വാര്‍ത്ത http://malayal.am/taxonomy/term/44/all ml സവര്‍ക്കര്‍ : പിന്മാറ്റവും പില്‍ക്കാലവും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22610/%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2%E0%B4%B5%E0%B5%81%E0%B4%82 <p><p>­സ­വര്‍­ക്കര്‍ വീ­ര­നാ­യ­ക­നോ എന്ന ലേ­ഖ­ന­ത്തി­ന്റെ രണ്ടാം­ഭാ­ഗം. <a title="­സ­വര്‍­ക്കര്‍ വീ­ര­നാ­യ­ക­നോ­?" href="http://malayal.am/node/22609">ആദ്യഭാഗം ഇവി­ടെ വാ­യി­ക്കാം­</a>.</p> <p><strong>­മു­ഖ്യ­ധാ­രാ ദേ­ശീ­യ­ത­യിൽ നി­ന്നു­ള്ള സവർ­ക്ക­റു­ടെ പി­ന്മാ­റ്റം­.</strong></p> <p>­ദയ യാ­ചി­ച്ച് കൊ­ണ്ടു­ള്ള കത്തു­കൾ എഴു­തി എന്ന­ത് കൊ­ണ്ട് മാ­ത്ര­മാ­ണോ സവർ­ക്കർ ഒരു വീ­ര­ശൂ­ര­നാ­യ­കൻ അല്ലാ­തെ­യാ­കു­ന്ന­ത്? ജയി­ലിൽ സവർ­ക്കർ എന്തൊ­ക്കെ­യാ­ണ് ചെ­യ്ത­തെ­ന്നും മോ­ച­ന­ശേ­ഷം അദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­ല­ക്ഷ്യം എന്താ­യി­രു­ന്നു­വെ­ന്നും അറി­യു­മ്പോ­ഴേ എന്ത് കൊ­ണ്ട് സവർ­ക്കർ­ക്ക് സ്വാ­ത­ന്ത്ര്യ­വീ­ര­പ­രി­വേ­ഷം തീ­ർ­ത്തും അനു­ചി­ത­മാ­ണ് എന്ന് മന­സ്സി­ലാ­കൂ­.</p> <p>­ഹി­ന്ദു­ക്ക­ളു­ടെ­യും ബ്രി­ട്ടീ­ഷു­കാ­രു­ടെ­യും സൗ­ഹൃ­ദം നേ­ടി­യെ­ടു­ക്കു­ന്ന­തി­ലാ­യി­രു­ന്നു സവർ­ക്ക­റു­ടെ താ­ൽ­പ്പ­ര്യം മു­ഴു­വൻ. സവർ­ക്ക­റു­ടെ പഴയ <a href="http://malayal.am/taxonomy/term/7456" class="taxonomyterm_tag">­ബ്രി­ട്ടീ­ഷ്</a> വി­രോ­ധം അപ്പാ­ടെ ഉരു­കി­യൊ­ലി­ച്ചു പോ­യി­രു­ന്നു. പ്ര­ധാ­ന­മാ­യും നാം കാ­ണേ­ണ്ട­ത് സവർ­ക്കർ പ്ര­സി­ഡ­ന്റാ­യി­രു­ന്ന ഹി­ന്ദു മഹാ­സഭ ഹി­ന്ദു യു­വാ­ക്ക­ളെ ബ്രി­ട്ടീ­ഷ് ആർ­മി­യി­ലേ­ക്ക് റി­ക്രൂ­ട്ട് ചെ­യ്യാൻ ശക്ത­മായ കാ­മ്പ­യിൻ നട­ത്തി­യി­രു­ന്നു എന്ന­താ­ണ്. ഇക്കാ­ര­ണം കൊ­ണ്ട് തന്നെ കോ­ൺ­ഗ്ര­സ് പ്ര­വർ­ത്ത­കർ സവർ­ക്ക­റെ “റി­ക്രൂ­ട്ടിം­ഗ് ഓഫീ­സർ” എന്നാ­യി­രു­ന്നു വി­ളി­ച്ചി­രു­ന്ന­ത്.</p> <p>­ഗാ­ന്ധി­ജി ക്വി­റ്റി­ന്ത്യാ പ്ര­സ്ഥാ­ന­വു­മാ­യി വന്ന് ജന­ങ്ങ­ളോ­ട് ഗവൺ­മെ­ന്റ് ഉദ്യോ­ഗം നി­രാ­ക­രി­ക്കാൻ ആവ­ശ്യ­പ്പെ­ട്ട­പ്പോൾ സവർ­ക്കർ എതിർ ആഹ്വാ­ന­വു­മാ­യി രം­ഗ­ത്ത് വരി­ക­യാ­ണു­ണ്ടാ­യ­ത്.</p> <blockquote><p>“­ഞാ­നെ­ന്റെ ഹി­ന്ദു സഹോ­ദ­ര­ങ്ങ­ളോ­ട് കൃ­ത്യ­മായ ആഹ്വാ­നം നൽ­കു­ന്നു, നി­ങ്ങ­ളി­ലാ­ർ­ക്കെ­ങ്കി­ലും സർ­ക്കാർ ഉദ്യോ­ഗ­മോ സർ­ക്കാ­രിൽ അനു­കൂല സ്ഥാ­ന­മോ ഉണ്ടെ­ങ്കിൽ അവ മു­റു­കി­പ്പി­ടി­ക്കു­ക­യും ആ സ്ഥാ­ന­ങ്ങ­ളിൽ തു­ട­രു­ക­യും ദൈ­നം­ദിന ജോ­ലി­കൾ ചെ­യ്യു­ക­യും വേ­ണം­”</p> <p>(Quoted by A.G. Noorani “The Collaborators”, Frontline, December 1, 1995).</p> </blockquote> <p>­നി­ഷ്‌­ഫ­ല­മാ­ണെ­ന്ന­റി­യാ­മാ­യി­രു­ന്നെ­ങ്കി­ലും <a href="http://malayal.am/taxonomy/term/691" class="taxonomyterm_tag">­ഗാ­ന്ധി­</a> സവർ­ക്ക­റോ­ട് മു­ഖ്യ­ധാ­രാ സ്വാ­ത­ന്ത്ര്യ­പ്ര­സ്ഥാ­ന­ത്തെ പി­ന്തു­ണ­ക്കാൻ അഭ്യർ­ത്ഥി­ച്ചു. അദ്ദേ­ഹം പറ­ഞ്ഞു :</p> <blockquote><p>“­സ­വർ­ക്ക­റോ­ടും അദ്ദേ­ഹ­ത്തി­ന്റെ സു­ഹൃ­ത്തു­ക്ക­ളോ­ടും പി­ന്തുണ അഭ്യർ­ത്ഥി­ക്കാൻ ഞാൻ ശ്ര­മി­ച്ചു. ഞാൻ സവർ­ക്ക­റു­ടെ വീ­ട്ടി­ലേ­ക്ക് പോ­യി. അദ്ദേ­ഹ­ത്തി­ന്റെ പി­ന്തുണ നേ­ടാൻ കഴി­യു­മെ­ന്ന് ഞാൻ പ്ര­ത്യാ­ശി­ച്ചു. പക്ഷേ ഞാൻ പരാ­ജ­യ­പ്പെ­ട്ടു­." (CWMG, vol. 70, 348).</p> </blockquote> <p>അ­ങ്ങ­നെ സവർ­ക്ക­റും കൂ­ട്ട­രും മനഃ­പൂ­ർ­വ്വം അതി­ബൃ­ഹ­ത്തായ സ്വാ­ത­ന്ത്ര്യ­പ്ര­സ്ഥാ­ന­ങ്ങ­ളോ­ട് പൂ­ർ­ണ്ണ­മാ­യും നി­സ്സ­ഹ­ക­രി­ച്ചു­.</p> <p>­ഹി­ന്ദു­മ­ഹാ­സ­ഭ­യു­ടെ തന്ത്ര­പ­ര­മായ പദ്ധ­തി സ്വാ­ത­ന്ത്ര്യ­ത്തി­ന് ശേ­ഷം ഇന്ത്യ­യു­ടെ പര­മാ­ധി­കാ­രം കൈ­ക്ക­ലാ­ക്കുക എന്ന­താ­യി­രു­ന്നു. സവർ­ക്ക­റു­ടെ ഉദ്ദേ­ശ്യം ഹി­ന്ദു രാ­ജ്യം ഉണ്ടാ­ക്കുക എന്ന­താ­യി­രു­ന്നു. ഈ ലക്ഷ്യ­ത്തെ എതി­ർ­ത്ത­വ­രെ­യെ­ല്ലാം സവർ­ക്കർ സം­ഘം കപട ദേ­ശീ­യ­വാ­ദി­കൾ എന്ന് ചാ­പ്പ­കു­ത്തി­.</p> <p>­സ­വർ­ക്കർ പറ­യു­ന്ന­ത് കാ­ണു­ക.</p> <blockquote><p>“­ഹി­ന്ദു­രാ­ജ്യം വേ­ണ­മെ­ന്ന ആവ­ശ്യ­ത്തെ കപ­ട­ദേ­ശീയ വാ­ദി­കൾ വർ­ഗ്ഗീ­യം എന്നും വി­ഡ്ഡി­ത്ത­മെ­ന്നും പി­ന്തി­രി­പ്പ­നെ­ന്നും മാ­നവ പു­രോ­ഗ­തി­ക്ക് മേ­ലു­ള്ള ഭീ­ഷ­ണി­യെ­ന്നും വി­ളി­ക്കു­ന്നു” (V.D. Savarkar, “Nehru’s Nightmare ― Hindu Raj? Carpet Knights”, 171).</p> </blockquote> <p>­ഗാ­ന്ധി­യു­ടെ­യും കോ­ൺ­ഗ്ര­സി­ന്റെ­യും പരി­ശ്ര­മ­ങ്ങ­ളെ എതി­ർ­ത്ത് തോ­ൽ­പ്പി­ക്കാൻ സവർ­ക്കർ പര­സ്യ­മാ­യി ഹി­ന്ദു­ക്ക­ളോ­ട് ആവ­ശ്യ­പ്പെ­ട്ടു. അദ്ദേ­ഹം പറ­ഞ്ഞ­ത് കാ­ണുക :</p> <blockquote><p>“­ഹി­ന്ദു സമ്മ­തി­ദാ­യ­ക­രെ ഞാൻ ആയി­രം വട്ടം ആവർ­ത്തി­ച്ച് താ­ക്കീ­ത് ചെ­യ്യു­ന്നു, ഈ കപട ദേ­ശീ­യ­വാ­ദി­ക­ളെ നമ്മു­ടെ രാ­ജ്യ­ത്ത് നി­ന്ന് നി­ങ്ങൾ തൂ­ത്തെ­റി­ഞ്ഞി­ല്ലെ­ങ്കിൽ ഗാ­ന്ധി­യൻ ഇന്ത്യ­നി­സം ഈ രാ­ജ്യ­ത്തു­ള്ള മു­സ്‌­ലിം­ക­ളെ പട്ടാ­ള­ത്തി­ലെ­യും പോ­ലീ­സി­ലെ­യും താ­ക്കോൽ സ്ഥാ­ന­ങ്ങൾ പി­ടി­ച്ച­ട­ക്കാൻ അനു­വ­ദി­ക്കും­.” (V.D. Savarkar, “Nehru’s Nightmare ― Hindu Raj? Carpet Knights”, 173).</p> </blockquote> <p>ഈ നി­ല­പാ­ടു­കൾ കാ­ര­ണ­മാ­ണ് ഗാ­ന്ധി­ജി പറ­ഞ്ഞ­ത് “കോ­ൺ­ഗ്ര­സ് സ്ഥാ­നാ­ർ­ത്ഥി­ക­ളെ എല്ലാ­യി­ട­ത്തും എതി­ർ­ക്കു­ന്ന­ത് ധർ­മ്മ­മാ­യി ഹി­ന്ദു മഹാ­സഭ സ്വീ­ക­രി­ച്ചി­രി­ക്കു­ന്നു” എന്ന്. (CWMG, 82, 26)</p> <p><strong>­സ­വർ­ക്കർ : ഹി­ന്ദു­ത്വ­യു­ടെ പി­താ­വ്</strong></p> <p>­സ­വർ­ക്കർ <a href="http://malayal.am/taxonomy/term/1089" class="taxonomyterm_tag">­ഹി­ന്ദു­ത്വ</a> എഴു­തി­യ­ത് 1922 ൽ രത്ന­ഗി­രി­യിൽ തട­വില്‍ ആയി­രു­ന്ന സമ­യ­ത്താ­ണ്.</p> <p>[blurb:1:right] 1923 ൽ നാ­ഗ്‌­പൂ­രിൽ അത് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. മത-രാ­ഷ്ട്രീയ സങ്കൽ­പ്പ­ത്തി­ന്റെ അടി­സ്ഥാന ലി­ഖി­ത­മാ­യി അത് മാ­റു­ക­യും നി­ല­നി­ൽ­ക്കു­ക­യും ചെ­യ്യു­ന്നു. ആ കാ­ലം മു­തൽ ബ്രി­ട്ടീ­ഷ് ഇമ്പീ­രി­യ­ലി­സ്റ്റു­കൾ സവർ­ക്ക­റു­ടെ ശത്രു­വ­ല്ലാ­താ­യി മാ­റു­ക­യും ന്യൂ­ന­പ­ക്ഷ മത­വി­ഭാ­ഗ­ക്കാ­രും സെ­ക്കു­ല­റി­സ്റ്റു­ക­ളും ശത്രു­ക്ക­ളാ­യി തീ­രു­ക­യും ചെ­യ്തു­.</p> <p>­സ­വർ­ക്ക­റു­ടെ അഭി­പ്രാ­യ­ത്തിൽ ഹി­ന്ദു­ത്വ മൂ­ന്ന് സ്തം­ഭ­ങ്ങ­ളിൽ നി­ല­നി­ൽ­ക്കു­ന്നു. ഭൂ­മി­ശാ­സ്ത്ര­പ­ര­മായ ഏക­ത, വം­ശീ­യ­മായ ഏക­ത, പൊ­തു സം­സ്കാ­രം എന്നി­വ­യാ­ണ­വ. ഇന്ത്യ­യെ പി­തൃ­ഭൂ­മി­യാ­യും പു­ണ്യ­ഭൂ­മി­യാ­യും കണ­ക്കാ­ക്കു­ന്ന­വർ മാ­ത്ര­മേ ഇന്ത്യൻ സ്വ­ദേ­ശി­ക­ളാ­വു­ക­യു­ള്ളൂ. സ്വാ­ഭാ­വി­ക­മാ­യും ക്രി­സ്ത്യാ­നി­ക­ളും മു­സ്‌­ലിം­ക­ളും ഈ നി­ർ­വ­ച­ന­ത്തിൽ നി­ന്ന് പു­റ­ത്താ­കും. കാ­ര­ണം ക്രി­സ്ത്യാ­നി­ക­ളു­ടെ പു­ണ്യ­ഭൂ­മി­യായ ജെ­റു­സ­ലേ­മും മു­സ്‌­ലിം­ക­ളു­ടെ പു­ണ്യ­ഭൂ­മി­യായ മക്ക­യും ഇന്ത്യ­യി­ല­ല്ല.</p> <p>­സ­വർ­ക്ക­റു­ടെ ഹി­ന്ദു­ത്വ­യു­ടെ പ്രാ­ഥ­മിക ലക്ഷ്യം ഗർ­വ്വ്, പര­വി­ദ്വേ­ഷം, അക്ര­മം, കയ്യേ­റ്റം, ലക്ഷ്യം മാ­ർ­ഗ്ഗ­ത്തെ സാ­ധൂ­ക­രി­ക്കും എന്ന പ്ര­മാ­ണം എന്നിവ അടി­സ്ഥാ­ന­മായ ഒരു ഹി­ന്ദു സ്വ­ത്വ­നി­ർ­മ്മാണ പ്ര­ക്രി­യ­യി­ലൂ­ടെ ഇന്ത്യൻ ഹി­ന്ദു­ക്ക­ളെ പു­നഃ­സം­ഘ­ടി­പ്പി­ക്കു­ക­യും ഒരു­മി­ച്ചു കൂ­ട്ടു­ക­യും ചെ­യ്യുക എന്ന­താ­യി­രു­ന്നു. മു­ൻ­വി­ധി­യും വൈ­രു­ധ്യ­ങ്ങ­ളും നി­റ­ഞ്ഞ തെ­ളി­വ­ളു­ണ്ടാ­ക്കി­യും ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കെ­തി­രേ വ്യാ­ജ­പ്ര­ച­ര­ണ­ങ്ങൾ അഴി­ച്ചു വി­ട്ടു­മാ­ണ് സവർ­ക്കർ ഹി­ന്ദു­ത്വ­ക്ക് അടി­സ്ഥാ­ന­മൊ­രു­ക്കി­യ­ത്</p> <p>­യ­ഥാ­ർ­ത്ഥ­ത്തിൽ ഹി­ന്ദു­ത്വ എന്ന ആശ­യം സവർ­ക്കർ കട­മെ­ടു­ത്ത­ത് നാ­സി­ക­ളിൽ നി­ന്നാ­ണ്. 1938 ഓഗ­സ്റ്റിൽ പൂ­ന­യിൽ നട­ന്ന ഒരു സമ്മേ­ള­ന­ത്തിൽ സവർ­ക്കർ പ്ര­സം­ഗി­ച്ച­ത് നാ­സി­സം അവ­ലം­ബി­ക്കാൻ ജർ­മ്മ­നി­ക്കും ഫാ­സി­സം പ്ര­യോ­ഗ­വ­ത്ക­രി­ക്കാൻ ഇറ്റ­ലി­ക്കും എല്ലാ അവ­കാ­ശ­ങ്ങ­ളും ഉണ്ട് എന്നാ­യി­രു­ന്നു. അവി­ട­ങ്ങ­ളി­ലെ സാ­ഹ­ച­ര്യ­ത്തിൽ ഇവ തി­ക­ച്ചും ന്യാ­യ­മാ­യി­രു­ന്നു എന്ന് സവർ­ക്കർ പ്ര­സ്താ­വി­ച്ചു. സവർ­ക്ക­റു­ടെ നാ­സി പ്രേ­മം ഉത്ഭ­വി­ച്ച­ത് “ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ഏകാ­ധി­പ­ത്യം” എന്ന ആശ­യ­ത്തോ­ടു­ള്ള പ്ര­തി­പ­ത്തി­യിൽ നി­ന്നും ന്യൂ­ന­പ­ക്ഷ­ങ്ങ­ളോ­ടു­ള്ള വി­ദ്വേ­ഷ­ത്തിൽ നി­ന്നു­മാ­ണ്.</p> <p>­സ­വർ­ക്ക­റെ­ക്കു­റി­ച്ചും സഹ­കാ­രി­ക­ളെ­ക്കു­റി­ച്ചും ഗാ­ന്ധി പറ­ഞ്ഞ മറ്റ് രണ്ട് പരാ­മർ­ശ­ങ്ങൾ കൂ­ടി ഉദ്ധ­രി­ക്കു­ന്നു­.</p> <blockquote><p>“­ഹി­ന്ദു മഹാ­സ­ഭ­യി­ലെ ആരും തന്നെ അക്ര­രാ­ഹി­ത്യ­ത്തിൽ വി­ശ്വ­സി­ക്കു­ന്നു­ണ്ട് എന്ന് തോ­ന്നു­ന്നി­ല്ല. അത് ശ്രീ­.­സ­വർ­ക്കർ ആയാ­ലും ഡോ­.­മൂ­‌ൻ­ജെ ആയാ­ലും ഭാ­യി പര­മാ­ന­ന്ദ് ആയാ­ലും ശരി” (CWMG,vol.73,311)</p> <p>“[…] സവർ­ക്ക­റും ഡോ­.­മൂ­‌ൻ­ജെ­യും വാ­ളി­ന്റെ സി­ദ്ധാ­ന്ത­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വ­രാ­ണ്”</p> <p>(CWMG,vol.76,389)</p> </blockquote> <p><strong>­സ­വർ­ക്ക­റു­ടെ ഹി­ന്ദു രാ­ജ് കാ­മ്പ­യി­ൻ</strong></p> <p>­സ­വർ­ക്കർ ഇന്ത്യ­യിൽ ഹി­ന്ദു രാ­ജ് സം­സ്ഥാ­പി­ക്കു­വാൻ ലക്ഷ്യ­മി­ട്ടു. ഹി­ന്ദു­ക്ക­ളു­ടെ വർ­ഗ്ഗീ­യ­ബോ­ധ­മു­ണർ­ത്തു­ന്ന വി­ധം തീ­വ്ര­മായ അഭ്യർ­ത്ഥ­ന­ക­ളാ­യി­രു­ന്നു ഹി­ന്ദു രാ­ജി­നാ­യി സവർ­ക്കർ നട­ത്തി­യ­ത്. സവർ­ക്കർ ഇന്ത്യ­യെ നി­ർ­വ്വ­ചി­ച്ച­തി­ങ്ങ­നെ­യാ­ണ്:</p> <blockquote><p>“­സി­ന്ധു മു­തൽ സമു­ദ്രം­വ­രെ­യു­ള്ള ഭര­ത­വർ­ഷ­ഭൂ­മി­യെ പി­തൃ­ഭൂ­മി­യാ­യും ധർ­മ്മ­ത്തി­ന്റെ മടി­ത്തൊ­ട്ടി­ലായ പു­ണ്യ­ഭൂ­മി­യാ­യും കണ­ക്കാ­ക്കു­ന്ന­വ­ന്റെ­യും രാ­ഷ്ട്രം­…” ((V.D. Savarkar, Hindutva, 116).</p> </blockquote> <p>ഇ­ന്ത്യ ഒരു ഹി­ന്ദു രാ­ജ്യം തന്നെ­യാ­ക­ണ­മെ­ന്ന് സവർ­ക്കർ വാ­ദി­ച്ചു­.</p> <blockquote><p>“­ദ്രാ­വി­ഡ­ന്മാ­രോ ആര്യ­ന്മാ­രോ […] ഹി­ന്ദു ആദ്യം. ബാ­ക്കി­യെ­ല്ലാം പി­ന്നെ ((V.D. Savarkar, “Then Who is Who, Pray”, 169).</p> </blockquote> <p>­സ­വർ­ക്കർ പറ­ഞ്ഞ­ത് കാ­ണു­ക.</p> <blockquote><p>“­ഹി­ന്ദു വി­പ്ലവ സം­ഹി­ത­ക്ക് മാ­ത്ര­മേ നമ്മു­ടെ രാ­ജ്യ­ത്തെ രക്ഷി­ക്കു­വാ­നും സി­ന്ധു മു­തൽ സമു­ദ്രം വരെ­യു­ള്ള അഖ­ണ്ഡ ഹി­ന്ദു­സ്ഥാൻ പു­നഃ­സ്ഥാ­പി­ക്കു­വാ­നും കഴി­യൂ­.” ” (V.D. Savarkar, “Nehru’s Nightmare ― Hindu Raj? Carpet Knights”, 173).</p> </blockquote> <p>­ഹി­ന്ദു രാ­ജ്യ­ത്തി­ന്റെ പ്ര­ത്യേ­ക­ത­ക­ളി­ലൊ­ന്നാ­യി സവർ­ക്കർ പറ­ഞ്ഞ­ത് :</p> <blockquote><p>“­ഹി­ന്ദു­ക്കൾ - അവ­രു­ടെ ഭൂ­ത­വും ഭാ­വി­യും വർ­ത്ത­മാ­ന­വു­മെ­ല്ലാം പി­തൃ­ഭൂ­മി­യായ ഹി­ന്ദു­സ്ഥാ­ന്റെ മണ്ണു­മാ­യി കെ­ട്ട്‌­പി­ണ­ഞ്ഞ് കി­ട­ക്കു­ന്നു; പി­തൃ­ഭൂ­മി എന്ന നി­ല­യി­ലും പു­ണ്യ­ഭൂ­മി എന്ന നി­ല­യി­ലും. അവ­രാ­ണ് ഹി­ന്ദു രാ­ജ്യ­ത്തി­ന് അടി­സ്ഥാ­ന­മൊ­രു­ക്കു­ന്ന­ത്, അവ­രാ­ണ് ഹി­ന്ദു രാ­ജ്യ­ത്തി­ന്റെ ആധാ­ര­ശി­ല­കൾ, അവ­രാ­ണ് ഹി­ന്ദു രാ­ജ്യ­ത്തി­ലെ കരു­തൽ­സേ­ന” (V.D. Savarkar, Hindutva, 140).</p> </blockquote> <p>­ഹി­ന്ദു­രാ­ജ്യ­ത്തെ­ക്കു­റി­ച്ചു­ള്ള സവർ­ക്ക­റു­ടെ സങ്കൽ­പ്പം വി­ചി­ത്ര­വും വി­ക­ല­വു­മാ­യി­രു­ന്നു. കപ­ട­മ­തേ­ത­ര­ത്വ­ത്തി­ലും സൈ­ന്യ­ത്തി­ലും അക്ര­മ­ത്തി­ലും പട്ടാ­ള­ശ­ക്തി­യി­ലും അധി­ഷ്ടി­ത­മാ­യ, സദാ മറ്റു­ള്ള­വ­രു­ടെ ഭീ­ഷ­ണി നേ­രി­ടു­ന്ന­തു­മായ ഹി­ന്ദു രാ­ഷ്ട്രം! അദ്ദേ­ഹം പറ­ഞ്ഞു :</p> <blockquote><p>“­ന­മ്മു­ടെ രാ­ഷ്ട്രം ഹി­ന്ദു­ക്കൾ മാ­ത്ര­മു­ള്ള ശക്ത­മായ ഒരു സേ­ന­യെ വളർ­ത്തി­ക്കൊ­ണ്ട് വരിക തന്നെ ചെ­യ്യ­ണം. ഹി­ന്ദു­ക്കൾ മാ­ത്ര­മു­ള്ള ആയു­ധ­ശാ­ല­ക­ളും പട­ക്കോ­പ്പ് ഫാ­ക്ട­റി­ക­ളും തു­ട­ങ്ങ­ണം. എല്ലാം യു­ദ്ധ­കാ­ലാ­ടി­സ്ഥാ­ന­ത്തിൽ ഒരു­ക്ക­ണം” (V.D. Savarkar, “Problems before Hinduism after Bloodless(!) Vivisection”,177).</p> </blockquote> <p>­പ­ക്ഷേ, ഗാ­ന്ധി­യും നെ­ഹ്റു­വും മറ്റു മതേ­തര നേ­താ­ക്ക­ളും ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തെ നയി­ക്കു­ന്ന കാ­ല­ത്തോ­ളം ഇത്ത­ര­മൊ­രു സ്റ്റേ­റ്റ് സം­ഭ­വ്യ­മ­ല്ലെ­ന്ന് സവർ­ക്കർ­ക്ക് അറി­യാ­മാ­യി­രു­ന്നു. നെ­ഹ്റു­വി­ന്റെ ദൃ­ഢ­മായ അഭി­പ്രാ­യം നോ­ക്കു­ക.</p> <blockquote><p>“ഒ­രു വർ­ഗ്ഗീയ രാ­ഷ്ട്ര­ത്തെ­ക്കു­റി­ച്ചോ, ഹി­ന്ദു രാ­ജ്യ­ത്തെ­ക്കു­റി­ച്ചോ ആണ് നി­ങ്ങൾ ആലോ­ചി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തെ­ങ്കിൽ നി­ങ്ങൾ­ക്ക­ത് കി­ട്ടാൻ പോ­കു­ന്നി­ല്ല, നി­ങ്ങൾ എത്ര പണി­പ്പെ­ട്ടാ­ലും ശരി” (Selected Writings of Jawaharlal Nehru, Second Series, vol. 7, 404).</p> </blockquote> <p>അ­തു­കൊ­ണ്ട് തന്നെ സവർ­ക്കർ പറ­ഞ്ഞ­ത് ഇങ്ങ­നെ­യാ­ണ്.</p> <blockquote><p>“­ഗാ­ന്ധി­യൻ തത്വ­ങ്ങൾ­ക്കും കോ­ൺ­ഗ്ര­സി­ന്റെ കപ­ട­ദേ­ശീയ സങ്കൽ­പ്പ­ത്തി­നും ഇസ്‌­ലാ­മി­കാ­ക്ര­മ­ണ­ങ്ങ­ളെ ചെ­റു­ക്കാൻ കഴി­യി­ല്ല. ഹി­ന്ദു സാ­യു­ധ­പ്ര­സ്ഥാ­ന­ത്തി­ന് മാ­ത്ര­മേ ഈ അപ­ക­ട­ത്തി­നെ­തി­രേ വി­ജ­യ­ക­ര­മാ­യി പൊ­രു­താൻ കഴി­യൂ. അതി­ന് ഹി­ന്ദു വി­പ്ലവ പ്ര­സ്ഥാ­ന­ത്തി­ന് വേ­ണ്ടി പ്ര­തി­ജ്ഞ ചെ­യ്യു­ന്ന മന്ത്രി­മാ­ര­ട­ങ്ങു­ന്ന ഗവൺ­മെ­ന്റ് തന്നെ വേ­ണം” (V.D. Savarkar, “Problems before Hindudom after Bloodless(!) Vivisection”,177)</p> </blockquote> <p>­ത­ന്റെ ഗവ­ണ്മെ­ന്റി­ന് ഭീ­ഷ­ണി­യാ­കും എന്ന് മന­സ്സി­ലാ­ക്കി, ഹി­ന്ദു­രാ­ഷ്ട്രം എന്ന ആവ­ശ്യ­ത്തി­നെ­തി­രായ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ശക്ത­മാ­യി മു­ഴു­കി­യി­രു­ന്നു എന്ന പേ­രിൽ സവർ­ക്കർ നെ­ഹ്റു­വി­നെ പഴി­ചാ­രു­ന്നു­ണ്ട്. (V.D. Savarkar, “Nehru’s Nightmare ― Hindu Raj? Carpet Knights”,170).</p> <blockquote><p>“­ഹി­ന്ദു സം­ഘം ഹി­ന്ദു­രാ­ജ്യ­ത്തി­നാ­യി ശ്ര­മി­ച്ചാൽ അവർ­ക്ക് ഹി­റ്റ്‌­ല­റു­ടെ­യും മു­സ്സോ­ളി­നി­യു­ടെ­യും വി­ധി­യാ­യി­രി­ക്കും എന്ന് പണ്ഡി­റ്റ് നെ­ഹ്റു വീ­മ്പ് പറ­യു­ന്നു­ണ്ട്." (V.D. Savarkar, “Nehru’s Nightmare ― Hindu Raj? Carpet Knights”, 171).</p> </blockquote> <p><strong>­സ­വർ­ക്കർ : ഹി­ന്ദു-മു­സ്‌­ലിം സഹ­വർ­ത്തി­ത്വ­ത്തി­നെ­തി­രേ­</strong></p> <p>‘ആ­ദ്യ­കാല സവർ­ക്കർ’ തന്റെ “The War of Independence 1857” എന്ന പു­സ്ത­ക­ത്തിൽ ഹി­ന്ദു-മു­സ്ലിം ഐക്യം ഉയർ­ത്തി­പ്പി­ടി­ക്കു­ന്നു­ണ്ട്. ഒട്ടും കൂ­സാ­തെ അദ്ദേ­ഹം ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തെ തു­റ­ന്നെ­തി­ർ­ക്കു­ന്നു­മു­ണ്ട്. പക്ഷേ ഹി­ന്ദു­ത്വ­യി­ലേ­ക്കു­ള്ള മാ­റ്റ­ത്തി­ന് ശേ­ഷം പല അവ­സ­ര­ങ്ങ­ളി­ലും ഹി­ന്ദു-മു­സ്‌­ലിം മൈ­ത്രി അസാ­ധ്യ­മാ­ണെ­ന്ന പല സൂ­ച­ന­ക­ളും സവർ­ക്കർ നൽ­കി. 1939ൽ സവർ­ക്കർ പറ­ഞ്ഞ­ത് <a href="http://malayal.am/taxonomy/term/1589" class="taxonomyterm_tag">­ദേ­ശീ­യ­ത</a> എന്ന­ത് ഏക­ത്വം, ചി­ന്ത, മതം, ഭാ­ഷ, സം­സ്കാ­രം തു­ട­ങ്ങി­യ­വ­യെ സം­ബ­ന്ധി­ച്ച പൊ­തു ഭൂ­മി­ശാ­സ്ത്ര മേ­ഖ­ല­ക­ളെ അധി­കം ആശ്ര­യി­ക്കു­ന്നി­ല്ല. ഇക്കാ­ര­ണം കൊ­ണ്ട് ജർ­മ്മൻ­കാ­രെ­യും ജൂ­ത­ന്മാ­രെ­യും ഒരൊ­റ്റ ജന­ത­യാ­യി പരി­ഗ­ണി­ക്കാൻ സാ­ധ്യ­മ­ല്ല എന്നാ­യി­രു­ന്നു­.</p> <p>­പി­ന്നീ­ട് ഇതേ­വർ­ഷം തന്നെ ഹി­ന്ദു­മ­ഹാ­സ­ഭ­യു­ടെ ഇരു­പ­ത്തൊ­ന്നാ­മ­ത് സെ­ഷ­നിൽ സവർ­ക്കർ പ്ര­ഖ്യാ­പി­ച്ച­ത് ഇന്ത്യൻ മു­സ്‌­ലിം­കൾ പൊ­തു­വിൽ പ്ര­ത്യേ­ക­മായ സ്വ­ത്വം സൂ­ക്ഷി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യു­ള്ള­വ­രും അടു­ത്ത വീ­ട്ടി­ലെ ഹി­ന്ദു­വി­നേ­ക്കാ­ളേ­റെ ഇന്ത്യ­ക്ക് പു­റ­ത്തു­ള്ള മു­സ്‌­ലിം­ക­ളു­ടെ താ­ൽ­പ­ര്യ­ങ്ങ­ളോ­ട് ചേ­ർ­ന്ന് നി­ൽ­ക്കു­ന്ന­വ­രും ആണെ­ന്നാ­ണ്. ജർ­മ്മ­നി­യി­ലെ ജൂ­ത­ന്മാ­രെ­പ്പോ­ലെ­യാ­ണ­വർ എന്ന് സവർ­ക്കർ പ്ര­സ്താ­വി­ച്ചു­.</p> <p>­ദ്വി­രാ­ഷ്ട്ര സി­ദ്ധാ­ന്ത­ത്തി­ന്റെ­യും വി­ഭ­ജ­ന­ത്തി­ന്റെ­യും വക്താ­വാ­യി­രു­ന്നു സവർ­ക്കർ.</p> <blockquote><p>“എ­നി­ക്ക് മി­സ്റ്റർ ജി­ന്ന­യു­ടെ ദ്വി­രാ­ഷ്ട്ര വാ­ദ­ത്തോ­ട് യാ­തൊ­രു കല­ഹ­വു­മി­ല്ല. നാം ഹി­ന്ദു­ക്കൾ സ്വ­ത­വേ ഒരൊ­റ്റ ജന­ത­യാ­ണ്. ഹി­ന്ദു­ക്ക­ളും മു­സ്‌­ലിം­ക­ളും രണ്ട് വ്യ­ത്യ­സ്ത ജന­ത­ക­ളാ­ണെ­ന്നു­ള്ള­ത് ചരി­ത്ര­സ­ത്യ­മാ­ണ്” (V.D. Savarkar, Hindutva, 140).</p> </blockquote> <p><strong>­മു­സ്‌­ലിം­ക­ളും ക്രി­സ്ത്യാ­നി­ക­ളും വി­ദേ­ശി­ക­ളാ­ണ്</strong></p> <p>­സ­വർ­ക്ക­റു­ടെ ഹി­ന്ദു­ത്വ മു­ന്നോ­ട്ട് വെ­ക്കു­ന്ന­ത് മു­സ്‌­ലിം­ക­ളും ക്രി­സ്ത്യാ­നി­ക­ളും വി­ദേ­ശി­ക­ളാ­ണ് എന്ന ആശ­യ­മാ­ണ്. അവർ­ക്ക് ഇന്ത്യ­യിൽ സ്ഥാ­ന­മി­ല്ല. സവർ­ക്കർ പറ­ഞ്ഞു :</p> <blockquote><p>“­മു­ഹ­മ്മ­ദ­ന്മാ­രും ക്രി­സ്ത്യാ­നി­ക­ളും ഹി­ന്ദു­ത്വ­യു­ടെ പല­സ­വി­ശേ­ഷ­ത­ക­ളും ഉൾ­ക്കൊ­ള്ളു­ന്ന­വ­രാ­ണ്. പക്ഷേ ഇവർ ഇന്ത്യ­യെ പു­ണ്യ­ഭൂ­മി­യാ­യി പരി­ഗ­ണി­ക്കു­ന്നി­ല്ല” (V.D. Savarkar, Hindutva, 113).</p> <p>“അ­വ­രു­ടെ പു­ണ്യ­ഭൂ­മി­കൾ അങ്ങ­ക­ലെ അറേ­ബ്യ­യി­ലും ഫല­സ്തീ­നി­ലു­മാ­ണ്. അവ­രു­ടെ വേ­ദ­ങ്ങ­ളും ദൈ­വ­പ്ര­തി­പു­രു­ഷ­ന്മാ­രും നാ­യ­ക­രും ഈ മണ്ണി­ന്റെ മക്ക­ള­ല്ല. തദ്‌­ഫ­ല­മാ­യി അവ­രു­ടെ പേ­രു­ക­ളും അവ­രു­ടെ രൂ­പ­വും വൈ­ദേ­ശി­കോ­ത്പ­ത്തി­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­താ­ണ്. (V.D. Savarkar, Hindutva, 113).</p> <p>­വീ­ണ്ടും : “പ­ക്ഷേ, പു­ണ്യ­ഭൂ­മി­യോ­ടു­ള്ള പ്ര­തി­ബ­ന്ധത മാ­തൃ­ഭൂ­മി­യോ­ടു­ള്ള­തി­നേ­ക്കാൾ ശക്ത­മാ­ണെ­ന്ന് തെ­ളി­ഞ്ഞി­ട്ടു­ണ്ട്. മു­ഹ­മ്മ­ദ­ന്മാ­രെ നോ­ക്കുക […] അവ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മക്ക ഡൽ­ഹി, ആഗ്ര എന്നീ സ്ഥ­ല­ങ്ങ­ളേ­ക്കാ­ളൊ­ക്കെ ശക്ത­മായ വി­കാ­ര­മാ­ണ്. അവ­രിൽ ചി­ലർ ഇസ്ലാ­മി­ന് വേ­ണ്ടി മു­ഴു­വൻ ഇന്ത്യ­യെ­ത്ത­ന്നെ­യും ത്യ­ജി­ക്കാൻ തയ്യാ­റാ­ണെ­ന്ന­ത് രഹ­സ്യ­മാ­ക്കി വെ­ക്കു­ന്നു­മി­ല്ല. […]</p> <p>­വം­ശം, ദേ­ശീ­യ­ത, ഭാഷ എന്നി­വ­യു­ടെ­യൊ­ക്കെ അടി­സ്ഥാ­ന­ത്തിൽ വി­ഭ­ജി­ച്ച് കി­ട­ന്നി­രു­ന്ന ജന­ങ്ങ­ളെ ഏക­വി­ശു­ദ്ധ­ഭൂ­മി­യു­ടെ അത്ഭു­താ­വ­ഹ­മായ സ്വാ­ധീ­ന­ത്താൽ ഒരേ കു­ട­ക്കീ­ഴിൽ അണി­നി­ര­ത്താ­നാ­വു­മെ­ന്ന­തി­ന്റെ സാ­ക്ഷ്യ­പ­ത്ര­ങ്ങ­ളാ­ണ് കു­രി­ശു­യു­ദ്ധ­ങ്ങൾ” ” (V.D. Savarkar, Hindutva, 135-136).</p> </blockquote> <p>­പല അവ­സ­ര­ങ്ങ­ളി­ലും മു­സ്‌­ലിം­ക­ളെ­യും ക്രി­സ്ത്യാ­നി­ക­ളെ­യും ഇടി­ച്ചു താ­ഴ്ത്തും വി­ധ­മാ­യി­രു­ന്നു സവർ­ക്ക­റു­ടെ വർ­ത്ത­മാ­നം­.</p> <blockquote><p>“­ബം­ഗാ­ളി­ലെ മു­സ്‌­ലിം ഗു­ണ്ട­ക­ളും മത­പ­രി­വർ­ത്ത­ക­രും കൈ­കോ­ർ­ത്തു­ള്ള നി­ന്ദ്യ­പ്ര­വൃ­ത്തി­കൾ വള­രെ അസ­ഹ്യ­വും കു­പ്ര­സി­ദ്ധ­വു­മാ­യി­ത്തീ­ർ­ന്നി­ട്ടു­ണ്ട്. പൂ­ർ­വ്വ ബം­ഗാ­ളി­ലെ ഹി­ന്ദു­ക്കൾ എത്ര­ത്തോ­ളം വരി­യു­ട­ക്ക­പ്പെ­ട്ട­വ­രാ­യി വള­രു­ന്നു­വെ­ന്ന് ഒരാ­ൾ­ക്ക് മന­സ്സി­ലാ­ക്കാൻ സാ­ധി­ക്കി­ല്ല” (V. D. Savarkar, “Facts Without Comment”, 182).</p> <p>“­ഹി­ന്ദു പെ­ൺ­കു­ട്ടി­കൾ­ക്ക് കു­പ്പി­വള വി­ൽ­ക്കാൻ ഹി­ന്ദു വീ­ടു­ക­ളി­ലെ­ത്തു­ന്ന മു­സ്ലിം കച്ച­വ­ട­ക്കാ­രും ഹി­ന്ദു വീ­ടു­ക­ളി­ലെ മു­സ്‌­ലിം വേ­ല­ക്കാ­രും- എല്ലാ­വ­രും തന്നെ ആൺ­കു­ട്ടി­ക­ളെ­യും പെ­ൺ­കു­ട്ടി­ക­ളെ­യും വശീ­ക­രി­ക്കു­ക­യും തട്ടി­ക്കൊ­ണ്ടു പോ­കു­ക­യും മു­ഹ­മ്മ­ദൻ മതം സ്വീ­ക­രി­ക്കാൻ നി­ർ­ബ­ന്ധി­ക്കു­ക­യും ചെ­യ്യു­ന്നു” (V. D. Savarkar, “Facts Without Comment”, 180).</p> <p>­ക്രി­സ്ത്യാ­നി­ക­ളും ഈ സം­സ്ഥാ­ന­ത്ത് വൻ പു­രോ­ഗ­തി നേ­ടു­ന്നു. കാ­ര്യ­ങ്ങൾ ഇങ്ങ­നെ പോ­കു­ക­യാ­ണെ­ങ്കിൽ ഒറ്റ ഹി­ന്ദു വീ­ടു­കൾ ഇല്ലാ­തെ­യാ­കും. ” (V. D. Savarkar, “Facts Without Comment”, 180).</p> </blockquote> <p><strong>­സ­വർ­ക്ക­റു­ടെ പു­നഃ­പ­രി­വർ­ത്തന ശ്ര­മ­ങ്ങൾ</strong></p> <p>­ഹി­ന്ദു­മ­ഹാ­സഭ ഏർ­പ്പെ­ട്ടി­രു­ന്ന ഏറ്റ­വും വൈ­കാ­രി­ക­മായ പ്ര­വർ­ത്തി­ക­ളി­ലൊ­ന്നാ­യി­രു­ന്നു ഹി­ന്ദു­ക്ക­ളു­ടെ പു­നഃ­പ­രി­വർ­ത്ത­നം. ഏതെ­ങ്കി­ലും ഒരു ഹി­ന്ദു തന്റെ ഹൈ­ന്ദ­വ­മായ കർ­ത്ത­വ്യ­ങ്ങ­ളിൽ നി­ന്ന് വ്യ­തി­ച­ലി­ക്കു­ന്ന­തി­നെ­തി­രേ സവർ­ക്കർ പല്ലും നഖ­വും ഉപ­യോ­ഗി­ച്ച് പൊ­രു­തി. ഒരു മത­ഭ്രാ­ന്ത­ന്റെ ആവേ­ശ­ത്തോ­ടെ സവർ­ക്കർ ഹി­ന്ദു പു­നഃ­പ­രി­വർ­ത്ത­ന­ത്തെ തീ­വ്ര­മാ­യി ന്യാ­യീ­ക­രി­ച്ചു. രത്ന­ഗി­രി­യി­ലേ­ക്ക് വരു­മ്പോൾ സവർ­ക്ക­റു­ടെ പ്ര­ധാന അജ­ണ്ട­ക­ളി­ലൊ­ന്നാ­യി­രു­ന്നു ഹി­ന്ദു പു­നഃ­പ­രി­വർ­ത്ത­നം­.</p> <blockquote><p>“ആ­ൻ­ഡ­മാ­നി­ലാ­യി­രു­ന്ന­പ്പോൾ സവർ­ക്ക­റി­ലെ മത­ഭ്രാ­ന്ത് അദ്ദേ­ഹ­ത്തെ ശു­ദ്ധ­ക്രി­യ­കൾ ചെ­യ്യു­ന്ന­തി­ലേ­ക്ക് നയി­ച്ചു. ഇതി­ലൂ­ടെ ഇസ്ലാ­മി­ലേ­ക്ക് പരി­വർ­ത്ത­നം ചെ­യ്ത ഹി­ന്ദു­ക്ക­ളെ മട­ക്കി­ക്കൊ­ണ്ടു­വ­ര­ലാ­യി­രു­ന്നു ഉദ്ദേ­ശ്യം” (C. Gupta, “Life of Barrister Savarkar”, 277).</p> </blockquote> <p>­ജെ­.­ഡി­.­ജോ­ഗ്‌­ലേ­ക്കർ പറ­യു­ന്ന­ത് സവർ­ക്ക­റു­ടെ നേ­തൃ­ത്വ­ത്തിൽ ആദ്യ പു­നഃ­പ­രി­വർ­ത്ത­നം നട­ന്ന­ത് 1925 ൽ ആണ് എന്നാ­ണ്. ക്രി­സ്ത്യാ­നി ആയി മാ­റിയ ഒരു യാ­ദ­വ­നെ ഹി­ന്ദു­മ­ത­ത്തി­ലേ­ക്ക് തി­രി­കെ കൊ­ണ്ടു­വ­ന്ന സം­ഭ­വ­മാ­യി­രു­ന്നു അത്. അടു­ത്ത കൊ­ല്ലം ക്രി­സ്ത്യൻ മത­ത്തി­ലേ­ക്ക് മാ­റിയ ഒരു ബ്രാ­ഹ്മണ കു­ടും­ബ­ത്തെ മു­ഴു­വൻ ഹി­ന്ദു­മ­ത­ത്തി­ലേ­ക്ക് തി­രി­കെ കൊ­ണ്ടു­വ­ന്നു. (J.D. Joglekar, “Veer Savarkar: Profile of a Prophet”, 323).</p> <p>­ഹി­ന്ദു­ത്വ­ത്തിൽ നി­ന്നു­ള്ള പരി­വർ­ത്ത­നം ഇന്ത്യ­യു­ടെ ദേ­ശീ­യ­ത­ക്കെ­തി­രെ­യു­ള്ള ആക്ര­മ­ണ­മാ­ണെ­ന്നാ­യി­രു­ന്നു സവർ­ക്കർ വി­ശ്വ­സി­ച്ചി­രു­ന്ന­ത്. ബി­.­കെ­.