക്ലി­ക്കാ­കും മുന്‍­പ് അനേ­കം സി­നി­മ­ക­ളു­ടെ സം­ഗീ­ത­പ്പി­ന്ന­ണി­യില്‍ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട് സാ­ഗര്‍.

image

മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ പെണ്ണുകെട്ടിയതെന്തിന്‌?

­മ­മ്മൂ­ട്ടി­യു­ടെ മകന്‍ ദുല്‍­കര്‍ സല്‍­മാന്‍ അഭി­ന­യി­ച്ച ഒരു ­സി­നി­മ പോ­ലും ഇനി­യും ­റി­ലീ­സ്‌ ചെ­യ്‌­തി­ട്ടി­ല്ല. ­ദുല്‍­ക്കര്‍ ആദ്യ­മാ­യി അഭി­ന­യി­ച്ച സെ­ക്ക­ന്റ്‌ ഷോ എന്ന ­ചി­ത്രം­ വരു­ന്ന ജനു­വ­രി­യില്‍ റി­ലീ­സ്‌ ചെ­യ്യും. ആദ്യ­ചി­ത്രം പു­റ­ത്തു­വ­രു­ന്ന­തി­നു­മുന്‍­പു­ത­ന്നെ ദുല്‍­ക­റി­നു രണ്ടാ­മ­ത്തെ സി­നിമ ലഭി­ച്ചു. അന്‍­വര്‍ റഷീ­ദ്‌ സം­വി­ധാ­നം ചെ­യ്യു­ന്ന ഉസ്‌­താ­ദ്‌ ഹോ­ട്ടല്‍ എന്ന ചി­ത്ര­ത്തി­ലേ­ക്കാ­ണ്‌ ദുല്‍­കര്‍ കരാ­റാ­യ­ത്‌.

image

പ്രാകൃത പ്രാകൃത പപ്പനാവന്‍ ചേട്ടന്‍!

­കേ­ന്ദ്ര­മ­ന്ത്രി ശര­ദ് പവാ­റി­ന് മു­ഖ­ത്തു തന്നെ പട­ക്കേ എന്നൊ­രു അടി­കി­ട്ടി­യ­പ്പോള്‍ കേ­ര­ള­ത്തില്‍ കണ്ണൂ­രില്‍ ഒരാള്‍ ഇരു­ന്നു പൊ­ട്ടി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. മറ്റാ­രു­മ­ല്ല, മല­യാ­ള­ത്തി­ന്റെ പ്രി­യ­ക­ഥാ­കൃ­ത്ത് ടി­.­പ­ത്മ­നാ­ഭ­നാ­ണ് ആ ദേ­ഹം. അല്ലെ­ങ്കി­ലും ര്‍ എന്ന അക്ഷ­ര­ത്തില്‍ പേ­ര് അവ­സാ­നി­ക്കു­ന്ന അര്‍­ക്കി­ട്ടെ­ങ്കി­ലും എവി­ട­ന്നെ­ങ്കി­ലും എന്തെ­ങ്കി­ലും കി­ട്ടി­യെ­ന്നു കേ­ട്ടാല്‍ അദ്ദേ­ഹ­ത്തി­ന് ഒന്നു­കില്‍ ആന­ന്ദം വരും. അല്ലെ­ങ്കില്‍ കോ­പം വരും.

image

മുല്ലപ്പെരിയാര്‍ ഡാമോ രഞ്ജിത്ത് ഡാമോ ആദ്യം പൊട്ടുക?

­പാ­ലം­കു­ലു­ങ്ങി­യാ­ലും കേ­ളന്‍ കു­ലു­ങ്ങി­ല്ല, ഭൂ­മി കു­ലു­ങ്ങി­യാ­ലും ബവ്റി­ജ­സി­ലെ ക്യൂ കു­ലു­ങ്ങി­ല്ല... എന്നൊ­ക്കെ­പ്പ­റ­ഞ്ഞ­തു­പോ­ലെ, മു­ല്ല­പ്പെ­രി­യാര്‍ കു­ല­ങ്ങി­യാ­ലും താ­ടി­ര­ഞ്ജി­ത്ത് കു­ലു­ങ്ങി­ല്ല.

image

പീസീ സ്പീക്കിംഗ്

­രം­ഗം ഒന്ന്

­പൂ­ഞ്ഞാ­റ്റി­ലെ വീ­ട്. കര്‍­ട്ട­നു­യ­രു­മ്പോള്‍ രം­ഗ­ത്ത് ആരു­മി­ല്ല. ഫോണ്‍ മണി­യ­ടി­ക്കു­ന്നു. കൈ­യില്‍ ഫോ­ട്ടോ­സ്റ്റാ­റ്റെ­ന്ന് തോ­ന്നി­പ്പി­ക്കു­ന്ന രേ­ഖ­ക­ളു­മാ­യി പി­.­സി­.­പ്ര­വേ­ശി­ക്കു­ന്നു­.

­ഹ­ലോ­.

­ഹ­ലോ­... പീ­സി­യു­ടെ വീ­ട­ല്ലേ­

image
page-adv-space-img
feedback