­കെ­ൽ­കർ സവർ­ക്ക­റു­ടെ തത്വ­ശാ­സ്ത്ര­ത്തെ പരാ­മർ­ശി­ക്കു­ന്ന­ത് നോ­ക്കുക :</p> <blockquote><p>“­ഹി­ന്ദു ചി­ന്ത­കൻ, ഹി­ന്ദു രക്ഷ­കൻ, ഹി­ന്ദു സം­ഘാ­ട­കൻ എന്നി­ങ്ങ­നെ മൂ­ന്നു തല­ങ്ങ­ളി­ലാ­ണ് സവർ­ക്കർ പ്ര­വർ­ത്തി­ച്ച­ത്. മതം മാ­റു­ക­യെ­ന്നാൽ ദേ­ശീ­യ­ത­യും സം­സ്കാ­ര­വും മാ­റുക എന്നാ­യി­രു­ന്നു സവർ­ക്ക­റു­ടെ കാ­ഴ്‌­ച്ച­പ്പാ­ട്. ക്രി­സ്ത്യാ­നി­ക­ളും മു­സ്‌­ലിം­ക­ളും നട­പ്പി­ലാ­ക്കു­ന്ന മത­പ്പ­രി­വർ­ത്ത­നം ജന­ങ്ങ­ളെ രാ­ഷ്ട്ര­ത്തി­ന്റെ സാം­സ്കാ­രിക മു­ഖ്യ­ധാ­ര­യിൽ നി­ന്ന് അക­റ്റും എന്നും പി­ന്നെ­യ­വർ രാ­ജ്യ­ത്തി­ന്റെ ഭാ­ഗം അല്ലാ­താ­യി മാ­റും എന്നു­മാ­യി­രു­ന്നു സവർ­ക്ക­റു­ടെ അഭി­പ്രാ­യം­." (B.K. Kelkar, “Savarkar: A Three-Dimensional View”, 363).</p> </blockquote> <p><strong>­സ­വർ­ക്കി­റി­സ­ത്തി­ന്റെ പ്ര­യോ­ഗം ഇന്ന്</strong></p> <p>[blurb:2:left] ആർ എസ് എസ് ആണെ­ങ്കി­ലും ബി ജെ പി ആണെ­ങ്കി­ലും മറ്റു സം­ഘ് പരി­വാർ സം­ഘ­ട­ന­ക­ളാ­ണെ­ങ്കി­ലും തീ­ർ­ച്ച­യാ­യും ഇന്ന് ഇന്ത്യ­യി­ലെ മി­ലി­റ്റ­ന്റ് ഹി­ന്ദു­ത്വ­യെ അട­ക്കി ഭരി­ക്കു­ന്ന­ത് സവർ­ക്ക­റു­ടെ ആശ­യ­ങ്ങ­ളാ­ണ്. രാ­ഷ്ട്രീ­യാ­ധി­കാ­രം കൈ­വ­ന്ന­തോ­ടെ അവർ ഫാ­സി­സ­ത്തി­ന­നു­കൂ­ല­മാ­യി ഇന്ത്യാ ചരി­ത്ര­ത്തെ വള­ച്ചൊ­ടി­ക്കാൻ ശ്ര­മി­ച്ച­ത് നാം കണ്ട­താ­ണ്. ഈ ലേ­ഖ­ന­ത്തി­ന്റെ ആദ്യ­ഭാ­ഗ­ത്ത് പറ­ഞ്ഞ­ത് പോ­ലെ ദേ­ശീയ ഹീ­റോ­ക­ളെ സൃ­ഷ്ടി­ക്കാ­നാ­യി­രു­ന്നു അവ­രു­ടെ ശ്ര­മം. സവർ­ക്കർ, ഗോ­ൾ­വാ­ൾ­ക്കർ, ഹെ­ഡ്ഗേ­വാ­ർ, മൂ­ൻ­ജെ തു­ട­ങ്ങി ഗോ­ഡ്‌­സെ­യെ വരെ അവർ വീ­ര­നാ­യ­ക­രാ­ക്കു­ന്നു. ഈ പ്ര­ക്രി­യ­ക്കി­ടെ യഥാ­ർ­ത്ഥ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ സ്മ­ര­ണ­ക­ളും ചി­ഹ്ന­ങ്ങ­ളും അട­യാ­ള­ങ്ങ­ളും അവർ മനഃ­പൂ­വ്വം വി­സ്മ­രി­ക്കു­ന്നു. യഥാ­ർ­ത്ഥ സ്വാ­ത­ന്ത്ര്യ വീ­ര­പോ­രാ­ളി­കൾ­ക്ക് പക­രം ഭീ­രു­ക്കൾ വീ­ര­നാ­യ­ക­രാ­കു­ന്നു­.</p> <p>­ബി­ജെ­പി നേ­തൃ­ത്വം നൽ­കിയ കേ­ന്ദ്ര­ഗ­വ­ണ്മെ­ന്റി­ലും വി­വിധ സം­സ്ഥാന മന്ത്രി­സ­ഭ­ക­ളി­ലും അം­ഗ­ങ്ങ­ളാ­യി­രു­ന്ന­വ­രും അം­ഗ­ങ്ങ­ളാ­യി­രി­ക്കു­ന്ന­വ­രും സവർ­ക്ക­റി­സ­ത്തി­ന്റെ പാ­ഠ­ശാ­ല­യിൽ നി­ന്ന് നി­ർ­മ്മി­ക്ക­പ്പെ­ട്ട­വ­രാ­ണ്. ശക്ത­മായ ഒരു മി­ലി­ട്ട­റൈ­സ്‌­ഡ് ഇന്ത്യ­യി­ലാ­യി­രു­ന്നു സവർ­ക്കർ വി­ശ്വ­സി­ച്ചി­രു­ന്ന­ത്. ആണവ-മി­സൈൽ രം­ഗ­ത്ത് <a href="http://malayal.am/taxonomy/term/661" class="taxonomyterm_tag">­ബി­ജെ­പി­</a> നി­ർ­ബാ­ധം നട­പ്പി­ലാ­ക്കി­യ­തും സവർ­ക്ക­റു­ടെ ആശ­യ­ങ്ങ­ള­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല. ലാൽ കൃ­ഷ്‌ണ അഡ്‌­വാ­ണി ഹി­ന്ദു­യി­സം പഠി­ച്ച­ത് സവർ­ക്ക­റിൽ നി­ന്നാ­ണ്. അദേ­ഹ­ത്തി­ന്റെ പല നയ­ങ്ങ­ളും സവർ­ക്ക­റി­സ­ത്തി­ന്റെ അക്ഷ­രാ­ർ­ത്ഥ­ത്തി­ലു­ള്ള പ്ര­യോ­ഗ­വ­ത്ക­ര­ണ­മാ­യി­രു­ന്നു. അടൽ ബി­ഹാ­രി വാ­ജ്‌­പേ­യി, ഇന്ത്യ­യി­ലെ വി­ദ്യാ­ഭ്യാസ രം­ഗ­ത്തെ കാ­വി പു­ത­പ്പി­ക്കാ­നും ചരി­ത്രം തി­രു­ത്തി­യെ­ഴു­താ­നും ഒരു­മ്പെ­ട്ടി­റ­ങ്ങിയ മു­ര­ളി മനോ­ഹർ ജോ­ഷി, ക്ഷു­ദ്ര­മായ തൂ­ലി­ക­യി­ലൂ­ടെ ന്യൂ­ന­പ­ക്ഷ വി­രു­ദ്ധ വി­ഷം ചീ­റ്റിയ സീ­താ­റാം ഗോ­യൽ, റാം സ്വ­രൂ­പ്, അരുൺ ഷൂ­രി, ‘മ­ഹാ­നാ­യ’ മതേ­തര സം­ര­ക്ഷ­ക­നും സമാ­ധാ­ന­വാ­ദി­യു­മായ നരേ­ന്ദ്ര­മോ­ഡി തു­ട­ങ്ങി­യ­വ­രൊ­ക്കെ­ത്ത­ന്നെ സവർ­ക്ക­റി­സ­ത്തി­ന്റെ കള­രി­യിൽ അഭ്യാ­സം പഠി­ച്ച­വ­രും സവർ­ക്ക­റെ ദേ­ശീ­യ­നാ­യ­ക­നാ­യി ആരാ­ധി­ക്കു­ന്ന­വ­രു­മാ­ണ്.</p> <p>­പ­ക്ഷേ, അറി­യു­ക, മതേ­ത­ര­ത്വ­ത്തെ­യും നാ­നാ­ത്വ­ത്തെ­യും മാ­നി­ക്കു­ന്ന ഒരു യഥാ­ർ­ത്ഥ രാ­ജ്യ­സ്നേ­ഹി­ക്ക് സവർ­ക്കർ ഒരി­ക്ക­ലും ഒരു വീ­ര­നാ­യ­ക­ന­ല്ല. ഭീ­രു­ക്ക­ളിൽ ഭീ­രു മാ­ത്ര­മാ­ണ്. സവർ­ക്കർ വീ­ര­നാ­യ­ക­നാ­കു­ന്ന­ത് ഹി­ന്ദു­ത്വ­വാ­ദി­കൾ­ക്ക് മാ­ത്ര­മാ­ണ്. ഇന്ത്യ­യി­ലെ മാ­ന്യ­ന്മാ­രായ ജന­കോ­ടി­കൾ­ക്ക­ല്ല.</p> <p><strong>­വീ­ര­ന­ല്ലാ­ത്ത വീ­ര­സ­വർ­ക്കർ</strong></p> <p>ഈ ലേ­ഖ­ന­ത്തി­ന്റെ ആദ്യ­ഭാ­ഗ­ത്ത് പറ­ഞ്ഞ­ത് പോ­ലെ സവർ­ക്കർ പൊ­തു­ജീ­വി­തം തു­ട­ങ്ങു­ന്ന­ത് വി­പ്ല­വ­ക­ര­മായ ബ്രി­ട്ടീ­ഷ് വി­രു­ദ്ധ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ­യാ­ണ്. പക്ഷേ അയാ­ളു­ടെ സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ട്ടം അധി­കം നീ­ണ്ടു നി­ന്നി­ല്ല. ആൻ­ഡ­മാൻ ജയി­ലിൽ കഴി­ഞ്ഞ­പ്പോ­ഴേ­ക്കും അവി­ടെ നി­ന്ന് മോ­ചി­ത­നാ­യ­പ്പോ­ഴേ­ക്കും സവർ­ക്കർ ബ്രി­ട്ടീ­ഷ് വി­രു­ദ്ധ നയ­ങ്ങൾ സ്വ­യം നി­രാ­ക­രി­ച്ചു. ബ്രി­ട്ടീ­ഷ് വി­രു­ദ്ധ നി­ല­പാ­ടു­ക­ളിൽ നി­ന്ന് സവർ­ക്കർ അക­ന്നു നി­ന്നു­വെ­ന്ന് മാ­ത്ര­മ­ല്ല വൈ­ര­നി­ര്യാ­ത­ന­മായ ഗാ­ന്ധി­വി­രു­ദ്ധ നി­ല­പാ­ടു­കൾ ഉയർ­ത്തു­ക­യും ചെ­യ്തു. ന്യൂ­ന­പ­ക്ഷ­ങ്ങ­ളു­ടെ കടു­ത്ത എതി­രാ­ളി­യാ­യി സവർ­ക്കർ മാ­റി. യഥാ­ർ­ത്ഥ­ത്തിൽ ബ്രി­ട്ടീ­ഷു­കാർ “ഭി­ന്നി­പ്പി­ച്ച് ഭരി­ക്കു­ക” എന്ന നയം നട­പ്പി­ലാ­ക്കി­യ­ത് ഈ സവർ­ക്ക­റി­ലൂ­ടെ­യാ­യി­രു­ന്നു എന്ന രീ­തി­യിൽ കാ­ര്യ­ങ്ങ­ളെ­ത്തു­ക­യാ­യി­രു­ന്നു എന്ന് മന­സ്സി­ലാ­ക്കാ­വു­ന്ന­തേ­യു­ള്ളൂ­.</p> <p>­സ­വർ­ക്ക­റെ പ്ര­തി­രോ­ധി­ക്കാ­നും അദ്ദേ­ഹ­ത്തെ ദേ­ശീയ നാ­യ­ക­നാ­യി ഉയർ­ത്തി­ക്കാ­ട്ടാ­നു­മു­ള്ള ശ്ര­മ­ങ്ങൾ ഇന്ത്യ­യി­ലെ ജനാ­ധി­പ­ത്യ-മതേ­ത­ര­വാ­ദി­ക­ളു­ടെ കടു­ത്ത വി­മർ­ശ­ന­ങ്ങ­ളു­ടെ ഫല­മാ­യി­ട്ടും സം­ഭ­വി­ക്കു­വി­ക്കു­ന്ന­താ­ണ്. ആൻ­ഡ­മാ­നി­ലെ­ത്തും മു­മ്പ് ആദ്യ­കാല സ്വാ­ത­ന്ത്ര്യ പോ­രാ­ട്ട­ങ്ങ­ളി­ലൂ­ടെ ഇന്ത്യൻ ദേ­ശീ­യ­ത­ക്ക് സവർ­ക്കർ നൽ­കിയ ചില സം­ഭാ­വ­ന­ക­ളു­ടെ കു­റ­ച്ച് ക്രെ­ഡി­റ്റ് സവർ­ക്കർ­ക്ക് നൽ­കേ­ണ്ട­താ­ണ് എന്ന­ത് സത്യം തന്നെ­യാ­ണ്. എന്നാൽ ഒരർ­ത്ഥ­ത്തി­ലും ‘സ്വാ­ത­ന്ത്ര്യ­വീ­ര’ എന്ന വി­ശേ­ഷ­ണ­ത്തി­ന് സവർ­ക്കർ അർ­ഹ­ന­ല്ല. സവർ­ക്ക­റെ ജന­കീ­യ­നാ­ക്കാ­നും ദേ­ശീയ നാ­യ­ക­നാ­ക്കാ­നു­മു­ള്ള ഏതു ശ്ര­മ­വും സം­ഘ­പ­രി­വാ­റി­ന്റെ ഹി­ന്ദു­ത്വ അജ­ണ്ട­ക്ക് മാ­ന്യത നൽ­കാ­നു­മു­ള്ള ബോ­ധ­പൂ­ർ­വ്വ­മായ ശ്ര­മം മാ­ത്ര­മാ­ണ്. ഇത്ത­രം ശ്ര­മ­ങ്ങൾ ഇന്ത്യൻ മതേ­ത­ര­ത്തി­ന്റെ താ­യ്‌­വേ­രു­ക­ളെ തന്നെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ക­യും നാ­നാ­ത്വ­ത്തിൽ ഏക­ത്വം എന്ന സി­ദ്ധാ­ന്ത­ത്തിൽ അധി­ഷ്ടി­ത­മായ ഇന്ത്യൻ സം­സ്കാ­ര­ത്തെ തകർ­ക്കു­ക­യും ചെ­യ്യും­.</p> <p>അ­തു­കൊ­ണ്ട് സവർ­ക്ക­റു­ടെ യോ­ഗ്യത അറി­യാ­നു­ള്ള പഠ­നം, ഇന്ന­ത്തെ ഹി­ന്ദു­ത്വ­വാ­ദി­കൾ ചെ­യ്യു­ന്ന­ത് പോ­ലെ അദ്ദേ­ഹ­ത്തി­ന്റെ ആദ്യ­കാല സ്വാ­ത­ന്ത്ര്യ ശ്ര­മ­ങ്ങൾ അറി­യാ­നു­ള്ള ജി­ജ്ഞാ­സ­യിൽ മാ­ത്രം ഒതു­ക്കു­വാൻ പാ­ടു­ള്ള­ത­ല്ല. അങ്ങ­നെ കി­ട്ടു­ന്ന അറി­വ് അർ­ദ്ധ­സ­ത്യം മാ­ത്ര­മാ­യി­രി­ക്കും. മറു­പാ­തി പഠി­ക്കു­മ്പോൾ വെ­ളി­വാ­കു­ന്ന­ത് ഭീ­രു­ത്വ­ത്തി­ന്റെ­യും മത­ഭ്രാ­ന്തി­ന്റെ­യും ഫാ­സി­സ­ത്തി­ന്റെ­യും വം­ശീ­യ­ത­യു­ടെ­യും രണോ­ത്സു­ക­ത­യു­ടെ­യും ഭീ­ക­ര­ത­യു­ടെ­യും ബ്രി­ട്ടീ­ഷ് ദാ­സ്യ­ത്തി­ന്റെ­യും ഹി­ന്ദു­വർ­ഗ്ഗീ­യ­വാ­ദ­ത്തി­ന്റെ­യും ഹി­ന്ദു­ദേ­ശീ­യ­ത­യു­ടെ­യും കഥ­ക­ളാ­ണ്.</p> <p>ഇ­ത്ത­രം പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഏർ­പ്പെ­ട്ട­വർ സ്വാ­ത­ന്ത്ര്യ­സ­മ­ര­സേ­നാ­നി­ക­ള­ല്ല. സവർ­ക്ക­റെ സം­ബ­ന്ധി­ച്ച യാ­ഥാ­ർ­ത്ഥ്യം ബ്രി­ട്ടീ­ഷു­കാ­രിൽ നി­ന്ന് ലജ്ജാ­ക­ര­മായ ദയാ­‌­വാ­യ്‌­പ്പ് സ്വീ­ക­രി­ച്ച­വൻ എന്ന­താ­ണ്. ഗാ­ന്ധി­യു­ടെ നയ­ങ്ങ­ളെ തു­റ­ന്നെ­തി­ർ­ത്ത­വൻ എന്ന­താ­ണ്. ഇന്ത്യൻ ജന­ത­യു­ടെ സ്വാ­ത­ന്ത്ര്യ പ്ര­സ്ഥാ­ന­ത്തെ ഒറ്റു­കൊ­ടു­ത്ത­വൻ അപ­ഹ­സി­ച്ച­വൻ എന്ന­താ­ണ്. ബ്രി­ട്ടീ­ഷ് പട്ടാ­ള­ത്തി­ലേ­ക്ക് ഇന്ത്യാ­ക്കാ­രെ റി­ക്രൂ­ട്ട് ചെ­യ്ത­വൻ എന്ന­താ­ണ്. അതാ­ണ് യാ­ഥാ­ർ­ത്ഥ്യം. ഒരു ബ്രി­ട്ടീ­ഷ് വി­രു­ദ്ധ സമ­ര­ത്തി­ലും പി­ന്നീ­ട് സവർ­ക്കർ ഉൾ­പ്പെ­ട്ടി­ല്ല. അയാൾ ഹി­ന്ദു­ത്വം മാ­ത്രം പ്ര­ഘോ­ഷി­ച്ചു. വർ­ഗ്ഗീ­യത പ്ര­ച­രി­പ്പി­ച്ചു. കപട മതേ­ത­ര­ത്വ­ത്തി­ന്റെ വക്താ­വാ­യി. ന്യൂ­ന­പ­ക്ഷ­ങ്ങ­ളെ വെ­റു­ത്തു. ദ്വി­രാ­ഷ്ട്ര വാ­ദ­ത്തി­ന്റെ വക്താ­വാ­യി­രു­ന്നു സവർ­ക്കർ. മഹാ­ത്മാ ഗാ­ന്ധി­യെ കൊ­ല­പ്പെ­ടു­ത്താ­നു­ള്ള ഗൂ­ഢാ­ലോ­ച­ന­യിൽ പങ്കെ­ടു­ക്കു­ക­യും ഗാ­ന്ധി­വ­ധ­ത്തിൽ പ്ര­തി­ചേ­ർ­ക്ക­പ്പെ­ട്ട ആളു­മാ­യി­രു­ന്നു സവർ­ക്കർ.</p> <p>­സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ളി എന്ന നി­ല­യിൽ സവർ­ക്കർ വലിയ വീ­ര­സ്യ­മൊ­ന്നും കാ­ണി­ച്ചി­ട്ടി­ല്ല. ഭീ­രു­ത്വ­ത്തി­ന്റെ­യും സ്വാ­ർ­ത്ഥ­ത­യു­ടെ­യും ദേ­ശ­വി­രു­ദ്ധ­ത­യു­ടെ­യും വർ­ഗ്ഗീ­യ­ത­യു­ടെ­യും ആൾ­രൂ­പ­മാ­യി­രു­ന്നു സവർ­ക്കർ. ദേ­ശ­ത്തി­ന്റെ പൊ­തു­താ­ല്പ­ര്യ­ങ്ങൾ­ക്ക് എതി­രാ­യി പ്ര­വർ­ത്തി­ച്ച ആളാ­ണ് സവർ­ക്കർ. ബ്രി­ട്ടീ­ഷു­കാ­രു­മാ­യി ചേ­ർ­ന്ന് കോ­ടി­ക്ക­ണ­ക്കി­ന് ഇന്ത്യാ­ക്കാ­രു­ടെ വി­ശ്വാ­സ­ത്തെ­യും പ്ര­തീ­ക്ഷ­ക­ളെ­യും ഒറ്റു­കൊ­ടു­ത്ത ആളാ­ണ് സവർ­ക്കർ. പൊ­തു ദേ­ശീയ പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­താ­ക്ക­ളെ തള്ളി­പ്പ­റ­ഞ്ഞ ആളാ­ണ് സവർ­ക്കർ. അങ്ങ­നെ­യു­ള്ള ഒരാൾ എങ്ങ­നെ ‘സ്വാ­ത­ന്ത്ര്യ­വീ­ര’ എന്ന വി­ശേ­ഷ­ണം അർ­ഹി­ക്കും? തി­ക­ഞ്ഞ വി­ഡ്ഡി­ത്ത­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല അത്. അങ്ങ­നെ­യു­ള്ള ഒരാ­ളെ ദേ­ശീയ നേ­താ­ക്കൾ­ക്കും വീ­ര­സ്വാ­ത­ന്ത്ര്യ­സേ­നാ­നി­കൾ­ക്കും ഒപ്പം പ്ര­തി­ഷ്ഠി­ക്കു­ന്ന­ത് ശു­ദ്ധ അസം­ബ­ന്ധ­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ല.</p> <p>­സ­വർ­ക്കർ വീ­ര­നും ശൂ­ര­നു­മായ സ്വാ­ത­ന്ത്ര്യ­സ­മര നാ­യ­കൻ ആണെ­ന്ന അവ­കാ­ശ­വാ­ദം യാ­തൊ­രു അടി­സ്ഥാ­ന­വു­മി­ല്ലാ­ത്ത കെ­ട്ടു­കഥ മാ­ത്ര­മാ­ണ്.</p> <p>ഒ­രി­ക്കൽ­ക്കൂ­ടി… തി­ക­ഞ്ഞ ഹി­ന്ദു­ത്വ­വാ­ദി­യായ സവർ­ക്കർ വീ­ര­നാ­യ­ക­നാ­കു­ന്ന­ത് ഫാ­സി­സ്റ്റു­കൾ­ക്ക് മാ­ത്ര­മാ­ണ്. ഇന്ത്യ­യി­ലെ രാ­ജ്യ­സ്നേ­ഹി­ക­ളായ ജന­കോ­ടി­കൾ­ക്ക­ല്ല. അവർ­ക്ക് സവർ­ക്കർ വെ­റു­മൊ­രു ഭീ­രു മാ­ത്രം­.</p> <p>(<strong>­ഡോ­.­ജോ­സ് കു­റു­വാ­ച്ചി­റ</strong>­യു­ടെ THE TRUTH ABOUT V.D. SAVARKAR എന്ന പഠ­ന­ത്തി­ന്റെ സ്വ­ത­ന്ത്ര പരി­ഭാ­ഷ­യാ­ണ് ഈ ലേ­ഖ­നം­).</p> <p>Dr J Kuruvachira, a senior lecturer in Philosophy of religion, Phenomenology of religion and Indian culture. Dr Kuruvachira is based in Chennai.</p> <p><strong>­പ­രി­ഭാ­ഷ: സി­യ</strong></p> <p>Further Reading:</p> <ol><li>THE TRUTH ABOUT V.D. SAVARKAR Dr. J. Kuruvachira</li> <li>J. Kuruvachira . Hindu nationalists of modern India: a critical study of the intellectual genealogy of Hindutva Rawat Publications. ISBN 81-7033-995-2, ISBN 978-81-7033-995-3</li> <li>Keer, Dhananjay. Veer Savarkar. Bombay: Popular Prakashan, 1966.</li> <li>Savarkar, Vinayak Damodar. The Indian War of Independence, 1857. New Delhi: Rajdhani Granthnagar, 1970; 1st ed., 1908.</li> <li>Savarkar, Vinayak Damodar. Hindutva: Who is a Hindu? Nagpur, 1928.</li> <li>Savarkar, Vinayak Damodar. Hindu Rashtra Darshan: A Collection of Presidential Speeches Delivered from the Hindu Mahasabha Platform. Bombay: Khare, 1949.</li> <li>Savarkar, Vinayak Damodar. Six Glorious Epochs of Indian History. Trans. and ed. S. T. Godbole. Bombay: Veer Savarkar Prakashan, 1985.</li> <li>Savarkar, Vinayak Damodar. My Transportation for Life. Trans. V. N. Naik. Bombay: Veer Savarkar Prakashan, 1984; 1st ed., 1949.</li> <li><a href="http://www.frontlineonnet.com/fl2207/stories/20050408001903700.htm" title="http://www.frontlineonnet.com/fl2207/stories/20050408001903700.htm">http://www.frontlineonnet.com/fl2207/stories/20050408001903700.htm</a></li> </ol></p> <fieldset class="fieldgroup group-newsquotes"><legend>News Quotes</legend><div class="field field-type-text field-field-quote"> <div class="field-items"> <div class="field-item odd"> സവർക്കറെ സംബന്ധിച്ച യാഥാർത്ഥ്യം ബ്രിട്ടീഷുകാരിൽ നിന്ന് ലജ്ജാകരമായ ദയാ‌വായ്‌പ്പ് സ്വീകരിച്ചവൻ എന്നതാണ്. ഗാന്ധിയുടെ നയങ്ങളെ തുറന്നെതിർത്തവൻ എന്നതാണ്. ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവൻ അപഹസിച്ചവൻ എന്നതാണ്. ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്തവൻ എന്നതാണ്. ഒരു ബ്രിട്ടീഷ് വിരുദ്ധ സമരത്തിലും പിന്നീട് സവർക്കർ ഉൾപ്പെട്ടില്ല. അയാൾ ഹിന്ദുത്വം മാത്രം പ്രഘോഷിച്ചു. വർഗ്ഗീയത പ്രചരിപ്പിച്ചു. കപട മതേതരത്വത്തിന്റെ വക്താവായി. ന്യൂനപക്ഷങ്ങളെ വെറുത്തു. </div> <div class="field-item even"> സ്വാതന്ത്ര്യപ്പോരാളി എന്ന നിലയിൽ സവർക്കർ വലിയ വീരസ്യമൊന്നും കാണിച്ചിട്ടില്ല. ഭീരുത്വത്തിന്റെയും സ്വാർത്ഥതയുടെയും ദേശവിരുദ്ധതയുടെയും വർഗ്ഗീയതയുടെയും ആൾരൂപമായിരുന്നു സവർക്കർ. ദേശത്തിന്റെ പൊതുതാല്പര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ച ആളാണ് സവർക്കർ. ബ്രിട്ടീഷുകാരുമായി ചേർന്ന് കോടിക്കണക്കിന് ഇന്ത്യാക്കാരുടെ വിശ്വാസത്തെയും പ്രതീക്ഷകളെയും ഒറ്റുകൊടുത്ത ആളാണ് സവർക്കർ. പൊതു ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ തള്ളിപ്പറഞ്ഞ ആളാണ് സവർക്കർ. അങ്ങനെയുള്ള ഒരാൾ എങ്ങനെ ‘സ്വാതന്ത്ര്യവീര’ എന്ന വിശേഷണം അർഹിക്കും? </div> </div> </div> </fieldset> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/Savarkar.jpg" alt="story image" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> നിരീക്ഷണം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/tm-ziyad" title="View user profile.">TM Ziyad</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22610/%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2%E0%B4%B5%E0%B5%81%E0%B4%82#comments അഭിനവ് ഭാരത് ആര്‍എസ്എസ് എല്‍ കെ അദ്വാനി ഗാന്ധി തീവ്രഹിന്ദുത്വം ദേശീയത ബിജെപി ബ്രിട്ടീഷ് വര്‍ഗ്ഗീയത സംഘപരിവാര്‍ സവര്‍ക്കര്‍ സ്വാതന്ത്ര്യസമരം ഹിന്ദുത്വ ഹിന്ദുമഹാസഭ ഹെഡ്ഗേവാര്‍ ഹൈന്ദവ ദേശീയത നിരീക്ഷണം വാര്‍ത്ത Wed, 03 Apr 2013 10:45:47 +0000 TM Ziyad 22610 at http://malayal.am സവര്‍ക്കര്‍ വീരനായകനോ? http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22609/%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B5%E0%B5%80%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%95%E0%B4%A8%E0%B5%8B <p><p>­വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ - സ്വാ­ത­ന്ത്ര്യ വീർ എന്ന് പു­കൾ പെ­റ്റ സവർ­ക്കർ നി­ർ­ഭ­യ­നായ ഒരു സ്വാ­ത­ന്ത്ര്യ പോ­രാ­ളി­യും സാ­മൂ­ഹ്യ പരി­ഷ്‌­കർ­ത്താ­വും എഴു­ത്തു­കാ­ര­നും കവി­യും ചരി­ത്ര­കാ­ര­നും രാ­ഷ്ട്രീയ നേ­താ­വും തത്വ­ചി­ന്ത­ക­നും ആയി­രു­ന്നു. പക്ഷേ ദശ­ക­ങ്ങ­ളാ­യി വീ­ര­സ­വർ­ക്ക­റി­നെ­തി­രേ നട­ന്ന് വരു­ന്ന കു­പ്ര­ച­ര­ണ­ങ്ങ­ളും തെ­റ്റി­ദ്ധാ­ര­ണാ­ജ­ന­ക­മായ നീ­ക്ക­ങ്ങ­ളും കാ­ര­ണം വീ­ര­സ­വർ­ക്കർ വലി­യൊ­രു വി­ഭാ­ഗം ജന­ത­ക്ക് അജ്ഞാ­ത­നാ­യി തു­ടർ­ന്നു എന്ന­ത് സത്യ­മാ­ണ്.</p> <p><strong>ആ­രാ­ണ് വീര സവർ­ക്കർ?</strong></p> <ul><li>ഇ­ന്ത്യ­യു­ടെ ലക്ഷ്യം പൂ­ർ­ണ്ണ­മായ രാ­ഷ്ട്രീയ സ്വാ­ത­ന്ത്ര്യ­മാ­ണെ­ന്ന് 1900ൽ ആദ്യ­മാ­യി സധൈ­ര്യം പ്ര­ഖ്യാ­പി­ച്ച രാ­ഷ്ട്രീയ നേ­താ­വാ­ണ് സവർ­ക്കർ.</li> <li>1905 ൽ വി­ദേ­ശ­വ­സ്ത്ര­ങ്ങൾ സധൈ­ര്യം തീ­യി­ട്ട് പ്ര­തി­ഷേ­ധി­ച്ച ആദ്യ രാ­ഷ്ട്രീയ നേ­താ­വാ­ണ് സവർ­ക്കർ.</li> <li>1906 ൽ അന്താ­രാ­ഷ്ട്രാ തല­ത്തിൽ വി­പ്ലവ പ്ര­സ്ഥാ­നം കെ­ട്ടി­പ്പ­ടു­ത്ത ആദ്യ രാ­ഷ്ട്രീയ നേ­താ­വാ­ണ് സവർ­ക്കർ.</li> <li>­സ്വാ­ത­ന്ത്ര്യ പോ­രാ­ട്ട­ങ്ങൾ കാ­ര­ണ­മാ­യി ബാ­രി­സ്റ്റർ പട്ടം തട­യ­പ്പെ­ട്ട അദ്യ ഇന്ത്യൻ നി­യമ വി­ദ്യാ­ർ­ത്ഥി­യാ­ണ് സവർ­ക്കർ.</li> <li>­ബ്രി­ട്ടീ­ഷ് കോ­ട­തി­കൾ­ക്ക് നി­യ­മ­പ­ര­മായ ഒട്ടേ­റെ തല­വേ­ദ­ന­കൾ സൃ­ഷ്ടി­ച്ച അറ­സ്റ്റി­ന് വി­ധേ­യ­മായ ഏക ഇന്ത്യൻ നേ­താ­വാ­ണ് വീര സവർ­ക്കർ.</li> <li>­പ്ര­കാ­ശ­നം ചെ­യ്യ­പ്പെ­ടും മു­മ്പ് നി­രോ­ധി­ക്ക­പ്പെ­ട്ട, 1857 ലെ ഇന്ത്യൻ സാ­ത­ന്ത്ര്യ സമ­ര­ത്തെ­ക്കു­റി­ച്ചു­ള്ള പു­സ്ത­ക­മെ­ഴു­തിയ ആദ്യ ഇന്ത്യൻ ചരി­ത്ര­കാ­ര­നാ­ണ് സവർ­ക്കർ. (1909)</li> <li>­ത­ട­വ് ചാ­ടാൻ ധൈ­ര്യം കാ­ണി­ക്കു­ക­യും ഫ്രെ­ഞ്ച് മണ്ണിൽ വെ­ച്ച് അറ­സ്റ്റി­ലാ­വു­ക­യും ചെ­യ്ത ആദ്യ ഇന്ത്യൻ രാ­ഷ്ട്രീയ തട­വു­കാ­ര­നാ­ണ് സവർ­ക്കർ. (1910)</li> <li>­സ്വാ­ത­ന്ത്ര്യ സമ­ര­ത്തി­ലേ­ക്കി­റ­ങ്ങി­യ­ത് കാ­ര­ണം ഒരു ഇന്ത്യൻ യൂ­ണി­വേ­ഴ്‌­സി­റ്റി ബി­രു­ദം പി­ൻ­വ­ലി­ച്ച ആദ്യ ബി­രു­ദ­ധാ­രി­യാ­ണ് സവർ­ക്കർ. (1911)</li> <li>­തൊ­ട്ടു­കൂ­ടാ­യ്‌­മ­ക്ക് അന്ത്യം കു­റി­ച്ച ആദ്യ ഇന്ത്യൻ സാ­മൂ­ഹിക പരി­ഷ്‌­കർ­ത്താ­വാൺ സവർ­ക്കർ.</li> <li>­ജീ­വി­ത­ത്തിൽ രണ്ട് തവണ നാ­ടു കട­ത്ത­പ്പെ­ട്ട ലോ­ക­ത്തി­ലെ ആദ്യ­ത്തെ രാ­ഷ്ട്രീയ തട­വു­കാ­ര­നാ­ണ് സവർ­ക്കർ.</li> </ul> <p>­വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ എന്ന വീ­ര­സ­വർ­ക്കർ എന്ന “സ്വാ­ത­ന്ത്ര്യ വീർ സവർ­ക്ക­റി­നെ” വീ­രാ­ഭി­മാ­ന­ത്തോ­ടെ അനു­യാ­യി­കൾ വി­ശേ­ഷി­പ്പി­ക്കു­ന്ന­തി­ന്റെ ചില ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണ് മു­ക­ളിൽ കൊ­ടു­ത്തി­രി­ക്കു­ന്ന­ത്. അവർ തന്നെ വി­ശേ­ഷി­പ്പി­ക്കു­ന്ന­ത് പോ­ലെ “വ­ലി­യൊ­രു വി­ഭാ­ഗം ജന­ത­ക്ക് അജ്ഞാ­ത­നാ­യി തു­ടർ­ന്ന” വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ എന്നു­മു­ത­ലാ­ണ് തു­ല്യ­ത­ക­ളി­ല്ലാ­ത്ത സ്വാ­ത­ന്ത്ര്യ സമര പോ­രാ­ളി­യും ദേ­ശീയ നാ­യ­ക­നും ആയ­ത് എന്ന­തും സവർ­ക്ക­റി­ന്റെ പോ­രാ­ട്ട­ങ്ങ­ളും പ്ര­വൃ­ത്തി­ക­ളും മേ­ലെ അവ­കാ­ശ­വാ­ദ­ങ്ങ­ളു­ടെ സാം­ഗ­ത്യ­വും നമു­ക്കൊ­ന്ന് പരി­ശോ­ധി­ക്കാം­.</p> <p>­വി­നാ­യ­ക് ദാ­മോ­ദർ സവർ­ക്കർ എന്ന ‘വീ­ര­സ­വർ­ക്കർ­ക്ക് ’ സ്വാ­ത­ന്ത്ര്യ സമര സേ­നാ­നി, ദേ­ശീയ ഹീ­റൊ എന്നീ നി­ല­ക­ളിൽ ഹി­ന്ദു­ത്വ­വാ­ദി­കൾ വീ­രാ­രാ­ധന അർ­പ്പി­ക്കാൻ തു­ട­ങ്ങി­യി­ട്ട് അധി­കം കാ­ല­മൊ­ന്നും ആയി­ട്ടി­ല്ല. കൃ­ത്യ­മാ­യി പറ­ഞ്ഞാൽ ഇന്ത്യ­യിൽ സം­ഘ­പ­രി­വാ­റി­ന് അധി­കാ­രം കി­ട്ടിയ കാ­ലം മു­ത­ലാ­ണ് വീ­ര­സ­വർ­ക്ക­റു­ടെ കീ­ർ­ത്തി കു­തി­ച്ചു­യർ­ന്ന­ത് അല്ലെ­ങ്കിൽ അവർ ഉയർ­ത്തി­യ­ത്. അതി­ന് മു­മ്പ് ആർ എസ് എസ് സ്പോ­ൺ­സർ ചെ­യ്യു­ന്ന സ്കൂൾ ടെ­ക്സ്ബു­ക്കു­ക­ളി­ലെ നാ­ടോ­ടി­ക്ക­ഥ­ക­ളിൽ മാ­ത്രം ഒതു­ങ്ങി­യി­രു­ന്ന വ്യ­ക്തി­യാ­യി­രു­ന്നു ‘വീര സവർ­ക്കർ’.</p> <p>ആ­ദ്യം 2001 ൽ മഹാ­രാ­ഷ്ട്ര­ക്കാ­ര­നായ സം­വി­ധാ­യ­കൻ സു­ധീർ ഫാ­ഡ്‌­കെ “വീർ സവർ­ക്കർ” എന്നൊ­രു സി­നി­മ­യെ­ടു­ത്ത് സവർ­ക്കർ­ക്ക് സ്വാ­ത­ന്ത്ര്യ­സ­മര സേ­നാ­നി എന്ന വീ­ര­പ­രി­വേ­ഷം നൽ­കി­.</p> <p>­ഭാ­രത രത്ന­ക്കാ­യി സവർ­ക്ക­റെ നി­ർ­ദ്ദേ­ശി­ക്കു­വാൻ <a href="http://malayal.am/taxonomy/term/661" class="taxonomyterm_tag">­ബി­ജെ­പി­</a> ഗവ­ണ്മെ­ന്റ് ധൈ­ര്യം കാ­ണി­ച്ചു­.</p> <p>2002 മെ­യ് മാ­സ­ത്തിൽ എൽ.­കെ. അദ്വാ­നി വി­.­ഡി­.­സ­വർ­ക്ക­റെ­യും ആർ.എ­സ്.എ­സ് സ്ഥാ­പ­ക­നായ ഹെ­ഡ്‌‌­ഗേ­വാ­റി­നെ­യും കു­റി­ച്ച് ആവേ­ശോ­ജ്വ­ല­മാ­യി സം­സാ­രി­ച്ചു. ദേ­ശീ­യ­വി­കാ­രം ഉഗ്ര­മാ­യി ജ്വ­ലി­പ്പി­ച്ച് സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്ക് ഇന്ത്യ­യെ നയി­ച്ച വീ­ര­പോ­രാ­ളി­കൾ എന്നാ­ണ് അവ­രെ­ക്കു­റി­ച്ച് അദ്വാ­നി പറ­ഞ്ഞ­ത്.</p> <p>ആ­ൻ­ഡ­മാ­നി­ലെ പോ­ർ­ട്ട് ബ്ലെ­യർ വി­മാ­ന­ത്താ­വ­ള­ത്തെ ‘വീർ സവർ­ക്കർ എയർ­പോ­ർ­ട്ട്’ എന്ന് പു­നർ­നാ­മ­ക­ര­ണം ചെ­യ്ത് ബി ജെ­പി സർ­ക്കാർ സവർ­ക്ക­റു­ടെ സ്മ­ര­ണ­കൾ ജ്വ­ലി­പ്പി­ച്ചു. 2003 ഫെ­ബ്രു­വ­രി 26­ന് , വ്യാ­പ­ക­മായ പ്ര­തി­ഷേ­ധ­ങ്ങൾ­ക്ക് നടു­വിൽ പ്ര­സി­ഡ­ന്റ് എ.­പി­.­ജെ അബ്ദുൽ കലാം പാ­ർ­ല­മെ­ന്റി­ന്റെ സെ­ൻ­ട്രൽ ഹാ­ളിൽ സവർ­ക്ക­റു­ടെ ചി­ത്രം അനാ­ഛാ­ദ­നം ചെ­യ്തു­.</p> <p>­സ­വർ­ക്ക­റു­ടെ വക്താ­ക്കൾ അദ്ദേ­ഹ­ത്തെ ദീ­ർ­ഘ­വീ­ക്ഷ­ണ­മു­ള്ള നേ­താ­വാ­യും ഭാ­ര­ത­മാ­താ­വി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നാ­യി വള­രെ­യേ­റെ ത്യാ­ഗ­ങ്ങൾ സഹി­ച്ച, ദേ­ശ­ഭ­ക്തി­യു­ടെ മൂ­ർ­ത്തി­മ­ദ്‌­ഭാ­വ­മാ­യും കാ­ണു­ന്നു. വി­മോ­ച­ന­പ്പോ­രാ­ളി­യാ­യും സാ­മൂ­ഹ്യ­പ­രി­ഷ്‌­കർ­ത്താ­വാ­യും അവർ സവർ­ക്ക­റെ കൊ­ണ്ടാ­ടു­ന്നു. അതേ സമ­യം സവർ­ക്ക­റു­ടെ എതി­രാ­ളി­കൾ അദ്ദേ­ഹ­ത്തി­ന്റെ യാ­ഥാ­സ്ഥി­തിക രാ­ഷ്ട്രീയ നി­ല­പാ­ടു­ക­ളി­ലേ­ക്കും പ്ര­തി­ലോ­മ­ക­ര­മായ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലേ­ക്കും ഫാ­സി­സ­ത്തി­ന്റെ ഓരം ചാ­രു­ന്ന വർ­ഗ്ഗീ­യ­രാ­ഷ്ട്രീ­യ­ത്തി­ന് സവർ­ക്കർ നൽ­കു­ന്ന പി­ന്തു­ണ­യി­ലേ­ക്കും വി­രൽ ചൂ­ണ്ടു­ന്നു­.</p> <p>­ശ­രി­ക്കും വി­നാ­യക ദാ­മോ­ദർ സവർ­ക്കർ സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ളി എന്ന വി­ശേ­ഷ­ണം അർ­ഹി­ക്കു­ന്നു­ണ്ടോ? സവർ­ക്കർ അത്ര­യും വി­ശേ­ഷ­പ്പെ­ട്ട മഹോ­ന്ന­ത­നും ജീ­വി­ത­ത്തി­ലു­ട­നീ­ളം ധീ­ര­നായ ഒരു സ്വാ­ത­ന്ത്ര്യ­സ­മ­ര­പ്പോ­രാ­ളി­യും വി­പ്ല­വ­നാ­യ­ക­നും ആയി­രു­ന്നു­വോ? കൃ­ത്യ­മാ­യി പരി­ശോ­ധി­ക്കേ­ണ്ട ചോ­ദ്യ­ങ്ങ­ളാ­ണ്. സവർ­ക്ക­റെ ദേ­ശീയ ഹീ­റോ­യും സ്വാ­ത­ന്ത്ര്യ സേ­നാ­നി­യും ആയി ഉയർ­ത്തി­ക്കാ­ട്ടു­ന്ന­തി­നെ­തി­രേ വള­രെ­യ­ധി­കം ആളു­കൾ വള­രെ­യ­ധി­കം എഴു­തി­ക്ക­ഴി­ഞ്ഞി­ട്ടു­ള്ള­താ­ണ്. എന്ത് കൊ­ണ്ട് സവർ­ക്കർ അത്ത­രം വി­ശേ­ഷ­ണ­ങ്ങൾ അർ­ഹി­ക്കു­ന്നി­ല്ല?</p> <p><strong>­ദേ­ശീയ ഹീ­റോ­ക­ളെ സൃ­ഷ്ടി­ക്കാ­നു­ള്ള ശ്ര­മം­.</strong></p> <p>ഇ­ന്ത്യ­യി­ലെ ഫാ­സി­സ്റ്റു­കൾ ഇന്ന് നേ­രി­ടു­ന്ന വൈ­ഷ­മ്യ­ങ്ങ­ളിൽ പ്ര­ധാ­നം ദേ­ശീയ നാ­യ­ക­രായ നേ­താ­ക്ക­ളു­ടെ അഭാ­വ­മാ­ണ്. ഹി­ന്ദു­ത്വ­യു­ടെ വക്താ­ക്കൾ­ക്ക് അവ­രു­ടെ ചരി­ത്ര­ത്തി­ലൊ­രി­ക്ക­ലും ദേ­ശീ­യം­ഗീ­കാ­രം നേ­ടാൻ കഴി­ഞ്ഞി­ട്ടി­ല്ല എന്ന­ത് ഒരു വസ്തു­ത­യാ­ണ്. അതി­ന്റേ­തായ ഒരു നൈ­രാ­ശ്യം കൊ­ണ്ട് വി­റ­ളി പി­ടി­ച്ച അക്കൂ­ട്ടർ ഏതെ­ങ്കി­ലും നേ­താ­വി­ന് ഇന്ത്യൻ ദേ­ശീ­യ­ത­യു­മാ­യി പേ­രി­നെ­ങ്കി­ലും ബാ­ന്ധ­വ­മു­ണ്ടോ എന്ന കൊ­ണ്ട് പി­ടി­ച്ച അന്വേ­ഷ­ണ­ത്തി­ലാ­യി­രു­ന്നു. രാ­ജ്യ­ത്തു­ട­നീ­ളം അവർ അടി­സ്ഥാ­ന­ത­ല­ത്തിൽ തന്നെ കാ­മ്പ­യിൻ തന്നെ നട­ത്തി. “ച­രി­ത്ര സാ­ക്ഷ്യ­ങ്ങ­ളു­ടെ കണ്ടെ­ടു­ക്ക­ലും ചരി­ത്ര­ത്തി­ന്റെ പു­നർ­വ്യാ­ഖ്യാ­ന­വും­!” ഇല­ക്ട്രോ­ണി­ക്, പ്രി­ന്റ് മാ­ദ്ധ്യ­മ­ങ്ങ­ളി­ലൂ­ടെ അവർ സ്വാ­ത­ന്ത്ര്യ സമ­ര­ങ്ങ­ളിൽ പങ്കെ­ടു­ത്ത നേ­താ­ക്ക­ളെ ഉയർ­ത്തി­ക്കാ­ട്ടാൻ തു­ട­ങ്ങി. അത്ത­ര­മൊ­രു കണ്ടു­പി­ടു­ത്ത­മാ­ണ് വീ­ര­സ­വർ­ക്കർ, ഹി­ന്ദു­ത്വ­യു­ടെ പി­താ­വ്. വർ­ഗ്ഗീയ നി­ല­പാ­ടു­കൾ­ക്ക് ആശ­യാ­ടി­ത്തറ നൽ­കാ­നു­ള്ള സം­ഘ­പ­രി­വാർ സൃ­ഷ്ടി­.</p> <p>­മ­ഹാ­ത്മാ ഗാ­ന്ധി­യോ­ളം പോ­ന്ന സ്വാ­ത­ന്ത്ര്യ സമര നാ­യ­ക­നാ­ണ് സവർ­ക്കർ എന്ന് സ്ഥാ­പി­ക്കാൻ ഹി­ന്ദു­ത്വ­വാ­ദി­കൾ സാ­ധ്യ­മായ എല്ലാ മാ­ർ­ഗ്ഗ­ങ്ങ­ളും അവ­ലം­ബി­ച്ചു. സവർ­ക്ക­റെ­ന്ന ധീ­ര­പോ­രാ­ളി­ക്ക് അർ­ഹി­ച്ച അം­ഗീ­കാ­രം കൊ­ടു­ത്തി­ല്ല എന്ന­വർ നി­ല­വി­ളി­ച്ചു. ഇതി­നൊ­രു പരി­ഹാ­ര­മെ­ന്നോ­ണം സം­ഘ­പ­രി­വാ­ര­മെ­ല്ലാം ചേ­ർ­ന്ന് - ബോ­ധ­മു­ള്ള ഇന്ത്യാ­ക്കാ­രെ­യെ­ല്ലാം ഞെ­ട്ടി­ച്ച് കൊ­ണ്ട് – സവർ­ക്കർ­ക്ക് ‘സ്വാ­ത­ന്ത്ര്യ വീ­ർ’ എന്നൊ­രു വി­ശേ­ഷ­ണ­മ­ങ്ങ് ചാ­ർ­ത്തി­ക്കൊ­ടു­ത്തു. (H.V. Seshadri, “The Swatantrya-Veer: Epitome of ‘Swatantrata’ and ‘Veerata’, in V. Grover (ed.), V.D. Savarkar, 1993, 367-375).</p> <p>­ചി­ലർ വി­ശേ­ഷി­പ്പി­ച്ച­താ­വ­ട്ടെ, സ്വാ­ത­ന്ത്ര്യ വീ­റും സവർ­ക്ക­റും എന്നാൽ പൂ­വും മണ­വും പോ­ലെ, വി­ള­ക്കും വെ­ളി­ച്ച­വും പോ­ലെ വേ­ർ­പി­രി­യാ­നാ­വാ­ത്ത സം­ഞ്ജ­ക­ളെ­ന്നാ­ണ് ! (J.Trehan, “Savarkarism’, 500).</p> <p><strong>എ­ന്ത് കൊ­ണ്ട് സവർ­ക്ക­റു­ടെ വീ­ര­ത്വം ചോ­ദ്യ ചെ­യ്യ­പ്പെ­ടു­ന്നു­?</strong></p> <p>­സ­വർ­ക്കർ­ക്ക് വീ­ര­പ­രി­വേ­ഷം കൽ­പ്പി­ച്ച­രു­ളി­യ­വർ പോ­ലും സൗ­ക­ര്യ­പൂ­ർ­വ്വം മറ­ച്ച് വെ­ക്കു­ന്ന ചില പൊ­രു­ത്ത­ക്കേ­ടു­ക­ളു­ണ്ട്. സ്വാ­ത­ന്ത്ര്യ പോ­രാ­ട്ട­ങ്ങ­ളിൽ സവർ­ക്ക­റു­ടെ പങ്കി­നെ­ക്കു­റി­ച്ചു­ള്ള­താ­ണ് അത്. <a href="http://malayal.am/taxonomy/term/7456" class="taxonomyterm_tag">­ബ്രി­ട്ടീ­ഷ്</a> സാ­‌­മ്രാ­ജ്യ­ത്വ­ത്തി­ന് സവർ­ക്കർ പാ­ദ­സേവ ചെ­യ്ത­തും സ്വാ­ത­ന്ത്ര്യ­പോ­രാ­ട്ട­ത്തിൽ ഗാ­ന്ധി­ജി­യോ­ടും ഇന്ത്യൻ നാ­ഷ­ണൽ കോ­ൺ­ഗ്ര­സി­നോ­ടും സവർ­ക്കർ നി­സ്സ­ഹ­ക­രി­ച്ച­തു­മായ ഘട­ക­ങ്ങ­ളാ­ണ് അവർ പൂ­ഴ്‌­ത്തി­വെ­ക്കു­ന്ന­ത്.</p> <p>[blurb:1:right] 1911 മു­തൽ 1921 വരെ­യു­ള്ള ആൻ­ഡ­മാ­നി­ലെ തട­വി­നി­ട­യിൽ സവർ­ക്ക­റിൽ കാ­ര്യ­മായ സ്വ­ഭാവ രൂ­പാ­ന്ത­രീ­ക­ര­ണം സം­ഭ­വി­ച്ചു. ബ്രി­ട്ടീ­ഷു­കാ­ർ­ക്ക് അദ്ദേ­ഹം സ്വ­യം വഴ­ങ്ങു­ക­യും അവ­രു­ടെ ദയാ­വാ­യ്‌­പി­നാ­യി യാ­ചി­ക്കു­ക­യും ചെ­യ്തു. ബ്രി­ട്ടീ­ഷു­കാ­രു­മാ­യി സർ­വാ­ത്മ­നാ സഹ­ക­രി­ക്കാ­മെ­ന്നും അദ്ദേ­ഹം ഉറ­പ്പ് നൽ­കി. ഇത് സം­ബ­ന്ധി­ച്ച ധാ­രാ­ളം രേ­ഖ­കൾ നാ­ഷ­ണൽ ആർ­ക്കൈ‌­വ്‌­സി­ലു­ണ്ട്. ഇന്ത്യൻ ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ ചി­ഹ്ന­ങ്ങ­ളാ­യി­രു­ന്ന ഗാ­ന്ധി­ക്കും ഇന്ത്യൻ നാ­ഷ­ണൽ കോ­ൺ­ഗ്ര­സി­നും എതി­രേ സവർ­ക്കർ പ്ര­വർ­ത്തി­ച്ചു. തു­ടർ­ന്ന് അദ്ദേ­ഹം തീ­വ്ര ഹി­ന്ദു­ത്വ­ത്തി­ന്റെ­യും വർ­ഗ്ഗീ­യ­ത­യു­ടെ­യും പു­നഃ­പ­രി­വർ­ത്ത­ന­ത്തി­ന്റെ­യും ഹി­ന്ദു രാ­ജി­ന്റെ­യും തീ­വ്ര­വ­ക്താ­വാ­യി. മു­സ്‌­ലിം­കൾ, ക്രി­സ്ത്യാ­നി­കൾ, കമ്യൂ­ണി­സ്റ്റു­കൾ, മതേ­ത­ര­വാ­ദി­കൾ മു­ത­ലാ­യ­വർ­ക്കെ­തി­രേ വി­ദ്വേ­ഷം വളർ­ത്തു­ന്ന­തി­ലും അവ­രി­ലൊ­ക്കെ ഭയം വി­ത­ക്കു­ന്ന­തി­ലും അദ്ദേ­ഹം ബദ്ധ­ശ്ര­ദ്ധ­നാ­യി. അതോ­ടെ മു­ഖ്യ­ധാ­രാ സ്വാ­ത­ന്ത്ര്യ­പ്ര­സ്ഥാ­ന­ങ്ങ­ളിൽ നി­ന്ന് സവർ­ക്കർ നി­ഷ്‌­കാ­സി­ത­നാ­യി­.</p> <p>­സ­വർ­ക്കർ 1966 ൽ എൺ­പ­ത്തി­മൂ­ന്നാം വയ­സ്സിൽ നി­ര്യാ­ത­നാ­യി. ഇന്ത്യ­യി­ലെ ജന­ങ്ങൾ അദ്ദേ­ഹ­ത്തെ വി­സ്മ­രി­ച്ചു. കാ­ര­ണം ആരോ­പി­ക്ക­പ്പെ­ടു­ന്ന വീ­ര­സ്യ­മൊ­ന്നും സവർ­ക്ക­റിൽ അവർ കണ്ടി­ല്ല. ചരി­ത്ര­രേ­ഖ­കൾ സവർ­ക്കർ വീ­ര­നാ­ണെ­ന്ന­ല്ല, ഭീ­രു­വാ­യി­രു­ന്നു­വെ­ന്ന സത്യ­മാ­ണ് വി­ളി­ച്ചു പറ­യു­ന്ന­ത്.</p> <p><strong>­സ­വർ­ക്ക­റും ദേ­ശീ­യ­ത­യും­</strong></p> <p>­നാ­സി­ക്കി­ലെ ഭാ­ഗുർ ഗ്രാ­മ­ത്തിൽ 1883 മെ­യ് 28 ന് ഒരു ബ്രാ­ഹ്മണ കു­ടും­ബ­ത്തി­ലാ­ണ് സവർ­ക്കർ ജനി­ക്കു­ന്ന­ത്. അദ്ദേ­ഹ­ത്തി­ന്റെ ആദ്യ­കാല രാ­ഷ്ട്രീയ കാ­ഴ്‌­ച്ച­പ്പാ­ടു­കൾ ബ്രി­ട്ടീ­ഷ് വാ­ഴ്‌­ച­ക്ക് എതി­രാ­യി­രു­ന്നു. മഹാ­രാ­ഷ്ട്ര­യി­ലെ വരേ­ണ്യ വർ­ഗ്ഗം ബ്രി­ട്ടീ­ഷു­കാ­ർ­ക്കെ­തി­രാ­യി നട­ത്തിയ സമ­ര­ങ്ങൾ സവർ­ക്ക­റു­ടെ സഹോ­ദ­രൻ ബാ­ബാ റാ­വു എന്ന ഗണേ­ഷി­ന്റെ നേ­തൃ­ത്വ­ത്തിൽ വന്നു ചേ­ർ­ന്നു. ലോ­ക­മാ­ന്യ­തി­ല­ക­ന്റെ­യും ചപേ­കാർ സഹോ­ദ­ര­ന്മാ­രു­ടെ­യും മറ്റു വി­പ്ല­വ­കാ­രി­ക­ളു­ടെ­യും പ്ര­വർ­ത്ത­ന­ങ്ങ­ളാൽ സ്വാ­ധീ­നി­ക്ക­പ്പെ­ട്ട ആളാ­യി­രു­ന്നു ഗണേ­ഷ്. സവർ­ക്കർ സഹോ­ദ­ര­ന്മാർ മി­ത്ര മേള എന്നൊ­രു രഹ­സ്യ സം­ഘ­ത്തിൽ സജീ­വ­മാ­യി­രു­ന്നു. ബ്രി­ട്ടീ­ഷു­കാ­ർ­ക്കെ­തി­രേ പ്ര­വർ­ത്തി­ക്കു­ന്ന സാ­യുധ സം­ഘ­മാ­യി­രു­ന്നു മി­ത്ര­മേ­ള.</p> <p>­സ­വർ­ക്ക­റു­ടെ ആദ്യ­കാല ബ്രി­ട്ടീ­ഷ് വി­രു­ദ്ധ സമ­ര­ങ്ങൾ ആകർ­ഷ­ണീ­യ­വും ബഹു­മാ­നം അർ­ഹി­ക്കു­ന്ന­തു­മാ­യി­രു­ന്നു. ജി­യൊ­സ­പ്പേ മസ്സി­നി­യു­ടെ ‘ജി­യോ­വാ­നി ഇറ്റാ­ലി­യ’ (യം­ഗ് ഇറ്റ­ലി) യിൽ നി­ന്ന് പ്ര­ചോ­ദ­നം കൊ­ണ്ട് സവർ­ക്കർ “അ­ഭി­ന­വ് ഭാ­ര­ത്” സ്ഥാ­പി­ച്ചു. ഇം­ഗ്ല­ണ്ടിൽ നി­യ­മം പഠി­ക്കാൻ പോയ സവർ­ക്കർ അവി­ടെ ഇന്ത്യ­യിൽ നി­ന്ന് ബ്രി­ട്ടീ­ഷു­കാ­രെ തൂ­ത്തെ­റി­യുക എന്ന ലക്ഷ്യ­ത്തോ­ടെ ‘ഫ്രീ ഇന്ത്യൻ സൊ­സൈ­റ്റി’ രൂ­പീ­ക­രി­ച്ചു. അവി­ടെ അദ്ദേ­ഹ­ത്തി­ന്റെ സം­ഘം ഒരു റഷ്യൻ വി­പ്ല­വ­കാ­രി­യിൽ നി­ന്ന് ബോം­ബു­ണ്ടാ­ക്കു­ന്ന വി­ദ്യ പഠി­ച്ചു. സവർ­ക്ക­റു­ടെ ബ്രി­ട്ടീ­ഷ് വി­രു­ദ്ധത മൂ­ലം അദ്ദേ­ഹ­ത്തി­ന് ബാ­രി­സ്റ്റർ പട്ടം നി­ഷേ­ധി­ക്ക­പ്പെ­ട്ടു. സവർ­ക്കർ ബോ­ബു­ണ്ടാ­ക്കു­ന്ന വി­ദ്യ­യെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങൾ രഹ­സ്യ­മാ­യി ഇന്ത്യ­യി­ലേ­ക്ക് അയ­ച്ചു. സവർ­ക്കർ സം­ഘ­ത്തി­ലെ മദന ലാൽ ധി­ൻ­ഗ്ര എന്ന­യാൾ ലണ്ട­നി­ലെ ഇന്ത്യാ ഓഫീ­സി­ലെ സർ വി­ല്യം കു­ർ­സോൻ എന്ന ഉന്നത ഉദ്യോ­ഗ­സ്ഥ­നെ വധി­ച്ചു. അയാൾ വധ­ശി­ക്ഷ­ക്ക് വി­ധി­ക്ക­പ്പെ­ട്ടു. ഈ നട­പ­ടി­യി­ലെ പങ്ക് കാ­ര­ണ­ത്താ­ലും മറ്റ് ചാ­ർ­ജ്ജു­കൾ ആരോ­പി­ക്ക­പ്പെ­ട്ടും സവർ­ക്കർ അറ­സ്റ്റി­ലാ­വു­ക­യും ജീ­വ­പ­ര്യ­ന്തം തട­വി­ന് വി­ധി­ക്ക­പ്പെ­ടു­ക­യു­മു­ണ്ടാ­യി. ഇം­ഗ്ല­ണ്ടിൽ നി­ന്ന് സവർ­ക്കർ നാ­ട് കട­ത്ത­പ്പെ­ട്ടു. അദേ­ഹ­ത്തെ വഹി­ച്ചി­രു­ന്ന കപ്പൽ മർ­സെ­ലീ­സിൽ നങ്കൂ­ര­മി­ട്ട­പ്പോൾ സവർ­ക്കർ കട­ലിൽ ചാ­ടി തീ­ര­ത്തേ­ക്ക് നീ­ന്തി രക്ഷ­പ്പെ­ട്ടു. എന്നാൽ അദ്ദേ­ഹം പി­ടി­ക്ക­പ്പെ­ടു­ക­യും ആൻ­ഡ­മാ­നി­ലേ­ക്ക് അയ­ക്ക­പ്പെ­ടു­ക­യും ചെ­യ്തു 1921 ൽ സവർ­ക്ക­റെ ബോം­ബെ പ്ര­വി­ശ്യ­യി­ലെ രത്ന­ഗി­രി­യി­ലേ­ക്ക് മാ­റ്റി­.</p> <p><strong>­സ­വർ­ക്ക­റു­ടെ കീ­ഴ­ട­ങ്ങൽ</strong></p> <p>­സ­വർ­ക്കർ ജയി­ലിൽ നി­ന്ന് മോ­ച­ന­ത്തി­നാ­യി ദയാ­വാ­യ്‌­പി­ന് അപേ­ക്ഷി­ച്ചു. ആദ്യം 1911­ലും പി­ന്നെ 1913­ലും. രണ്ടാ­മ­ത്തേ­ത് സർ റെ­ജി­നാ­ൾ­ഡ് ക്രാ­ഡോ­ക്കി­ന്റെ സന്ദർ­ശ­ന­ത്തി­നി­ടെ ആയി­രു­ന്നു. 1913 നവം­ബർ 14 ന് എഴു­തിയ കത്തിൽ സവർ­ക്കർ പറ­യു­ന്ന­തി­ങ്ങ­നെ :</p> <blockquote><p>“എ­നി­ക്ക് ഉചി­ത­മായ വി­ചാ­ര­ണ­യും നീ­തി­പൂ­ർ­വ്വ­മായ ശി­ക്ഷാ­വി­ധി­യും ലഭി­ച്ച­താ­യി ഞാൻ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. കഴി­ഞ്ഞ കാ­ല­ങ്ങ­ളിൽ ചെ­യ്തു പോയ അക്ര­മ­ങ്ങ­ളെ ഞാൻ ഹൃ­ദ­യം കൊ­ണ്ട് അത്യ­ധി­കം വെ­റു­ക്കു­ക­യും എന്നാൽ കഴി­യും വി­ധം ബ്രി­ട്ടീ­ഷ് നി­യ­മ­ങ്ങ­ളെ­യും ഭര­ണ­ഘ­ട­ന­യെ­യും മു­റു­കെ­പ്പി­ടി­ക്കേ­ണ്ട­തും അതി­ന് വി­ധേ­യ­മാ­കു­ക­യും ചെ­യ്യേ­ണ്ട­ത് എന്റെ കട­മ­യാ­ണെ­ന്ന് മന­സ്സി­ലാ­ക്കു­ക­യും ചെ­യ്യു­ന്നു. എന്നെ അനു­വ­ദി­ച്ചാൽ ഇതു­വ­രെ ഒരു വി­ജ­യ­മാ­യി­ട്ടു­ള്ള പരി­ഷ്ക­ര­ണ­ങ്ങൾ തു­ടർ­ന്ന് നട­പ്പാ­ക്കു­ന്ന­തി­ന് ഞാൻ ഭാ­വി­യിൽ ശ്ര­മി­ക്കു­ന്ന­തു­മാ­യി­രി­ക്കും­.”.</p> </blockquote> <p>(­സ­വർ­ക്ക­റു­ടെ കത്തി­ന്റെ ശരി­പ്പ­കർ­പ്പിൽ നി­ന്ന് <a href="http://www.frontlineonnet.com/fl2207/stories/20050408001903700.htm">Frontline, April 7, 1995</a>).</p> <p>­ന­മു­ക്ക് പി­ന്നെ­യും ഇങ്ങ­നെ വാ­യി­ക്കാം­:</p> <blockquote><p>“­ബ്രി­ട്ടീ­ഷ് ഗവ­ണ്മെ­ന്റ് അവ­രു­ടെ അപ­ര­മായ ഔദാ­ര്യ­ത്താ­ലും ദയാ­വാ­യ്‌­പി­നാ­ലും എന്നെ വി­ട്ട­യ­ക്കു­ക­യാ­ണെ­ങ്കിൽ നവോ­ത്ഥാ­ന­ത്തി­ന്റെ പര­മോ­ന്നത രൂ­പ­മായ ഇം­ഗ്ലീ­ഷ് ഗവ­ണ്മെ­ന്റി­ന്റേ ശക്ത­നായ വക്താ­വാ­യി ഞാൻ മാ­റു­ക­യും ബ്രി­ട്ടീ­ഷ് നി­യ­മ­വ്യ­വ­സ്ഥ­യോ­ട് പരി­പൂ­ർ­ണ്ണ­മായ വി­ധേ­യ­ത്വം ഞാൻ പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്യും. […] കൂ­ടാ­തെ എന്റെ പരി­വർ­ത്ത­നം ഒരി­ക്കൽ എന്നെ മാ­ർ­ഗ­ദർ­ശ­ക­നാ­യി കണ്ട, ഇന്ത്യ­യി­ലും വി­ദേ­ശ­ത്തു­മു­ള്ള, തെ­റ്റാ­യി നയി­ക്ക­പ്പെ­ടു­ന്ന അനേ­കം യു­വാ­ക്ക­ളെ ബ്രി­ട്ടീ­ഷ­നു­കൂല നി­ല­പാ­ടി­ലേ­ക്ക് മട­ക്കി­ക്കൊ­ണ്ടു­വ­രും. […] ബ്രി­ട്ടീ­ഷ് ഗവ­ണ്മെ­ന്റി­ന്റെ പൈ­തൃക വാ­താ­യ­ന­ങ്ങ­ളി­ലേ­ക്ക­ല്ലാ­തെ മറ്റെ­വി­ടേ­ക്കാ­ണ് ‘മു­ടി­യ­നായ പു­ത്ര­ന് ’ മട­ങ്ങി വരാ­നാ­വു­ക? ബ്രി­ട്ടീ­ഷ് ഗവ­ണ്മെ­ന്റി­ന് മാ­ത്ര­മേ അത്ര­യും കാ­രു­ണ്യം കാ­ണി­ക്കാ­നാ­വൂ­…"</p> </blockquote> <p>(­സ­വർ­ക്ക­റു­ടെ കത്തി­ന്റെ ശരി­പ്പ­കർ­പ്പിൽ നി­ന്ന് Frontline, April 7, 1995)</p> <p>­സ­വർ­ക്ക­റു­ടെ അപേ­ക്ഷ പരി­ഗ­ണി­ച്ച് ബ്രി­ട്ടീ­ഷ് ഗവ­ണ്മെ­ന്റ്, രത്ന­ഗി­രി­യിൽ താ­മ­സി­ക്കു­ക­യും ജി­ല്ല വി­ട­ണ­മെ­ങ്കിൽ അനു­വാ­ദം വാ­ങ്ങു­ക­യും അനു­വാ­ദ­മി­ല്ലാ­തെ ഒരു പൊ­തു-സ്വ­കാ­ര്യ രാ­ഷ്ട്രീ­യ­പ്ര­വ­വർ­ത്ത­ന­ങ്ങ­ളിൽ ഏർ­പ്പെ­ടാൻ പാ­ടി­ല്ലെ­ന്നു­മു­ള്ള നി­ബ­ന്ധ­ന­ക­ളോ­ടെ അദ്ദേ­ഹ­ത്തെ മോ­ചി­പ്പി­ച്ചു. 1937 വരെ ഈ നില തു­ടർ­ന്നു­.</p> <p>ഇ­വി­ടെ പ്ര­ധാ­ന­മാ­യും ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യം സവർ­ക്കർ അദ്ദേ­ഹ­ത്തി­ന്റെ മാ­പ്പ­പേ­ക്ഷ­യിൽ സമ്മ­തി­ക്കു­ന്ന­ത് അദ്ദേ­ഹ­ത്തി­ന് ഉചി­ത­മായ വി­ചാ­രണ ലഭ്യ­മാ­യി എന്നാ­ണ്. ഗവ­ണ്മെ­ന്റ് നി­ർ­ദ്ദേ­ശി­ച്ച മു­ഴു­വൻ ഉപാ­ധി­ക­ളും യാ­തൊ­രു മനഃ­സാ­ക്ഷി­ക്കു­ത്തു­മി­ല്ലാ­തെ അദ്ദേ­ഹം സമ്മ­തി­ക്കു­ക­യും ചെ­യ്തു. വി­ട്ട­യ­ച്ചാൽ ബ്രി­ട്ടീ­ഷ് നയ­ങ്ങ­ളു­ടെ വക്താ­വാ­യി വർ­ത്തി­ച്ചു കൊ­ള്ളാ­മെ­ന്ന് സവർ­ക്കർ താ­ണു­കേ­ണ് പറ­യു­ന്നു. സവർ­ക്ക­റു­ടെ ഭാഷ അദ്ദേ­ഹ­ത്തി­ലെ ദാ­സ്യ­മ­നോ­ഭാ­വ­ത്തെ­യും ഭീ­രു­ത്വ­ത്തെ­യും തു­റ­ന്നു കാ­ണി­ക്കു­ന്ന­തു­മാ­യി­രു­ന്നു. 1920 ൽ ഗാ­ന്ധി­ജി യം­ഗ് ഇന്ത്യ­യിൽ എഴു­തി­യ­ത് നോ­ക്കു­ക:</p> <blockquote><p style="text-align:left;">“­സ­വർ­ക്കർ സഹോ­ദ­ര­ന്മാർ സ്പ­ഷ്ട­മാ­യും ബ്രി­ട്ടീ­ഷു­കാ­രിൽ നി­ന്നും മോ­ച­നം ആഗ്ര­ഹി­ക്കു­ന്ന­വ­ര­ല്ല. ബ്രി­ട്ടീ­ഷ് സഹ­ക­ര­ണ­ത്തോ­ടെ മാ­ത്ര­മേ ഇന്ത്യ­ക്ക് നി­ല­നി­ൽ­പ്പു­ള്ളൂ എന്ന് വി­ചാ­രി­ക്കു­ന്ന­വർ ആണ­വർ”</p> <p style="text-align:right;">(The Collected Works of Mahatma Gandhi, vol. 17, 462.Henceforth CWMG).</p> </blockquote> <p><strong>­സ­വർ­ക്കർ : ഹി­ന്ദു ദേ­ശീ­യ­ത­യു­ടെ വക്താ­വ്</strong></p> <p>­മാ­പ്പെ­ഴു­തി­ക്കൊ­ടു­ത്ത് തട­വിൽ നി­ന്ന് പു­റ­ത്ത് വന്ന­ത് സവർ­ക്ക­റു­ടെ തന്ത്ര­പ­ര­മായ തീ­രു­മാ­ന­മാ­യി­രു­ന്നു­വെ­ന്നും ജയി­ലിൽ കി­ട­ന്ന് നശി­ക്കാ­ന­ല്ല, പു­റ­ത്ത് വന്ന് സ്വാ­ത­ന്ത്ര്യ സമ­ര­ത്തി­ന് ചു­ക്കാൻ പി­ടി­ക്കാ­നാ­യി­രു­ന്നു സവർ­ക്ക­റു­ടെ തീ­രു­മാ­ന­മെ­ന്നും സവർ­ക്ക­റു­ടെ അനു­യാ­യി­കൾ ഇന്ന് പറ­ഞ്ഞ് നട­ക്കു­ന്നു­ണ്ട്. വാ­സ്ത­വ­മെ­ന്താ­ണ്? ജയി­ലിൽ നി­ന്ന് പു­റ­ത്ത് വന്ന് സവർ­ക്കർ സ്വാ­ത­ന്ത്ര്യ­പ്ര­സ്ഥാ­ന­ത്തി­ന് എന്ത് സം­ഭാ­വ­ന­യാ­ണ് ചെ­യ്ത­ത്? അല്ലെ­ങ്കിൽ മറ്റേ­തെ­ങ്കി­ലും മേ­ഖ­ല­യിൽ സവർ­ക്കർ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചു­വോ? ഇവ­യാ­ണ് നമു­ക്ക­റി­യാ­നു­ള്ള­ത്. സവർ­ക്ക­റു­ടെ ആദ്യ­കാല ദേ­ശീ­യ­പ്ര­വർ­ത്ത­ന­ങ്ങൾ ആകർ­ഷ­ണീ­യ­മാ­യി­രു­ന്നു­വെ­ന്ന് ഈ ലേ­ഖ­ന­ത്തി­ന്റെ ആദ്യം തന്നെ പറ­ഞ്ഞി­ട്ടു­ണ്ട്. എന്നാൽ തീ­വ്ര ഹൈ­ന്ദവ ഫാ­സി­സ്റ്റി­ലേ­ക്കു­ള്ള മാ­റ്റം സവർ­ക്ക­റെ ദേ­ശീയ പ്ര­സ്ഥാ­ന­ങ്ങ­ളിൽ നി­ന്ന് എങ്ങ­നെ നി­ഷ്‌­കാ­സി­ത­നാ­ക്കി­യെ­ന്നും എങ്ങ­നെ സവർ­ക്കർ ആദ­ര­വ് അർ­ഹി­ക്കു­ന്ന സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ളി അല്ലാ­താ­യി എന്നും നമു­ക്ക് പരി­ശോ­ധി­ക്കാം­.</p> <p>ആ­ൻ­ഡ­മാ­നി­ലെ തട­വ് കാ­ല­ത്ത് സവർ­ക്ക­റിൽ വൻ മാ­റ്റ­ങ്ങൾ തന്നെ സം­ഭ­വി­ച്ചു. ബ്രി­ട്ടീ­ഷ് കോ­ള­നി­വാ­ഴ്ച്ച­ക്കെ­തി­രാ­യു­ള്ള സമ­ര­ങ്ങ­ളെ സവർ­ക്കർ നി­രാ­ക­രി­ച്ചു. ഒരു ദേ­ശീയ വി­പ്ല­വ­കാ­രി­യിൽ നി­ന്ന് ഒരു തീ­വ്ര ഹി­ന്ദു ഫാ­സി­സ്റ്റി­ലേ­ക്കു­ള്ള മാ­റ്റ­മാ­യി­രു­ന്നു അത്. ആശ­യ­പ­ര­മാ­യി ജർ­മ്മൻ വം­ശീ­യത സവർ­ക്ക­റെ ആഴ­ത്തിൽ തന്നെ സ്വാ­ധീ­നി­ച്ചു. Johann Kaspar Bluntschli യു­ടെ ‘ദ തി­യ­റി ഓഫ് സ്റ്റേ­റ്റ് ’ എന്ന ഗ്ര­ന്ഥം സവർ­ക്കർ ശ്ര­ദ്ധ­യോ­ടെ പഠി­ക്കു­ക­യും സഹ­ത­ട­വു­കാ­രെ പഠി­പ്പി­ക്കു­ക­യും ചെ­യ്തു. Bluntschli ജർ­മ്മൻ വം­ശീയ ദേ­ശീ­യ­ത­യു­ടെ പ്ര­യോ­ക്താ­വാ­യി­രു­ന്നു. അയാ­ളു­ടെ എഴു­ത്തു­കൾ ഗോ­ൾ­വാ­ൾ­ക്കർ ഉൾ­പ്പ­ടെ­യു­ള്ള ധാ­രാ­ളം ഹി­ന്ദു ദേ­ശീ­യ­വാ­ദി­ക­ളെ സ്വാ­ധീ­നി­ച്ചി­ട്ടു­മു­ണ്ട്. (C. Jaffrelot, The Hindu Nationalist Movement and the Indian Politics, 32). മറ്റ് പാ­ശ്ചാ­ത്യ വം­ശീ­യ­ദേ­ശീ­യ­വാ­ദി­ക­ളിൽ നി­ന്നും സവർ­ക്കർ പ്ര­ചോ­ദി­ത­നാ­യി­ട്ടു­ണ്ട്.</p> <p>ആ­ൻ­ഡ­മാ­നി­ലെ ജയി­ൽ­വാ­സം കഴി­ഞ്ഞ സവർ­ക്കർ തി­ക­ച്ചും ഒരു പു­തിയ വ്യ­ക്തി ആയി­രു­ന്നു. പരോ­ക്ഷ­മാ­യി­പ്പോ­ലും സവർ­ക്കർ ബ്രി­ട്ടീ­ഷ് വി­രു­ദ്ധ നട­പ­ടി­ക­ളിൽ ഉൾ­പ്പെ­ട്ടി­ല്ല. 1923 ൽ സവർ­ക്കർ വി­വാ­ദ­മായ “ഹി­ന്ദു­ത്വ: ആരാ­ണ് ഹി­ന്ദു­?” എന്ന പു­സ്ത­കം പ്ര­സി­ദ്ധീ­ക­രി­ച്ചു. ഇതാ­ണ് സവർ­ക്കർ­ക്ക് “ഹി­ന്ദു­ത്വ­യു­ടെ പി­താ­വ്” എന്ന വി­ശേ­ഷ­ണം നേ­ടി­ക്കൊ­ടു­ത്ത­ത്. ആൻ­ഡ­മാ­നിൽ നി­ന്ന് വന്ന് അധി­കം കഴി­യാ­തെ തന്നെ സവർ­ക്ക­റെ ആർ എസ് എസ് സ്ഥാ­പ­ക­നായ ഹെ­ഡ്‌­ഗേ­വാർ രത്ന­ഗി­രി­യിൽ സന്ദർ­ശി­ച്ചു. ആർ എസ് എസ് രൂ­പീ­ക­ര­ണ­ത്തിൽ സവർ­ക്ക­റു­ടെ പി­ന്തുണ തേ­ടാ­നാ­യി­രു­ന്നു ഹെ­ഡ്‌­ഗേ­വാർ സവർ­ക്ക­റെ സന്ദർ­ശി­ച്ച­ത്.</p> <p><strong>­സ­വർ­ക്കർ ഹി­ന്ദു മഹാ­സ­ഭ­യിൽ ചേ­രു­ന്നു­.</strong></p> <p>1937 ൽ സവർ­ക്കർ­ക്കു ബ്രി­ട്ടീ­ഷു­കാർ കൽ­പ്പി­ച്ചി­രു­ന്ന ഉപാ­ധി­ക­ളെ­ല്ലാം പൂ­ർ­ണ്ണ­മാ­യും മാ­റി. മോ­ചി­ത­നാ­യ­തോ­ടെ കോ­ൺ­ഗ്ര­സിൽ ചേ­രാൻ സവർ­ക്കർ­ക്ക് ക്ഷ­ണം കി­ട്ടി. എന്നാൽ സവർ­ക്കർ അത് നി­ര­സി­ക്കു­ക­യും ഹി­ന്ദു മഹാ­സ­ഭ­യിൽ ചേ­രു­ക­യും ചെ­യ്തു. ഇതേ­ക്കു­റി­ച്ച് ജെ­.­ഡി­.­ജോ­ഗ്‌­ലേ­ക്കർ പറ­ഞ്ഞ­ത് “ഹി­ന്ദു­ത്വ പോ­ലെ ഒരു പു­സ്ത­ക­മെ­ഴു­തു­ക­യും ദി­ന­പ്പ­ത്ര­ങ്ങ­ളിൽ ഹി­ന്ദു രാ­ജ്യ­ത്തെ­ക്കു­റി­ച്ച് തു­ടർ­ച്ച­യാ­യി എഴു­തു­ക­യും ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന സവർ­ക്കർ­ക്ക് കോ­ൺ­ഗ്ര­സിൽ ചേ­രാൻ സാ­ധ്യ­മ­ല്ല” എന്നാ­യി­രു­ന്നു. (J. D. Joglekar, “Veer Savarkar: Profile of a Prophet”, 324).</p> <p>1937 ൽ സവർ­ക്കർ ഹി­ന്ദു മഹാ­സ­ഭ­യു­ടെ പ്ര­സി­ഡ­ന്റാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. ആർ.­സി. മജും­ദാർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­ത് പി­ന്നെ­യും പി­ന്നെ­യും തു­ട­രെ സവർ­ക്കർ ഹി­ന്ദു മഹാ­സ­ഭ­യു­ടെ പ്ര­സി­ഡ­ന്റാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ക­യും ഈ സഭ രാ­ഷ്ട്രീയ-വർ­ഗ്ഗീയ സം­ഘ­മാ­യി മാ­റു­ക­യും ചെ­യ്തു എന്നാ­ണ്. (R.C. Majumdar, The History and Culture of the Indian People. Struggle for Freedom, 611-612).</p> <p>­ഹി­ന്ദു മഹാ­സ­ഭ­യു­ടെ വർ­ഗ്ഗീയ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ച് നെ­ഹ്റു പറ­ഞ്ഞ­ത് “ഞാൻ ഖേ­ദി­ക്കു­ന്നു […] ഹി­ന്ദു മഹാ­സഭ ഉൾ­പ്പ­ടെ­യു­ള്ള ഹി­ന്ദു സം­ഘ­ട­ന­ക­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ വർ­ഗ്ഗീ­യ­വും ദേ­ശ­വി­രു­ദ്ധ­വും പ്ര­തി­ലോ­മ­ക­ര­വു­മാ­ണ്. (J. Nehru, Recent Essays and Writings, 46).</p> <p>­പി­ന്നീ­ട് സവർ­ക്കർ മഹാ­ത്മാ­ഗാ­ന്ധി­ക്കെ­തി­രേ­യും കോ­ൺ­ഗ്ര­സ് നേ­താ­ക്കൾ­ക്കെ­തി­രെ­യും പര­സ്യ­മാ­യി അധി­ക്ഷേ­പ­ങ്ങൾ ചൊ­രി­യാൻ തു­ട­ങ്ങി. ഗാ­ന്ധി­ജി­യെ മു­സ്‌­ലിം പ്രീ­ണ­കൻ എന്നാ­ണ് സവർ­ക്കർ മു­ദ്ര കു­ത്തി­യ­ത്.</p> <p>­സ­വർ­ക്കർ പറ­ഞ്ഞ­ത് ബ്രി­ട്ടീ­ഷു­കാർ ഇന്ത്യ വി­ട്ടാൽ പി­ന്നെ ഹി­ന്ദു­ത്വ­യു­ടെ യഥാ­ർ­ത്ഥ ശത്രു­ക്ക­ളായ ക്രി­സ്ത്യാ­നി­കൾ­ക്കും മു­സ്‌­ലിം­കൾ­ക്കും എതി­രേ സമ­രം തു­ട­ങ്ങു­മെ­ന്നാ­ണ്. ഹി­ന്ദു­ത്വ­ക്ക് മാ­ത്ര­മേ ഇവ­രെ പരാ­ജ­യ­പ്പെ­ടു­ത്താൻ കഴി­യൂ എന്നും സവർ­ക്കർ പ്ര­സ്താ­വി­ച്ചു­.</p> <p>ആർ എസ് എസു­മാ­യി വള­രെ­യ­ടു­ത്ത ബന്ധം ഉണ്ടാ­യി­രു­ന്ന സവർ­ക്ക­റു­ടെ ശി­ഷ്യ­നാ­യി­രു­ന്നു ഗാ­ന്ധി­ജി­യെ വധി­ച്ച നാ­ഥു­റാം ഗോ­ഡ്‌­സെ. <a href="http://malayal.am/taxonomy/term/691" class="taxonomyterm_tag">­ഗാ­ന്ധി­</a> വധ­ത്തിൽ സവർ­ക്ക­റും പ്ര­തി ആയി­രു­ന്നു­വെ­ങ്കി­ലും മതി­യായ തെ­ളി­വു­കൾ ഇല്ല എന്ന പേ­രിൽ ഒഴി­വാ­ക്ക­പ്പെ­ടു­ക­യാ­യി­രു­ന്നു. reference: <a href="http://www.frontlineonnet.com/fl2919/stories/20121005291911400.htm" title="http://www.frontlineonnet.com/fl2919/stories/20121005291911400.htm">http://www.frontlineonnet.com/fl2919/stories/20121005291911400.htm</a></p> <p>(<a href="http://malayal.am/node/22610">തുടര്‍ന്നു വാ­യി­ക്കു­ക</a>)</p> <p>(<strong>­ഡോ­.­ജോ­സ് കു­റു­വാ­ച്ചി­റ</strong>­യു­ടെ THE TRUTH ABOUT V.D. SAVARKAR എന്ന പഠ­ന­ത്തി­ന്റെ സ്വ­ത­ന്ത്ര പരി­ഭാ­ഷ­യാ­ണ് ഈ ലേ­ഖ­നം­).</p> <p><strong>­പ­രി­ഭാ­ഷ: സി­യ</strong></p></p> <fieldset class="fieldgroup group-newsquotes"><legend>News Quotes</legend><div class="field field-type-text field-field-quote"> <div class="field-items"> <div class="field-item odd"> ബിജെപി നേതൃത്വം നൽകിയ കേന്ദ്രഗവണ്മെന്റിലും വിവിധ സംസ്ഥാന മന്ത്രിസഭകളിലും അംഗങ്ങളായിരുന്നവരും അംഗങ്ങളായിരിക്കുന്നവരും സവർക്കറിസത്തിന്റെ പാഠശാലയിൽ നിന്ന് നിർമ്മിക്കപ്പെട്ടവരാണ്. ശക്തമായ ഒരു മിലിട്ടറൈസ്‌ഡ് ഇന്ത്യയിലായിരുന്നു സവർക്കർ വിശ്വസിച്ചിരുന്നത്. ആണവ-മിസൈൽ രംഗത്ത് ബിജെപി നിർബാധം നടപ്പിലാക്കിയതും സവർക്കറുടെ ആശയങ്ങളല്ലാതെ മറ്റൊന്നുമല്ല. ലാൽ കൃഷ്‌ണ അഡ്‌വാണി ഹിന്ദുയിസം പഠിച്ചത് സവർക്കറിൽ നിന്നാണ്. അദേഹത്തിന്റെ പല നയങ്ങളും സവർക്കറിസത്തിന്റെ അക്ഷരാർത്ഥത്തിലുള്ള പ്രയോഗവത്കരണമായിരുന്നു. അടൽ ബിഹാരി വാജ്‌പേയി, ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാനും ചരിത്രം തിരുത്തിയെഴുതാനും ഒരുമ്പെട്ടിറങ്ങിയ മുരളി മനോഹർ ജോഷി, ക്ഷുദ്രമായ തൂലികയിലൂടെ ന്യൂനപക്ഷ വിരുദ്ധ വിഷം ചീറ്റിയ സീതാറാം ഗോയൽ, റാം സ്വരൂപ്, അരുൺ ഷൂരി, ‘മഹാനായ’ മതേതര സംരക്ഷകനും സമാധാനവാദിയുമായ നരേന്ദ്രമോഡി തുടങ്ങിയവരൊക്കെത്തന്നെ സവർക്കറിസത്തിന്റെ കളരിയിൽ അഭ്യാസം പഠിച്ചവരും സവർക്കറെ ദേശീയനായകനായി ആരാധിക്കുന്നവരുമാണ്. </div> </div> </div> </fieldset> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/veer-savarkar-8.jpg" alt="Vinayak Damodar Savarkar" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> നിരീക്ഷണം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/tm-ziyad" title="View user profile.">TM Ziyad</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22609/%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B5%E0%B5%80%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%95%E0%B4%A8%E0%B5%8B#comments അഭിനവ് ഭാരത് ആര്‍എസ്എസ് എല്‍ കെ അദ്വാനി ഗാന്ധി തീവ്രഹിന്ദുത്വം ദേശീയത ബിജെപി ബ്രിട്ടീഷ് വര്‍ഗ്ഗീയത സംഘപരിവാര്‍ സവര്‍ക്കര്‍ സ്വാതന്ത്ര്യസമരം ഹിന്ദുത്വ ഹിന്ദുമഹാസഭ ഹെഡ്ഗേവാര്‍ ഹൈന്ദവ ദേശീയത നിരീക്ഷണം വാര്‍ത്ത Tue, 02 Apr 2013 07:33:53 +0000 TM Ziyad 22609 at http://malayal.am ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/%E0%B4%B5%E0%B4%BF%E0%B4%9F/22592/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%B5%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B4%A4%E0%B4%A8%E0%B4%82 <p><p>­വീ­ണ്ടു­മൊ­രു കൊ­ല­പാ­ത­ക­ത്തി­നു് ഞാ­നും നി­ങ്ങ­ളു­മ­ട­ങ്ങു­ന്ന ഈ സമൂ­ഹം കാ­ര­ണ­മാ­യി­രി­ക്കു­യാ­ണു­്. പു­റ­ത്തു­നി­ന്നു നോ­ക്കു­ന്ന ഒരാള്‍­ക്ക് പ്ര­ഥ­മ­ദൃ­ഷ്ട്യാ കൊ­ല­പാ­ത­ക­മെ­ന്നു തോ­ന്നി­ല്ലെ­ങ്കി­ലും ഇതൊ­രു നര­ഹ­ത്യ­യാ­ണു­്. നി­റ­യെ സ്വ­പ്ന­ങ്ങ­ളു­മാ­യി വി­ഹാ­യ­സ്സി­ലേ­ക്കു് പറ­ന്നു തു­ട­ങ്ങിയ അമേ­രി­ക്കന്‍ പ്രോ­ഗ്രാ­മ­റും ഹാ­ക്ടി­വി­സ്റ്റു­മായ <a href="http://malayal.am/taxonomy/term/17231" class="taxonomyterm_tag">ആ­രോണ്‍ സ്വാര്‍­ട്സ്</a> എന്ന ചെ­റു­പ്പ­ക്കാ­ര­നാ­ണു് ഇക്ക­ഴി­ഞ്ഞ ജനു­വ­രി 11­നു് തന്റെ ഇരു­പ­ത്തി­യാ­റാം വയ­സ്സില്‍ ഭര­ണ­കൂ­ട­ത്തി­ന്റെ വേ­ട്ട­യാ­ട­ലു­ക­ളും കോ­ട­തി മു­റി­യി­ലെ വാ­ദ­പ്ര­തി­വാ­ദ­ങ്ങ­ളും അതു സൃ­ഷ്ടി­ച്ച മാ­ന­സിക സം­ഘര്‍­ഷ­ങ്ങ­ളും സഹി­ക്ക­വ­യ്യാ­തെ മര­ണ­ത്തി­നു കീ­ഴ­ട­ങ്ങി­യ­തു­്. </p> <p>­ശ്ര­ദ്ധേ­യ­മായ വി­ദ്യാ­ഭ്യാ­സ­സൈ­റ്റു­കള്‍­ക്കു് നല്കു­ന്ന <a href="http://arsdigita.org/prize/2000/">ആര്‍സ്‌ഡിജിറ്റാ പു­ര­സ്കാ­രം </a><a href="http://web.archive.org/web/20011201060346/http://arsdigita.org/prize/2000/">പതിമൂന്നാംവയസ്സില്‍ തന്നെ നേ­ടി </a>­ത­ന്റെ പ്ര­തിഭ തെ­ളി­യി­ച്ച­വ­നാ­ണു് ആരോണ്‍ സ്വാര്‍­ട്സ്. ഇതി­നോ­ട­നു­ബ­ന്ധി­യാ­യി പ്ര­മു­ഖ­രു­മാ­യി കൂ­ടി­ക്കാ­ഴ്ച­യ്ക്ക് അവ­സ­രം ലഭി­ച്ച ആരോണ്‍ അവ­രില്‍ നി­ന്നു­ള്ള പ്ര­ചോ­ദ­ന­മുള്‍­ക്കൊ­ണ്ട് തൊ­ട്ട­ടു­ത്ത കൊ­ല്ലം വെ­ബ്‌­ഫീ­ഡ്സ് നിര്‍­മ്മി­ക്കാ­നു­പ­യോ­ഗി­ക്കു­ന്ന <a href="http://web.resource.org/rss/1.0/">ആര്‍.എസ്.എസ്.</a> എന്ന ഫയല്‍ തര­ത്തി­നു് അടി­സ്ഥാ­നം നല്‍­കു­ന്ന­തില്‍ പ്ര­ധാന പങ്ക് വഹി­ച്ചു. ഇന്നു പ്ര­ശ­സ്ത­മാ­യി മാ­റിയ സാ­മൂ­ഹ്യ വാര്‍­ത്താ­സൈ­റ്റായ <a href="http://www.reddit.com/">റെഡിറ്റിന്റെ </a>­നിര്‍­മ്മാ­താ­വെ­ന്ന നി­ല­യി­ലും <a href="http://webpy.org/">വെബ്‌‌ പൈ</a> എന്ന വെ­ബ്‌ ആപ്ലി­ക്കേ­ഷന്‍ ഫ്രെ­യിം­വര്‍­ക്കി­ന്റെ ശി­ല്പി എന്ന നി­ല­യി­ലും താ­ര­മാ­കു­ന്ന­താ­ണു് പി­ന്നീ­ട് കണ്ട­തു­്. 2006ല്‍ <a href="http://openlibrary.org/">ഓപ്പണ്‍ലൈബ്രറി </a>എ­ന്ന പു­സ്ത­ക­കാ­റ്റ­ലോ­ഗ് സൈ­റ്റി­നു ചട്ട­ക്കൂ­ടൊ­രു­ക്കു­വാന്‍ ആരോ­ണി­നാ­യി. അമേ­രി­ക്കന്‍ കോണ്‍­ഗ്ര­സ് ലൈ­ബ്ര­റി­യി­ലെ 95 ശത­മാ­ന­ത്തി­ല­ധി­കം ഉള്ള­ട­ക്കം ഡൗണ്‍­ലോ­ഡ് ചെ­യ്ത് ഇവി­ടെ­യെ­ത്തി­ക്കു­ന്ന പ്ര­വര്‍­ത്ത­ന­ത്തി­ലും ആരോണ്‍ വി­ജ­യം കണ്ടു­.</p> <p>2008ഓ­ടെ സാ­മൂ­ഹി­ക­പ്ര­വര്‍­ത്ത­ന­ത്തി­ലേ­ക്ക് ശ്ര­ദ്ധ­തി­രി­ച്ച ആരോണ്‍ രാ­ഷ്ട്രീ­യ­ക്കാ­രു­ടെ വി­വ­ര­ങ്ങള്‍ ശേ­ഖ­രി­ക്കാ­നാ­രം­ഭി­ച്ചു. ഇതി­നു പി­ന്നാ­ലെ സ്വ­ന്ത­മാ­യി പെ­റ്റീ­ഷ­നും ക്യാ­മ്പ­യി­നി­ങ്ങും മറ്റും തു­ട­ങ്ങാന്‍ സഹാ­യി­ക്കു­ന്ന <a href="http://act.watchdog.net/">വാച്ച്‌ഡോഗ്</a> എന്ന സൈ­റ്റി­നു <a href="http://www.aaronsw.com/weblog/watchdog">തുടക്കമിട്ടു</a>. <a href="http://watchdog.net/about/">മൂന്നു തല­ത്തി­ലാ­യി പ്ര­വര്‍­ത്തി­ച്ച</a> ഈ സൈ­റ്റ് ഒരു പ്രോ­ഗ്രാ­മര്‍­ക്ക് എങ്ങ­നെ രാ­ഷ്ട്രീ­യ­സേ­വ­നം നട­ത്താം എന്ന­തി­നു ഒരു ഉദാ­ത്ത­മാ­തൃ­ക­യാ­യി. കൃ­ത്യ­മായ നയ­ങ്ങ­ളി­ലൂ­ടെ മാ­ത്ര­മേ സു­ശ­ക്ത­മായ സര്‍­ക്കാര്‍ നി­ല­നി­ല്ക്കു­ക­യു­ള്ളൂ­വെ­ന്നും, അതി­നു­ള്ള പ്ര­വര്‍­ത്ത­നം അടി­ത്ത­ട്ടില്‍ നി­ന്നും തു­ട­ങ്ങ­ണം എന്നും വി­ശ്വ­സി­ച്ച­തി­നാ­ലാ­കാം ആരോണ്‍ <a href="http://demandprogress.org/">ഡിമാന്റ് പ്രൊ­ഗ്ര­സ്</a> എന്ന സം­ഘ­ട­ന­യ്ക്ക് രൂ­പം നല്കാന്‍ കൂ­ടി­യ­തു­്. ഇതി­ലൂ­ടെ­യാ­ണു് <a href="http://en.wikipedia.org/wiki/Stop_Online_Piracy_Act">സോപ</a> - പിപ മു­ത­ലായ കരി­നി­യ­മ­ങ്ങ­ളെ ആരോണ്‍ പരി­ച­യ­പ്പെ­ടു­ന്ന­തു­്. സോ­പ­യ്ക്കെ­തി­രെ­യു­ള്ള പ്ര­ക്ഷോ­ഭ­ങ്ങ­ളില്‍ മുന്‍­നി­ര­പ്പോ­രാ­ളി തന്നെ­യാ­യി­രു­ന്നു ആരോണ്‍. ഒന്നര കൊ­ല്ല­ത്തോ­ളം നീ­ണ്ട പോ­രാ­ട്ട­ത്തി­നൊ­ടു­വില്‍ സോപ കീ­ഴ­ട­ങ്ങി­യ­പ്പോള്‍ അതി­നാ­യി ആരോണ്‍ <a href="http://www.youtube.com/watch?v=Fgh2dFngFsg&amp;noredirect=1">വഹിച്ച പങ്ക് </a>­മ­റ­ക്കാ­വു­ന്ന­ത­ല്ല.<a href="http://www.youtube.com/watch?v=Fgh2dFngFsg&amp;noredirect=1"> </a></p> <p>ഒ­രു സു­ഹൃ­ത്താ­ണു് ആരോ­ണി­നു് ലാ­റി ലെ­സി­ങ്ങി­നെ പരി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന­തു­്. അദ്ദേ­ഹ­വു­മാ­യി വള­രെ നല്ല വ്യ­ക്തി­ബ­ന്ധ­ത്തി­ലായ ആരോണ്‍, ലെ­സി­ങ്ങി­നെ <a href="http://creativecommons.org/">ക്രിയേറ്റീവ് കോ­മണ്‍­സ് </a>എ­ന്ന പ്ര­സ്ഥാ­നം ആരം­ഭി­ക്കു­ന്ന­തി­ലും മറ്റും വള­രെ­യ­ധി­കം സഹാ­യി­ച്ചു. <a href="http://malayal.am/taxonomy/term/15883" class="taxonomyterm_tag">­ക്രി­യേ­റ്റീ­വ് കോ­മണ്‍­സ്</a> സാ­ങ്കേ­തി­ക­വി­ദ്യാ‌ ടീ­മി­ലെ ഒരു പ്ര­ധാ­നി­യാ­യി തന്നെ ആരോണ്‍ മാ­റി. വള­രെ­യ­ധി­കം ശക്ത­വും ആഴ­ത്തി­ലു­ള്ള­തു­മായ വി­ജ്ഞാന സ്വാ­ത­ന്ത്ര്യ­ബോ­ധം ആരോ­ണി­ലു­ണ്ടാ­ക്കാന്‍ ഈ പ്ര­വര്‍­ത്ത­ങ്ങള്‍ സഹാ­യി­ച്ചു എന്നു­വേ­ണം കരു­താന്‍. സമാന ചി­ന്താ­ധാ­ര­യു­ള്ള വി­ക്കി­ലീ­ക്സു­മാ­യും അനോ­ണി­മ­സു­മാ­യും പി­ന്നീ­ടു് ആരോണ്‍ സഹ­ക­രി­ച്ച­തു് ഇതി­നു് അടി­വ­ര­യി­ടു­ന്നു. 2008ല്‍ ആരോണ്‍ തയ്യാ­റാ­ക്കിയ <a href="http://archive.org/details/GuerillaOpenAccessManifestohttp://archive.org/details/GuerillaOpenAccessManifesto">ഗറില്ല ഓപ്പണ്‍ ആക്സ­സ് മാ­നി­ഫെ­സ്റ്റോ­യില്‍</a> ഓപ്പണ്‍ ആക്സ­സ് എന്ന ആശ­യ­ത്തെ വ്യ­ക്ത­മാ­യി വി­ഭാ­വന ചെ­യ്തി­ട്ടു­ണ്ടു­്. ലോ­ക­ത്തി­ന്റെ സാം­സ്കാ­രിക ശാ­സ്ത്ര­പൈ­തൃ­കം കു­ത്ത­ക­ക­ളു­ടെ കയ്യില്‍ മാ­ത്ര­മാ­യി ഒതു­ങ്ങു­ന്ന­തി­ലെ അപ­ക­ട­വും ഇതില്‍ പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു­്.</p> <p>­സ്വ­ത­ന്ത്ര വി­ജ്ഞാ­ന­കോ­ശ­മായ വി­ക്കി­പീ­ഡി­യ­യു­ടെ <a href="http://en.wikipedia.org/wiki/User:AaronSw">സജീവ ഉപ­യോ­ക്താ­വാ­യി­രു­ന്നു­</a> ആരോണ്‍.<a href="http://en.wikipedia.org/wiki/User:AaronSw"> </a>അ­തില്‍ തന്റെ പ്ര­വര്‍­ത്ത­ന­മേ­ഖ­ല­യു­മാ­യി ബന്ധ­പ്പെ­ട്ട ലേ­ഖ­ന­ങ്ങള്‍ മെ­ച്ച­പ്പെ­ടു­ത്തു­ന്ന­തില്‍ ആരോണ്‍ പ്ര­ത്യേക താ­ത്പ­ര്യം കാ­ണി­ച്ചി­രു­ന്നു. 2006ല്‍ <a href="http://malayal.am/taxonomy/term/1281" class="taxonomyterm_tag">­വി­ക്കി­മീ­ഡി­യ</a> ഫൗ­ണ്ടേ­ഷ­ന്റെ <a href="http://wikimediafoundation.org/wiki/Board_of_Trustees">ബോര്‍ഡ് ഓഫ് ട്ര­സ്റ്റീ­സ്</a> തി­ര­ഞ്ഞെ­ടു­പ്പില്‍ <a href="http://meta.wikimedia.org/wiki/Election_candidates_2006#AaronSw">മത്സരിച്ചെങ്കിലും </a>­പ­രാ­ജ­യ­പ്പെ­ട്ടു. എന്നി­രു­ന്നാ­ലും വി­ക്കി­പീ­ഡി­യ­യു­ടെ പ്ര­വര്‍­ത്ത­ന­രീ­തി­ക­ളെ­പ്പ­റ്റി­യും നയ­ങ്ങ­ളെ­പ്പ­റ്റി­യും ആരോണ്‍ തന്റെ <a href="http://www.aaronsw.com/weblog/wikiroads">ബ്ലോഗിലെഴുതിയ പോ­സ്റ്റു­കള്‍ </a>­വ­ള­രെ പ്ര­സി­ദ്ധ­മാ­യി. ഒരു ജനാ­ധി­പ­ത്യ രാ­ഷ്ട്ര­ത്തി­നു പോ­ലും അനു­വര്‍­ത്തി­ക്കാ­വു­ന്ന പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ ഒരു ഉദാ­ത്ത മാര്‍­ഗ്ഗ­രേഖ എന്ന നി­ല­യി­ലും അവ സ്തു­ത്യര്‍­ഹ­മാ­യി­.</p> <p>2011 ജൂ­ലൈ­യി­ലാ­ണു് ആരോ­ണി­നെ <a href="http://www.jstor.org/">ജസ്റ്റര്‍ </a>എ­ന്ന ഓണ്‍­ലൈന്‍ സൈ­റ്റ് ആക്ര­മി­ച്ചു വി­വ­ര­ങ്ങള്‍ ചോര്‍­ത്തി എന്ന കു­റ്റ­മാ­രോ­പി­ച്ചു് അറ­സ്റ്റ് ചെ­യ്യു­ന്ന­തു­്. സര്‍­വ്വ­ക­ലാ­ശാ­ല­ക­ളി­ലും നി­ന്നും മറ്റു­മു­ള്ള ഗവേ­ഷണ പ്ര­ബ­ന്ധ­ങ്ങള്‍ ഡി­ജി­റ്റല്‍­വ­ത്ക­രി­ച്ച് അവ അല്പം ഉയര്‍­ന്ന തു­ക­യ്ക്ക് തന്നെ വി­ല്പന നട­ത്തു­ക­യാ­ണു് ജസ്റ്റ­റി­ന്റെ പ്ര­വര്‍­ത്ത­നം. ഇവ­യു­ടെ ഒരു ഭാ­ഗം പോ­ലും പ്ര­ബ­ന്ധ­ര­ച­യി­താ­ക്കള്‍­ക്ക് പോ­കു­ന്നി­ല്ല <a href="http://www.xmarks.com/site/www.theawl.com/2011/08/was-aaron-swartz-stealing">എന്നതാണു് വാ­സ്ത­വം­.</a> 2010 അവ­സാ­ന­ത്തോ­ടെ <a href="http://www.mit.edu/">മസാഷുസെറ്റ്സ് ഇന്‍­സ്റ്റി­ട്യൂ­ട്ട് ഓഫ് ടെ­ക്നോ­ള­ജി </a>(എം­.ഐ. ടി­.) എന്ന ഗവേ­ഷണ സര്‍­വ്വ­ക­ലാ­ശാ­ല­യി­ലെ ശൃം­ഖ­ല­യില്‍ നു­ഴ­ഞ്ഞു­ക­യ­റി 48 ലക്ഷം ലേ­ഖ­ന­ങ്ങ­ളാ­ണു് ആരോണ്‍ കൈ­വ­ശ­പ്പെ­ടു­ത്തി­യ­തു­്. ഡൗണ്‍­ലോ­ഡ് റി­ക്വ­സ്റ്റ് നല്കു­ന്ന­തി­നാ­യി ഒരു സ്ക്രാ­പ്പര്‍ സോ­ഫ്റ്റ്‌‌­വെ­യര്‍ പോ­ലും (keepgrabbing.py) ആരോണ്‍ സ്വ­ന്ത­മാ­യി എഴു­തി­യു­ണ്ടാ­ക്കി. ഇത­റി­ഞ്ഞ <a href="http://malayal.am/taxonomy/term/17238" class="taxonomyterm_tag">­ജ­സ്റ്റര്‍</a> ആരോ­ണി­ന്റെ ഐ.­പി­.­യെ ബ്ലോ­ക്ക് ചെ­യ്ത­പ്പോള്‍ അവന്‍ തന്റെ ഐ.­പി. മാ­റ്റി. മി­റ്റ് അവ­ന്റെ കമ്പ്യൂ­ട്ട­റി­ന്റെ നെ­റ്റ്‌‌­വര്‍­ക്ക് ആക്സ­സ് എടു­ത്തു­ക­ള­ഞ്ഞ­പ്പോള്‍ ആരോണ്‍ മാ­ക്ക് അഡ്ര­സ് മാ­റ്റി ശ്ര­മം തു­ടര്‍­ന്നു. മോ­ഷ­ണ­ക്കു­റ്റ­ത്തോ­ടൊ­പ്പം ഈ <a href="http://malayal.am/taxonomy/term/13057" class="taxonomyterm_tag">­വി­വ­രം­</a> ടൊ­റ­ന്റ് അട­ക്ക­മു­ള്ള ഷെ­യ­റി­ങ്ങ് സൈ­റ്റു­കള്‍­ക്ക് പങ്ക് വയ്ക്കാന്‍ ആരോണ്‍ ശ്ര­മി­ച്ചു എന്ന­താ­ണു് ആരോ­ണി­നെ­തി­രെ­യു­ള്ള കേ­സ്.</p> <p>ഇ­താ­ദ്യ­മാ­യ­ല്ല വി­വ­രം സ്വ­ത­ന്ത്ര­മാ­ക്കു­ന്ന ഒരു പ്ര­വര്‍­ത്ത­ന­ത്തില്‍ ആരോണ്‍ ഏര്‍­പ്പെ­ടു­ന്ന­തു­്. അമേ­രി­ക്കന്‍ പോ­ലീ­സ് നി­യ­മ­രേ­ഖ­ക­ളു­ടേ­യും അനു­ബ­ന്ധ­ഘ­ട­ക­ങ്ങ­ളു­ടേ­യും സം­ഭ­ര­ണി­യായ <a href="http://www.pacer.gov/">പേസറാണു്</a> ആരോ­ണി­ന്റെ സാ­ങ്കേ­തി­ക­ത്തി­ക­വി­നു മുന്‍­പില്‍ ആദ്യം കീ­ഴ­ട­ങ്ങി­യ­തു­്. പൊ­തു­സ­ഞ്ച­യ­ത്തി­ലു­ള്ള വി­വ­ര­ങ്ങള്‍ പോ­ലും തി­ര­യു­ന്ന­തി­നു പണ­മീ­ടാ­ക്കിയ പേ­സ­റി­നെ­തി­രെ <a href="https://www.recapthelaw.org/">റീക്കാപ് </a>(PACER എന്ന­തു് തല­തി­രി­ച്ചെ­ഴു­തി­യ­തു് - RECAP) എന്ന സോ­ഫ്‌‌­റ്റ്‌‌­വെ­യ­റു­പ­യോ­ഗി­ച്ചാ­യി­രു­ന്നു ആരോ­ണി­ന്റെ പോ­രാ­ട്ടം. ഓരോ തവണ പേ­സ­റില്‍ നി­ന്നും ഉപ­യോ­ക്താ­ക്കള്‍ വി­വ­ര­ങ്ങള്‍ നേ­ടു­മ്പോ­ഴും അതി­ന്റെ ഒരു പ്ര­തി <a href="http://malayal.am/taxonomy/term/916" class="taxonomyterm_tag">ഇ­ന്റര്‍­നെ­റ്റ്</a> ആര്‍­ക്കൈ­വി­ലേ­ക്ക് സ്വ­തേ അപ്ലോ­ഡ് ചെ­യ്യ­പ്പെ­ടു­ക­യും പി­ന്നീ­ടു­ള്ള­വര്‍­ക്ക് പണം മു­ട­ക്കാ­തെ തന്നെ ഈ ഉള്ള­ട­ക്കം ഉപ­യോ­ഗി­ക്കാ­വു­ന്ന തര­ത്തി­ലാ­യി­രു­ന്നു ഇതി­ന്റെ നിര്‍­മ്മാ­ണം. ഏതാ­ണ്ടു് 19 ലക്ഷ­ത്തോ­ളം (20 ശത­മാ­നം ഉള്ള­ട­ക്കം) താ­ളു­കള്‍ ആരോണ്‍ ഇപ്ര­കാ­രം സ്വ­ത­ന്ത്ര­മാ­ക്കി. ഇതി­നെ­തി­രെ എഫ്‌‌.­ബി­.ഐ അന്വേ­ഷ­ണം നട­ത്തി­യെ­ങ്കി­ലും പൊ­തു­സ­ഞ്ച­യ­ത്തി­ലായ ഉള്ള­ട­ക്കം ഏതു­വി­ധേ­ന­യു­ള്ള പു­ന­രു­പ­യോ­ഗ­ത്തി­നും സാ­ധ്യ­മാ­ണു് എന്ന വസ്തുത ആരോ­ണി­നു് തു­ണ­യാ­യി. ആരോണ്‍ നയി­ച്ച ഓണ്‍­ലൈന്‍ വി­വ­ര­സ്വാ­ത­ന്ത്ര്യ­ത്തി­നാ­യു­ള്ള ക്യാ­മ്പ­യി­നി­ങ്ങി­ന്റെ രണ്ടാം ഘട്ട­പോ­രാ­ട്ട­മാ­യി­രു­ന്നു എം­.ഐ­.­ടി­.­യി­ലേ­തു­്.</p> <p>എ­ന്നാല്‍ ഇപ്രാ­വ­ശ്യം നി­യ­മ­ക്കു­രു­ക്കു­കള്‍ അത്ര ലഘു­വാ­യ­ല്ല ആരോ­ണി­നെ ചു­റ്റി­വ­രി­ഞ്ഞ­തു­്. <a href="http://www.law.cornell.edu/uscode/text/18/1030">കമ്പ്യൂട്ടര്‍ ഫ്രോ­ഡ് ആന്റ് അബ്യൂ­സ് ആക്ട്</a> പോ­ലു­ള്ള നി­യ­മ­ങ്ങ­ളി­ലൂ­ടെ പതി­മൂ­ന്നോ­ളം കേ­സു­കള്‍ ആരോ­ണില്‍ ചാര്‍­ത്ത­പ്പെ­ട്ടു. ഇതു­വ­ഴി മു­പ്പ­ത്തി­യ­ഞ്ച് കൊ­ല്ലം വരെ തട­വു ശി­ക്ഷ ലഭി­ക്കാ­വു­ന്ന തര­ത്തില്‍ സം­ഗ­തി­കള്‍ വഷ­ളാ­യി. ആരോണ്‍ അറ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു. പണ­മു­ണ്ടാ­ക്കുക എന്ന ലക്ഷ്യ­ത്തോ­ടെ­യ­ല്ല ആരോണ്‍ ഈ പോ­രാ­ട്ട­ങ്ങ­ളി­ലൊ­ന്നും ഏര്‍­പ്പെ­ട്ട­തു­്. റെ­ഡി­റ്റി­ന്റെ വി­ല്പ­ന­യി­ലൂ­ടെ കു­ട്ടി­ക്കാ­ല­ത്തു് തന്നെ സമ്പ­ന്ന­നായ ആരോ­ണി­നു പണം ഒരി­ക്ക­ലും പ്രേ­ര­ക­ശ­ക്തി­യാ­യി­രു­ന്നി­ല്ല. മറി­ച്ച് സാ­മൂ­ഹിക നന്മ മാ­ത്ര­മാ­യി­രു­ന്നു ലക്ഷ്യം. ഇക്കാ­ര്യം ലെ­സി­ഗ് തന്റെ ബ്ലോ­ഗി­ലെ­ഴു­തിയ <a href="http://lessig.tumblr.com/post/40347463044/prosecutor-as-bully">ആരോണ്‍ അനു­സ്മ­ര­ണ­ത്തില്‍</a> വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു­്.<a href="http://lessig.tumblr.com/post/40347463044/prosecutor-as-bully"> </a></p> <p>­വാ­സ്ത­വ­ത്തില്‍ ആരോ­ണി­നു് ജസ്റ്റ­റില്‍ നി­ന്നും ഡൗണ്‍­ലോ­ഡ് ചെ­യ്യാന്‍ എല്ലാ വിധ സ്വാ­ത­ന്ത്ര്യ­വു­മു­ണ്ടാ­യി­രു­ന്നു. അദ്ദേ­ഹം കമ്പ­നി­യു­ടെ 'അ­നു­മ­തി­പ­ത്ര­ത്തി­ലെ’ ഉള്ള­ട­ക്കം പങ്ക് വയ്ക്കി­ല്ല എന്ന നി­ബ­ന്ധന മാ­ത്ര­മാ­ണു് തെ­റ്റി­ച്ച­തു­്. കൃ­ത്യ­മായ ഒരു ഇര­യി­ല്ലാ­ത്ത­തി­നാ­ലും തന്റെ കയ്യി­ലു­ള്ള വി­വ­ര­ങ്ങള്‍ ആരോണ്‍ തി­രി­ച്ചു നല്‍­കി­യ­തി­നാ­ലും കേ­സ് പിന്‍­വ­ലി­ക്കാന്‍ ജസ്റ്റര്‍ തയ്യാ­റാ­യി­ട്ടും ഭര­ണാ­ധി­കാ­രി­കള്‍ ഇതി­നു തയ്യാ­റാ­യി­ല്ല. ഭര­ണ­കൂ­ട­ഭീ­തി എന്ന ആയു­ധ­ത്തെ അര­ക്കെ­ട്ടു­റ­പ്പി­ക്കു­വാന്‍ വേ­ണ്ടി നി­യ­മം ആരോ­ണി­നെ കരു­വാ­ക്കി. രാ­ജാ­വി­നെ­ക്കാ­ളും വലിയ രാ­ജ­ഭ­ക്തി­കാ­ണി­ക്കു­ന്ന നി­യ­മ­ജ്ഞര്‍ ആരോ­ണി­നെ ദശാ­ബ്ദ­ങ്ങള്‍ നീ­ണ്ട കഠി­ന­ത­ട­വും ലക്ഷ­ങ്ങ­ളു­ടെ പി­ഴ­വും വി­ധി­ക്കാ­വു­ന്ന സാ­ഹ­ച­ര്യ­ത്തി­ലേ­ക്കു് നയി­ച്ചു. സാ­മൂ­ഹി­ക­ന­ന്മ മാ­ത്രം പ്ര­തീ­ക്ഷി­ച്ചി­രു­ന്ന ആ മന­സ്സി­നു് കോ­ട­തി­മു­റി­യി­ലെ വാ­ദ­മു­ഖ­ങ്ങള്‍­ക്കു് മുന്‍­പില്‍ പല­പ്പോ­ഴും പി­ടി­ച്ചു നില്‍­ക്കാന്‍ കഴി­ഞ്ഞി­ല്ല. തന്റെ ബാ­ക്കി­ജീ­വി­തം ഇരു­മ്പ­ഴി­ക്കു­ള്ളില്‍ ഒരു കു­റ്റ­വാ­ളി­യാ­യി ജീ­വി­ച്ചു­തീര്‍­ക്കു­ന്ന­തു് സ്വാ­ത­ന്ത്ര്യ­വാ­ദി­യായ അവ­നി­ഷ്ട­പ്പെ­ട്ടി­രു­ന്നി­ല്ല. ഇതു് ആരോ­ണി­നെ ഒരു വി­ഷാ­ദ­രോ­ഗി­യാ­ക്കി മാ­റ്റി. ജനു­വ­രി 11­നു രാ­വി­ലെ ഒരു സു­ഹൃ­ത്തി­ന്റെ വീ­ട്ടി­ലാ­ണു് ആരോ­ണി­നെ ആത്മ­ഹ­ത്യ ചെ­യ്ത നി­ല­യില്‍ കണ്ടെ­ത്തി­യ­തു­്.</p> <p><a href="http://arstechnica.com/tech-policy/2012/09/feds-go-overboard-in-prosecuting-information-activist/">ടിമോത്തി ലീ എഴു­തി­യ­തു­്</a> ശരി­യാ­ണെ­ങ്കില്‍ ആരോണ്‍ ചെ­യ്ത കു­റ്റ­ത്തി­നു് - ശൃം­ഖ­ല­യില്‍ അതി­ക്ര­മി­ച്ചു കട­ക്ക­ലി­നു­്, നല്കാ­വു­ന്ന പര­മാ­വ­ധി ശി­ക്ഷ നൂ­റു് ഡോ­ളര്‍ പി­ഴ­യും 30 ദി­വ­സ­ത്തെ ജയില്‍ വാ­സ­വു­മാ­ണു­്.<a href="http://arstechnica.com/tech-policy/2012/09/feds-go-overboard-in-prosecuting-information-activist/"> </a>­വര്‍­ഷ­ങ്ങ­ളാ­യി ഭര­ണ­കൂ­ട­ത്തി­നെ­തി­രെ നട­ത്തിയ പ്ര­ക്ഷോ­ഭ­ങ്ങള്‍ മുന്‍­നിര്‍­ത്തി ഏക­പ­ക്ഷീ­യ­മാ­യാ­ണു് ആരോ­ണി­നു ശി­ക്ഷ വി­ധി­ച്ച­തെ­ന്നു <a href="http://www.theawl.com/2011/08/was-aaron-swartz-stealing">കരുതുന്നവരും </a>­കു­റ­വ­ല്ല.<a href="http://www.theawl.com/2011/08/was-aaron-swartz-stealing"> </a>ആ­രോ­ണി­ന്റെ യു­ദ്ധം - ഇന്റര്‍­നെ­റ്റി­ലെ ഉള്ള­ട­ക്ക­ത്തെ ആരു നി­യ­ന്ത്രി­ക്ക­ണ­മെ­ന്ന­തും അതി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തെ­യും കു­റി­ച്ചു­ള്ള­വ, അമേ­രി­ക്കന്‍ ഭര­ണ­കൂ­ട­ത്തി­ന്റെ കണ്ണില്‍ മഹാ­പ­രാ­ധ­മാ­യി മാ­റി­യ­തി­ന്റെ പ്ര­ത്യാ­ഘാ­ത­മാ­വും ഇതു­്. ലോ­ക­ത്തി­ന്റെ പല ഭാ­ഗ­ങ്ങ­ളില്‍­നി­ന്നും ആരോ­ണി­ന്റെ വി­മോ­ച­ന­ത്തി­നാ­യി ഉയര്‍­ന്ന അപേ­ക്ഷ­ക­ളെ ഭര­ണ­സം­വി­ധാ­നം നി­രാ­ക­രി­ച്ചു­.</p> <p>ഇ­താ­ദ്യ­മാ­യ­ല്ല ഒരു പ്രോ­ഗ്രാ­മര്‍ മസാ­ഷു­സെ­റ്റ്സ് കോ­ട­തി­യു­ടെ­യും നി­യ­മ­വ്യ­വ­സ്ഥ­യു­ടെ പീ­ഡ­ന­വും മൂ­ലം ആത്മ­ഹ­ത്യ­ക്ക് പാ­ത്ര­മാ­കു­ന്ന­തു് എന്ന കാ­ര്യം കൂ­ടി ഇതി­നോ­ടു് കൂ­ട്ടി വാ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. നാ­സ­യു­ടെ സൈ­റ്റ് ഹാ­ക്ക്ചെ­യ്യാന്‍ ശ്ര­മി­ച്ച കേ­സില്‍ കു­റ്റാ­രോ­പി­ത­നായ ജൊ­നാ­ഥന്‍ ജയിം­സ് എന്ന 24­കാ­രന്‍ 2008 മെ­യ്‌‌­മാ­സ­ത്തില്‍ സ്വ­യം വെ­ടി­വ­ച്ചു് <a href="http://www.wired.com/threatlevel/2009/07/hacker/">മരണം വരി­ച്ചി­രു­ന്നു. </a>ആ­ത്മ­ഹ­ത്യാ­ക്കു­റി­പ്പില്‍ അവന്‍ എഴു­തി "എ­നി­ക്കി­വി­ടു­ത്തെ നി­യ­മ­വ്യ­വ­സ്ഥ­യില്‍ വി­ശ്വാ­സ­മി­ല്ല. ഒരു­പ­ക്ഷേ എന്റെ ഇന്ന­ത്തെ പ്ര­വര്‍­ത്തി­കള്‍, ഒപ്പം ഈ കത്തും സമൂ­ഹ­ത്തി­നു് ശക്ത­മായ ഒരു സന്ദേ­ശം നല്കും­."</p> <p>­പ­കര്‍­പ്പ­വ­കാ­ശം എന്ന അറു­പ­ഴ­ഞ്ചന്‍ വ്യ­വ­സ്ഥ­യെ­ക്കു­റി­ച്ചു­ള്ള വീ­ണ്ടു­വി­ചാ­ര­ത്തി­നാ­യി ആരോണ്‍ ബലി­യാ­ടാ­യ­താ­കാം. എന്താ­യാ­ലും പല­രു­ടേ­യും മന­സ്സില്‍ ഒരി­ത്തി­രി നീ­റ്റ­ലും അതി­ലു­പ­രി പു­നര്‍­ചി­ന്ത­യു­ടെ ഒരേ­ടും വി­ത­യ്ക്കാന്‍ അരോ­ണി­നാ­യി. ആരോ­ണി­ന്റെ വി­ക്കി­പീ­ഡിയ ഉപ­യോ­ക്തൃ­സം­വാദ താ­ളില്‍ നി­ത്യേന വരു­ന്ന <a href="http://en.wikipedia.org/wiki/User_talk:AaronSw">അനുശോചനങ്ങളും </a>­പല ചത്വ­ര­ങ്ങ­ളി­ലും കൂ­ടു­ന്ന അനു­ശോ­ചന സമ്മേ­ള­ന­ങ്ങ­ളും, ബ്ലോ­ഗ്‌‌­പോ­സ്റ്റു­ക­ളും ആരോ­ണി­ലെ അഗ്നി ഏറ്റു­വാ­ങ്ങു­ന്ന­തി­നാ­യി സമൂ­ഹം തയ്യാ­റാ­യ­താ­യി ഉറ­പ്പു­ന­ല്കു­ന്നു. ആരോണ്‍ അനു­സ്മ­രണ പോ­സ്റ്റു­ക­ളും അതി­നാ­യി തയ്യാ­റാ­ക്കിയ <a href="http://pdftribute.net/">#PDFTribute </a>എ­ന്ന ടാ­ഗും സാ­മൂ­ഹ്യ­ക്കൂ­ട്ടാ­യ്മാ സൈ­റ്റു­ക­ളില്‍ നി­റ­ഞ്ഞു നി­ന്നു. ആരോ­ണി­ന്റെ അറ­സ്റ്റി­നോ­ട് പ്ര­തി­ഷേ­ധി­ച്ച് ജസ്റ്റര്‍ കൈ­വ­ശം വച്ചി­രു­ന്ന ഫി­ലോ­സ­ഫി­ക്കല്‍ സൊ­സൈ­റ്റി­യു­ടെ 33 ജീ­.­ബി. ടൊ­റ­ന്റ്‌‌<a href="http://en.wikipedia.org/wiki/User:Gmaxwell"> ഗ്രെ­ഗ് മാ­ക്സ്‌‌­വെല്‍</a> എന്ന­യാള്‍ പു­റ­ത്തു­വി­ട്ടു. ആരോ­ണി­ന്റെ ആത്മ­ഹ­ത്യ­യ്ക്ക് ഏതാ­നും ദി­വ­സം മുന്‍­പ് ജസ്റ്റര്‍ തങ്ങ­ളു­ടെ കു­റ­ച്ച് പ്ര­ബ­ന്ധ­ങ്ങള്‍ എല്ലാ­വര്‍­ക്കു­മാ­യി <a href="http://lj.libraryjournal.com/2013/01/academic-libraries/many-jstor-journal-archives-now-free-to-public/">തുറന്നു കൊ­ടു­ത്തു­.</a> ഒരു ആത്മ­ഹ­ത്യാ­ക്കു­റി­പ്പു പോ­ലും എഴു­തി­വ­ച്ചി­ല്ലെ­ങ്കി­ലും ആരോണ്‍ എന്ന ഓണ്‍­ലൈന്‍ ഗറി­ല്ലാ­പോ­രാ­ളി­യു­ടെ അവ­സാന ഇം­ഗി­ത­ങ്ങ­ള­റി­യു­ന്ന­തി­നും അതു­പ്ര­കാ­രം പ്ര­വര്‍­ത്തി­ക്കു­ന്ന­തി­നും ജനത സജ്ജ­രാ­യി­രി­ക്കു­ന്നു എന്നു വേ­ണം മന­സ്സി­ലാ­ക്കാന്‍. അനോ­ണി­മ­സി­ന്റെ <a href="http://anonrelations.net/aaron-swartz-opangel-662/">ഓപ്പറേഷന്‍ ഏഞ്ചല്‍ </a>­പ്ര­വര്‍­ത്ത­ങ്ങ­ളും­,<a href="http://anonrelations.net/aaron-swartz-opangel-662/"> </a>­വി­ജ­യം കണ്ടി­ല്ലെ­ങ്കി­ലും മര­ണ­ത്തി­നു­ത്ത­ര­വാ­ദി­ക­ളായ നി­യ­മ­ജ്ഞ­രെ തത്‌‌­സ്ഥാ­ന­ത്തു നി­ന്നും പു­റ­ത്താ­കാന്‍ <a href="https://petitions.whitehouse.gov/petition/fire-assistant-us-attorney-steve-heymann/RJKSY2nb">നടത്തിയ</a> <a href="https://petitions.whitehouse.gov/petition/remove-united-states-district-attorney-carmen-ortiz-office-overreach-case-aaron-swartz/RQNrG1Ck">പ്രവര്‍ത്തനങ്ങളും</a> ഇതി­നു തെ­ളി­വാ­ണു­്.</p> <p>ആ­രോ­ണി­നൊ­പ്പം ഭര­ണ­കൂ­ട­ത്തി­നും സമൂ­ഹ­ത്തി­നും നട­ക്കാ­നാ­കാ­ഞ്ഞ­താ­കാം ആ ചെ­റു­പ്പ­ക്കാ­ര­നെ നമു­ക്ക് നഷ്ട­മാ­ക്കി­യ­തു­്. സ്വ­യം 'അ­പ്ലൈ­ഡ് സോ­ഷ്യോ­ള­ജി­സ്റ്റ്' എന്ന് വി­ളി­ച്ചി­രു­ന്ന അവന്‍, സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­ക­ളെ ഹാ­ക്ക് ചെ­യ്യു­ന്ന­തില്‍ ആന­ന്ദം കണ്ടെ­ത്തി. മെ­ച്ച­പ്പെ­ട്ട ഒരു നാ­ളെ സ്വ­പ്നം കണ്ടു, അതി­നാ­യി പ്ര­വര്‍­ത്തി­ച്ചു. ഒരു പക്ഷേ അതാ­യി­രി­ക്കാം ആരോണ്‍ ചെ­യ്ത തെ­റ്റ്.</p> <p><strong>അ­ഖില്‍ കൃ­ഷ്ണന്‍ എസ്</strong></p> <p>[ഈ ലേ­ഖ­നം <a href="http://creativecommons.org/licenses/by-sa/2.5/in/">ക്രിയേറ്റീവ് കോ­മണ്‍­സ് ആട്രി­ബൂ­ഷന്‍ -ഷെ­യര്‍ എലൈ­ക്ക് 2.5 ഇന്ത്യ</a> പ്ര­കാ­രം പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്നു­.<a href="http://creativecommons.org/licenses/by-sa/2.5/in/"> ]</a></p> <p>അ­ധി­ക­വാ­യ­ന­യ്ക്ക് :</p> <ul><li><a href="http://www.rememberaaronsw.com/">റിമമ്പര്‍ ആരോണ്‍ സ്വാര്‍­ട്സ് </a></li> <li><a href="https://blog.wikimedia.org/2013/01/12/remembering-aaron-swartz-1986-2013/">വിക്കിമീഡിയ ബ്ലോ­ഗില്‍ എറി­ക് മോ­ള­റു­ടെ പോ­സ്റ്റ്</a></li> <li><a href="http://www.aaronsw.com/weblog/">ആരോണിന്റെ ബ്ലോ­ഗ് </a></li> </ul></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/aaron-swartz.jpg" alt="Aaron Swartz" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> ആരോണ്‍ സ്വാര്‍ട്സ് </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വിട </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/akhilan" title="View user profile.">Akhilan</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/%E0%B4%B5%E0%B4%BF%E0%B4%9F/22592/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%B5%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B4%A4%E0%B4%A8%E0%B4%82#comments അനോണിമസ് അഭിപ്രായ സ്വാതന്ത്ര്യം ആരോണ്‍ സ്വാര്‍ട്സ് ഇന്റര്‍നെറ്റ് എംഐറ്റി കരിനിയമം ക്രിയേറ്റീവ് കോമണ്‍സ് ജസ്റ്റര്‍ ജ്ഞാനം ജ്ഞാനാവകാശം പകര്‍പ്പവകാശം പിപ്പ റെഡ്ഡിറ്റ് വിക്കിപ്പീഡിയ വിക്കിമീഡിയ വിക്കിലീക്ക്സ് വിജ്ഞാനം വിവരം സോപ്പ സ്വാതന്ത്ര്യം ഹാക്റ്റിവിസ്റ്റ് വിട വര്‍ത്തമാനം വാര്‍ത്ത Mon, 25 Feb 2013 13:18:57 +0000 Akhilan 22592 at http://malayal.am ചാനല്‍കാഴ്ചകളില്‍ മറനീക്കുന്ന അബോധഭീതികള്‍ http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22590/%E0%B4%9A%E0%B4%BE%E0%B4%A8%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B1%E0%B4%A8%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%AD%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D <p><p>­ചാ­നല്‍ രം­ഗ­ത്തേ­ക്കു­ള്ള <a href="http://malayal.am/taxonomy/term/17217" class="taxonomyterm_tag">­മീ­ഡിയ വണ്‍</a> എന്ന നവാ­ഗ­ത­ന്റെ വര­വ് ഓണ്‍­ലൈന്‍ ഇട­ങ്ങ­ളില്‍ ആഘോ­ഷി­ക്ക­പ്പെ­ട്ട­ത് വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യു­ടെ മഫ്ത­യില്‍ പി­ടി­ച്ചു വലി­ച്ചു കൊ­ണ്ടാ­യി­രു­ന്നു. ബഹു­സ്വര സമൂ­ഹ­ത്തില്‍ പ്ര­ക­ട­മായ മത­ചി­ഹ്ന­വു­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തി­ലെ അപ­ക­ടം ചി­ല­രില്‍ ആശ­ങ്ക­യു­ള­വാ­ക്കി­യെ­ങ്കില്‍, മറു വശ­ത്ത് ഇസ്ലാ­മി­ക­വേ­ഷ­മായ <a href="http://malayal.am/taxonomy/term/17219" class="taxonomyterm_tag">­ഹി­ജാ­ബ്</a> അണി­ഞ്ഞു കൊ­ണ്ട് കേ­ര­ള­ത്തില്‍ ആദ്യ­മാ­യി ടീ­വി വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യാ­യി പ്ര­ത്യ­ക്ഷ­പ്പെ­ട്ട കു­ട്ടി­യെ അഭി­ന­ന്ദി­ച്ചും അതി­നു വേ­ദി­യൊ­രു­ക്കിയ <a href="http://malayal.am/taxonomy/term/2772" class="taxonomyterm_tag">­മാ­ധ്യ­മം­</a> ഗ്രൂ­പ്പി­നെ പ്ര­ശം­സ­യില്‍ മൂ­ടി­യും മറ്റു ചി­ലര്‍ അര്‍­മാ­ദി­ച്ചു­.</p> <p>ഏ­റ്റ­വും പ്ര­ഥ­മ­മാ­യി, ജമാ­അ­ത്തു­കാര്‍ പണം മു­ട­ക്കിയ <a href="http://malayal.am/taxonomy/term/1215" class="taxonomyterm_tag">­ചാ­നല്‍</a> അവ­രു­ടെ പഥ്യം പോ­ലെ­യാ­ണ് നട­ത്തു­ക­യെ­ന്നും അപ്പോള്‍ അവര്‍­ക്ക്‌ ഹി­ത­ക­ര­മായ ഭക്ഷ­ണം വി­ള­മ്പും, അവര്‍­ക്ക്‌ പ്രി­യ­ങ്ക­ര­മായ <a href="http://malayal.am/taxonomy/term/865" class="taxonomyterm_tag">­വ­സ്ത്ര­ധാ­ര­ണം­</a> നട­ക്കും എന്നും സമ്മ­തി­ച്ചു കൊ­ടു­ക്കാ­ക്കാ­നു­ള്ള മി­നി­മം ഔചി­ത്യ­മെ­ങ്കി­ലും ഈ ആഘോ­ഷ­കര്‍ പു­ലര്‍­ത്തേ­ണ്ടി­യി­രു­ന്നു. വേ­റെ­യും അനേ­കം ചാ­ന­ലു­കള്‍ ഇവി­ടെ­യു­ണ്ട്, അവ­യൊ­ക്കെ­യും അങ്ങ­നെ തന്നെ­യാ­ണ് പ്ര­വര്‍­ത്തി­ക്കു­ന്ന­ത്‌.. അവ­രാ­രും പൊ­തു­ജന അഭി­പ്രാ­യം സ്വ­രൂ­പി­ച്ച­ല്ല ചാ­നല്‍ അജ­ണ്ട നി­ശ്ച­യി­ക്കു­ന്ന­ത്. അവ­യി­ലൊ­ക്കെ­യും അങ്ങേ­യ­റ്റം പ്ര­തി­ലോ­മ­ക­ത­ക­ളു­ണ്ട്. എല്ലാ മാ­ഫി­യ­ത്ത­ര­വും പി­ന്ന­ണി­യില്‍ നട­ക്കു­ന്ന ഒരു ആത്മീയ കോര്‍­പ­റേ­റ്റ്‌ സം­ഘം നേ­രി­ട്ട് നട­ത്തു­ന്ന ചാ­നല്‍ ആ കള്‍­ട്ട് സം­സ്കാ­രം പ്ര­ച­രി­പ്പി­ച്ച് കൊ­ണ്ട് തന്നെ നമു­ക്കി­ട­യില്‍ അല്ല­ലി­ല്ലാ­തെ കഴി­യു­ന്നു­ണ്ട്. മു­ഖ്യ­ധാ­രാ ചാ­നല്‍ ആയി നാം സ്വീ­ക­രി­ച്ച ഒരു വാര്‍­ത്താ ചാ­നല്‍ ദി­വ­സ­വും ഒരു മണി­ക്കൂര്‍ അദ്ഭു­ത­ശു­ശ്രൂ­ഷാ ശാ­ന്തി നട­ത്തു­ന്നു­!</p> <p>[blurb:1:right] ജനാ­ധി­പ­ത്യ­വും മതേ­ത­ര­ത്വ­വും നി­ഷി­ദ്ധ­മാ­യി, ഹു­കൂ­മ­ത്തെ ഇലാ­ഹി അഥ­വാ ദൈ­വിക വ്യ­വ­സ്ഥ­യു­ടെ സം­സ്ഥാ­പ­ന­മാ­ണ് തങ്ങ­ളു­ടെ ലക്ഷ്യ­മെ­ന്നു പറ­ഞ്ഞു നട­ന്നി­രു­ന്ന ഒരു സം­ഘ­മാ­യി­രു­ന്നു <a href="http://malayal.am/taxonomy/term/2498" class="taxonomyterm_tag">­ജ­മാ­അ­ത്തെ ഇസ്ലാ­മി­</a>. ഒരു കാ­ല­ത്ത്‌ മഹ­ത്ത­ര­മാ­യി­രു­ന്ന നമ്മു­ടെ <a href="http://malayal.am/taxonomy/term/3363" class="taxonomyterm_tag">­ജ­നാ­ധി­പ­ത്യം­</a> (ഈ­യി­ടെ­യു­ള്ള പോ­ക്ക് കാ­ണു­മ്പോള്‍ ഇനി­യും അങ്ങ­നെ വി­ശേ­ഷി­പ്പി­ക്കാ­മോ എന്ന് സന്ദേ­ഹി­ച്ചു പോ­കു­ന്നു­വെ­ങ്കില്‍ കൂ­ടി­...!), താ­ത്വി­ക­മാ­യി ജനാ­ധി­പ­ത്യ­ത്തെ തന്നെ­യും നി­രാ­ക­രി­ക്കു­ന്ന അത്ത­രം പ്ര­സ്ഥാ­ന­ങ്ങ­ളെ കൂ­ടി ഉള്‍­ക്കൊ­ള്ളാന്‍ വി­ശാ­ലത കാ­ട്ടി. കാ­ലാ­ന്ത­രേണ അവ­രു­ടെ ചി­ന്താ­ഗ­തി­യില്‍ മാ­റ്റം വരി­ക­യും ജനാ­ധി­പ­ത്യ-മതേ­തര ഇട­ങ്ങള്‍ തങ്ങള്‍­ക്ക് കൂ­ടി പ്രാ­പ്യ­മാ­ക്കാന്‍ മാ­ത്സ­ര്യ­ത്തോ­ടെ മു­ന്നോ­ട്ട് വരു­ന്ന­തു­മാ­ണ് നാം കണ്ട­ത്. തീര്‍­ച്ച­യാ­യും ആരോ­ഗ്യ­ക­ര­മായ മാ­റ്റം തന്നെ­യാ­ണ­ത്‌. അതി­ന്റെ ഭാ­ഗ­മാ­യെ­ന്നോ­ണ­മാ­ണ് അവര്‍ മാ­ധ്യ­മം എന്ന പത്ര­സ്ഥാ­പ­നം തു­ട­ങ്ങു­ന്ന­ത്. ഇന്ന­ത്‌ കേ­വ­ലം ജമാ­അ­ത്ത് പത്രം എന്ന­തി­ലു­പ­രി മല­യാ­ളി പൊ­തു­ബോ­ധ­ത്തോ­ട്‌ സം­വ­ദി­ക്കു­ന്ന അവ­ഗ­ണി­ക്കാ­നാ­വാ­ത്ത അച്ച­ടി­മാ­ദ്ധ്യ­മം ആയി വളര്‍­ന്നി­ട്ടു­മു­ണ്ട്.</p> <p>­നേര്‍­ക്കു­നേര്‍ ആശ­യ­പ്ര­ച­ര­ണം നട­ത്താ­റി­ല്ല­യെ­ങ്കി­ലും, മാ­ധ്യ­മം പത്രം ചി­ല­പ്പോള്‍ എങ്കി­ലും <a href="http://malayal.am/taxonomy/term/17218" class="taxonomyterm_tag">­പാന്‍ ഇസ്ലാ­മി­സം­</a>, ആഗോള ഇസ്ലാ­മി­സം എന്നി­വ­യെ ഒളി­ച്ചു കട­ത്താന്‍ ശ്ര­മി­ക്കാ­റു­ണ്ട്. വാ­രി­ക­യില്‍ ലി­ബ­റല്‍ സ്ത്രീ സ്വ­ത്വ­ത്തെ കു­റി­ച്ച് വാ­തോ­രാ­തെ പറ­യു­ക­യും ലൈം­ഗി­ക­ത­യെ കു­റി­ച്ചൊ­ക്കെ സധീ­രം ചര്‍­ച്ചി­ക്കു­ക­യും അതേ­സ­മ­യം പത്ര­ത്തി­ന്റെ നി­ല­പാ­ട്‌ പേ­ജ് 'തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ടു­ന്ന' താ­ലി­ബാ­ന് നല്ല ഇമേ­ജ് ഉണ്ടാ­ക്കാന്‍ യത്നി­ക്കു­ക­യും സ്വ­വര്‍­ഗ്ഗ­ലൈം­ഗി­ക­ത­യെ കു­റി­ച്ച് മു­ഖ­പ്ര­സം­ഗ­ത്തില്‍ വള­രെ കു­ടു­സ്സായ പരാ­മര്‍­ശം നട­ത്തു­ക­യു­മൊ­ക്കെ ചെ­യ്യു­ന്ന 'ഇ­ര­ട്ട­മു­ഖ'­വും വെ­ളി­പ്പെ­ട്ടു പോ­കാ­റു­ണ്ട്. അതോ­ടൊ­പ്പം, മറ്റു മാ­ദ്ധ്യ­മ­ങ്ങള്‍ തമ­സ്ക്ക­രി­ക്കു­ന്ന ചില കാ­ഴ്ച­പ്പു­റ­ങ്ങള്‍ നമ്മു­ടെ മു­ന്നി­ലേ­ക്ക്‌ എത്തി­ക്കു­ന്ന­തി­ലും ചര്‍­ച്ച­യാ­ക്കു­ന്ന­തി­ലും മാ­ധ്യ­മം വലിയ പങ്ക് വഹി­ച്ചി­ട്ടു­ണ്ട് എന്ന­തും തത്തു­ല്യം പ്രാ­ധാ­ന്യ­മര്‍­ഹി­ക്കു­ന്നു­ണ്ട്. പൂര്‍­ണ്ണ <a href="http://malayal.am/taxonomy/term/17220" class="taxonomyterm_tag">­നി­ഷ്പ­ക്ഷ­ത</a> എന്നൊ­ന്ന് ഇല്ലെ­ന്നും, മാ­നേ­ജ്മെ­ന്റി­ന്റെ ആശയ / വാ­ണി­ജ്യ താ­ല്പ­ര്യ­ത്തി­നു അനു­ഗു­ണ­മാ­യി മാ­ത്ര­മേ നമ്മു­ടെ നാ­ട്ടി­ലെ ഏതൊ­രു മാ­ദ്ധ്യമ സ്ഥാ­പ­ന­വും നി­ല­കൊ­ള്ളു­ന്നു­ള്ളൂ എന്നു­മു­ള്ള യഥാര്‍­ത്ഥ്യം ഉള്‍­ക്കൊ­ള്ളു­മ്പോള്‍, മാ­ധ്യ­മ­ത്തേ­യും അതി­ന്റേ­തായ ഇട­ത്തില്‍ നമു­ക്ക്‌ ഉള്‍­ക്കൊ­ള്ളാന്‍ കഴി­യും, കഴി­യ­ണം. അതാ­ണ് ജനാ­ധി­പ­ത്യ­പ­ര­ത.</p> <p>ഓ­രോ ചാ­ന­ലി­ലും മാ­നേ­ജ്മെ­ന്റി­ന്റെ താ­ല്പ­ര്യാ­ര്ത്ഥം ഡ്ര­സ് കോ­ഡ് അനു­ശാ­സി­ക്കു­ന്ന നട­പ്പ് ശീ­ല­ത്തെ മാ­റ്റി നിര്‍­ത്തി , നൈ­തി­ക­മാ­യി വസ്ത്ര­ധാ­രണ സ്വാ­ത­ന്ത്ര്യം എന്ന പ്ര­ത­ല­ത്തില്‍ നി­ന്ന് കൊ­ണ്ട് ചി­ന്തി­ച്ചാ­ലും, ഒരു സ്വ­ത­ന്ത്ര­വ്യ­ക്തി തന്റെ വസ്ത്ര­ധാ­ര­ണ­മാ­യി തെ­ര­ഞ്ഞെ­ടു­ത്ത­തി­നെ മാ­നി­ക്കാന്‍ നമു­ക്ക് ബാ­ധ്യത ഇല്ലേ? അതില്‍ കയ­റി ഇട­പെ­ടാന്‍ ബഹു­ജ­ന­ത്തി­നു എന്തു­ണ്ട് കാ­ര്യം? <a href="http://malayal.am/taxonomy/term/7291" class="taxonomyterm_tag">­മ­ഫ്ത</a> അണി­യാന്‍ വി­സ­മ്മ­തി­ച്ച­തി­ന്റെ പേ­രില്‍ ഒരു പെണ്‍­കു­ട്ടി­യെ ചാ­നല്‍ ജോ­ലി­യില്‍ നി­ന്ന് പി­രി­ച്ചു­വി­ട്ടെ­ങ്കില്‍ മാ­ത്ര­മേ ഈ വി­ഷ­യം ഒരു ചര്‍­ച്ച­ക്ക്‌ പോ­ലും ക്വാ­ളി­ഫൈ ചെ­യ്യു­ന്നു­ള്ളൂ. അല്ലാ­ത്തി­ട­ത്തോ­ളം ഒരു വേ­ഷ­ത്തെ പ്ര­ശ്ന­വ­ല്ക്ക­രി­ക്കു­ന്ന­ത് ഒരു വശ­ത്ത് അസ­ഹി­ഷ്ണു­ത­യും മറു­വ­ശ­ത്ത്‌ തീ­വ്ര­ത­യും വളര്‍­ത്താന്‍ മാ­ത്ര­മേ ഉപ­ക­രി­ക്കൂ. ‘പൊ­തു­സ്വീ­കാ­ര്യ­ത’ എന്ന ഘട­കം മുന്‍­നിര്‍­ത്തി അവ­ര­ത് ഊരി­ച്ചി­രു­ന്നെ­ങ്കില്‍ അതാ­കു­മാ­യി­രു­ന്നു വസ്ത്ര­ധാ­രണ സ്വാ­ത­ന്ത്ര്യ­ലം­ഘ­നം­.</p> <p>­മ­ത­ശാ­സ­ന­യെ­ന്നോ മത­ചി­ഹ്ന­മെ­ന്നോ ശരി­യാ­യോ തെ­റ്റാ­യോ ധരി­ച്ചു കൊ­ണ്ട് തന്നെ <a href="http://malayal.am/taxonomy/term/835" class="taxonomyterm_tag">­പര്‍­ദ്ദ</a> അഥ­വാ മഫ്ത ധരി­ക്ക­ണോ ഊര­ണോ എന്ന് നി­ശ്ച­യി­ക്കാ­നു­ള്ള അവ­കാ­ശം അവ അണി­യു­ന്ന­വര്‍­ക്ക് / നി­രാ­ക­രി­ക്കു­ന്ന­വര്‍­ക്ക് വി­ട്ടു കൊ­ടു­ക്ക­ണം. പരി­ഷ്ക­ര­ണ­ശ്ര­മ­ങ്ങള്‍ അക­മേ ഉരു­വം കൊ­ള്ള­ണം. അവ ജനാ­ധി­പ­ത്യ­പ­ര­മാ­യി സം­ഭ­വി­ക്കേ­ണ്ട­തു­മാ­ണ്. നമ്മു­ടെ മഫ്ത / പര്‍­ദ്ദ വി­രോ­ധം സവര്‍­ണ്ണ പരി­ക­ല്പ­ന­ക­ളി­ലെ 'കു­ലീന മല­യാ­ളി­മ­ങ്ക' മോ­ഡ­ലില്‍ നി­ന്നാ­ണോ അതോ പ്രാ­മു­ഖ്യം നേ­ടു­ന്ന ഇസ്ലാ­മോ­ഫോ­ബി­യ­യില്‍ നി­ന്നാ­ണോ എന്നൊ­രു വി­ഷ­യം കൂ­ടി­യു­ണ്ട്. സ്ത്രീ സ്വാ­ത­ന്ത്ര്യ­വാ­ദി നാ­ട്യേന മഫ്ത / പര്‍­ദ്ദ­യോ­ട് <a href="http://malayal.am/taxonomy/term/5996" class="taxonomyterm_tag">അ­സ­ഹി­ഷ്ണു­ത</a> കാ­ട്ടു­ന്ന പല­രും, 'പാ­ശ്ചാ­ത്യ­വേ­ഷ'­മായ ജീന്‍­സി­നോ­ടും അതേ അസ­ഹി­ഷ്ണുത പു­ലര്‍­ത്തു­ന്ന­ത് കാ­ണു­മ്പോ­ഴാ­ണ് പൂ­ച്ച് പു­റ­ത്ത്‌ ചാ­ടു­ന്ന­ത്. ഇനി ഇവ രണ്ടു­മ­ല്ലെ­ങ്കി­ലും, 'സ്വാ­ത­ന്ത്ര്യം' എന്ന­ത് ആപേ­ക്ഷി­ക­മാ­കു­ക­യും 'സ്വാ­ത­ന്ത്ര്യം കവര്‍­ന്നെ­ടു­ക്ക­പ്പെ­ട്ടു, സഹാ­യി­ക്കൂ' എന്ന് വി­ളി­ച്ചു പറ­യാ­തി­രി­ക്കു­വോ­ളം ഒരു വഴി­പോ­ക്ക­ന് ഒന്നും ചെ­യ്യാ­നി­ല്ല. ബാ­ഹ്യ­ക­ല്പ­ന­കള്‍ വി­പ­രീ­ത­ഫ­ല­മേ ചെ­യ്യൂ എന്ന് മാ­ത്ര­മ­ല്ല അത് അസ­ഹി­ഷ്ണു­താ­പ­ര­മാ­യി വളര്‍­ന്ന് ഫാ­സി­സ­ത്തി­ലേ­ക്ക് ചെ­ന്നെ­ത്താ­നു­ള്ള സാ­ധ്യ­ത­യും ഏറെ­യാ­ണ്.</p> <p>[blurb:2:left] ദൌര്‍­ഭാ­ഗ്യ­വ­ശാല്‍ ഒരു വശ­ത്ത് ഇസ്ലാം കട­ന്നു­വ­രു­മ്പോള്‍ നമ്മു­ടെ അഭി­പ്രായ-വേഷ-വ്യ­ക്തി സ്വാ­ത­ന്ത്ര്യ സങ്ക­ല്പ­ങ്ങള്‍ വള­രെ സങ്കു­ചി­ത­വും എക­പ­ക്ഷീ­യ­വു­മാ­യി പോ­കു­ന്നു­ണ്ട്. അവ­സ­ര­ത്തി­ലും അന­വ­സ­ര­ത്തി­ലും ‘ഏക മാ­ന്യ­വ­സ്ത്ര’­മാ­യി പര്‍­ദ്ദ അടി­ച്ചേ­ല്പി­ക്കാന്‍ വ്യ­ഗ്രത കാ­ട്ടു­ന്ന, പീ­ഡ­ന­കാ­ര­ണം ‘പ്ര­കോ­പ­ന’ വസ്ത്ര­ധാ­ര­ണ­മാ­ണ് എന്ന് സി­ദ്ധാ­ന്തി­ക്കു­ന്ന ഒരു മത­വാ­ദി­യു­ടെ സമീ­പ­ന­ത്തില്‍ നി­ന്ന് ഒട്ടും മഹ­ത്ത­ര­മ­ല്ല അതും. കേ­ര­ള­ത്തില്‍ ആഗോള ഇസ്ലാം ആയും വി­ശ്വ­ഹി­ന്ദു ആയും പല ചി­ഹ്ന­ങ്ങ­ളും കട­ന്നു വന്നി­ട്ടു­ണ്ട്. അതി­നെ സാ­മൂ­ഹ്യ പരി­പ്രേ­ക്ഷ്യ­ത്തില്‍ <a href="http://malayal.am/taxonomy/term/48" class="taxonomyterm_tag">­വി­ശ­ക­ല­നം­</a> ചെ­യ്തു കൊ­ണ്ട് ബലാ­ല്ക്കാ­രേ­ണ­യു­ള്ള അടി­ച്ചേ­ല്പ്പി­ക്ക­ലി­നെ ചെ­റു­ക്കു­ന്ന­തും, സ്വ­യം എടു­ത്ത­ണി­യു­ന്ന­വര്‍­ക്ക് ‌ ആ സ്വാ­ത­ന്ത്ര്യം / തെ­ര­ഞ്ഞെ­ടു­പ്പ് അനു­വ­ദി­ച്ചു കൊ­ടു­ക്കാ­തി­രി­ക്കു­ന്ന­തും രണ്ടാ­ണ്.</p> <p>'­ബ­ഹു­സ്വര സമൂ­ഹ­ത്തില്‍ ഈ <a href="http://malayal.am/taxonomy/term/834" class="taxonomyterm_tag">­മു­സ്ലിം­</a> ചി­ഹ്ന­വു­മാ­യി വന്നാല്‍ സ്വീ­കാ­ര്യ­മാ­കി­ല്ല’ എന്ന് ഒരു സാ­ഹി­ത്യ­പ്ര­മു­ഖന്‍ വാ­ദി­ക്കു­മ്പോള്‍ പു­റ­ത്ത്‌ ചാ­ടു­ന്ന­ത് ബഹു­സ്വ­ര­സ­മൂ­ഹ­ത്തില്‍ സ്വീ­കാ­ര്യ­മാ­കേ­ണ്ട­ത് സവര്‍­ണ്ണ ചി­ഹ്ന­ങ്ങള്‍ മാ­ത്ര­മാ­ണ് എന്നൊ­രു അബോ­ധ­ത­ലം തന്നെ­യ­ല്ലേ­?! താ­ലി­മാ­ല­യോ സി­ന്ദൂ­ര­മോ കു­രി­ശു­മാ­ല­യോ സര്‍­ദാര്‍ തല­പ്പാ­വോ അട­ക്കം മറ്റൊ­രു മത­ചി­ഹ്ന­ത്തോ­ടും ഇല്ലാ­ത്ത അന്യ­ത്വം 'മു­സ്ലിം ചി­ഹ്ന’­ത്തോ­ട് മാ­ത്രം എന്തി­ന് തോ­ന്ന­ണം­?</p> <p>­മു­സ്ലിം­കള്‍ ഇവി­ടെ നാ­ലി­ലൊ­ന്ന് വരു­ന്ന ജന­വി­ഭാ­ഗ­മാ­ണ്. മതേ­ത­ര­നാ­ട്യ­ത്തി­ലും പു­രോ­ഗ­മ­ന­ജാ­ഡ­യി­ലും പൊ­തി­ഞ്ഞ, ‘മു­സ്ലിം ഭീ­തി’ / ചതുര്‍­ഥി തന്നെ­യാ­ണ് പല വൈ­കാ­രിക പ്ര­തി­ക­ര­ണ­ങ്ങ­ളി­ലും മു­ഴ­ച്ച് നി­ല്ക്കു­ന്ന­ത്. സാം­സ്കാ­രി­ക­രം­ഗ­ത്ത്‌ അത് വേ­ണ്ടു­വോ­ള­മു­ണ്ട്. താന്‍ ആഹാ­രം കഴി­ച്ച­ത് മു­സ്ലിം ഹോ­ട്ട­ലില്‍ നി­ന്നാ­ണ് എന്ന് അറി­ഞ്ഞ­പ്പോള്‍ ഛര്‍­ദ്ദി­ച്ച് പോ­യി എന്ന് നമ്മു­ടെ ഒരു പ്ര­മുഖ സാ­ഹി­ത്യ­കാ­രന്‍ തന്നെ ഈയി­ടെ കു­മ്പ­സാ­രി­ച്ച­ല്ലോ­.</p> <p>‘­ല­വ് ജി­ഹാ­ദ്‌’ പ്ര­ച­ര­ണം എത്ര തന്നെ വ്യാ­ജ­മെ­ന്ന് തെ­ളി­ഞ്ഞി­ട്ടും, മു­സ്ലിം വി­രു­ദ്ധ­ത­യെ നി­രാ­ക­രി­ക്കു­ന്നു എന്ന അവ­കാ­ശ­വാ­ദ­വു­മാ­യി ഈയി­ടെ റി­ലീ­സ്‌ ആയ ഒരു സി­നി­മ­യില്‍ പോ­ലും (അ­ന്ന­യും റസൂ­ലും) ഒരു മു­സ്ലിം കഥാ­പാ­ത്രം അന്യ­മ­ത­സ്ഥ­യെ പ്ര­ണ­യി­ക്കു­ന്ന­ത് ‘താന്‍ പൊ­തു­മു­സ്ലിം സമൂ­ഹ­ത്തില്‍ നി­ന്ന് വേ­റി­ട്ട അസ്തി­ത്വം പേ­റു­ന്ന­വ­നാ­ണ്’ എന്ന് ഏറ്റു­പ­റ­ഞ്ഞി­ട്ടാ­ണ്! ഈ കഴി­ഞ്ഞ ലക്കം മാ­തൃ­ഭൂ­മി വാ­രി­ക­യി­ലും ‘ല­വ് ജി­ഹാ­ദ്‌’ പ്ര­മേ­യ­മാ­ക്കി­ക്കൊ­ണ്ട് ഒരു കഥ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു! വി­വാ­ദ­ങ്ങ­ളെ മു­സ്ലിം വി­രു­ദ്ധത ഒളി­ച്ചു കട­ത്താന്‍ ഏണി­യാ­ക്കു­ന്ന സൂ­ത്ര­ശാ­ലി­ത്വം തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്.</p> <p>'­മു­സ്ലിം സ്ത്രീ' എന്ന­ത് വല്ലാ­തെ ഒബ്സ­ഷന്‍ ആയി കൊ­ണ്ട് നട­ക്കു­ന്ന രണ്ടു തരം വി­ഭ്രാ­ന്തി­ക­ളില്‍ പരി­മി­ത­പ്പെ­ട്ട് പോ­കാ­റു­ണ്ട് പല­പ്പോ­ഴും നമ്മു­ടെ വേ­ഷ­ച്ചര്‍­ച്ച­കള്‍. ഒരു കൂ­ട്ടര്‍­ക്ക് പര്‍­ദ്ദ­യോ മഫ്ത­യോ ഇടാ­ത്ത പെ­ണ്ണു­ങ്ങ­ളെ കണ്ടാല്‍ അപ്പം സദാ­ചാര മൂ­ല­ക്കു­രു പൊ­ട്ടി­യൊ­ലി­ക്കാന്‍ തു­ട­ങ്ങും; പി­ന്നെ ഹി­ജാ­ബി­ന്റെ പോ­രിഷ പറ­ച്ചി­ലാ­യി. നര­ക­ത്തീ ഏല്ക്കു­ന്ന തല­യെ കു­റി­ച്ച വേ­വ­ലാ­തി കൊ­ള്ള­ലാ­യി. മാ­ന്യ­വ­സ്ത്രം ധരി­ക്കാ­ത്ത­താ­ണ് ലോ­ക­മാ­സ­ക­ലം നട­ക്കു­ന്ന സ്ത്രീ­പീ­ഡന കാ­ര­ണം എന്ന തി­യ­റി ആയി­ര­ത്തൊ­ന്നു വട്ടം എഴു­ത്താ­യി. എല്ലാ മാ­പ്ല­ച്ചി­ക­ളെ­യും പര്‍­ദ്ദ അണി­യി­ക്കാ­തെ അവ­രു­ടെ വി­പ്ല­വം പൂര്‍­ണ്ണ­മാ­കി­ല്ല! മറ്റൊ­രു കൂ­ട്ടര്‍­ക്ക് പര്‍­ദ്ദ­യില്‍ കു­രു­ങ്ങി നി­ല­വി­ളി­ക്കു­ന്ന മു­സ്ലിം സ്ത്രീ­ത്വ­ത്തെ കു­റി­ച്ച ബേ­ജാര്‍ എപ്പോള്‍ വേ­ണ­മെ­ങ്കി­ലും കാര്‍­ഡി­യാ­ക്‍ അറ­സ്റ്റി­ലേ­ക്ക് നയി­ക്കാ­മെ­ന്ന സ്ഥി­തി­വി­ശേ­ഷ­മാ­ണ്. അനേ­കം അസ്വാ­ത­ന്ത്ര്യ ചി­ഹ്ന­ങ്ങള്‍ സ്വ­യം എടു­ത്ത­ണി­ഞ്ഞു കൊ­ണ്ടാ­കും, അല്ലെ­ങ്കില്‍ അവ­യ്ക്ക് വേ­ണ്ടി വാ­ദി­ക്കു­മ്പോള്‍ തന്നെ­യാ­കും ‘ദേ, ഒരു അസ്വാ­ത­ന്ത്രി പോ­കു­ന്നു­!’ എന്നു­ള്ള പല നെ­ടു­വീര്‍­പ്പു­ക­ളും എന്ന­താ­ണ് ഇതി­ലെ കൌ­തു­ക­ക്കാ­ഴ്ച.</p> <p>­ത­ങ്ങ­ളില്‍ നി­ന്ന­ന്യ­മാ­യ­തി­നോ­ടു­ള്ള മനു­ഷ്യ­ന്റെ ബാ­ലി­ശ­മായ അസ­ഹി­ഷ്ണു­ത­യ്ക്ക­പ്പു­റം ഒരി­ക്ക­ലും വി­ശാ­ല­മാ­യ, വ്യ­ക്തി / വേഷ സ്വാ­ത­ന്ത്ര്യ പ്ര­തി­ബ­ദ്ധ­ത­യി­ലേ­ക്ക് ഉയ­രാ­റി­ല്ല ഈ പാ­തി വെ­ന്ത ബേ­ജാ­റു­കള്‍; തങ്ങ­ളു­ടെ കാ­ഴ്ച­പ്പാ­ടി­ന്റെ പരി­മി­തി­യി­ലേ­ക്ക് ലോ­ക­ത്തെ ഇറ­ക്കി നിര്‍­ത്താ­നു­ള്ള ബദ്ധ­പ്പാ­ട് മാ­ത്ര­മാ­ണ് പര്‍­ദ്ദ­യ­ണി­യു­ന്ന എല്ലാ­വ­രും അത് സമ്മര്‍­ദ്ദ­ത്തി­ന­ടി­പ്പെ­ട്ടു മാ­ത്രം ചെ­യ്യു­ന്ന­താ­ണ് എന്നു­ള്ള തീര്‍­പ്പു­കള്‍.. രക്ഷാ­കര്‍­തൃ മനോ­ഭാ­വ­ത്തോ­ടെ മു­സ്ലിം സ്ത്രീ­യെ ‘ഉ­ദ്ധ­രി­ക്കാന്‍’ നട­ക്കു­ന്ന ഈ രണ്ടു കൂ­ട്ട­രും മു­സ്ലിം സ്ത്രീ­കള്‍ മു­ഴു­ക്കെ മന്ദ­ബു­ദ്ധി­ക­ളും തങ്ങള്‍ അവര്‍­ക്ക് ‌ വേ­ണ്ടി തീ­രു­മാ­ന­ങ്ങള്‍ എടു­ക്കാന്‍ ചു­മ­ത­ല­പ്പെ­ട്ട­വ­രും ആണെ­ന്ന അബ­ദ്ധ­ജ­ടി­ല­മായ കാ­ഴ്ച­പ്പാ­ട് മു­ന്നോ­ട്ട് വയ്ക്കു­ന്നു­ണ്ട്. തട്ട­മി­ല്ലാ­ത്ത തല കണ്ടു ചൊ­റി­ച്ചില്‍ വരു­ന്ന­വ­രാ­യാ­ലും തല­യില്‍ തട്ടം കാ­ണു­മ്പോള്‍ ശ്വാ­സം മു­ട്ടു­ന്ന­വ­രാ­യാ­ലും തങ്ങ­ളു­ടെ കാ­ഴ്ച­യു­ടെ കേ­വല രു­ചി­ക്ക­പ്പു­റം മാ­ന­മു­ള്ള­താ­ണ് വസ്ത്ര­സ്വാ­ത­ന്ത്ര്യം എന്ന് തി­രി­ച്ച­റി­യ­ണം. മത­ത്തി­ന്റെ പു­രു­ഷാ­ധി­ഷ്ഠിത വാ­യ­ന­യില്‍ നി­ന്ന് കൊ­ണ്ട് പര്‍­ദ്ദ നിര്‍­ബ­ന്ധി­ത­മാ­യി അടി­ച്ചേല്‍­പ്പി­ക്കാ­നു­ള്ള ശ്ര­മ­ങ്ങ­ളെ പോ­ലെ തന്നെ എതിര്‍­ക്ക­പ്പെ­ടേ­ണ്ട­താ­ണ് സാം­സ്‌­കാ­രിക ഫാ­സി­സ­ത്തി­ന്റെ അബോ­ധ­ത­ലം പേ­റു­ന്ന പര്‍­ദ്ദ/ മഫ്ത വി­രു­ദ്ധ­ത­യും. രണ്ടി­നും പൊ­തു­വാ­യു­ള്ള­ത് സ്ത്രീ­വി­രു­ദ്ധത തന്നെ. സ്ത്രീ­കള്‍ എന്ത് ധരി­ക്ക­ണ­മെ­ന്ന് ഞങ്ങള്‍ നി­ശ്ച­യി­ക്കും എന്ന ധാര്‍­ഷ്ട്യം­.</p> <p>[blurb:3:right] വാര്‍­ത്താ­വാ­യ­ന­ക്കാ­രി­യു­ടെ മഫ്ത, ‘ആ­ഗോള മു­സ്ലിം സ്ത്രീ സിം­ബല്‍ എന്ന നി­ല­യില്‍ വ്യാ­പ­ക­മാ­ക്കാ­നു­ള്ള അജന്‍­ഡ­യാ­ണ്’ എന്ന സന്ദേ­ഹ­മാ­ണ് ‘തീ­വ്ര മതേ­ത­ര’ പക്ഷ­ത്ത് നി­ന്നും ഭയ­പ്പാ­ടോ­ടെ ഇതി­നെ നോ­ക്കി­ക്കാ­ണാന്‍ ചി­ല­രെ പ്രേ­രി­പ്പി­ക്കു­ന്ന­ത­ത്രേ. ശങ്ക ശരി­യാ­കാം; തെ­റ്റാ­കാം. എന്നാല്‍, മത­വി­രു­ദ്ധ­മെ­ന്ന ആശ­ങ്ക­യില്‍ ചില സി­നി­മ­കള്‍­ക്ക് ‌ എതി­രെ രം­ഗ­ത്ത്‌ വരു­ന്ന മത­വാ­ദി­ക­ളു­ടെ ഭീ­തി­യില്‍ നി­ന്ന് തത്വ­ത്തില്‍ എവ്വി­ധ­മാ­ണ് കാ­ഴ്ച­യോ­ടു­ള്ള ഈ 'മ­തേ­ത­ര'­രു­ടെ ഭീ­തി വ്യ­ത്യ­സ്ത­മാ­കു­ന്ന­ത്?! ശി­രോ­വ­സ്ത്രം ധരി­ക്കാ­തെ, നെ­റ്റി­യില്‍ പൊ­ട്ടു തൊ­ട്ട പെണ്‍­കു­ട്ടി­ക­ളും മീ­ഡിയ വണ്ണില്‍ <a href="http://malayal.am/taxonomy/term/44" class="taxonomyterm_tag">­വാര്‍­ത്ത</a> വാ­യി­ക്കു­ന്നു­ണ്ട്; തല മറ­യ്ക്കാ­തെ സാ­രി­യ­ണി­ഞ്ഞ പെണ്‍­കു­ട്ടി­കള്‍ ആങ്കര്‍­മാ­രാ­യു­മു­ണ്ട്. അപ്പോള്‍ പി­ന്നെ അത്ത­രം ഡ്ര­സ്സ് കോ­ഡ് എല്ലാ­വര്‍­ക്കു­മാ­യി അടി­ച്ചേ­ല്പി­ക്കു­ന്ന­ത് അല്ലെ­ന്നു ഊഹി­ക്കാ­മ­ല്ലോ. ഇനി ജമാ­അ­ത്തെ ഇസ്ലാ­മി­ക്ക് ഇക്കാ­ര്യ­ത്തില്‍ പ്ര­ത്യേ­ക­മായ അജന്‍­ഡ­കള്‍ ഉണ്ടെ­ന്ന് വന്നാല്‍ പോ­ലും, ഈയൊ­രു പ്ര­ശ്ന­വ­ല്ക്ക­ര­ണം വഴി അവ­യ്ക്ക് തല വച്ച് കൊ­ടു­ക്കു­ക­യാ­ണ് തങ്ങള്‍ ചെ­യ്യു­ന്ന­ത് എന്ന് മാ­ന്യ­വി­മര്‍­ശ­കര്‍ തി­രി­ച്ച­റി­യാ­തെ പോ­കു­ന്നു. തങ്ങള്‍ കാ­ശു മു­ട­ക്കി തു­ട­ങ്ങിയ ഒരു സം­രം­ഭം എങ്ങ­നെ­യൊ­ക്കെ കൊ­ണ്ട് നട­ക്ക­ണ­മെ­ന്ന് തീ­രു­മാ­നി­ക്കാന്‍ അവര്‍­ക്ക് ‌ സ്വാ­ത­ന്ത്ര്യം ഉള്ള­ത് പോ­ലെ, മഫ്ത­ധാ­രി­യെ­ന്ന കാ­ഴ്ച­യു­ടെ ‘അ­ലോ­സ­രം’ ഒഴി­വാ­ക്കാ­നു­ള്ള നമ്മു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു­ള്ള വഴി­യാ­ണ് ടീ­വി റി­മോ­ട്ട് എന്ന ഉപ­ക­ര­ണം­.</p> <p>­മ­റു­വ­ശം, ‘മ­ഫ്ത അണി­ഞ്ഞ ഒരു കു­ട്ടി­യെ ആദ്യ­മാ­യി വാര്‍­ത്ത വാ­യി­ക്കാന്‍ അനു­വ­ദി­ച്ച ചാ­നല്‍’ എന്ന­തി­ലെ 'വി­പ്ല­വ­പ­ര­ത'­യെ­യും ചി­ലര്‍ ആഘോ­ഷി­ക്കു­ന്നു­ണ്ട്. ഹി­ജാ­ബ് ഇട്ടു വാര്‍­ത്ത വാ­യി­ക്കാന്‍ മാ­ധ്യ­മം ‘അ­നു­വ­ദി­ച്ച­ത്‌’ ‘വേ­ഷ­സ്വാ­ത­ന്ത്ര്യം’ എന്ന മഹ­ത്തായ നി­ല­പാ­ട്‌ ഉയര്‍­ത്തി­പ്പി­ടി­ച്ച് കൊ­ണ്ടാ­ണ­ത്രേ. ഇത് ബോ­ധ്യ­മാ­ക­ണ­മെ­ങ്കില്‍ ഇസ്ലാ­മിക വസ്ത്ര­ധാ­ര­ണ­ത്തെ­യും സവര്‍­ണ്ണ­ബോ­ധം നി­ഷ്കര്‍­ഷി­ക്കു­ന്ന ‘കു­ലീ­ന­വ­സ്ത്ര’ സങ്ക­ല്പ­ത്തെ­യും ഒരേ­സ­മ­യം നി­രാ­ക­രി­ച്ചു, ഷോ­ട്സ് ധരി­ച്ചു കൊ­ണ്ട് നട­ക്കാന്‍ ഇഷ്ട­പ്പെ­ടു­ന്ന ഒരു പെണ്‍­കു­ട്ടി­യെ ഈ ചാ­നല്‍ അവ്വി­ധം പ്ര­ത്യ­ക്ഷ­പ്പെ­ടാന്‍ അനു­വ­ദി­ക്കു­വോ­ള­മെ­ങ്കി­ലും കാ­ത്തി­രി­ക്ക­ണം. മാ­ധ്യ­മം ഗ്രൂ­പ്പി­ന്റെ ‘ഹി­ജാ­ബി­’­നോ­ട് ഉള്ള നി­ല­പാ­ട് ഊഹി­ക്കാ­വു­ന്നി­ടം, വേ­ഷ­സ്വാ­ത­ന്ത്ര്യ പ്ര­തി­ബ­ദ്ധ­ത­യെ മഹ­ത്വ­പ്പെ­ടു­ത്തി വല്ലാ­തെ കൊ­ട്ടി­പ്പാ­ടു­ന്ന­ത്, ഓക്കാ­നം ഉണ്ടാ­ക്കു­ന്ന കാ­ഴ്ച തന്നെ. കത്തോ­ലി­ക്കാ­സഭ നട­ത്തു­ന്ന ചാ­ന­ലില്‍ അവ­താ­രി­ക­മാ­രാ­യി കന്യാ­സ്ത്രീ­ക­ളെ അനു­വ­ദി­ക്കു­ന്ന­ത്ര­യും ‘വി­ശാ­ല­ത’ പോ­ലെ മാ­ത്ര­മാ­യി­രി­ക്കു­മ­ത്!</p> <p>­മാ­ധ്യ­മം പത്രം ഊര്‍­ജ്ജം കൈ­വ­രി­ച്ച വഴി­ക­ളി­ലൂ­ടെ തന്നെ­യാ­ണ് ഈ ചാ­ന­ലും പ്ര­വര്‍­ത്തി­ക്കു­ക­യെ­ങ്കില്‍ കു­റ­ഞ്ഞ­ത്, 'എം­ബ­ഡ­ഡ് വേര്‍­ഷന്‍' കാ­ഴ്ച­യു­ടെ ഏക­പ­ക്ഷീ­യത അവ­സാ­നി­ക്കു­ക­യും കാ­ണാ­ത്ത മറു­പു­റം കൂ­ടി നമ്മു­ടെ ദൃ­ശ്യ­വീ­ഥി­യില്‍ കൊ­ണ്ട് വരി­ക­യും ചെ­യ്യു­മെ­ന്നൊ­രു പ്ര­തീ­ക്ഷ ബാ­ക്കി നി­ല്പു­ണ്ട്. ഇനി അവര്‍ ജമാ­അ­ത്ത് അജന്‍­ഡ­കള്‍ ഒളി­ച്ചു കട­ത്താന്‍ ചാ­ന­ലി­നെ ഉപ­യോ­ഗി­ക്കു­ക­യാ­ണെ­ങ്കില്‍ തന്നെ­യും വ്യ­ത്യ­സ്ത ഒളി­യ­ജന്‍­ഡ­കള്‍ പേ­റു­ന്ന മറ്റു ചാ­ന­ലു­കള്‍ നമ്മു­ടെ മു­ന്നി­ലേ­ക്ക്‌ ഇട്ട് തരു­ന്ന­തു­മാ­യി താ­ര­ത­മ്യം ചെ­യ്ത് ഏറെ­ക്കു­റെ യഥാ­ത­ഥ­മായ നി­ല­പാ­ടി­ലേ­ക്ക് എത്തി­ച്ചേ­രാന്‍ അത് നമ്മെ സഹാ­യി­ക്കേ­ണ്ട­തു­ണ്ട്. ഇവി­ടെ തി­രി­ച്ച­റി­യേ­ണ്ട­ത് മീ­ഡി­യ­വ­ണ്ണി­ന്റെ കാ­ര്യ­ത്തില്‍ ഭയ­ക്കും പോ­ലെ, മാ­തൃ­ഭൂ­മി­യും മനോ­ര­മ­യും ജീ­വ­നും അമൃ­ത­യും കൈ­ര­ളി­യും റി­പ്പോര്‍­ട്ട­റും ഒക്കെ­ത്ത­ന്നെ പല­തും ഒളി­ച്ചു കട­ത്തു­ന്നു­ണ്ട് എന്ന് തന്നെ­യാ­ണ്. എല്ലാ അച്ച­ടി-ദൃ­ശ്യ-ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളെ­യും ജനാ­ധി­പ­ത്യ-മത­നി­ര­പേ­ക്ഷ-മനു­ഷ്യാ­വ­കാശ തല­ത്തില്‍ സൂ­ക്ഷ്മ­വി­ശ­ക­ല­ന­ത്തി­ന് വി­ധേ­യ­മാ­ക്കി പ്ര­തി­ലോ­പ­മ­ര­ത­യെ വി­മര്‍­ശി­ക്കേ­ണ്ട­ത് അനി­വാ­ര്യ­മാ­കു­മ്പോ­ഴും അത് സം­വാ­ദ­ത്തി­ന്റെ­യും ചോ­ദ്യം ചെ­യ്യ­ലി­ന്റേ­യും ജനാ­ധി­പ­ത്യ­സാ­ദ്ധ്യ­ത­കള്‍­ക്കു­ള്ളി­ലും, വി­യോ­ജി­ക്കു­മ്പോ­ഴും നമ്മില്‍ നി­ന്ന് വ്യ­ത്യ­സ്ത­മാ­യി ചി­ന്തി­ക്കാ­നു­ള്ള, ആശ­യ­ഗ­തി പു­ലര്‍­ത്താ­നു­ള്ള അപ­ര­ന്റെ അവ­കാ­ശ­ത്തെ മാ­നി­ച്ചു കൊ­ണ്ടും സം­ഭ­വി­ക്കേ­ണ്ട­താ­ണ്. പക­രം തി­ക­ച്ചും ഉപ­രി­പ്ല­വ­മായ വി­മര്‍­ശ­ന­ശ­ര­ങ്ങ­ളും അസ­ഹി­ഷ്ണു­ത­യു­മാ­ണ് ആദ്യ­മേ ഉയിര്‍­ത്തു വരു­ന്ന­തെ­ങ്കില്‍ ഒട്ടും ആരോ­ഗ്യ­ക­ര­മ­ല്ല. വി­മര്‍­ശ­നം അനി­വാ­ര്യ­മാ­കു­മ്പോള്‍ എയ്യാന്‍ അമ്പു­കള്‍ ബാ­ക്കി കാ­ണി­ല്ല എന്ന­താ­കും അതി­ന്റെ പാര്‍­ശ്വ­ഫ­ലം­.</p> <p><strong>­ബ­ച്ചു മാ­ഹി­</strong></p></p> <fieldset class="fieldgroup group-newsquotes"><legend>News Quotes</legend><div class="field field-type-text field-field-quote"> <div class="field-items"> <div class="field-item odd"> ഒരു ആത്മീയ കോര്‍പറേറ്റ്‌ സംഘം നേരിട്ട് നടത്തുന്ന ചാനല്‍ ആ കള്‍ട്ട് സംസ്കാരം പ്രചരിപ്പിച്ച് കൊണ്ട് തന്നെ നമുക്കിടയില്‍ അല്ലലില്ലാതെ കഴിയുന്നുണ്ട്. മുഖ്യധാരാ ചാനല്‍ ആയി നാം സ്വീകരിച്ച ഒരു വാര്‍ത്താ ചാനല്‍ ദിവസവും ഒരു മണിക്കൂര്‍ അദ്ഭുതശുശ്രൂഷാ ശാന്തി നടത്തുന്നു! അങ്ങനെയിരിക്കെ ജമാഅത്തുകാര്‍ പണം മുടക്കിയ ചാനല്‍ അവരുടെ പഥ്യം പോലെയാണ് നടത്തുകയെന്നും അപ്പോള്‍ അവര്‍ക്ക്‌ ഹിതകരമായ ഭക്ഷണം വിളമ്പും, അവര്‍ക്ക്‌ പ്രിയങ്കരമായ വസ്ത്രധാരണം നടക്കും എന്നും സമ്മതിച്ചു കൊടുക്കാക്കാനുള്ള മിനിമം ഔചിത്യമെങ്കിലും പുലര്‍ത്തേണ്ടിയിരുന്നു. </div> <div class="field-item even"> മാധ്യമം പത്രം ചിലപ്പോള്‍ എങ്കിലും പാന്‍ ഇസ്ലാമിസം ഒളിച്ചു കടത്താന്‍ ശ്രമിക്കാറുണ്ട്. വാരികയില്‍ ലിബറല്‍ സ്ത്രീ സ്വത്വത്തെ കുറിച്ച് പറയുകയും ലൈംഗികതയെ കുറിച്ച് ചര്‍ച്ചിക്കുകയും അതേസമയം പത്രത്തിന്റെ നിലപാട്‌ പേജ് താലിബാന് നല്ല ഇമേജ് ഉണ്ടാക്കാന്‍ യത്നിക്കുകയും സ്വവര്‍ഗ്ഗലൈംഗികതയെ കുറിച്ച് മുഖപ്രസംഗത്തില്‍ വളരെ കുടുസ്സായ പരാമര്‍ശം നടത്തുകയുമൊക്കെ ചെയ്യുന്ന &#039;ഇരട്ടമുഖ&#039;വും വെളിപ്പെട്ടു പോകാറുണ്ട്. അതോടൊപ്പം, മറ്റു മാദ്ധ്യമങ്ങള്‍ തമസ്ക്കരിക്കുന്ന ചില കാഴ്ചപ്പുറങ്ങള്‍ നമ്മുടെ മുന്നിലേക്ക്‌ എത്തിക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും മാധ്യമം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും തത്തുല്യം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. </div> <div class="field-item odd"> കേരളത്തില്‍ ആഗോള ഇസ്ലാം ആയും വിശ്വഹിന്ദു ആയും പല ചിഹ്നങ്ങളും കടന്നു വന്നിട്ടുണ്ട്. അതിനെ സാമൂഹ്യ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്തു കൊണ്ട് ബലാല്ക്കാരേണയുള്ള അടിച്ചേല്പ്പിക്കലിനെ ചെറുക്കുന്നതും, സ്വയം എടുത്തണിയുന്നവര്‍ക്ക് ‌ ആ സ്വാതന്ത്ര്യം / തെരഞ്ഞെടുപ്പ് അനുവദിച്ചു കൊടുക്കാതിരിക്കുന്നതും രണ്ടാണ്. പരിഷ്കരണശ്രമങ്ങള്‍ അകമേ ഉരുവം കൊള്ളണം. അവ ജനാധിപത്യപരമായി സംഭവിക്കേണ്ടതുമാണ്. </div> </div> </div> </fieldset> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/mediaone.jpg" alt="story image" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> മീഡിയ വണ്‍ ചാനലിലെ വാര്‍ത്താവായന </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വിശകലനം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/bachoo-mahe" title="View user profile.">Bachoo Mahe</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%95%E0%B4%B2%E0%B4%A8%E0%B4%82/22590/%E0%B4%9A%E0%B4%BE%E0%B4%A8%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B1%E0%B4%A8%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%AD%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D#comments അസഹിഷ്ണുത ഇരട്ടത്താപ്പ് ഇസ്ലാമോഫോബിയ കുലീനത ചാനല്‍ ജനാധിപത്യം ജമാഅത്തെ ഇസ്ലാമി ജീന്‍സ് താലിബാന്‍ നിഷ്പക്ഷത പര്‍ദ്ദ പാന്‍ ഇസ്ലാമിസം ഫാസിസം മതചിഹ്നങ്ങള്‍ മതേതരത്വം മഫ്ത മലയാളിമങ്ക മാധ്യമം മീഡിയ വണ്‍ മുസ്ലിം ലൈംഗികത ലൌ ജിഹാദ് വസ്ത്രധാരണം വിശകലനം സദാചാരം സവര്‍ണ്ണത ഹിജാബ് വാര്‍ത്ത Tue, 19 Feb 2013 19:35:53 +0000 Bachoo Mahe 22590 at http://malayal.am എല്ലാം തികഞ്ഞവന്റെ ഭാഷ http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22574/%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82-%E0%B4%A4%E0%B4%BF%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AD%E0%B4%BE%E0%B4%B7 <p><!--paging_filter--><p>­ച­ട്ടന്‍ പൊ­ട്ടന്‍ ചെ­മ്മാന്‍ ചെ­രു­പ്പു­കു­ത്തി മു­തല്‍ തന്ത­യ്ക്ക് പി­റ­ക്കാ­ത്ത ആണും പെ­ണ്ണും കെ­ട്ട­വന്‍ വരെ. അപ­ഹ­സി­ക്കാ­നും കു­റ്റം­പ­റ­യാ­നും നമു­ക്കു­ള്ള വാ­ക്കു­കള്‍ പ്ര­ത്യേക ജനു­സ്സാ­ണ്. ആം­ഗ­ലേ­യ­ത്തി­ലെ underdog എന്ന പദ­ത്തി­ന് അടി­പ്പെ­ട്ട­ത് എന്നര്‍­ത്ഥം പറ­യാ­മെ­ങ്കില്‍ ഈ തെ­റി­വാ­ക്കു­ക­ളെ­ല്ലാം അടി­പ്പെ­ട്ട വാ­ക്കു­കള്‍ കൂ­ടി­യാ­ണ്. സമൂ­ഹ­ത്തി­ലെ അധീ­ശ­ഭാ­ഷ­ണം മാ­ന­ക­ഭാ­ഷ­യാ­യി മാ­റു­മ്പോള്‍ അധീ­ശ­സം­സ്കാ­രം മോ­ശ­പ്പെ­ട്ട­താ­യി കരു­തു­ന്ന ശാ­രീ­രി­ക­മാ­ന­സീ­കാ­വ­സ്ഥ­കള്‍, ജാ­തി­ലിം­ഗ­പ­ദ­വി­കള്‍, ലൈം­ഗി­ക­ലീ­ല­കള്‍, തു­ട­ങ്ങി­യ­വ­യൊ­ക്കെ അധോ­ഭാ­ഷ­യു­ടെ പൊ­രു­ള­ട­യാ­ള­ങ്ങ­ളാ­വും. ആധി­പ­ത്യ­ത്തി­നും അധി­കാ­ര­ത്തി­നും അനു­ഗു­ണ­മാ­യി വി­ക­സി­ച്ച <a href="http://malayal.am/taxonomy/term/1927" class="taxonomyterm_tag">­ഭാ­ഷ</a> അടി­ച്ച­മര്‍­ത്താ­നും അപ­ഹ­സി­ക്കാ­നു­മാ­യി എങ്ങ­നെ ഉപ­യോ­ഗി­ക്ക­പ്പെ­ടു­ന്നു എന്നു­ള്ള അന്വേ­ഷ­ണ­മാ­ണി­വി­ടെ. ലേ­ഖ­ന­ത്തി­ലേ­ക്ക്:<!--break--></p> <p>­ഭാ­ഷ, ജന്തു ലോ­ക­ത്ത് മനു­ഷ്യ­ന് മാ­ത്രം ഉള്ള സ്വ­കാ­ര്യ കഴി­വാ­ണ് എന്നും അല്ല എന്നും ഭാ­ഷാ­ശാ­സ്ത്ര­ജ്ഞര്‍ തമ്മി­ല­ടി നട­ത്തു­ന്നു­ണ്ട്.</p> <p>ആ­ശ­യ­വി­നി­മ­യം നട­ത്തു­ന്ന­ത് മനു­ഷ്യര്‍ മാ­ത്ര­മ­ല്ല, അത് മറ്റു ജന്തു­ക്ക­ളും നട­ത്തു­ന്നു­ണ്ട്; അവ­രു­ടെ അടി­സ്ഥാന ആവ­ശ്യ­ങ്ങള്‍­ക്ക് ഓരോ തരം ശബ്ദ­ങ്ങ­ളും ചല­ന­ങ്ങ­ളും മറ്റും പു­റ­പ്പെ­ടു­വി­ച്ചു­കൊ­ണ്ട്. പക്ഷെ മനു­ഷ്യ­ന്റെ ഭാ­ഷ­യ്ക്ക് അന­ന്ത­സാ­ധ്യ­ത­ക­ളാ­ണ്. അതില്‍ ഒരാള്‍­ക്ക്‌ ഒരാ­ളോ­ടു­ള്ള വെ­റു­മൊ­രു ആശ­യ­വി­നി­മ­യ­ത്തില്‍ ഒതു­ങ്ങു­ന്ന­തില്‍ നി­ന്നും വലിയ വലിയ സം­സ്കാ­ര­ങ്ങള്‍ വരെ ഉണ്ടാ­യി വരാന്‍ കാ­ര­ണ­മാ­യി­ട്ടു­ണ്ട്‌. ചി­ന്തി­ക്കാ­നു­ള്ള&nbsp; ഉപ­ക­ര­ണ­മാ­ണ് ഭാ­ഷ­യെ­ന്നും ഭാഷ ഉള്ള­തു­കൊ­ണ്ടാ­ണ് മനു­ഷ്യ­ന് ചി­ന്തി­ക്കാന്‍ കഴി­വ് കി­ട്ടി­യ­തെ­ന്നും അവര്‍ വാ­ഗ്വാ­ദ­ങ്ങള്‍ നട­ത്തു­ന്നു­.</p> <p>­ഭാഷ എങ്ങ­നെ കി­ട്ടി എന്തി­നു കി­ട്ടി, അത് മനു­ഷ്യ­ന് മാ­ത്രം കൈ­മു­ത­ലാ­യു­ള്ള കഴി­വാ­ണോ എന്നീ ചോ­ദ്യ­ങ്ങള്‍­ക്ക്‌ ശാ­സ്ത്രീ­യ­മായ ഉത്ത­ര­ങ്ങള്‍ തേ­ടു­മ്പോള്‍ ഭാഷ മനു­ഷ്യ­ന്റെ അഹ­ങ്കാ­ര­ത്തെ എത്ര മാ­ത്രം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു­ണ്ട് എന്നൊ­രു താ­ത്വിക അവ­ലോ­ക­നം കൂ­ടെ­യും നട­ത്തേ­ണ്ട­തു­ണ്ട്.</p> <p>­ഭാഷ മനു­ഷ്യ­കു­ല­ത്തി­നു മാ­ത്ര­മാ­യി ഉള്ള­താ­ണോ എന്ന് ഉറ­പ്പി­ച്ചു പറ­യാന്‍ ഇപ്പോള്‍ കഴി­യി­ല്ലാ­യി­രി­ക്കും. പക്ഷെ, മനു­ഷ്യ­കു­ല­ത്തില്‍ ശാ­രീ­രി­ക­വും മാ­ന­സി­ക­വും സാ­മ്പ­ത്തി­ക­വും സാ­മൂ­ഹി­ക­വും ആയി എല്ലാം തി­ക­ഞ്ഞ ഒരു­ത്ത­ന് വേ­ണ്ടി മാ­ത്രം ഉരു­ത്തി­രി­ഞ്ഞു വന്നി­രി­ക്കു­ന്നു ഇന്ന് ഭാ­ഷ. അവ­ന്റെ അഹ­ങ്കാ­രം പ്ര­ക­ടി­പ്പി­ക്കാന്‍ ഉള്ള, അവ­ന്റെ പു­ച്ഛം എടു­ത്തെ­റി­യാന്‍ ഉള്ള ഒരു ഉപ­ക­ര­ണ­മാ­യി, ഭാ­ഷ.</p> <p>­മ­നു­ഷ്യ­സ­മൂ­ഹ­ത്തില്‍ രൂ­പ­പ്പെ­ട്ടു­വ­ന്നി­രി­ക്കു­ന്ന ഓരോ ഭാ­ഷ­യും ഇതി­നു­ദാ­ഹ­ര­ണ­മാ­ണ്. രണ്ടു തല­ത്തില്‍ ആണ് ഭാ­ഷ­യില്‍ ഈ പു­രുഷ-ഭൂ­രി­പ­ക്ഷ-മേല്‍­ക്കോ­യ്മ , ഒന്ന് വ്യാ­ക­ര­ണ­ത്തില്‍ തന്നെ­യും രണ്ട് പൊ­തു­വാ­യി അസ­ഭ്യ-അശ്ലീല-അപ്രിയ പദ­ങ്ങള്‍ എന്ന് വി­ളി­ക്കു­ന്ന­വ­യി­ലും­.</p> <p>­ലോ­ക­ത്തി­ലെ നല്ലൊ­രു ശത­മാ­നം ഭാ­ഷ­ക­ളി­ലും മനു­ഷ്യ­രു­ടെ ബഹു­വ­ച­നം, മനു­ഷ്യന്‍ എന്ന­തി­ന് സര്‍­വ്വ­നാ­മം എന്നിവ പു­ല്ലിം­ഗ­ത്തില്‍ ആണ് പ്ര­യോ­ഗി­ക്കു­ക. മനു­ഷ്യന്‍ എന്ന പദം തന്നെ, മനു­ഷ്യ കു­ല­ത്തി­നും പു­രു­ഷ­നും ഒരേ വാ­ക്കാ­ണ്‌, സ്ത്രീ­ക്ക് വേ­റെ­യും. ഒട്ടു­മി­ക്ക ഭാ­ഷ­ക­ളി­ലും ഇത് പ്ര­ക­ട­മാ­ണ്.</p> <p>അ­തെ­ന്താ­ണ് അങ്ങ­നെ? മനു­ഷ്യ­കു­ല­ത്തില്‍ പു­രു­ഷ­നും സ്ത്രീ­യും ഉള്‍­പ്പെ­ടു­മ്പോള്‍ “അ­വന്‍” എന്ന­തി­ന് അനാ­വ­ശ്യ പ്രാ­ധാ­ന്യം എന്തി­നു കൊ­ടു­ക്ക­ണം? അത് ഭാ­ഷ­യു­ടെ വ്യാ­ക­ര­ണ­ത്തി­ന് പു­രു­ഷ­ലിം­ഗം കൊ­ടു­ത്ത­ത് വഴി ഉണ്ടായ പു­രു­ഷ­മേ­ധാ­വി­ത്വ­ചി­ന്ത­യു­ടെ ഫല­മാ­ണ് എന്നേ ചി­ന്തി­ക്കാന്‍ തര­മു­ള്ളൂ. അതി­നി­വി­ടെ പ്ര­സ­ക്തി ഇല്ലാ­ത്ത­തി­നാല്‍ തത്കാ­ലം ഭാഷ ഉപ­യോ­ഗി­ച്ച് മേല്‍­ക്കോ­യ്മ നി­ല­നിര്‍­ത്തു­ന്ന­ത് എങ്ങ­നെ എന്ന­തില്‍ മാ­ത്രം ഒതു­ക്കാം­.</p> <blockquote><p>"Grammar is Politics by other means"</p> <p style="text-align: right;">&nbsp;<a href="http://en.wikipedia.org/wiki/Donna_Haraway">Donna J Haraway</a>.<br><span class="st">(Simians, Cyborgs, and Women: The Reinvention of Nature.)</span></p> </blockquote> <p>എ­ന്തി­നു വേ­ണ്ടി­യാ­ണ് നമ്മള്‍ ഭാഷ ഉപ­യോ­ഗി­ക്കു­ന്ന­ത്? എങ്ങ­നെ­യാ­ണ് ഭാ­ഷ­യു­ടെ ശു­ദ്ധി­യും അശു­ദ്ധി­യും നമ്മള്‍ തീ­രു­മാ­നി­ക്കു­ന്ന­ത്?</p> <p>ആ­ശ­യ­വി­നി­മ­യ­ത്തി­നാ­യി രൂ­പ­പ്പെ­ട്ട­തോ അല്ലെ­ങ്കില്‍ പരി­ണാ­മ­ത്തില്‍ വീ­ണു കി­ട്ടിയ ഒരു സവി­ശേ­ഷ­ത­യോ: എന്താ­യാ­ലും ഭാ­ഷ­യെ മനു­ഷ്യന്‍ എങ്ങ­നെ അവ­ന്റെ മേ­ല്ക്കോ­യ്മ­യ്ക്കാ­യി മെ­ന­ഞ്ഞു എന്ന് നോ­ക്കു­ക. ഏതു രാ­ജ്യ­ത്തെ ഏതു ഭാ­ഷ­യെ­ടു­ത്താ­ലും അതില്‍ ഉപ­രി­വര്‍­ഗ്ഗം ഉപ­യോ­ഗി­ക്കു­ന്ന ഭാ­ഷ­യാ­ണ്‌ ആ ഭാ­ഷ­യു­ടെ ഏറ്റ­വും സ്വീ­കാ­ര്യ­മാ­യ, ശു­ദ്ധീ­ക­രി­ച്ച രൂ­പം എന്ന് കരു­തി­പ്പോ­രു­ന്ന­ത്. സ്വ­യം ഉപ­രി­വര്‍­ഗ്ഗം എന്ന് വി­ളി­ച്ച­രു­ടെ ഭാ­ഷ­യെ ആണ് സഭ്യം എന്ന് പറ­യ­പ്പെ­ടു­ന്ന­ത്. മാ­ന­സിക / ശാ­രീ­രിക വൈ­ക­ല്യ­മു­ള്ള­വര്‍, സ്ത്രീ­കള്‍, മൃ­ഗ­ങ്ങള്‍, ഇതി­നെ­യൊ­ക്കെ വി­ശേ­ഷി­പ്പി­ക്കു­ന്ന പദ­ങ്ങ­ളാ­ണ് ഉയര്‍­ച്ച താ­ഴ്ച്ച­ക­ളി­ലും <a href="http://malayal.am/taxonomy/term/17214" class="taxonomyterm_tag">അ­സ­ഭ്യം­</a> പറ­യാ­നും ഉപ­യോ­ഗി­ക്കു­ന്ന­ത്.</p> <p>ഒ­രു പ്രാ­ദേ­ശി­ക­ത­യു­ടെ അല്ലെ­ങ്കില്‍, നാ­ഗ­രി­ക­ത­യു­ടെ പരി­ഷ്കാ­രം ഇല്ലാ­ത്ത, അതു­മ­ല്ലെ­ങ്കില്‍ സാ­മ്പ­ത്തി­ക­മാ­യി പി­ന്നോ­ട്ടു­ള്ള വര്‍­ഗ്ഗം ഇവ­രു­ടെ ഭാ­ഷാ­രൂ­പ­ഭേ­ദ­ങ്ങ­ളെ മധ്യ­വര്‍­ഗ്ഗ പരി­ഷ്കാ­ര­സ­മൂ­ഹം അസ­ഭ്യം എന്ന് വി­ല­യി­രു­ത്തു­ന്നു. ഗ്രാ­മ്യ­ഭാഷ മു­തല്‍ അബ­ദ്ധ­ങ്ങള്‍ വരെ ചളി­പ്പു­ള­വാ­ക്കു­ന്നു. പ്രേ­മ­ത്തി­നും പോ­ലും അതു തട­സ്സ­മു­ണ്ടാ­ക്കു­ന്നു­.</p> <p style="text-align: center;"> <object data="http://www.youtube.com/v/zbME2Ey5Wpk" type="application/x-shockwave-flash" height="350" width="425"> <param name="data" value="http://www.youtube.com/v/zbME2Ey5Wpk"> <param name="src" value="http://www.youtube.com/v/zbME2Ey5Wpk"> </object></p> <p>ഭാഷാശാസ്ത്രത്തില്‍ മനു­ഷ്യ­ഭാ­ഷ­യെ ഇങ്ങ­നെ ഉയര്‍­ച്ച­താ­ഴ്ച്ച­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ കാ­ണു­ന്നി­ല്ല, അല്ലെ­ങ്കില്‍ ഒരു വക­ഭേ­ദ­ത്തി­നാ­ണ് കൂ­ടു­തല്‍ <a href="http://malayal.am/taxonomy/term/5540" class="taxonomyterm_tag">­സം­സ്കാ­രം­</a> ഉള്ള­തെ­ന്നോ ഇല്ലാ­ത്ത­തെ­ന്നോ വേര്‍­തി­രി­ക്കു­ന്നി­ല്ല.</p> <p>ഒ­രാള്‍ ഉപ­യോ­ഗി­ക്കു­ന്ന ഭാ­ഷ, അയാ­ളു­ടെ ആ സമ­യ­ത്തെ വി­കാ­ര­ത്തെ, പക­രാന്‍ ഉദ്ദേ­ശി­ക്കു­ന്ന ആശ­യ­ത്തെ അതി­ന്റെ തീ­വ്ര­ത­യെ സൂ­ചി­പ്പി­ക്കു­ന്നു. പ്ര­കൃ­തി­യോ­ടും കാ­ടി­നോ­ടും അടു­ത്ത് ജീ­വി­ക്കു­ന്ന ഒരു­വ­ളു­ടെ ഭാ­ഷ­യില്‍ ശരീ­ര­ഭാ­ഗ­ങ്ങ­ളു­ടെ നാ­മ­ങ്ങള്‍ പ്ര­ക­ട­മാ­യി ഉപ­യോ­ഗി­ക്കു­ന്ന­ത് <a href="http://malayal.am/taxonomy/term/1187" class="taxonomyterm_tag">അ­ശ്ലീ­ലം­</a> ആവ­ണം എന്നി­ല്ല. എന്നാല്‍ പരി­ഷ്ക­രി­ച്ച, ചെ­ത്തി മി­നു­ക്കി സം­സ്ക­രി­ച്ച് എടു­ത്തു എന്ന് സ്വ­യം കരു­തു­ന്ന പെ­രു­മാ­റ്റ­വും ജീ­വിത രീ­തി­യും ഉള്ള­വര്‍­ക്ക്‌ ഈ പദ­ങ്ങള്‍ അലോ­സ­രം ഉണ്ടാ­ക്കു­ന്ന­വ­യാ­യും അപ്രാ­യോ­ഗി­ക­മാ­യും കണ്ടേ­ക്കാം­.</p> <table style="width: 360px; height: 384px;" align="right" border="0"> <tbody> <tr> <td><img title="other means of payment" src="/sites/default/files/images/2013/February/13/other_means_of_payment.jpg" alt="other means of payment" height="350" width="350"></td> </tr> <tr> <td style="text-align: right;"><a href="http://forum.thefreedictionary.com/postst6830p21_Sign-Collection.aspx">courtesy</a></td> </tr> </tbody> </table> <p>അപ്പോള്‍ വന്നു നില്‍­ക്കു­ന്ന­ത്‌ അസ­ഭ്യ­പ­ദ­ങ്ങ­ളി­ലാ­ണ്. ഏതൊ­ക്കെ­യാ­ണ്‌ ഈ പദ­ങ്ങള്‍? ആദ്യ­വാ­ച­ക­ത്തില്‍ പറ­ഞ്ഞി­രി­ക്കു­ന്ന­ത് അസ­ഭ്യ പദ­ങ്ങ­ളു­ടെ പട്ടി­ക­യി­ലെ ഒരു ഭാ­ഗം ആണ്.</p> <p>ഒ­രാ­ളോ­ടു­ള്ള ദേ­ഷ്യം പ്ര­ക­ടി­പ്പി­ക്കു­ക, അല്ലെ­ങ്കില്‍ ഒരാള്‍­ക്ക്‌ മേ­ലു­ള്ള നി­ങ്ങ­ളു­ടെ അലോ­സ­രം കാ­ണി­ക്കുക ഇതി­നൊ­ക്കെ ഏറ്റ­വും എളു­പ്പം വാ­യില്‍ കി­ട്ടു­ന്ന വാ­ക്കാ­ണ്‌ “ത­ന്ത­യ്ക്ക് പി­റ­ക്കാ­ത്ത­വന്‍” എന്ന്. ഇതി­ലെ <a href="http://malayal.am/taxonomy/term/178" class="taxonomyterm_tag">­സ്ത്രീ­</a> വി­രു­ദ്ധ­ത­യു­ടെ തല­ങ്ങള്‍ എഴു­തി­യാല്‍ തീ­രി­ല്ല. മനു­ഷ്യ­ന് സ്വീ­കാ­ര്യ­മാ­വു­ന്ന എന്തെ­ങ്കി­ലും ഗു­ണ­ങ്ങള്‍ ഉണ്ടെ­ങ്കില്‍ അത് പി­താ­വില്‍ നി­ന്നേ കി­ട്ടാ­നു­ള്ളൂ, അതും ഒരു സദ്പു­രു­ഷ­ന്റെ, അമ്മ­യ്ക്ക് അതി­ലൊ­രു പങ്കും ഇല്ല. സ്ത്രീ­കള്‍­ക്ക് ധൈ­ര്യം, ബു­ദ്ധി, പ്ര­തി­ക­രണ ശേ­ഷി, വ്യ­ക്ത­മായ യു­ക്തി­യു­ക്ത ചി­ന്ത­കള്‍­ക്കു­ള്ള കഴി­വ് ഇതൊ­ന്നു­മി­ല്ല, ഇതൊ­ക്കെ ഓരോ മനു­ഷ്യ­നും കി­ട്ടു­ന്ന­ത് അവ­രു­ടെ തന്ത­മാ­രില്‍ നി­ന്നാ­ണ് എന്ന് പറ­ഞ്ഞു വയ്ക്കു­ന്നു. ബീ­ജം മോ­ശ­മാ­ണ് എങ്കില്‍ അതി­ന്റെ മു­ള­യും മോ­ശം എന്ന ധ്വ­നി­യാ­ണോ? ഇതെ­ങ്ങ­നെ­യാ­ണ് ഒരാ­ളു­ടെ ധൈ­ര്യം, അല്ലെ­ങ്കില്‍ മറ്റെ­ന്തെ­ങ്കി­ലും സ്വ­ഭാവ ഗു­ണ­ങ്ങള്‍ അള­ക്കു­ന്ന­ത്? തന്ത­യ്ക്ക് പി­റ­ക്കാ­ത്ത­വന്‍ എന്നു­പ­റ­യു­മ്പോള്‍ യാ­തൊ­രു ഗു­ണ­വും ഇല്ലാ­ത്ത­വ­നാ­ണ് അവന്‍, കാ­ര­ണം അവ­ന്റെ പു­രു­ഷ­ബീ­ജം ഗു­ണ­മി­ല്ലാ­ത്ത­താ­ണ്. അണ്ഡ­ത്തി­ന്റെ കാ­ര്യം പണ്ടേ തര്‍­ക്ക­മ­ന്യേ തീ­രു­മാ­നി­ച്ച­താ­ണ­ല്ലോ­... അതില്‍ നി­ന്ന് ഒരു ഗു­ണ­വും കി­ട്ടാ­നി­ല്ല!</p> <p>­പി­ന്നെ­യും നമ്മള്‍ പറ­യും തേ­വി­ടി­ശ്ശി­യെ­ന്നു. “It takes two to fornicate” എന്ന് പറ­യു­ന്ന­ത് പോ­ലെ തേ­വി­ടി­ശ്ശി അസ­ഭ്യ­മാ­ണ് എങ്കില്‍ അവ­രു­ടെ പങ്കാ­ളി­യും അസ­ഭ്യ­മ­ല്ലെ? വള­രെ ചു­രു­ക്കം ചില ഭാ­ഷ­ക­ളില്‍ മാ­ത്ര­മേ “വി­ടന്‍ ” എന്ന­തി­ന് സമ­മാ­യി പദ­ങ്ങള്‍ ഉള്ളു. ബാ­ക്കി ഉള്ള­തി­ലൊ­ക്കെ ഉപ­ഭോ­ക്താ­വ് എന്ന അര്‍­ഥം വരു­ന്ന രീ­തി­യി­ലെ പദ­മാ­ണ് ഉപ­യോ­ഗി­ക്കു­ന്ന­ത്. അപ്പോള്‍ ഉപ­ഭോ­ക്താ­വ് തെ­റി­യ­ല്ല എങ്കില്‍ വ്യാ­പാ­രി എങ്ങ­നെ തെ­റി­യാ­വും? ഈ വി­ളി­യി­ലെ എടു­ത്തു കാ­ണി­ക്കാന്‍ ശ്ര­മി­ക്കു­ന്ന സ്വ­ഭാ­വ­വൈ­ക­ല്യം കൂ­ടിയ കാ­മാ­സ­ക്തി ആണ്. ഇത് തി­ക­ച്ചും വസ്തു­താ­വി­രു­ദ്ധ­മാ­ണ്. ഒരു ലൈം­ഗിക തൊ­ഴി­ലാ­ളി­യും കാ­മ­നി­വാ­ര­ണ­ത്തി­നാ­യി ആ തൊ­ഴില്‍ ചെ­യ്യാ­റി­ല്ല, അങ്ങ­നെ ആസ­ക്തി ഉള്ള­വര്‍ അതി­നു വേ­ണ്ടി പ്ര­തി­ഫ­ലം പണ­മാ­യി വാ­ങ്ങു­ക­യു­മി­ല്ല, പി­ന്നെ­ങ്ങ­നെ­യാ­ണ് സ്ത്രീ­യു­ടെ ഗതി­കേ­ടില്‍ നി­ന്ന്, ചതി­യില്‍ നി­ന്നു­യ­രു­ന്ന ഈ തൊ­ഴി­ലി­ന്റെ പദം തെ­റി­യാ­യ­ത്?</p> <p>­നി­ങ്ങള്‍ എത്ര­ത­വ­ണ, സ്വ­ഭാ­വ­വൈ­ക­ല്യ­മു­ള്ള (എ­ന്ത് തന്നെ ആയാ­ലും) ഒരു പു­രു­ഷ­നെ വി­ടന്‍ എന്ന് വി­ളി­ച്ചി­ട്ടു­ണ്ട്? പോ­ട്ടെ നി­ങ്ങള്‍ എത്ര­യോ സി­നി­മാ നടി­മാ­രെ തേ­വി­ടി­ശ്ശി­കള്‍ എന്ന് പറ­ഞ്ഞി­ട്ടു­ണ്ടാ­വും, എന്നാല്‍ എത്ര നട­ന്മാ­രെ നി­ങ്ങള്‍ വി­ട­ന്മാര്‍ എന്ന് വി­ളി­ച്ചു നി­ങ്ങ­ളു­ടെ അവ­ജ്ഞ പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ണ്ട്? ചെ­യ്യാ­റി­ല്ല , ചെ­യ്തി­ട്ടി­ല്ല. കാ­ര­ണം ഭാഷ ആയാ­ലും പ്ര­വൃ­ത്തി ആയാ­ലും പു­രു­ഷ­ന്റെ തീ­രു­മാ­ന­ത്തി­ന് അതീ­ത­മാ­യി ഒന്നും സം­ഭ­വി­ക്കാന്‍ പാ­ടി­ല്ല. അവന്‍ സു­ഖം കാ­ശു­കൊ­ടു­ത്തു വാ­ങ്ങു­ന്ന­തില്‍ തെ­റ്റി­ല്ല അതി­നാല്‍ അങ്ങ­നെ­യു­ള്ള­വ­രെ വി­ളി­ക്കാന്‍ പദ­ങ്ങ­ളും പ്ര­ചാ­ര­ത്തി­ലി­ല്ല.</p> <p>ഇ­തി­നോ­ട് അനു­ബ­ന്ധ­മായ ഒരു പ്ര­യോ­ഗ­മാ­ണ് വേ­ശ്യ­യു­ടെ ചാ­രി­ത്ര്യ പ്ര­സം­ഗം. ചാ­രി­ത്ര്യം എന്ന പദം കൊ­ണ്ട് സദ്സ്വ­ഭാ­വ­മാ­ണ് അര്‍­ത്ഥ­മാ­ക്കു­ന്ന­ത് എങ്കില്‍ ഏതൊ­ക്കെ­യാ­ണ്‌ സമൂ­ഹം അം­ഗീ­ക­രി­ക്കു­ന്ന സ്വ­ഭാ­വ­ങ്ങള്‍ എന്ന് ചി­ക­യേ­ണ്ടി വരും. മന­സ്സില്‍ ദു­ഷ്ട­ത­യി­ല്ലാ­ത്ത സഹ­ജീ­വി­യ­നു­ക­മ്പ ഉള്ള­വര്‍­ക്ക്‌ ചാ­രി­ത്ര്യം ഉണ്ടോ? ലൈം­ഗിക തൊ­ഴി­ലാ­ളി ആകു­ന്ന­ത് വഴി അവര്‍ സമൂ­ഹ­ത്തി­ന്റെ നി­ല­നില്‍­പ്പി­ന് ദോ­ഷം വരു­ത്തു­ന്ന ദു­സ്സ്വ­ഭാ­വി ആയി മാ­റു­മോ­?</p> <p>ഒ­രു സ്ത്രീ അവ­രു­ടെ സൌ­ക­ര്യ­ത്തി­ന് ഇഷ്ട­മു­ള്ള വേ­ഷം ധരി­ച്ചാല്‍ , ഒരു­ങ്ങി­യാല്‍ , കണ്ണി­ലോ ചു­ണ്ടി­ലോ ചാ­യം തേ­ച്ചാല്‍ , അവ­ളെ തെ­രു­വ് വേ­ശ്യ­യെ­ന്നും മാ­നം വി­റ്റ് നട­ക്കു­ന്ന­വ­ളെ പോ­ലെ എന്നും ഉപ­മി­ക്കും. പക­രം ഒരു <a href="http://malayal.am/taxonomy/term/182" class="taxonomyterm_tag">­പു­രു­ഷന്‍</a> എങ്ങ­നെ വേ­ഷം ധരി­ച്ചാ­ലും, എന്ത് ആര്‍­ഭാ­ടം എടു­ത്ത­ണി­ഞ്ഞാ­ലും എത്ര അസാ­ധാ­ര­ണ­മാ­യി, അലോ­സ­ര­മാ­യി വേ­ഷം ധരി­ച്ചാ­ലും അവന്‍ വെ­റും പു­രു­ഷന്‍ മാ­ത്ര­മാ­ണ്, മറ്റൊ­രു വി­ളി­പ്പേ­രും ആക്ഷേ­പ­വും ഇല്ല.</p> <p>ഇ­തി­ന്റെ മറ്റൊ­രു വശം ആണ് പു­രു­ഷ­നെ സ്ത്രീ­യു­ടെ പേ­ര് വി­ളി­ച്ചു കളി­യാ­ക്കു­ന്ന­തും, പു­രു­ഷ­ന് സ്ത്രീ­യു­ടെ വസ്ത്ര­ങ്ങള്‍ ചേ­ഷ്ട­കള്‍ എന്നിവ കാ­ണി­ച്ചു പരി­ഹ­സി­ക്കു­ന്ന­തും അധി­ക്ഷേ­പി­ക്കു­ന്ന­തും. സമൂ­ഹം മെ­ന­ഞ്ഞ ചട്ട­ക്കൂ­ടു­ക­ളില്‍ അല്ലെ­ങ്കില്‍ നി­ങ്ങ­ളെ അവര്‍ കല്ലെ­റി­യും എന്ന­ത് ഉറ­പ്പ്.</p> <p>ഒ­രാ­ളു­ടെ വ്യ­ക്തി­ത്വം നി­ങ്ങള്‍ വി­ചാ­രി­ക്കു­ന്ന അതിര്‍­വ­ര­മ്പു­കള്‍­ക്കു­ള്ളില്‍ അല്ല എങ്കില്‍, ഒരാള്‍ ഏതെ­ങ്കി­ലും തീ­രു­മാ­നം തെ­റ്റാ­യി എടു­ത്താല്‍, ഭയ­മോ പ്ര­തി­ക­രണ ശേ­ഷി ഇല്ലാ­യ്മ­യോ കാ­ണി­ച്ചാല്‍ ഉടന്‍ വരും “ആ­ണും പെ­ണ്ണും കെ­ട്ട­വന്‍”, “ഹി­ജ­ഡ”, “കു­ണ്ടന്‍” eunuch , എന്നൊ­ക്കെ! മനു­ഷ്യര്‍­ക്ക്‌ അഹ­ങ്കാ­രം ഇത്ര­യ­ധി­കം കൊ­ടു­മ്പി­രി കൊ­ള്ളാന്‍ കഴി­യു­ന്നു എന്ന­താ­ണ് ആശ്ച­ര്യം­.</p> <p>ഒ­രാ­ളു­ടെ sexual orientation നി­ങ്ങള്‍ പി­ന്തു­ട­രു­ന്ന മാ­ന­ദ­ണ്ഡ­ങ്ങ­ളില്‍ അല്ലെ­ങ്കില്‍ ആ അവ­സ്ഥ മോ­ശ­മാ­യ­താ­ണ്, പി­ന്നെ ആ വാ­ക്ക് സ്വ­ഭാവ വൈ­ക­ല്യ­ങ്ങള്‍­ക്ക് എന്തി­നും ഉപ­മ­യാ­യി പ്ര­യോ­ഗി­ക്കാം­.</p> <p>­സ്നേ­ഹ­വും ബഹു­മാ­ന­വും ദയ­യും സഹ­ജീ­വി അനു­ക­മ്പ­യും ധൈ­ര്യ­വും രോ­ഷ­വും എല്ലാം ഉള്ള­വ­രാ­ണ് ഹി­ജ­ഡ­കള്‍. ലിം­ഗം അല്ല സ്വ­ഭാവ നിര്‍­ണ്ണ­യം നട­ത്തു­ന്ന­ത്. ഭയ­മു­ള്ള­വ­നെ ഭീ­രു എന്ന് വി­ളി­ക്കു­ക, തീ­രു­മാ­ന­ങ്ങള്‍ തെ­റ്റാ­യി എടു­ക്കു­ന്ന­വ­നെ പരാ­ജി­തന്‍ എന്നും, അല്ലാ­തെ ന്യൂ­ന­പ­ക്ഷ­മായ ഒരു കൂ­ട്ടം ആളു­ക­ളു­ടെ ലിം­ഗ/­താ­ത്പ­ര്യ ഭേ­ദ­ങ്ങ­ളി­ലെ വ്യ­ത്യാ­സ­ങ്ങള്‍ നി­ങ്ങ­ളില്‍ നി­ന്നും ഒരു രീ­തി­യി­ലും വി­ക­ല­മോ താ­ഴെ­യോ അല്ല, അതൊ­രു അസ­ഭ്യ­മാ­യി ഉപ­യോ­ഗി­ക്കാന്‍ .</p> <p style="text-align: center;"> <object data="http://www.youtube.com/v/3_Nrp7cj_tM" type="application/x-shockwave-flash" height="350" width="425"> <param name="src" value="http://www.youtube.com/v/3_Nrp7cj_tM"> </object></p> <p>“എന്താടാ ഒരു കൂ­ലി­പ്പ­ണി­ക്കാ­ര­ന്റെ ലക്ഷ­ണം­", “ക­ണ്ട ചെ­മ്മാ­നും ചെ­രു­പ്പു­കു­ത്തി­യ്ക്കും ഉള്ള­ത­ല്ല ഇത്", “നീ കെ­ള­യ്ക്കാന്‍ ആണോ പോ­കു­ന്ന­ത്", “ക­ള­ഞ്ഞി­ട്ടു ചെ­ര­യ്ക്കാന്‍ പോ­യ്കൂ­ടെ­"... എങ്ങ­നെ­!</p> <p>ഈ പറ­ഞ്ഞ­തൊ­ക്കെ (ചെ­മ്മാന്‍ ഒഴി­കെ ) ഓരോ തൊ­ഴി­ലു­ക­ളാ­ണ് ഒരു നേ­ര­ത്തെ ആഹാ­ര­ത്തി­ന് വേ­ണ്ടി അധ്വാ­നി­ച്ചു ജീ­വി­ക്കു­ന്ന­വ­രു­ടെ തൊ­ഴി­ലു­കള്‍. അതൊ­ക്കെ എങ്ങ­നെ­യാ­ണ് അധി­ക്ഷേ­പി­ക്കു­ന്ന പദ­ങ്ങള്‍ ആയ­ത്?</p> <p>“­നീ വെ­റു­മൊ­രു ബാ­ങ്കു­ദ്യോ­ഗ­സ്ഥന്‍ ആക­രു­ത്" “വ­ല്ല engineerum ആയി­ക്കൂ­ടെ" “ക­ണ്ട ഡോ­ക്ടര്‍­മാര്‍­ക്കും മന്ത്രി­മാര്‍­ക്കും ഉള്ള­ത­ല്ല ഇത്": ഇതൊ­ക്കെ എന്താ നി­ല­വാ­ര­മി­ല്ലാ­യ്മ­യെ കാ­ണി­ക്കാ­ത്ത­ത്, അല്ലെ­ങ്കില്‍ ഇതൊ­ന്നും ഉപ­യോ­ഗി­ച്ച് അധി­ക്ഷേ­പി­ക്കാ­ത്ത­ത് എന്ത് കൊ­ണ്ട്? എന്ത് മാ­ന­ദ­ണ്ഡം ആണ് ചില തൊ­ഴി­ലു­കള്‍ ചെ­യ്യു­ന്ന­വര്‍ അപാ­ക­ത­കള്‍ ഉള്ള­വര്‍ അല്ലെ­ങ്കില്‍ നി­ല­വാ­രം ഇല്ലാ­ത്ത­വര്‍ എന്ന് തീ­രു­മാ­നി­ക്കാന്‍ ഉപ­യോ­ഗി­ച്ച­ത്‌? ആരോ തീ­രു­മാ­നി­ച്ച ചില തൊ­ഴി­ലു­കള്‍­ക്ക് മാ­ത്ര­മേ മാ­ന്യ­ത­യു­ള്ളൂ. ബാ­ക്കി­യൊ­ക്കെ താ­ഴ്ന്ന തര­ത്തി­ലെ ആണ്!</p> <p>­ധാര്‍­ഷ്ട്യം, ധാര്‍­ഷ്ട്യം, സ്വ­കാ­ര്യ സ്വ­ത്തു സമ്പാ­ദ­ന­ത്തി­ലൂ­ടെ അന്യ­നും അര്‍­ഹ­ത­പ്പെ­ട്ട­ത് കട്ടെ­ടു­ത്തു വച്ച് ജീ­വി­ക്കു­ന്ന­തി­ന്റെ ധാര്‍­ഷ്ട്യം, കൊ­ള്ള­പ്പ­ണം കൈ­യ്യില്‍ വന്നു കൂ­ടു­ന്ന­വ­ന്റെ ധാര്‍­ഷ്ട്യം. ഒരു പ്ര­സം­ഗ­ത്തില്‍ നമ്മു­ടെ മു­ഖ്യ­മ­ന്ത്രി പറ­ഞ്ഞ­താ­ണ് “ CITU­ക്കാ­ര് വരെ സാ­ങ്കേ­തിക വി­ദ്യ­കള്‍ ഉപ­യോ­ഗി­ച്ച് തു­ട­ങ്ങി” എന്ന്! അതെ­ന്താ ഈ CITU­ക്കാ­ര് “വ­രെ­"? അവര്‍­ക്ക്‌ സാ­ങ്കേ­തിക വി­ദ്യ­കള്‍ നി­ഷി­ദ്ധ­മാ­ക്കി­യി­ട്ടു­ണ്ടോ? സമൂ­ഹ­ത്തില്‍ മു­ഖ്യ­മ­ന്ത്രി­യും പ്ര­ധാ­ന­മ­ന്ത്രി­യും ഉള്‍­പ്പ­ടെ ചേര്‍­ന്ന് സം­ര­ക്ഷ­ണം കൊ­ടു­ക്കേ­ണ്ട ഒരു കൂ­ട്ടം പൌ­ര­ന്മാര്‍ തന്നെ­യ­ല്ലേ അവ­രും? അവ­രെ­ങ്ങ­നെ IT­യു­ടെ കാ­ര്യം പരാ­മര്‍­ശി­ച്ച­പ്പോള്‍ “വ­രെ" ആയി­?</p> <p>­നി­ങ്ങള്‍ വാ­ങ്ങു­ന്ന ശമ്പ­ള­ത്തി­നോ നി­ങ്ങള്‍ അല­ങ്ക­രി­ക്കു­ന്ന പദ­വി­ക്കോ അനു­സ­രി­ച്ച് നി­ങ്ങ­ളു­ടെ സ്വ­ഭാ­വം നി­ല­വാ­രം എന്നിവ ഉയ­രു­മെ­ന്നോ മെ­ച്ച­പ്പെ­ടു­മെ­ന്നോ ഉള്ള ധാ­രണ വെ­റും മണ്ട­ത്ത­ര­മാ­ണ്. ഭാ­ഷ­യെ നി­ങ്ങള്‍­ക്ക് ഇല്ലാ­ത്ത മേ­ന്മ ഉണ്ടാ­ക്കി­യെ­ടു­ക്കാന്‍ വേ­ണ്ടി വള­ച്ചൊ­ടി­ക്കാ­തി­രി­ക്കു­ക.</p> <p>­താ­ഴ്ന്ന <a href="http://malayal.am/taxonomy/term/2869" class="taxonomyterm_tag">­ജാ­തി­</a> എന്ന് വി­ളി­ക്ക­പ്പെ­ടു­ന്ന­വ­ന്റെ പേ­രി­ലു­ള്ള അസ­ഭ്യ വാ­ക്കു­കള്‍ പറ­യാന്‍ തു­ട­ങ്ങി­യാല്‍ ഒരു ഖണ്ഡ­കാ­വ്യം തന്നെ എഴു­താം. ഇവി­ടെ­യും നീ ഉയര്‍­ന്ന­താ­ണ്, ഉന്ന­ത­കു­ല­ജാ­താ­നാ­ണ്, അങ്ങ­നെ ഉള്ള­വര്‍­ക്ക് ഒരു കു­ഴ­പ്പ­വു­മി­ല്ല, പക­രം താ­ഴ്ന്ന ജാ­തി­യി­ലെ കു­ടും­ബ­ങ്ങ­ളില്‍ ഉള്ള­വര്‍ സകല സ്വ­ഭാ­വ­വൈ­ക­ല്യ­ങ്ങ­ളും ഉള്ള­വ­രെ­ന്നും ആ ജന­നം തന്നെ ഒരു തെ­റ്റ് / കു­റ്റം എന്ന രീ­തി­യി­ലും കാ­ണു­ന്ന അഹ­ങ്കാ­രം. എങ്ങ­നെ­യാ­ണ് മനു­ഷ്യ രാ­ശി­യില്‍ ഇങ്ങ­നെ പല ജാ­തി­കള്‍ തരം­തി­രി­ക്ക­പ്പെ­ടു­ന്ന­ത്? നി­ങ്ങ­ളു­ടെ ജാ­തി ഉയര്‍­ന്ന­തെ­ന്ന് നി­ങ്ങള്‍ വി­ശ്വ­സി­ക്കു­ന്നു എങ്കില്‍ മറ്റൊ­രു ജാ­തി­യില്‍ നി­ന്നും നി­ങ്ങള്‍­ക്ക്‌ ശാ­രീ­രി­ക­മാ­യോ മാ­ന­സി­ക­മാ­യോ പ്ര­വര്‍­ത്ത­ന­ത്തില്‍ എന്ത് വ്യ­ത്യാ­സം ആണു­ള്ള­ത്? എപ്പോ­ഴെ­ങ്കി­ലും ചി­ന്തി­ച്ചി­ട്ടു­ണ്ടോ, എങ്ങ­നെ­യാ­ണ് ഒരു­കൂ­ട്ടം ആളു­ക­ളെ വി­ളി­ക്കു­ന്ന നാ­മം അസ­ഭ്യം ആകു­ന്ന­തെ­ന്ന്? എങ്ങ­നെ­യാ­ണ് ഏതെ­ങ്കി­ലും കഴി­വി­ല്ലാ­യ്മ ഒരു പ്ര­ത്യേക വി­ഭാ­ഗം ആളു­കള്‍­ക്ക് ജന്മ­നാ ഉണ്ടാ­വും എന്ന് കരു­തു­ന്ന­ത്? ഈ വക പദ­ങ്ങള്‍ വര്‍­ഗ്ഗീ­യ­ത­യു­ടെ / നാ­സി­സ­ത്തി­ന്റെ നല്ല ഉദാ­ഹ­ര­ണ­മ­ല്ലേ­!</p> <p>“­ച­ട്ട­നും" “പൊ­ട്ട­നും" കണ്ണ് പൊ­ട്ട­നും: നി­ങ്ങ­ളു­ടെ സകല ഇന്ദ്രി­യ­ങ്ങ­ളും നല്ല­തു­പോ­ലെ പ്ര­വര്‍­ത്തി­ക്കു­ന്നു, അത് അടു­ത്ത നി­മി­ഷ­വും അങ്ങ­നെ തന്നെ പ്ര­വര്‍­ത്തി­ക്കും എന്ന് യാ­തൊ­രു ഉറ­പ്പും ഇല്ലാ­ത്ത അനി­ശ്ചി­ത­ത്വ­ത്തില്‍ നി­ന്ന് കൊ­ണ്ടാ­ണ് അഹ­ങ്കാ­രം തി­ള­ച്ചു മറി­യു­ന്ന ഈ പദ­പ്ര­യോ­ഗ­ങ്ങള്‍ ഒരാ­ളെ താ­ഴ്ത്തി­ക്കെ­ട്ടാന്‍ ഉപ­യോ­ഗി­ക്കു­ന്ന­ത്. സ്വ­ഭാവ വൈ­ക­ല്യ­മോ, ദു­ഷ്ട­ത്ത­ര­മോ കഴി­വി­ല്ലാ­യ്മ­യോ ശാ­രീ­രിക വൈ­ക­ല്യ­വു­മാ­യി ബന്ധ­പ്പെ­ടു­ത്തി അങ്ങ­നെ ഒരു <a href="http://malayal.am/taxonomy/term/16838" class="taxonomyterm_tag">­വൈ­ക­ല്യം­</a> ഉള്ള­ത് ഒരു ദു­ഷി­ച്ച കാ­ര്യ­മാ­യി അല്ലെ­ങ്കില്‍ അപ­ഹാ­സ്യ­മാ­കേ­ണ്ടു­ന്ന കാ­ര്യ­മാ­യി എങ്ങ­നെ­യാ­ണ് നി­ങ്ങള്‍ അനു­മാ­നി­ക്കു­ന്ന­ത്! നി­ങ്ങ­ളെ പോ­ലെ തന്നെ സമൂ­ഹ­ത്തില്‍ മാ­ന്യ­ത­യും ബഹു­മാ­ന­വും അര്‍­ഹി­ക്കു­ന്ന­വര്‍ ആണ് അവ­രും. ഇതില്‍ ഏറ്റ­വും അസ­ഹ­നീ­യം ആയ­താ­ണ് ഷണ്ഡ­ത്വം. പല­കാ­ര­ണ­ങ്ങള്‍ കൊ­ണ്ടു­ണ്ടാ­കാ­വു­ന്ന ഒര­വ­സ്ഥ­യാ­ണ് പ്ര­ത്യു­ത്പാ­ദ­ന­ശേ­ഷി ഇല്ലാ­യ്മ. അതും ഒരാ­ളു­ടെ സ്വ­ഭാ­വ­വി­ക­ല­ത­യും തമ്മി­ലെ­ന്ത് ബന്ധ­മാ­ണ്?</p> <p style="text-align: center;"> <object data="http://www.youtube.com/v/piB6tEvi-kA" type="application/x-shockwave-flash" height="350" width="425"> <param name="src" value="http://www.youtube.com/v/piB6tEvi-kA"> </object></p> <p>ഈ പട്ടിക നീ­ണ്ടു തന്നെ പോ­കും, ധനി­ക­നായ പദ­വി­കള്‍ ഉള്ള അഹ­ങ്കാ­രി­യായ പു­രു­ഷന്‍ മനു­ഷ്യ­കു­ല­ത്തി­നു മു­ഴു­വന്‍ അവ­കാ­ശ­പ്പെ­ട്ട ഭാ­ഷ­യെ അവ­ന്റെ സൌ­ക­ര്യാര്‍­ത്ഥം മെ­രു­ക്കി വച്ചി­രി­ക്കു­ന്നു. അങ്ങ­നെ ചില പു­രു­ഷ­ന്മാ­രു­ടെ, അഹ­ങ്കാ­ര­ത്തിന്‍ കു­ഴ­ലു­ക­ളി­ലൂ­ടെ വമി­ച്ച്, വമി­ച്ച് മനു­ഷ്യ­ന്റെ ഭാ­ഷ­യ്ക്ക് സഹ­ജീ­വി അനു­ക­മ്പ­യോ മനു­ഷ്യ­ത്വ­മോ തീ­രെ ഇല്ലാ­താ­യി­രി­ക്കു­ന്നു­.</p> <p><strong>ആ­മി­</strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/coverart.jpeg" alt="periodic table of swear words" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> Periodic table of swear words </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> നിരീക്ഷണം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/aami" title="View user profile.">Aami</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22574/%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82-%E0%B4%A4%E0%B4%BF%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AD%E0%B4%BE%E0%B4%B7#comments അധോഭാഷ അശ്ലീലം അസഭ്യം ജാതി തെറി പദവി പുരുഷന്‍ ഭാഷ മാനകഭാഷ വൈകല്യം സംസ്കാരം സ്ത്രീ നിരീക്ഷണം വാര്‍ത്ത Thu, 14 Feb 2013 09:43:14 +0000 Aami 22574 at http://malayal.am വേട്ടക്കിടയില്‍ ഇരകള്‍.... http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22588/%E0%B4%B5%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9F%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%B0%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D <p><p> </p> <p><strong>ഒ­ന്ന്</strong></p> <table border="0"><tbody><tr><td><img src="/sites/default/files/images/2013/February/13/Jyoti%20candle.JPG" height="397" width="640" alt="Jyoti%20candle.JPG" /></td> </tr><tr><td style="text-align:right;">­ചി­ത്രം: മാ­ത്യു, ദീ­പി­ക</td> </tr></tbody></table> <p>­ഡല്‍­ഹി­യില്‍ ആളു­കള്‍ കൂ­ടു­ന്നു. കൂ­ടു­ന്ന­വ­രു­ടെ കൂ­ട്ടം വലു­താ­കു­ന്നു. തെ­രു­വി­ലെ­ങ്ങും വെ­ളി­ച്ച­മാ­യി­രു­ന്നു. <a href="http://malayal.am/taxonomy/term/17211" class="taxonomyterm_tag">­മെ­ഴു­കു­തി­രി­</a> തെ­ളി­ച്ചു­കൊ­ണ്ട് അവര്‍ വഴി­യി­ലൂ­ടെ നട­ന്നു. അതില്‍ ആണും പെ­ണ്ണും ഉണ്ടാ­യി­രു­ന്നു. ബാ­ന­റു­കള്‍ ഉയര്‍­ത്തി. കേ­ര­ള­ത്തി­ലും കൂ­ട്ട­ങ്ങള്‍ കൂ­ട്ടാ­യ്മ­ക­ളാ­യി. മെ­ഴു­ക് പ്ര­തി­ഷേ­ധ­ത്തി­ന്റെ യഥാര്‍­ത്ഥ പ്ര­തീ­ക­മാ­ണ്. അതി­ലെ തീ ഉരു­കി­ത്തീ­രു­ന്ന­തോ­ടെ പ്ര­തി­ഷേ­ധാ­ഗ്നി­യും അവ­സാ­നി­ക്കു­ന്നു. ചി­ലര്‍­ക്ക് മെ­ഴു­കു­തി­രി കത്തി­ച്ചു­ള്ള പ്ര­തി­ഷേ­ധം ഫാ­ഷ­നും­</p> <p><strong>­ര­ണ്ട്</strong></p> <table border="0"><tbody><tr><td><img src="/sites/default/files/images/2013/February/13/Nude_Protest_20101020.jpg" height="460" width="640" alt="Nude_Protest_20101020.jpg" /></td> </tr><tr><td style="text-align:right;"><a href="http://www.outlookindia.com/article.aspx?267562">courtesy</a></td> </tr></tbody></table> <p>അതിര്‍ത്തിയില്‍ സൈ­നി­ക­രു­ടെ സ്ത്രീ­ക­ളോ­ടു­ള്ള ചെ­യ്തി­കള്‍ ആരോ വി­ളി­ച്ചു പറ­യു­ന്നു. എനി­ക്ക് മൗ­നം. ദളി­ത­രും ന്യൂ­ന­പ­ക്ഷ­ങ്ങ­ളും പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്നു, ദി­നം പ്ര­തി. വീ­ണ്ടും എനി­ക്ക് മൗ­നം. എന്റെ മു­ന്നില്‍ <a href="http://malayal.am/taxonomy/term/2942" class="taxonomyterm_tag">­ഡല്‍­ഹി­</a> മാ­ത്രം. തൂ­ക്കി­ലേ­റ്റു­ക, തൂ­ക്കി­ലേ­റ്റു­ക.. ഗോ­വി­ന്ദ­ച്ചാ­മി­മാ­രെ തൂ­ക്കി­ലേ­റ്റു­ക.</p> <p><strong>­മൂ­ന്ന്</strong></p> <table border="0"><tbody><tr><td><img src="/sites/default/files/images/2013/February/13/Virgin-Mary-1a.jpg" height="426" width="640" alt="Virgin-Mary-1a.jpg" /></td> </tr><tr><td style="text-align:left;"><a href="http://www.sodahead.com/united-states/richard-mourdock-on-abortion-pregnancy-from-rape-is-something-god-intended/question-3268855/?link=ibaf&amp;q=&amp;imgurl=http://agora-dialogue.com/wp-content/uploads/2011/12/Virgin-Mary-1a.jpg">Archetypal </a><a title="Gothic art" href="http://en.wikipedia.org/wiki/Gothic_art">Gothic</a> Lady of Sorrows from a <a title="Triptych" href="http://en.wikipedia.org/wiki/Triptych">triptych</a> by the <a title="Master of the Stauffenberg Altarpiece" href="http://en.wikipedia.org/wiki/Master_of_the_Stauffenberg_Altarpiece">Master of the Stauffenberg Altarpiece</a>, <a title="Alsace" href="http://en.wikipedia.org/wiki/Alsace">Alsace</a> c. 1455 [<a href="http://www.sodahead.com/united-states/richard-mourdock-on-abortion-pregnancy-from-rape-is-something-god-intended/question-3268855/?link=ibaf&amp;q=&amp;imgurl=http://agora-dialogue.com/wp-content/uploads/2011/12/Virgin-Mary-1a.jpg">courtesy</a>]</td> </tr></tbody></table> <p style="text-align:left;">­നീ­ണ്ട പതി­നേ­ഴ് വര്‍­ഷ­ങ്ങള്‍. ഇര ഇപ്പോ­ഴും വി­രല്‍ ചൂ­ണ്ടു­ന്ന­ത് അതേ വേ­ട്ട­ക്കാ­ര­ന്റെ നേ­രെ തന്നെ. ഞാന്‍ വേ­ട്ട­ക്കാ­ര­നെ നോ­ക്കി. വേ­ട്ട­ക്കാ­ര­ന് ബസ്സി­ലെ കി­ളി­യു­ടേ­യോ ഡ്രൈ­വ­റു­ടേ­യോ മു­ഖ­മ­ല്ല. കയ്യി­ല്ലാ­ത്ത യാ­ച­ക­ന്റെ­യും മു­ഖ­മ­ല്ല. എന്റെ മൗ­നം തു­ട­രാം. കൂ­ട്ടാ­ളി­കള്‍ വാ­ക്കു­കള്‍ മാ­റ്റു­ന്നു. കൂ­ടു­തല്‍ വി­ര­ലു­കള്‍ വേ­ട്ട­ക്കാ­ര­ന്റെ നേ­രെ. എന്റെ മൗ­നം, എന്റെ മൗ­നം, എന്റെ വലിയ മൗ­നം. ഇര നി­ന്നു കൊ­ടു­ത്തി­ട്ട­ല്ലേ. ഓട­ണ­മാ­യി­രു­ന്നു. പു­ലി­യെ കണ്ടാല്‍ മാന്‍ ഓട­ണം. അതാ­ണ് നാ­ട്ടി­ലെ നി­യ­മം. ചാ­രു­ക­സേ­ര­യി­ലി­രു­ന്ന് ന്യാ­യാ­ധി­പന്‍ മൊ­ഴി­ഞ്ഞു­.</p> <p><strong>­നാ­ല്</strong></p> <table border="0"><tbody><tr><td><img src="/sites/default/files/images/2013/February/13/Comic_Relief___25_years_of_Red_Nose_designs.jpg" height="386" width="640" alt="Comic_Relief___25_years_of_Red_Nose_desi" /></td> </tr><tr><td style="text-align:right;"><a href="http://www.radiotimes.com/news/2013-02-05/comic-relief---25-years-of-red-nose-designs">courtesy</a></td> </tr></tbody></table> <p>മൂല്യബോധനയാത്ര. കാ­സര്‍­ഗോ­ഡ് മു­തല്‍ തി­രു­വ­ന­ന്ത­പു­രം വരെ. സര്‍­ക്കാര്‍ ചെ­ല­വില്‍ ഉപ­ദേ­ശം. പെ­ണ്ണേ നീ സൂ­ക്ഷി­ക്കു­ക. നി­ന്റെ ഗര്‍­ഭ­പാ­ത്രം പവി­ത്ര­മാ­ണ്. അത­ല്ലേ ഗീ­ത­യും ബൈ­ബി­ളും ഖു­റാ­നും പറ­യു­ന്ന­ത്. നീ അട­ങ്ങി ഒതു­ങ്ങി ജീ­വി­ക്കു­ക. അല്ലേല്‍ പത്തു­മാ­സം മാ­റ്റി­വ­ക്കു­ക. ആരോ ഒരാള്‍ കൂ­വു­ന്നു. സാ­ര­മി­ല്ല നമു­ക്ക­വ­ളോ­ട് ക്ഷ­മി­ക്കാം. നി­ങ്ങ­ളും ക്ഷ­മി­ക്കു­ക. കാ­ര­ണം അവള്‍ പെ­ണ്ണാ­ണ്.</p> <p><strong>അ­ഞ്ച്</strong></p> <table border="0"><tbody><tr><td><img src="/sites/default/files/images/2013/February/13/4cart.jpg" height="436" width="640" alt="4cart.jpg" /></td> </tr><tr><td style="text-align:right;"><a href="http://kractivist.wordpress.com/tag/rape/">courtesy</a></td> </tr></tbody></table> <p>ചുറ്റിലും ക്യാ­മ­റ­ക്ക­ണ്ണു­കള്‍. അതി­നി­ട­ക്കൊ­രു­വള്‍.. തൂ­ണില്‍ കൈ­യ്യും കു­ത്തി അയാള്‍ ചോ­ദി­ച്ചു. അനു­ഭ­വം വല്ല­തും­... ക്യാ­മ­റ­ത്തൊ­ഴി­ലാ­ളി­കള്‍ മു­ത­ലാ­ളി­മാ­രെ നോ­ക്കി. മു­ത­ലാ­ളി­മാര്‍ അയാ­ളു­ടെ മു­ഖ­ത്തേ­ക്കും. ഭാ­ഷ­ണം പോ­ലെ വേ­ഷം മു­ഷി­ഞ്ഞ­ത­ല്ല. ലോ­ക­ത്തെ മാ­റ്റു­ന്ന ക്യാ­മ­റ­യേ­ന്തി­യ­വര്‍­ക്കും മൗ­നം. ചര്‍­ച്ച­യി­ല്ല, പ്ര­തി­ക­ര­ണ­മി­ല്ല. വേ­ണേല്‍ ഒരു ചെ­റിയ കോ­ളം കൊ­ടു­ത്തേ­ക്കാം. സ്ത്രീ സ്വാ­ത­ന്ത്യം വെ­ല്ലു­വി­ളി­ക്ക­പ്പെ­ടു­ന്നു എന്ന ഫീ­ച്ചര്‍ പൂര്‍­ത്തി­യാ­ക്കൂ നി­ങ്ങള്‍.</p> <table border="0"><tbody><tr><td><img src="/sites/default/files/images/2013/February/13/rape%20%282%29_0.jpg" height="388" width="640" alt="rape%20%282%29_0.jpg" /></td> </tr><tr><td style="text-align:right;"><a href="http://www.deccanchronicle.com/130212/news-current-affairs/article/suryanelli-special-team-set-trace-absconding-convict">courtesy</a></td> </tr></tbody></table> <p>നമ്മുടെ പ്ര­തി­ഷേ­ധ­ങ്ങള്‍ മെ­ഴു­കു­തി­രി പോ­ലെ കത്തി ഉരു­കാ­തി­രി­ക്ക­ട്ടെ­.</p> <p><strong>-ജി­യാ­ദ് കെ­.എം­</strong></p></p> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വര്‍ത്തമാനം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/jiyad-k-m" title="View user profile.">Jiyad K M</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22588/%E0%B4%B5%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9F%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%B0%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D#comments ജസ്റ്റിസ് ബസന്ത് ഡല്‍ഹി ബലാത്സംഗം മൂല്യം മൂല്യബോധനം മെഴുകുതിരി രജിത്കുമാര്‍ വയലാര്‍ രവി സൈന്യം വര്‍ത്തമാനം വാര്‍ത്ത Wed, 13 Feb 2013 20:16:06 +0000 Jiyad K M 22588 at http://malayal.am ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22584/%E0%B4%9E%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%9A%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%86%E0%B4%B4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81 <p><p>ഇ­ന്ത്യന്‍ സി­നി­മ­യ്ക്ക് നൂ­റു­വ­യ­സ്സാ­കു­മ്പോള്‍ അതില്‍ പാ­തി­യി­ലേ­റെ വര്‍­ഷ­ങ്ങ­ളും കമല്‍ സി­നി­മ­യു­ടെ ഭാ­ഗ­മാ­യി­രു­ന്നു. തെ­ന്നി­ന്ത്യന്‍ സി­നിമ പി­ച്ച വച്ചു നട­ക്കു­ന്ന കാ­ലം മു­തല്‍ കമല്‍ എന്ന വ്യ­ക്തി അതി­ലെ­വി­ടെ­യോ ഉണ്ട്. കള­ത്തൂര്‍ കണ്ണ­മ്മ­യി­ലും കണ്ണും കര­ളു­മി­ലും ബാ­ല­താ­ര­മാ­യി, പി­ന്നെ, നൃ­ത്ത­സം­വി­ധാ­യ­ക­ന്റെ അസി­സ്റ്റ­ന്റാ­യി. കൗ­മാ­രം കട­ക്കും­മു­ന്നേ എം­ടി­യു­ടെ രച­ന­യില്‍ കെ­.എ­സ്.­സേ­തു­മാ­ധ­വ­ന്റെ സം­വി­ധാ­ന­ത്തില്‍ രൂ­പ­പ്പെ­ട്ട <a href="http://malayal.am/taxonomy/term/14659" class="taxonomyterm_tag">­ക­ന്യാ­കു­മാ­രി­</a> എന്ന ചി­ത്ര­ത്തി­ലെ നാ­യ­ക­നാ­യി. പി­ന്നെ, തമി­ഴി­ലെ സമാ­ന്ത­ര­സി­നി­മ­യു­ടെ വസ­ന്ത­കാ­ല­ത്ത് <a href="http://malayal.am/taxonomy/term/11997" class="taxonomyterm_tag">­കെ ബാ­ല­ച­ന്ദര്‍</a>, <a href="http://malayal.am/taxonomy/term/9017" class="taxonomyterm_tag">­ഭാ­ര­തീ­രാ­ജ</a>, <a href="http://malayal.am/taxonomy/term/2020" class="taxonomyterm_tag">­ബാ­ലു മഹേ­ന്ദ്ര</a>, കെ. വി­ശ്വ­നാ­ഥ് തു­ട­ങ്ങി­യ­വ­രു­ടെ ചി­ത്ര­ങ്ങ­ളി­ലൂ­ടെ വളര്‍­ച്ച­യി­ലേ­ക്കു വന്ന് ജന­പ്രി­യ­സി­നി­മ­യി­ലും സമാ­ന്ത­ര­സി­നി­മ­യി­ലും ഒരു­പോ­ലെ വി­സ്മ­യ­ങ്ങള്‍ തീര്‍­ത്ത നടന്‍. പില്‍­ക്കാ­ല­ത്ത് ചല­ച്ചി­ത്ര­ര­ച­ന­ക­ളി­ലൂ­ടെ­യും സാ­ക്ഷാല്‍­ക്കാ­ര­ങ്ങ­ളി­ലൂ­ടെ­യും വി­ഭി­ന്ന­ധാ­ര­ക­ളെ പല ശരീ­ര­ങ്ങ­ളും രൂ­പ­ങ്ങ­ളും ലയ­ങ്ങ­ളു­മാ­യി പ്ര­തി­നി­ധീ­ക­രി­ച്ച സമ­ഗ്ര­ച­ല­ച്ചി­ത്ര­വ്യ­ക്തി­ത്വം. </p> <p>­ക­ന്യാ­കു­മാ­രി­യില്‍ തു­ട­ങ്ങിയ നാ­യ­ക­പ്ര­യാ­ണം ഇപ്പോള്‍ വി­ശ്വ­രൂ­പ­ത്തി­ലേ­ക്കെ­ത്തി­നില്‍­ക്കു­ന്നു. വി­ശ്വ­രൂ­പ­ത്തി­ലൂ­ടെ പു­തി­യൊ­രു റി­ലീ­സിം­ഗ് സമ്പ്ര­ദാ­യ­ത്തി­നു തു­ട­ക്കം കു­റി­ക്കു­ക­യു­മാ­ണു കമല്‍. അതു വി­വാ­ദ­ങ്ങള്‍­ക്കും സം­വാ­ദ­ങ്ങള്‍­ക്കും വഴി­വ­ച്ചു. വ്യ­ക്ത­മാ­യൊ­രു വഴി­ത്തി­രി­വു­ണ്ടാ­യി­ല്ലെ­ങ്കി­ലും വി­ഷ­യം ചര്‍­ച്ചാ­മേ­ശ­മേല്‍ എത്തി­ച്ച­തു­ത­ന്നെ ചരി­ത്ര­മാ­യി­രി­ക്കു­ന്നു­.</p> <p>­ക­ന്യാ­കു­മാ­രി­ക്കു­ശേ­ഷം ഭാ­ര­തീ­രാ­ജ­യു­ടെ <a href="http://malayal.am/taxonomy/term/17182" class="taxonomyterm_tag">­പ­തി­നാ­റു വയ­തി­നി­ലേ­</a> എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ക­ണം കമ­ലെ­ന്ന നടന്‍ പ്ര­ത്യേ­ക­ശ്ര­ദ്ധ­യി­ലേ­ക്കു വരു­ന്ന­ത്. അതി­നു­ശേ­ഷം താന്‍ കൂ­ടി നിര്‍­മാ­ണ­പ്ര­ക്രി­യ­യില്‍ പങ്കാ­ളി­യായ രാ­ജ­പാര്‍­വേ വലി­യൊ­രു വഴി­ത്തി­രി­വാ­യ­ത് നട­നെ­ന്ന നി­ല­യില്‍­ത്ത­ന്നെ. താ­ര­മാ­യി <a href="http://malayal.am/taxonomy/term/6107" class="taxonomyterm_tag">­ക­മല്‍ ഹാ­സന്‍</a> വള­രു­ന്ന­തി­ന് മല­യാ­ള­ത്തി­ലെ­ത്തിയ മദ­നോല്‍­സ­വ­വും തമി­ഴി­ലെ­ത്തിയ പു­ന്ന­കൈ മന്ന­നും അട­യാ­ള­ക്ക­ല്ലു­ക­ളാ­യി. ബാ­ലു മഹേ­ന്ദ്ര­യു­ടെ മൂ­ന്നാം­പി­റ­യും അതി­ന്റെ ഹി­ന്ദി­പ്പ­തി­പ്പ് സാ­ദ്മ­യും ബാ­ല­ച­ന്ദ­റി­ന്റെ ഏക് ദൂ­ജേ കേ­ലി­യേ­യും കമ­ലി­നെ ഒരു ഇന്ത്യന്‍ താ­ര­മാ­യി വളര്‍­ത്തി. മണി­ര­ത്തി­ന­ത്തി­ന്റെ നാ­യ­ക­നാ­ണ് കമ­ലെ­ന്ന താ­ര­ശ­രീ­ര­ത്തെ പില്‍­ക്കാ­ല­ത്തേ­ക്കു മു­ഴു­വ­നു­മാ­യി പരു­വ­പ്പെ­ടു­ത്തി­യ­ത്. എങ്ങ­നെ­യും ചവി­ട്ടി­ക്കു­ഴ­ച്ചു രൂ­പം മാ­റ്റാ­വു­ന്ന കളി­മ­ണ്ണാ­ണീ കലാ­കാ­ര­ന്റെ ദേ­ഹ­വും പ്ര­കൃ­ത­വു­മെ­ന്ന് <a href="http://malayal.am/taxonomy/term/4111" class="taxonomyterm_tag">­നാ­യ­കന്‍</a> തെ­ളി­യി­ച്ചു. നാ­യ­ക­നു ശേ­ഷം ഒരു സി­നി­മ­യില്‍­പ്പോ­ലും തനി­ക്കെ­ന്തെ­ങ്കി­ലും ചെ­യ്യാ­നി­ല്ലാ­തെ താന്‍ വെ­റു­തെ ചു­റ്റി­ത്തി­രി­ഞ്ഞി­ട്ടി­ല്ലെ­ന്നു കമല്‍ തന്നെ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­.</p> <p>­പി­ന്നീ­ടു­ള്ള മൂ­ന്നു പതി­റ്റാ­ണ്ടു­ക­ളോ­ളം നീ­ണ്ട കരി­യ­റില്‍, ഒരേ സമ­യം കച്ച­വ­ട­സി­നി­മ­യി­ലും കലാ­സി­നി­മ­യി­ലും മാ­റി­മാ­റി പ്ര­ത്യ­ക്ഷ­പ്പെ­ട്ടു അദ്ദേ­ഹം. ഒരു­വ­ശ­ത്ത് ഇന്ത്യന്‍, അവ്വൈ ഷണ്‍­മു­ഖി തു­ട­ങ്ങിയ പടു­കൂ­റ്റന്‍ ഹി­റ്റു­ക­ളും മറു­വ­ശ­ത്ത് ഹേ റാം, അന്‍­പേ ശി­വം, <a href="http://malayal.am/taxonomy/term/9730" class="taxonomyterm_tag">­വീ­രു­മാ­ണ്ടി­</a> പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളും അദ്ദേ­ഹ­മൊ­രു­ക്കി. ശി­ങ്കാ­ര­വേ­ല­നി­ല­ഭി­ന­യി­ക്കു­ന്ന അതേ ആര്‍­ജ­വ­ത്തോ­ടെ അദ്ദേ­ഹം ഗു­ണ­യി­ലും അഭി­ന­യി­ച്ചു. വെ­ട്രി­വി­ഴ­യി­ലെ അം­നീ­ഷ്യാ­ബാ­ധി­ത­നാ­യി പോ­ലീ­സു­കാ­ര­നില്‍­നി­ന്ന് വേ­ട്ര­യാ­ട് വി­ളൈ­യാ­ടി­ലെ പോ­ലീ­സു­കാ­ര­നി­ലേ­ക്കും മഹാ­ന­ദി­യി­ലെ പി­താ­വില്‍­നി­ന്ന് തേ­വര്‍ മക­നി­ലെ പു­ത്ര­നി­ലേ­ക്കും പാ­ശ­വ­ലൈ­യി­ലെ ഭര്‍­ത്താ­വില്‍­നി­ന്ന് തെ­നാ­ലി­യി­ലെ കാ­മു­ക­നി­ലേ­ക്കും ഉള്ള ദൂ­ര­ങ്ങള്‍ പകര്‍­ന്നാ­ടി­.</p> <p>­ഹേ റാ­മും അന്‍­പേ ശി­വ­വും ആള വന്താ­നും ദശാ­വ­താ­ര­വും മന്മഥ അമ്പും അദ്ദേ­ഹ­ത്തി­ന്റെ രച­ന­ക­ളാ­യി­രു­ന്നു. കു­രു­തി­പ്പു­ന­ലും ഉന്നൈ­പ്പോ­ലൊ­രു­വ­നും മി­ക­ച്ച ഹി­ന്ദി­ച്ചി­ത്ര­ങ്ങ­ളു­ടെ ആശ­യ­ങ്ങ­ളില്‍­നി­ന്നു­രു­വം­കൊ­ടു­ത്ത സൃ­ഷ്ടി­ക­ളും. ദശാ­വ­താ­രം ശരീ­ര­ത്തി­ന്റെ ഭാ­ഷാ­പ­രീ­ക്ഷ­ണ­ശാ­ല­യാ­ക്കി­മാ­റ്റു­വാന്‍ കമ­ലി­നു സാ­ധി­ച്ചു. പത്തു­വേ­ഷ­ങ്ങ­ളി­ലെ­ത്തി അദ്ദേ­ഹം ഒരേ വി­ത്തി­ന്റെ വി­ഭി­ന്ന­വി­സ്‌­ഫോ­ട­ന­ങ്ങ­ളെ ആശ­യ­പ­ര­മാ­യി അവ­ത­രി­പ്പി­ച്ചു­.</p> <p>ഇ­പ്പോള്‍ വി­ശ്വ­രൂ­പ­വു­മാ­യി കമല്‍ വീ­ണ്ടു­മെ­ത്തു­ക­യാ­ണ്. ചി­ത്രം പല­നി­ല­യ്ക്ക് വി­വാ­ദ­മാ­യി­ട്ടു­ണ്ട്. തി­യ­റ്റ­റു­ക­ളില്‍ റി­ലീ­സ് ചെ­യ്യും­മുന്‍­പ് ഡയ­റ­ക്ട് റ്റു ഹോം അഥ­വാ ഡി­റ്റി­എ­ച്ച് എന്ന രീ­തി­യില്‍ റി­ലീ­സ് നട­ത്താന്‍ അദ്ദേ­ഹം കൈ­ക്കൊ­ണ്ട തീ­രു­മാ­നം തെ­ന്നി­ന്ത്യന്‍ സി­നി­മാ­വ്യ­വ­സാ­യ­മേ­ഖ­ല­യെ ഇള­ക്കി­മ­റി­ച്ചു. ആ പശ്ചാ­ത്ത­ല­ത്തില്‍, വി­ശ്വ­രൂ­പ­ത്തി­ന്റെ റി­ലീ­സു­മാ­യി ബന്ധ­പ്പെ­ട്ട്, മല­യാ­ളി­ക­ളോ­ട് തനി­ക്കു സം­സാ­രി­ക്കാ­നു­ണ്ട് എന്ന കമല്‍ കരു­തു­ന്നു. അങ്ങ­നെ അനു­വ­ദി­ക്ക­പ്പെ­ട്ട വി­ശേ­ഷാ­ഭി­മു­ഖ­മാ­ണു ചു­വ­ടെ­.</p> <ul><li>­വി­ശ്വ­രൂ­പം എന്ന ചി­ത്ര­ത്തി­ന്റെ റി­ലീ­സു­മാ­യി ബന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങള്‍ വലിയ വി­വാ­ദ­ങ്ങള്‍­ക്കു തി­രി­കൊ­ളു­ത്തി­യി­രു­ന്ന­ല്ലോ. ഒരു­പാ­ട് അഭ്യൂ­ഹ­ങ്ങള്‍ പല­ത­രം മാ­ദ്ധ്യ­മ­ങ്ങള്‍ വഴി പര­ക്കാ­നും ഇട­യാ­യി­ട്ടു­ണ്ട്. ആളു­കള്‍­ക്കി­ട­യില്‍ പല­ത­രം ധാ­ര­ണ­ക­ളാ­ണു മൊ­ത്ത­ത്തില്‍ പര­ന്ന­തെ­ന്നു കരു­ത­ണം. എന്താ­ണു യഥാര്‍­ത്ഥ­ത്തി­ലു­ള്ള ഒരു സമ­ഗ്ര­ചി­ത്രം­?</li> </ul> <p>= യഥാര്‍­ത്ഥ­ത്തില്‍ ഇങ്ങ­നെ­യൊ­രു ബഹ­ള­മു­ണ്ടാ­ക്കാ­നൊ­ന്നും ഉദ്ദേ­ശി­ച്ച­ല്ല ഞാന്‍ കാ­ര്യ­ങ്ങ­ളൊ­ന്നും ചെ­യ്ത­ത്. ഈ സി­നി­മ­യു­ടെ ആലോ­ചന വള­രെ­ക്കാ­ല­മാ­യി മന­സ്സി­ലു­ള്ള ഒന്നാ­ണ്. മന്മഥ അമ്പി­നു പക­രം ഈ കഥ­യാ­ണ് അന്ന് ഞാ­നാ­ലോ­ചി­ച്ച­ത്. എന്നാല്‍, ഇത്ര­യും ഗൗ­ര­വ­മു­ള്ള ഒരു പ്ര­മേ­യ­ത്തെ­ക്കാള്‍ നര്‍­മം നി­റ­ഞ്ഞ ഒരു മൂ­വി­യാ­യി­രു­ന്നു അന്ന് മു­ന്നോ­ട്ടു­വ­ന്ന നിര്‍­മാ­താ­ക്കള്‍­ക്ക് വേ­ണ്ടി­യി­രു­ന്ന­ത് എന്ന­തി­നാ­ലാ­ണ് <a href="http://malayal.am/taxonomy/term/11884" class="taxonomyterm_tag">­വി­ശ്വ­രൂ­പം­</a> പി­ന്നേ­ക്ക് മാ­റ്റി­വ­ച്ച് മന്മഥ അമ്പു­മാ­യി നീ­ങ്ങി­യ­ത്. വി­ശ്വ­രൂ­പം വലിയ മൂ­ല­ധ­ന­മു­ട­ക്ക് ആവ­ശ്യ­പ്പെ­ടു­ന്നൊ­രു പ്ര­മേ­യ­മാ­യി­രു­ന്നു. ആ വി­ധ­ത്തില്‍ മൂ­ല­ധ­നം മു­ട­ക്കു­മ്പോള്‍, അതു തി­രി­ച്ചു­പി­ടി­ക്കാ­നും, ഒപ്പം­ത­ന്നെ ഇത്ര­യും ഗൗ­ര­വ­മാ­യി ഞാന്‍ കാ­ണു­ന്ന ഒരു പ്രെ­ാ­ജ­ക്ട് പര­മാ­വ­ധി ആളു­കള്‍ കാ­ണു­ന്ന­ത് ഉറ­പ്പു­വ­രു­ത്താ­നും എന്തു­ചെ­യ്യാ­മെ­ന്ന് തീര്‍­ച്ച­യാ­യും നേ­ര­ത്തേ തന്നെ ആലോ­ച­ന­യു­ണ്ടാ­യി­രു­ന്നു. അല്ലാ­തെ, പൊ­ടു­ന്ന­നെ, ഡി­റ്റി­എ­ച്ച് എന്നു ഞാന്‍ എടു­ത്തു­ചാ­ടി­യ­ത­ല്ല.</p> <p>ഇ­വി­ടെ­യു­ണ്ടായ സം­ഭ­വ­ങ്ങള്‍ ഞാന്‍ പ്ര­തീ­ക്ഷി­ച്ച­തില്‍ നി­ന്നു വ്യ­ത്യ­സ്ത­മാ­യി വലി­യൊ­രു ആശ­ങ്ക­യു­ടെ­യും പേ­ടി­യു­ടെ­യും വെ­പ്രാ­ള­ത്തി­ന്റെ­യും നി­ല­യ്ക്കാ­ണു നീ­ങ്ങി­യ­ത്. പു­തിയ തൊ­ഴില്‍ - ജീ­വിത സം­സ്‌­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി തി­യ­റ്റ­റില്‍ വന്ന് സി­നി­മ­കാ­ണാന്‍ തന്നെ പറ്റാ­ത്ത വലി­യൊ­രു കൂ­ട്ടം ആളു­കള്‍ ഇന്നു­ണ്ട്. അതൊ­രു പു­തിയ കമ്യൂ­ണി­റ്റി തന്നെ­യാ­ണ്. ഐ.­ടി. മേ­ഖ­ല­യി­ലും മറ്റും പണി­യെ­ടു­ക്കു­ന്ന­വര്‍, തി­യ­റ്റ­റു­കള്‍ തു­റ­ന്നി­രി­ക്കു­ന്ന സമ­യ­ങ്ങ­ളില്‍ വേ­ല­യെ­ടു­ക്കു­ന്ന­വര്‍, രാ­ത്രി­യു­ട­നീ­ളം പണി­യെ­ടു­ത്ത് പകല്‍ ഉറ­ങ്ങേ­ണ്ടി­വ­രു­ന്ന­വര്‍, വ്യാ­പ­ക­മാ­യി തി­യ­റ്റ­റു­ക­ളി­ല്ലാ­ത്ത­യി­ട­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­കള്‍, സം­സ്ഥാ­നാ­ന്ത­ര, രാ­ജ്യാ­ന്തര പ്ര­വാ­സി­കള്‍, ഗര്‍­ഭി­ണി­കള്‍, രോ­ഗി­കള്‍ തു­ട­ങ്ങി എത്ര­യോ തരം ആളു­കള്‍ തി­യ­റ്റ­റു­ക­ളി­ലേ­ക്ക് എത്താന്‍ കഴി­യാ­തെ­യു­ണ്ട്. മുന്‍­കാ­ല­ങ്ങ­ളില്‍­നി­ന്നു വ്യ­ത്യ­സ്ത­മാ­യി സി­നി­മ­യു­ടെ വ്യാ­പ­ക­മായ പ്ര­ദര്‍­ശ­നം തി­യ­റ്റ­റു­ക­ളില്‍ പരി­മി­ത­പ്പെ­ട്ടി­ട്ടു­ണ്ട്. ആദ്യ­ത്തെ ഏതാ­നും ആഴ്ച­യ­റു­തി­ക­ളി­ലെ പ്രേ­ക്ഷ­ക­വൃ­ന്ദ­മാ­യി അതു മാ­റി­യി­ട്ടു­ണ്ട്. തി­യ­റ്റ­റു­കള്‍ കു­റ­ഞ്ഞി­ട്ടു­ണ്ട്. ഇങ്ങ­നെ­യെ­ല്ലാ­മു­ള്ള പരി­ണ­തി­ക­ളു­ടെ ഭാ­ഗ­മാ­യി­ട്ടാ­ണ് പു­തിയ തരം പ്ര­ദര്‍­ശ­ന­രീ­തി­കള്‍ ആലോ­ച­ന­യില്‍ വരു­ന്ന­ത്.</p> <p>­ഡി­റ്റി­എ­ച്ച് വഴി­യു­ള്ള റി­ലീ­സും ഇന്റര്‍­നെ­റ്റ് വഴി­യു­ള്ള റി­ലീ­സു­മാ­ണ് അടു­ത്തൊ­രു ഭാ­വി­യില്‍ വ്യാ­പ­ക­മാ­കാന്‍ പോ­കു­ന്ന­ത്. അതി­ന്റെ ഒരു ചു­വ­ടു­വ­യ്പാ­യി­ട്ടാ­ണ് വി­ശ്വ­രൂ­പ­ത്തി­ന്റെ ഡി­റ്റി­എ­ച്ച് റി­ലീ­സ് വി­ഭാ­വ­നം ചെ­യ്ത­ത്. ഉത്ത­രേ­ന്ത്യ­യില്‍ ഞാ­ന­തു വി­ചാ­രി­ച്ചി­ട്ടി­ല്ല. ഇത്ത­രം നവ­സാ­ങ്കേ­തി­ക­ത­ക­ളോ­ട് ആര്‍­ജ­വ­ത്തോ­ടെ പ്ര­തി­ക­രി­ക്കു­ന്ന­വ­രാ­ണു തെ­ന്നി­ന്ത്യ­ക്കാ­രെ­ന്നാ­ണ് എന്റെ കരു­തല്‍. അതി­നാല്‍ തെ­ന്നി­ന്ത്യ­യില്‍ മാ­ത്ര­മാ­ണ് ഡി­റ്റി­എ­ച്ച് റി­ലീ­സ് ഞാന്‍ പദ്ധ­തി­യി­ട്ട­ത്. എന്നാല്‍ ഇവി­ടെ­യും അത് മന­സ്സി­ലാ­ക്ക­പ്പെ­ട്ടി­ല്ല.</p> <p>­തി­യ­റ്റ­റു­കാര്‍­ക്കു മാ­ത്ര­മാ­യി­രു­ന്നു ഭയ­വും വെ­പ്രാ­ള­വും. പി­ന്നീ­ട് അവര്‍ ഡി­സ്ട്രി­ബ്യൂ­ട്ടേ­ഴ്‌­സി­നെ­ക്കൂ­ടി അതില്‍­ച്ചേര്‍­ത്തു. ആകെ ബഹ­ള­മാ­യി. സത്യ­ത്തില്‍ എന്താ­ണോ ഉള്ള­ത്, അതേ അല്ലാ­ത്ത ഒരു വലിയ പ്ര­ശ്‌­ന­മാ­യി കാ­ര്യ­ങ്ങ­ളാ­കെ മാ­റി. പു­ലി വരു­ന്നേ എന്നു പണ്ടൊ­രു ഇട­യ­ച്ചെ­ക്കന്‍ പറ­ഞ്ഞ­തു­കേ­ട്ട് ആളു­ക­ളൊ­ക്കെ ഓടി­വ­ന്ന നാ­ടന്‍ കഥ­യി­ല്ലേ. അതു­പോ­ലാ­യി കാ­ര്യ­ങ്ങള്‍. ശരി­ക്കും ഒരു­നാള്‍ പു­ലി വരും. അതു വേ­റേ കാ­ര്യം. ഇത്ര­യേ­റെ എതിര്‍­പ്പു വന്ന­തി­ന്റെ വെ­ളി­ച്ച­ത്തി­ലാ­ണു ഞാന്‍ അവ­സാ­നം ഡി­റ്റി­എ­ച്ച് റി­ലീ­സ് മാ­റ്റി­വ­ച്ച­ത്.</p> <p>­വി­ശ്വ­രൂ­പം ജനു­വ­രി ഇരു­പ­ത്ത­ഞ്ചി­നു റി­ലീ­സ് ചെ­യ്ത് ഒന്‍­പ­താം പക്കം, അതാ­യ­ത്, രണ്ടു വീ­ക്കെന്‍­ഡ് കള­ക്ഷന്‍ കഴി­ഞ്ഞി­ട്ട് പടം ഡി­റ്റി­എ­ച്ചില്‍ വരും. ഇപ്പോ­ഴ­ത്തെ അവ­സ്ഥ അതാ­ണ്. കാ­ര്യ­ങ്ങള്‍ ഇങ്ങ­നെ­യാ­യി­ത്തീര്‍­ന്ന­ത് എന്നെ നി­രാ­ശ­പ്പെ­ടു­ത്തു­ന്നു­ണ്ട്. പക്ഷേ, ഇതൊ­രു തോല്‍­വി­യാ­ണെ­ന്നൊ­ന്നും ഞാന്‍ കരു­തു­ന്നി­ല്ല.</p> <ul><li>­സ­ത്യ­ത്തില്‍ തി­യ­റ്റ­റു­കാ­രു­ടെ ഭീ­തി­യില്‍ കാ­ര്യ­മി­ല്ലേ? ഡി­റ്റി­എ­ച്ചി­ലൂ­ടെ നേ­ര­ത്തേ റി­ലീ­സ് ചെ­യ്യു­മെ­ന്നു വന്നാല്‍ ജനം, പ്ര­ത്യേ­കി­ച്ച് ആദ്യ­ഷോ കാ­ണ­ണ­മെ­ന്നു വാ­ശി­യു­ള്ള തരം പ്രേ­ക്ഷ­കര്‍ അതി­നു പി­ന്നാ­ലേ പോ­കി­ല്ലേ­...</li> </ul> <p>= തി­ക­ച്ചും തെ­റ്റാ­യൊ­രു ഭീ­തി­യാ­ണ­ത്. ആദ്യ­ഷോ കാ­ണ­ണ­മെ­ന്ന് എത്ര­പേര്‍ വി­ചാ­രി­ച്ചാ­ലും സീ­റ്റിം­ഗ് കപ്പാ­സി­റ്റി അനു­സ­രി­ച്ച് ഇനാ­ഗു­റല്‍ ഷോ കാ­ണു­ന്ന­വര്‍­ക്കു മാ­ത്ര­മേ അതു സാ­ധി­ക്കൂ. തു­ടര്‍­ന്നു­ള്ള ഷോ­ക­ളി­ലും ആളു­കള്‍ തള്ളി­ക്ക­യ­റു­ന്നി­ല്ലേ? വി­ശ്വ­രൂ­പ­ത്തി­ന്റെ ഡി­റ്റി­എ­ച്ച് റി­ലീ­സ് പ്ര­ഖ്യാ­പി­ച്ച ശേ­ഷ­വും, അതാ­യ­ത് റി­ലീ­സി­നു മുന്‍­പ് ഡി­റ്റി­എ­ച്ചില്‍ പടം വരു­മെ­ന്ന് വ്യ­ക്ത­മാ­യി മന­സ്സി­ലാ­ക്കി­യ­ശേ­ഷ­വും, അഥ­വാ, തീ­രു­മാ­നം മാ­റ്റു­ന്ന കാ­ര്യം അറി­യു­ന്ന­തി­നു മുന്‍­പു­ത­ന്നെ തമി­ഴ്‌­നാ­ട്ടില്‍ പട­ത്തി­ന്റെ തി­യ­റ്റര്‍ സീ­റ്റ് ബു­ക്കിം­ഗ് ആരം­ഭി­ച്ച­പ്പോള്‍, റെ­ക്കോ­ഡ് ബു­ക്കിം­ഗ് ആണു വന്ന­ത്. അതും രണ്ടാം വാ­രാ­ന്ത്യ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന മട്ടില്‍. അതി­നര്‍­ത്ഥം വള­രെ വ്യ­ക്ത­മാ­ണ്. ഡി­റ്റി­എ­ച്ച് വഴി കാ­ണി­ക്കു­ന്ന­തൊ­ന്നും തി­യ­റ്റര്‍ പ്രേ­ക്ഷ­ക­നു ബാ­ധ­ക­മ­ല്ല.</p> <p>­ഞാന്‍ മുന്‍­പേ പറ­ഞ്ഞ­താ­ണ്. എല്ലാ­വീ­ട്ടി­ലും അയ്യ­പ്പ­ന്റെ പട­മു­ണ്ടെ­ങ്കി­ലും ശബ­രി­മ­ല­യില്‍ ആളു കു­റ­യി­ല്ല. മല­യ്ക്കു പോ­ക­ണ്ട­വര്‍ പോ­കുക തന്നെ ചെ­യ്യും. ടെ­ലി­വി­ഷന്‍ വന്ന­പ്പോ­ഴും വീ­ഡി­യോ കസെ­റ്റ് വന്ന­പ്പോ­ഴും ഡി­വി­ഡി വന്ന­പ്പോ­ഴു­മൊ­ക്കെ സി­നി­മാ­ക്കാ­രും തി­യ­റ്റ­റു­കാ­രും ഒക്കെ ഈ പേ­ടി പേ­ടി­ച്ച­താ­ണ്. അതി­നെ­യൊ­ക്കെ തി­യ­റ്റര്‍ കള്‍­ചര്‍ അതി­ജീ­വി­ച്ചു. ഇപ്പോ­ഴ­ത്തെ പ്ര­ധാ­ന­പ്ര­ശ്‌­നം കള്ള­ഡി­വി­ഡി­ക­ളും പൈ­റേ­ഷ­നു­മാ­ണ്. ഇതു­ര­ണ്ടും കാ­ണു­ന്ന­വ­രില്‍ പ്ര­ധാ­ന­പ്പെ­ട്ട­വര്‍ തി­യ­റ്റ­റില്‍ എത്താന്‍ പറ്റാ­തെ പോ­കു­ന്ന പു­തിയ കമ്യൂ­ണി­റ്റി­യാ­ണ്. ഇന്നു സി­നിമ ധാ­രാ­ളം ഓണ്‍­ലൈ­ന­ട­ക്ക­മു­ള്ള ചര്‍­ച്ച­കള്‍­ക്കും കള­മൊ­രു­ക്കു­ന്നു. ഇതു­മൂ­ലം സി­നി­മ­യി­റ­ങ്ങിയ ഉട­നെ കാ­ണേ­ണ്ട­തു­മു­ണ്ട്. സി­ഡി ഇറ­ങ്ങു­ന്ന­തു­വ­രെ കാ­ത്തി­രി­ക്കാ­നാ­വി­ല്ല. അപ്പോള്‍ കള്ള­സാ­ധ­നം കാ­ണും­.</p> <p>എ­ന്നാല്‍, ഇങ്ങ­നെ കാ­ണു­ന്ന­വ­രില്‍ ചെ­റി­യൊ­രു ശത­മാ­നം ഒഴി­ച്ചു­ള്ള­വര്‍ യഥാര്‍­ത്ഥ­ത്തില്‍ നല്ല പര്‍­ച്ചേ­സിം­ഗ് പവ­റു­ള്ള­വ­രും കാ­ശു കൊ­ടു­ത്തു­ത­ന്നെ സാ­ധ­നം വാ­ങ്ങാന്‍ തയ്യാ­റു­ള്ള­വ­രു­മാ­ണ്. നല്ല വണ്ടി­യി­ല്ലാ­ത്ത­തു കൊ­ണ്ടു കള്ള­വ­ണ്ടി കയ­റേ­ണ്ടി­വ­രു­ന്ന­വ­രാ­ണ­വര്‍. അവ­രെ­ക്കൂ­ടി ഈ എന്റര്‍­ടെ­യ്ന്‍­മെ­ന്റ് ബി­സി­ന­സി­ന്റെ മു­ഖ്യ­ധാ­ര­യി­ലേ­ക്കു കൊ­ണ്ടു­വ­രാ­നു­ള്ള ഏറ്റ­വും മി­ക­ച്ച മാര്‍­ഗ­മാ­ണ് ഡി­റ്റി­എ­ച്ച്. അത് മൊ­ത്ത­ത്തില്‍ സി­നി­മ­യ്ക്ക് ഗു­ണ­മേ ചെ­യ്യൂ. അല്ലാ­തെ, കമ­ല­ഹാ­സ­നു തി­യ­റ്റ­റു­കാ­രെ ബു­ദ്ധി­മു­ട്ടി­ലാ­ക്കി കാ­ശു വാ­രി­യെ­ടു­ക്കാ­നു­ള്ള ഒരു ഞൊ­ടി­വി­ദ്യ­യൊ­ന്നു­മ­ല്ലി­ത്.</p> <p>­പ­ണ­മാ­ണു കമ­ല­ഹാ­സ­ന്റെ ലക്ഷ്യ­മെ­ങ്കില്‍ അതി­ന് ഇത്ര­യും കഷ്ട­പ്പെ­ട്ട് മൂ­ന്നും നാ­ലും വര്‍­ഷം പ്ര­യ­ത്‌­നി­ച്ച് ഇത്ര­യും വലിയ ചല­ച്ചി­ത്ര­പ­ദ്ധ­തി­കള്‍ ലക്ഷ്യ­ത്തി­ലെ­ത്തി­ക്കേ­ണ്ട കാ­ര്യ­മൊ­ന്നു­മ­ല്ല. അതും നന്നാ­യി­ട്ട­റി­യാം എനി­ക്ക്. ആയി­രം രൂ­പ­യാ­ണ് ഞാന്‍ ഡി­റ്റി­എ­ച്ചി­നു നി­ശ്ച­യി­ച്ച­ത്. അത്ര­യും കൊ­ടു­ത്ത് സി­നിമ എടു­ക്കു­ന്ന ഒരു കമ്യൂ­ണി­റ്റി­യെ­യാ­ണ് ഉദ്ദേ­ശി­ച്ച­ത്. അതും സാ­മ്പ്ര­ദാ­യി­ക­മാ­യു­ള്ള തി­യ­റ്റര്‍ പ്രേ­ക്ഷ­ക­നും തമ്മില്‍ സാ­മ്യ­മി­ല്ല.</p> <ul><li>­പ­ക്ഷേ, ഡി­റ്റി­എ­ച്ചില്‍ എത്തു­ന്ന സി­നി­മ­ക­ളെ മറ്റൊ­രു വി­ധ­ത്തില്‍ സമൂ­ഹം ഉപ­യോ­ഗി­ച്ചു തു­ട­ങ്ങി­ല്ലേ. അതാ­യ­ത്, 1000 രൂപ കൊ­ടു­ത്ത് ഒരു വീ­ട്ടില്‍ സി­നിമ കാ­ണാ­നെ­ടു­ക്കു­ന്നു. അന്നേ ദി­വ­സം സു­ഹൃ­ത്കു­ടും­ബ­ങ്ങ­ളു­ടെ­തായ ഒരു കൂ­ട്ടാ­യ്മ വീ­ട്ടില്‍ ഉണ്ടാ­കു­ന്നു. അന്‍­പ­തോ നൂ­റോ പേ­രു­ടെ കൂ­ട്ടം സി­നിമ കാ­ണു­ന്നു. അടു­ത്ത സി­നിമ മറ്റൊ­രാ­ളു­ടെ വീ­ട്ടില്‍. അങ്ങ­നെ. മള്‍­ടി­പ്ല­ക്‌­സി­ലും മറ്റും 200 രൂ­പ­യൊ­ക്കെ­യാ­ണ് ഒരു ടി­ക്ക­റ്റി­ന് എന്നി­രി­ക്കെ അഞ്ചു പേര്‍ കണ്ടാ­ലും ഡി­റ്റി­എ­ച്ച് കാ­ണു­ന്ന­വര്‍­ക്ക് ലാ­ഭ­മ­ല്ലേ. ആ നി­ല­യ്ക്ക് അതു വലി­യൊ­രു സാ­ദ്ധ്യ­ത­യാ­യി ആളു­കള്‍ ഉപ­യോ­ഗി­ച്ചാല്‍ തി­യ­റ്റ­റു­കള്‍ പ്ര­ശ്‌­ന­ത്തി­ലാ­കി­ല്ലേ­.</li> </ul> <p>= ഇതെ­ല്ലാം തെ­റ്റായ ആലോ­ച­ന­ക­ളും വി­ചാ­ര­ങ്ങ­ളു­മാ­ണ്. ഇവി­ടെ ഇനി­ഷ്യല്‍ പു­ള്ളു­ണ്ടാ­ക്കു­ന്ന പ്രേ­ക്ഷ­കന്‍ തി­യ­റ്റ­റില്‍­ത്ത­ന്നെ വന്നു സി­നിമ കാ­ണും. ഏതു­ത­രം നവ­സാ­ങ്കേ­തി­കത വന്ന­പ്പോ­ഴും തി­യ­റ്റ­റു­കള്‍ അതി­നെ മറി­ക­ട­ന്ന­ത് സി­നിമ തി­യ­റ്റ­റില്‍ മാ­ത്രം കാ­ണു­ന്ന കാ­ഴ്ച­യു­ടെ­യും കേള്‍­വി­യു­ടെ­യും പു­തു­മ­കള്‍ നി­റ­ഞ്ഞ അനു­ഭ­വ­മാ­ക്കി മാ­റ്റി­ക്കൊ­ണ്ടാ­ണ്. അങ്ങ­നെ­യാ­ണു ത്രീ­ഡി­യും സി­നി­മാ­സ്‌­കോ­പ്പും സെ­വ­ന്റി എം­എ­മ്മും ഡോള്‍­ബി­യും ഒക്കെ വന്ന­ത്. അത്ത­രം സാ­ങ്കേ­തി­ക­പു­തു­മ­ക­ളെ ഞാന്‍ വി­ശ്വ­രൂ­പ­ത്തി­ലും പരീ­ക്ഷി­ക്കു­ന്നു­ണ്ട്. അതു ഞാ­നാ­യാ­ലും ഈ സാ­ങ്കേ­തി­ക­ക­ല­യില്‍ ചി­ന്താ­പൂര്‍­വം ഇട­പെ­ടു­ന്ന ആരാ­യാ­ലും തു­ട­രു­ക­യും ചെ­യ്യും­.</p> <p>­വി­ശ്വ­രൂ­പം ടെ­ലി­വി­ഷ­നില്‍ കാ­ണു­ന്ന­തും കം­പ്യൂ­ട്ട­റില്‍ കാ­ണു­ന്ന­തും തി­യ­റ്റ­റില്‍ കാ­ണു­ന്ന­തും വ്യ­ത്യ­സ്ത­മായ സാ­ങ്കേ­തി­കാ­നു­ഭ­വ­മാ­ണ്. ഇതു മന­സ്സി­ലാ­ക്കു­ന്ന ഒരു പു­തിയ പ്രേ­ക്ഷ­ക­ത­ല­മു­റ­യും ഇവി­ടെ വളര്‍­ന്നു­വ­രു­ന്നു­ണ്ട്. പി­ന്നെ, ആളു­കള്‍ സു­ഹൃ­ത്തു­ക്ക­ളെ വി­ളി­ച്ചു­കൂ­ട്ടി വീ­ട് തി­യ­റ്റ­റാ­ക്കു­മെ­ന്ന­തൊ­ക്കെ വെ­റും വി­ദൂ­ര­സ്വ­പ്ന­ങ്ങ­ള­ല്ലേ. ഈ വി­ഷ­യ­ത്തില്‍ ഒരു സം­വാ­ദം സൃ­ഷ്ടി­ക്കാന്‍ സം­ഭ­വ­ത്തി­നു സാ­ധി­ച്ചു എന്ന­താ­ണ് ഇപ്പോ­ഴ­ത്തെ അവ­സ്ഥ. ഫി­ലിം ചേം­ബര്‍ ഓഫ് കൊ­മേ­ഴ്‌­സി­നെ­യും മറ്റും ചര്‍­ച്ചാ­മേ­ശ­യി­ലേ­ക്കു കൊ­ണ്ടു­വ­രാന്‍ കഴി­ഞ്ഞു. അവ­സാ­നം അവര്‍ ചി­ത്ര­ത്തെ പി­ന്തു­ണ­യ്ക്കു­ന്ന നി­ല­പാ­ടെ­ടു­ത്തു. നാ­ലാം ദി­വ­സം അതാ­യ­ത്, റി­ലീ­സ് വീ­ക്കെന്‍­ഡി­നു പി­ന്നാ­ലെ ചി­ത്രം റി­ലീ­സ് ചെ­യ്യാ­മെ­ന്ന നി­ല­പാ­ടു­വ­രെ അവ­രെ­ത്തി. ഞാ­ന­ത് രണ്ടാം വീ­ക്കെന്‍­ഡ് കഴി­ഞ്ഞി­ട്ടു­മ­തി എന്ന് കരു­തി­.</p> <p>എ­ന്താ­യാ­ലും ഇതെ­ച്ചൊ­ല്ലി­യു­ണ്ടായ സം­വാ­ദ­ങ്ങള്‍ സി­നി­മാ­വ്യ­വ­സാ­യ­ത്തി­ന് ഭാ­വി­യില്‍ ഗു­ണ­മേ ചെ­യ്യൂ. ഡി­റ്റി­എ­ച്ച് വരാ­നേ പാ­ടി­ല്ല എന്ന മട്ടി­ലു­ള്ള നി­ഷേ­ധ­ങ്ങ­ളോ­ടും വി­ല­ക്കു­ക­ളോ­ടു­മാ­ണ് എനി­ക്കു ദേ­ഷ്യം തോ­ന്നു­ന്ന­ത്. പണ്ട് ശബ്ദ­ത്തോ­ടു ചാ­പ്ലിന്‍ കല­ഹി­ച്ച­തു­പോ­ലു­ള്ള വഴ­ക്കാ­ണി­ത്.</p> <ul><li>­മള്‍­ടി­പ്ല­ക്‌­സ് സി­നി­മ­കള്‍ സത്യ­ത്തില്‍ നമ്മു­ടെ സാ­ധാ­ര­ണ­ക്കാ­ര­ന്റെ സി­നി­മ­ക­ളെ­യും സി­നി­മാ­കാ­ണല്‍ സ്വ­പ്ന­ങ്ങ­ളെ കവര്‍­ന്നെ­ടു­ക്കു­ക­യ­ല്ലേ. അതു­വ­ഴി സി­നി­മ­കള്‍ തന്നെ സാ­ധാ­ര­ണ­ക്കാ­ര­ന്റേ­ത­ല്ലാ­താ­കു­ക­യ­ല്ലേ­?</li> </ul> <p>= എല്ലാ­ക്കാ­ര്യ­ത്തി­ലും കൂ­ടു­തല്‍ സൗ­ക­ര്യ­ങ്ങള്‍ വേ­ണ­മെ­ന്നു­ള്ള ചി­ന്ത മനു­ഷ്യര്‍­ക്കി­പ്പോ­ഴു­ണ്ട്. അതി­നു­ള്ള ഒരു­ക്കി­ക്കൊ­ടു­ക്കല്‍ ഒരു­ത­ര­ത്തില്‍ ഇന്നു സാ­ദ്ധ്യ­മാ­ണ്. അതു പര്‍­ച്ചേ­സ് ചെ­യ്യാന്‍ കഴി­യു­ന്ന­വര്‍ അതു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്നു­.</p> <ul><li>­സണ്‍ ഓഫ് സര്‍­ദാര്‍ പോ­ലു­ള്ള സി­നി­മ­കള്‍ പോ­ലും നൂ­റു­കോ­ടി ക്ല­ബ്ബില്‍ കയ­റു­ന്നു. അപ്പോള്‍ വി­ശ്വ­രൂ­പ­ത്തി­ന് അതു­പോ­ലെ, തി­യ­റ്റ­റു­ക­ളെ മാ­ത്രം അല്ലെ­ങ്കില്‍ ചാ­നല്‍ വി­പ­ണി­യെ­യും കൂ­ടി ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ട് വി­ജ­യം സാ­ദ്ധ്യ­മ­ല്ലേ­?</li> </ul> <p>= ഇതു വി­ജ­യ­ത്തി­ന്റെ­യും പരാ­ജ­യ­ത്തി­ന്റെ­യും പ്ര­ശ്‌­ന­മ­ല്ല. മുന്‍­പ് ചാ­നല്‍ വി­പ­ണി­യു­ണ്ടാ­യി­രു­ന്നി­ല്ല. ഇപ്പോ­ഴ­തു­ണ്ട്. അതൊ­രു പു­തിയ വരു­മാ­ന­മാര്‍­ഗ­മാ­ണ്. അതു­പോ­ലെ­യൊ­രു പു­തിയ വരു­മാ­ന­മാര്‍­ഗ­മാ­ണ് ഡി­റ്റി­എ­ച്ച്. അതി­നു­പു­റ­മേ, അതു­വ­ഴി കള്ള­ഡി­വി­ഡി പരി­പാ­ടി­കള്‍ തകര്‍­ത്ത് വരു­മാ­ന­സ്രേ­ാ­ത­സ്സി­നെ സം­ര­ക്ഷി­ക്കാ­നും സാ­ധി­ക്കും. ഇതു­വ­ഴി കൂ­ടു­തല്‍ നിര്‍­മാ­ണ­ച്ചെ­ല­വാ­വ­ശ്യ­പ്പെ­ടു­ന്ന സി­നി­മ­കള്‍­ക്ക് വേ­ണ്ട ഭാ­വ­ന­യും ആസൂ­ത്ര­ണ­വും സാ­ദ്ധ്യ­മാ­കും. മൊ­ത്ത­ത്തില്‍ സി­നിമ കൂ­ടു­തല്‍ വി­പു­ല­മായ തല­ത്തില്‍ സാ­ദ്ധ്യ­മാ­കും. ഒരു ബെന്‍­ഹ­റോ ടൈ­റ്റാ­നി­ക്കോ അവ­താ­റോ ഒക്കെ ആലോ­ചി­ക്കാന്‍ പറ്റു­ന്ന തല­ത്തി­ലേ­ക്ക് സൗ­ത്ത് ഇന്ത്യന്‍ സി­നി­മ­യ്ക്കു വള­രാ­നു­ള്ള വഴി­യു­മാ­കും­.</p> <p>­പി­ന്നെ, സണ്‍ ഓഫ് സര്‍­ദാ­രി­ന്റെ കാ­ര്യ­മാ­ണെ­ങ്കില്‍ അതു തി­യ­റ്റ­റി­നെ­യാ­ക­ണം ആശ്ര­യി­ച്ച­ത്. അതും വേ­ണം. മറ്റു മാര്‍­ഗ­ങ്ങ­ളും ആകാം. അതു­കൊ­ണ്ട് തി­യ­റ്റ­റി­ലെ തി­ര­ക്കു കു­റ­യി­ല്ല. നാ­ട്ടില്‍ ചാ­യ­ക്ക­ട­ക­ളു­ണ്ടാ­യി­രു­ന്നു. പി­ന്നെ ചെ­റിയ റസ്റ്റോ­റ­ന്റു­കള്‍ വന്നു. ഇപ്പോള്‍ എമ്പാ­ടും പല­ത­രം നക്ഷ­ത്ര­ഹോ­ട്ട­ലു­കള്‍ വന്നു. ആളു­കള്‍ ഹോ­ട്ടല്‍ ഇട­ങ്ങള്‍ പണ്ട­ത്തേ­ക്കാള്‍ കൂ­ടു­തല്‍ ഉപ­യോ­ഗി­ച്ചു­തു­ട­ങ്ങി. എന്നെ­ല്ലാം­വ­ച്ച് ഒരൊ­റ്റ വീ­ടി­ന്റെ­യും അടു­ക്കള മൂ­ടി­യി­ല്ല. വീ­ട്ടു­കു­ശി­നി വേ­റേ, വി­പ­ണി­ക്കു­ശി­നി വേ­റേ. പല­രും കരു­തു­ന്നു­ണ്ട്,</p> <p>­വി­ശ്വ­രൂ­പ­ത്തി­നു മു­ട­ക്കിയ കാ­ശു­കി­ട്ടി­ല്ല എന്നു ഭയ­ന്ന് കമല്‍ എന്തോ കാ­ട്ടി­ക്കൂ­ട്ടു­ക­യാ­ണെ­ന്ന്. അതു തെ­റ്റായ ധാ­ര­ണ­യാ­ണ്. വി­ശ്വ­രൂ­പ­ത്തി­നു ഡി­റ്റി­എ­ച്ച് വി­പ­ണി­യെ ആശ്ര­യി­ക്കാ­തെ തന്നെ മു­ട­ക്കു­മു­തല്‍ കണ്ടെ­ത്താ­നാ­കും. ഇതു­പ­ക്ഷേ, പു­തി­യൊ­രു വാ­ണി­ജ്യ­രീ­തി­ക്കു തു­ട­ക്കം കു­റി­ക്കാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു­.</p> <ul><li>ഈ ചോ­ദ്യം അല്പം സ്വ­കാ­ര്യ­മാ­ണ്. ഇത്ത­രം മാര്‍­ക്ക­റ്റിം­ഗ് പ്ര­ശ്‌­ന­ങ്ങ­ളില്‍ കു­ടു­ങ്ങു­ന്ന­തു­കൊ­ണ്ട് കമല്‍ എന്ന കലാ­കാ­ര­നെ, ക്രി­യേ­റ്റ­റെ അതു തളര്‍­ത്തു­ക­യും നഷ്ട­പ്പെ­ടു­ത്തു­ക­യു­മ­ല്ലേ­...</li> </ul> <p>= അങ്ങ­നൊ­ന്നു­മ­ല്ല. കമ­ലി­ലെ കലാ­കാ­ര­നും ക്രി­യേ­റ്റ­റും മനു­ഷ്യ­നെ­ന്ന നി­ല­യില്‍ ഇവി­ടെ ഇട­പെ­ടു­ന്ന ആളാ­ണ്. വി­ശ്വ­രൂ­പ­വു­മാ­യി ബന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങ­ളും അവ­യില്‍ പല­രു­ടെ നി­ല­പാ­ടു­ക­ളും ഇട­പെ­ട­ലു­ക­ളും എന്നെ പു­തിയ അനു­ഭ­വ­ങ്ങ­ളി­ലേ­ക്കും കാ­ഴ്ച­പ്പാ­ടു­ക­ളി­ലേ­ക്കും കണ്ടെ­ത്ത­ലി­ലേ­ക്കു­മാ­ണു നയി­ക്കു­ന്ന­ത്. സത്യം പറ­ഞ്ഞാല്‍, ഞാ­നു­ദ്ദേ­ശി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും പു­തി­യൊ­രു പര­സ്യ­വി­സ്‌­ഫോ­ട­നം തന്നെ­യാ­ണു നട­ന്ന­ത്. വി­ശ്വ­രൂ­പ­ത്തി­ന് ഞാന്‍ അന്‍­പ­തു­കോ­ടി രൂപ മു­ട­ക്കി­യാല്‍ സാ­ധി­ക്കു­ന്ന­തി­ലും വലി­യൊ­രു പര­സ്യ­ബ­ഹ­ള­മാ­ണ് ഈ പ്ര­ശ്‌­ന­ത്തി­ലൂ­ടെ അവ­രെ­ല്ലാം ചേര്‍­ന്ന് ഒരു­ക്കി­യ­ത്. അതു­കൊ­ണ്ട്, സം­ഗ­തി­ക­ളു­ടെ പോ­ക്കില്‍ നി­ല­പാ­ടി­ന്റെ തല­ത്തില്‍ ഞാന്‍ നി­രാ­ശ­യും രോ­ഷ­വു­മൊ­ക്കെ അനു­ഭ­വി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും എല്ലാം പി­ന്നെ, ഞാന്‍ ഒരു തല­ത്തില്‍ ആസ്വ­ദി­ക്കു­ന്നു­ണ്ട്. തോല്‍­ക്കാന്‍ മന­സ്സി­ല്ലാ­ത്ത ഒരാ­ളാ­ണു ഞാന്‍. അതു­കൊ­ണ്ട്, വെ­ല്ലു­വി­ളി­കള്‍ എന്നി­ലെ ഊര്‍­ജ­ത്തെ ആന്ത­രി­ക­മാ­യി കെ­ട്ട­ഴി­ച്ചു­വി­ടു­ന്നു­ണ്ട്. പി­ന്നെ, ഇതൊ­രു കമല്‍ പടം ആയ­തു­കൊ­ണ്ടു­കൂ­ടി­യാ­ണ­ല്ലോ ഇത്ര­യും എതിര്‍­പ്പു­കള്‍, വി­വാ­ദ­ങ്ങള്‍, ചര്‍­ച്ച­കള്‍, വാര്‍­ത്താ­പ്രാ­ധാ­ന്യ­മൊ­ക്കെ ഉണ്ടാ­യ­ത്. അത് ഒരു കലാ­കാ­രന്‍, ജന­പ്രീ­തി­യു­ള്ള നടന്‍ എന്നൊ­ക്കെ­യു­ള്ള നി­ല­ക­ളില്‍ ഒരു അം­ഗീ­കാ­ര­മാ­യി­ട്ടും എനി­ക്കു വേ­ണ­മെ­ങ്കില്‍ കാ­ണാം­.</p> <ul><li>­വി­ശ്വ­രൂ­പം റി­ലീ­സ് ചെ­യ്തി­ട്ട് ഗം­ഭീര അഭി­പ്രാ­യം ആദ്യ­ദി­ന­ങ്ങ­ളില്‍­ത്ത­ന്നെ ഉണ്ടാ­യാല്‍, അതി­നു­ശേ­ഷം ഡി­റ്റി­എ­ച്ച് റി­ലീ­സു നട­ത്തി­യാല്‍ ഇപ്പോള്‍ വി­ചാ­രി­ക്കു­ന്ന­തി­ലും കൂ­ടു­തല്‍ ആളു­കള്‍ അപ്പോള്‍ ബു­ക്കു ചെ­യ്യു­ക­യി­ല്ലേ. അങ്ങ­നെ­യൊ­രു അഭി­പ്രാ­യ­മു­ണ്ടാ­യി­ല്ലെ­ങ്കി­ലോ എന്ന ഭയ­മാ­ണോ കമല്‍ ഹാ­സ­നെ ഒരു മുന്‍­കൂര്‍ ശ്ര­മ­ത്തി­നു പ്രേ­രി­പ്പി­ക്കു­ന്ന­ത്...</li> </ul> <p>= ഒരി­ക്ക­ലു­മ­ല്ല, ആകു­ക­യു­മി­ല്ല. കാ­ര­ണം, ഇപ്പ­റ­ഞ്ഞ­തി­നു വി­രു­ദ്ധ­മാ­യി ഡി­റ്റി­എ­ച്ചില്‍ ആദ്യം റി­ലീ­സ് ചെ­യ്തി­ട്ടു­ണ്ടാ­കു­ന്ന അഭി­പ്രാ­യം മോ­ശ­മാ­ണെ­ങ്കില്‍ ആളു­കള്‍ പി­ന്നെ തി­യ­റ്റ­റില്‍ വരു­മോ എന്നു തി­രി­ച്ചും ചി­ന്തി­ക്കാ­മ­ല്ലോ. അത്ത­രം ഭയ­ങ്ങ­ളു­ള്ള ആളാ­ണെ­ങ്കില്‍ ഇത്ത­രം വലിയ സി­നി­മ­ക­ളെ­പ്പ­റ്റി മോ­ഹി­ക്കുക പോ­ലും ചെ­യ്യി­ല്ല­ല്ലോ. എനി­ക്കു മാ­ത്ര­മ­ല്ല, വലിയ എപി­ക്ക് മാ­ന­ങ്ങ­ളു­ള്ള ചല­ച്ചി­ത്ര­ങ്ങ­ളെ സ്വ­പ്നം കാ­ണു­ന്ന ഏതൊ­രു ചല­ച്ചി­ത്ര­കാ­ര­നും നട­നും അതു കൂ­ടു­തല്‍ സു­ഗ­മ­മാ­യി സാ­ദ്ധ്യ­മാ­ക്കാ­നു­ള്ള വഴി­ക­ളെ­പ്പ­റ്റി­യാ­ണു ഞാ­നാ­ലോ­ചി­ക്കു­ന്ന­ത്.</p> <ul><li>­ന­മ്മള്‍ നേ­ര­ത്തേ സാ­ധാ­ര­ണ­ക്കാ­ര­ന്റെ സി­നിമ എന്നൊ­രു കാ­ര്യം പറ­ഞ്ഞു. അതി­നോ­ടു ചേര്‍­ത്തു ചോ­ദി­ക്കു­ക­യാ­ണ്. സത്യ­ത്തില്‍ ഈ നൂ­റു­കോ­ടി­യു­ടെ­യും മറ്റും സി­നിമ നമു­ക്ക് ആവ­ശ്യ­മു­ണ്ടോ­?</li> </ul> <p>= അങ്ങ­നെ ചോ­ദി­ച്ചാല്‍ സി­നിമ തന്നെ നമു­ക്ക് ആവ­ശ്യ­മു­ണ്ടോ എന്നു തി­രി­ച്ചു ചോ­ദി­ക്കേ­ണ്ടി­വ­രും. സി­നിമ ഒരി­ക്ക­ലും ഒരു എസെന്‍­ഷ്യല്‍ സം­ഗ­തി അല്ല. സത്യ­ത്തില്‍ എന്താ­ണ് സി­നി­മ­കൊ­ണ്ടു­ള്ള ഒഴി­വാ­ക്കാ­നാ­കാ­ത്ത ഭൗ­തി­കാ­വ­ശ്യം? ഒന്നു­മി­ല്ല. ഇപ്പോള്‍ നാ­ട്ടില്‍ മു­ഴു­വന്‍ വലിയ യു­ദ്ധ­മാ­ണു നട­ക്കു­ന്ന­തെ­ങ്കില്‍ ഇവി­ടാ­രെ­ങ്കി­ലും സി­നി­മ­യെ­ടു­ക്കു­മോ? അതെ­ടു­ത്താല്‍­ത്ത­ന്നെ കാ­ണാ­നാ­രെ­ങ്കി­ലു­മു­ണ്ടാ­കു­മോ? വലിയ ആഭ്യ­ന്ത­ര­പ്ര­ശ്‌­ന­ങ്ങ­ളു­ള്ള പല തകര്‍­ന്ന രാ­ഷ്ട്ര­ങ്ങ­ളി­ലും ഇപ്പോള്‍ സി­നി­മ­യി­ല്ല. അഫ്ഗാ­നി­സ്ഥാ­നി­ലൊ­ക്കെ തി­യ­റ്റ­റു­കള്‍ പോ­ലു­മി­ല്ലാ­താ­യി­ട്ടു­ണ്ട്. ഇതൊ­രു എസന്‍­ഷ്യല്‍ സര്‍­വീ­സേ അല്ല. ഒരു സി­നി­മാ­ശാല വേ­ണോ ഒരു പള്ളി­ക്കൂ­ടം വേ­ണോ എന്നൊ­രു സന്ദി­ഗ്ദ്ധ­ഘ­ട്ടം ഉണ്ടാ­യാല്‍ നമ്മ­ളെ­ല്ലാം പള്ളി­ക്കൂ­ട­ത്തി­നു­വേ­ണ്ടി­യാ­യി­രി­ക്കും നില്‍­ക്കു­ക. സി­നി­മ­യും ഒരു പാ­ഠ­പു­സ്ത­ക­മാ­ണ്, അതു വേ­റേ തല­ത്തി­ലു­ള്ള കാ­ര്യം. പക്ഷേ, ഒന്നാ­മ­തു വേ­ണ്ട­തെ­ന്താ­ണെ­ന്ന ചോ­ദ്യം വന്നാല്‍ പള്ളി­ക്കൂ­ട­മാ­യി­രി­ക്കും ഉത്ത­രം. അപ്പോള്‍ സി­നിമ തന്നെ അങ്ങ­നെ­യൊ­രു അത്യാ­വ­ശ്യ­കാ­ര്യ­മ­ല്ല.</p> <p>­പി­ന്നെ, സി­നി­മ­യു­ണ്ടാ­കു­മ്പോള്‍ അതു നൂ­റു­കോ­ടി­യു­ടെ­യും ഒരു കോ­ടി­യു­ടെ­യും ഒക്കെ­യു­ണ്ടാ­കും. ഞാന്‍ അഭി­ന­യി­ക്കു­ന്ന എല്ലാ സി­നി­മ­ക­ളും നൂ­റു­കോ­ടി­യു­ടേ­ത­ല്ല. ഉന്നൈ­പ്പോല്‍ ഒരു­വന്‍ ചെ­യ്തി­ട്ടാ­ണ് ഞാന്‍ വി­ശ്വ­രൂ­പം ചെ­യ്യു­ന്ന­ത്. കു­റേ­ക്കാ­ലം മുന്‍­പ് ഇത്ര­യും വലിയ മാര്‍­ക്ക­റ്റ് മു­ന്നി­ലി­ല്ലാ­തി­രു­ന്ന­പ്പോള്‍ ഞാന്‍ ചെ­യ്തി­രു­ന്ന­ത് ആ വി­പ­ണി­ക്കു­ള്ളില്‍ നില്‍­ക്കു­ന്ന നിര്‍­മാ­ണ­ച്ചെ­ല­വു­ള്ള ചി­ത്ര­ങ്ങ­ളാ­യി­രു­ന്നു­.</p> <p>­പി­ന്നെ, ചെ­ല­വി­ന്റെ കാ­ര്യം. രാ­ഷ്ട്രീ­യ­പ്പാര്‍­ട്ടി­ക­ളും നേ­താ­ക്ക­ളും പ്ര­തി­ച്ഛാ­യാ­നിര്‍­മാ­ണ­ത്തി­നാ­യി ചെ­ല­വാ­ക്കു­ന്ന­ത് എത്ര വലിയ സമ്പ­ത്താ­ണ്. ഒരു തെ­ര­ഞ്ഞെ­ടു­പ്പി­നു­വേ­ണ്ടി ചെ­ല­വാ­ക്കു­ന്ന­ത് എത്ര ആയി­രം കോ­ടി­യാ­ണ്. ഇതൊ­ക്കെ ആര്‍­ക്കു പ്ര­യോ­ജ­ന­പ്പെ­ടു­ന്ന വി­നി­യോ­ഗ­മാ­ണ്? അതി­ലും വലിയ പാ­പ­മാ­ണോ സി­നിമ ചെ­യ്യു­ന്ന­ത്? വി­ശ്വ­രൂ­പ­ത്തി­ലെ­ത്തി നില്‍­ക്കു­ന്ന കമല്‍ ഹാ­സന്‍ ഏഴു ദി­വ­സം കൊ­ണ്ട് ഷൂ­ട്ടിം­ഗ് തീര്‍­ത്ത കന്യാ­കു­മാ­രി­യി­ലെ­യും നാ­യ­ക­നാ­ണ്.</p> <ul><li>അ­തേ­കാ­ര്യം തന്നെ­യാ­ണ് എനി­ക്കു ചോ­ദി­ക്കാ­നു­ള്ള­ത്. കന്യാ­കു­മാ­രി­യില്‍ തു­ട­ങ്ങു­ന്ന ഒരു കരി­യ­റില്‍ പി­ന്നീ­ട് ഡെ­യ്‌­സി­യും മഹ­രാ­സ­നും പോ­ലു­ള്ള പട­ങ്ങള്‍­ക്ക് പണം വാ­ങ്ങാ­തെ പോ­ലും താ­ങ്കള്‍ അഭി­ന­യി­ക്കു­ന്നു. ഇന്നാ­ണെ­ങ്കില്‍ പു­തിയ സാ­ങ്കേ­തി­കത ചെ­ല­വു­കു­റ­ഞ്ഞ സി­നി­മ­കള്‍ സാ­ദ്ധ്യ­മാ­ക്കു­ന്ന കാ­ല­വും. ഇത്ത­ര­മൊ­രു വി­പ്ല­വ­ത്തോ­ടൊ­പ്പം താ­ങ്ക­ളെ­പ്പോ­ലെ വലിയ ജന­പ്രി­യത നേ­ടി­യൊ­രു നട­നും കൂ­ടി­യു­ണ്ടെ­ങ്കില്‍ അത് മറ്റൊ­രു വലിയ ഗതി­മാ­റ്റ­ത്തി­നു കാ­ര­ണ­മാ­കി­ല്ലേ? മൈ­ന­യു­ടെ പോ­സ്റ്റ­റു­കള്‍ വന്ന­ത് ആ ചി­ത്ര­ത്തെ­യും സം­വി­ധാ­യ­ക­നെ­യും അനു­മോ­ദി­ക്കു­ന്ന താ­ങ്ക­ളു­ടെ വാ­ക്യ­ങ്ങ­ളോ­ടെ­യാ­ണ്.</li> </ul> <p>= ചെ­റിയ ചി­ത്ര­ങ്ങള്‍ പാ­ടി­ല്ലെ­ന്നോ വേ­ണ്ടെ­ന്നോ ഞാ­നൊ­രി­ക്ക­ലും പറ­ഞ്ഞി­ട്ടി­ല്ല. എന്റേ­തായ ചെ­റിയ സി­നി­മാ­സം­രം­ഭ­ങ്ങള്‍ ഞാ­നും ചെ­യ്തി­ട്ടു­ണ്ട്. പക്ഷേ, എപ്പോ­ഴും എല്ലാ സി­നി­മ­യും ചെ­റിയ സി­നി­മ­ക­ളാ­ക­ണ­മെ­ന്നി­ല്ലെ­ന്നേ ഉള്ളൂ. ചെ­റിയ സി­നി­മ­കള്‍ മാ­ത്ര­മേ പാ­ടൂ എന്നു­ണ്ടെ­ങ്കില്‍ നമു­ക്കൊ­രു ഡേ­വി­ഡ് ലീന്‍ വേ­ണ്ടെ­ന്നു­വ­യ്‌­ക്കേ­ണ്ടി­വ­രും. ഒരു ബ്രി­ജ്ജ് ഓണ്‍ റി­വര്‍ ക്വാ­യി നമു­ക്കു വേ­ണ്ടേ? അങ്ങോ­ട്ടൊ­ന്നും അങ്ങു കേ­റി­പ്പി­ടി­ച്ചു­പോ­ക­ണ്ടെ­ന്നു വയ്ക്കാം. എന്നാ­ലും നമു­ക്കും വേ­ണ്ടേ നമ്മു­ടേ­തായ ഒരു ചെ­മ്മീന്‍. നമു­ക്കു രാ­മു കാ­ര്യാ­ട്ടു വേ­ണ്ടേ? അതും വേ­ണം, ഇതും വേ­ണം­... എല്ലാം വേ­ണം. ഇതെ­ല്ലാം സാ­ദ്ധ്യ­മാ­ക്കു­ന്ന വി­ശാ­ല­മായ ഇട­മാ­ണു സി­നി­മ­യു­ടേ­ത്.</p> <ul><li>­താ­ങ്കള്‍ ഹി­ന്ദി­യില്‍ നി­ന്ന് ചി­ല­പ്പോ­ഴെ­ങ്കി­ലും സി­നി­മ­ക­ളു­ടെ ആശ­യം സ്വീ­ക­രി­ക്കാ­റു­ണ്ട്. ദ്രേ­ാ­ഹ്കാ­ലി­നെ കു­രു­തി­പ്പു­ന­ലും എ വെ­ന­സ്‌­ഡേ­യെ ഉന്നൈ­പ്പോല്‍ ഒരു­വ­നു­മാ­യി പരി­വര്‍­ത്ത­ന­പ്പെ­ടു­ത്തി. ഇത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ താ­ങ്കള്‍ സ്വീ­ക­രി­ക്കു­ന്ന­ത് ഹി­ന്ദി­യി­ലെ സമാ­ന്ത­ര­സി­നി­മ­ക­ളെ­യാ­ണെ­ങ്കി­ലും അവര്‍ ചെ­യ്യു­ന്ന­തില്‍­നി­ന്നു വ്യ­ത്യ­സ്ത­മാ­യി ഇവി­ടെ അതു ചെ­യ്യു­ന്ന­ത് കൂ­ടു­തല്‍ ജന­പ്രി­യ­മായ നി­ല­യി­ലാ­ണ്. കോ സ്റ്റാ­റാ­യി താ­ങ്കള്‍ അര്‍­ജു­നെ­യും മോ­ഹന്‍­ലാ­ലി­നെ­യും പോ­ലു­ള്ള­വ­രെ ഉള്‍­പ്പെ­ടു­ത്തു­ന്നു. ഇതൊ­രു കച്ച­വ­ട­ത­ന്ത്ര­മ­ല്ലേ­?</li> </ul> <p>= അത് നമ്മു­ടെ തെ­ന്നി­ന്ത്യന്‍ സി­നി­മ­യു­ടെ ഒരു സൗ­ഭാ­ഗ്യ­മാ­ണ്. നമ്മു­ടെ­യി­വി­ടെ, പ്ര­ത്യേ­കി­ച്ച് മല­യാ­ള­ത്തില്‍ ഏറ്റ­വും വലിയ സ്റ്റാ­റു­ക­ളാ­യി നില്‍­ക്കു­ന്ന ആളു­കള്‍ തന്നെ­യാ­ണ് ഇവി­ട­ത്തെ സമാ­ന്ത­ര­സി­നി­മ­ക­ളെ­യും നല്ല­തോ­തില്‍ പ്രേ­ാ­ത്സാ­ഹി­പ്പി­ച്ചി­ട്ടു­ള്ള­ത്. അത് പണ്ടും അങ്ങ­നെ­യാ­ണ്. ചെ­മ്മീന്‍ എന്ന പട­ത്തില്‍ അന്ന­ത്തെ ഏറ്റ­വും പ്ര­ധാന സ്റ്റാര്‍ ഹീ­റോ­ക­ള­ഭി­ന­യി­ക്കും. ഇതു നോര്‍­ത്തില്‍ പറ്റി­ല്ല. അവി­ടെ, ഈ രണ്ടു ധാ­ര­ക­ളും വേ­റി­ട്ടു­നില്‍­ക്കു­ന്നു. ഇവി­ടെ മമ്മൂ­ട്ടി ഒരു മതി­ലു­ക­ളും ചെ­യ്യും. തൊ­ട്ടു­പി­ന്നാ­ലെ കമേ­ഴ്‌­സ്യല്‍ സി­നി­മ­യും ചെ­യ്യും. പി­ന്നെ, നല്ല വി­ചാ­ര­ത്തോ­ടെ ചെ­യ്താല്‍ എല്ലാം നല്ല­താ­യി വരും. നല്ല മാര്‍­ക്ക­റ്റിം­ഗ് തന്ത്രം ഒരു കു­ഴ­പ്പം പി­ടി­ച്ച കാ­ര്യ­മ­ല്ല.</p> <ul><li>­വീ­രു­മാ­ണ്ടി, <a href="http://malayal.am/taxonomy/term/17179" class="taxonomyterm_tag">അന്‍­പേ ശി­വം­</a> എന്നി­ങ്ങ­നെ­യു­ള്ള ചി­ത്ര­ങ്ങള്‍ അല്പ­കാ­ലം മുന്‍­പ് അങ്ങു ചെ­യ്യു­ന്നു. അതി­നു­മുന്‍­പ് ഇന്ത്യ­നും അവ്വൈ ഷണ്‍­മു­ഖി­യും പോ­ലു­ള്ള പട­ങ്ങ­ളും. ഇന്ത്യ­നും അവ്വൈ ഷണ്‍­മു­ഖി­യും വന്‍­വി­ജ­യ­മാ­യ­പ്പോള്‍ മി­ക­ച്ച സാ­മൂ­ഹി­ക­വി­ഷ­യ­ങ്ങള്‍ ആഴം നി­റ­ഞ്ഞ അട­ക്ക­ത്തോ­ടെ കൈ­കാ­ര്യം ചെ­യ്ത വീ­രു­മാ­ണ്ടി­യും അന്‍­പേ ശി­വ­വും അര്‍­ഹി­ക്കു­ന്ന വി­ജ­യം നേ­ടു­ന്നി­ല്ല. <a href="http://malayal.am/taxonomy/term/17185" class="taxonomyterm_tag">­ഹേ റാം­</a> വള­രെ പ്ര­ധാ­ന­പ്പെ­ട്ടൊ­രു സി­നി­മ­യാ­യി­രു­ന്നി­ട്ടും അതും ഇപ്പ­റ­ഞ്ഞ­വി­ധ­മൊ­രു സവി­ശേ­ഷ­ശ്ര­ദ്ധ നേ­ടു­ന്നി­ല്ല. ദശാ­വ­താ­രം നി­രൂ­പ­ക­രില്‍­നി­ന്നും പ്രേ­ക്ഷ­ക­രില്‍­നി­ന്നും എതി­ര­ഭി­പ്രാ­യ­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്നു. ഇത്ത­രം തി­രി­ച്ച­ടി­കള്‍ മൂ­ല­മാ­ണോ വീ­ണ്ടും മന്ഥന്‍ അമ്പു പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലേ­ക്കു തി­രി­യു­ന്ന­ത്.</li> </ul> <p>= ഇവ­യില്‍ വീ­രു­മാ­ണ്ടി­ക്ക് നല്ല ശ്ര­ദ്ധ­യും അഭി­ന­ന്ദ­ന­വും കാ­ശും കി­ട്ടി­യ­താ­ണ്. ഇന്ന­ത്തെ മാര്‍­ക്ക­റ്റ് വാ­ല്യു വച്ചു­നോ­ക്കി­യാ­ലും നല്ല ലാ­ഭ­മാ­യി­രു­ന്നു ചി­ത്രം. അതൊ­രു അമ്പ­തു­കോ­ടി­പ്പ­ട­മാ­ണ്. അന്‍­പേ ശി­വ­ത്തി­ന് ഞാന്‍ കരു­തിയ പ്ര­തി­ക­ര­ണം ലഭി­ച്ചി­ല്ല. ദശാ­വ­താ­രം രണ്ടു­ത­രം അഭി­പ്രാ­യ­ങ്ങ­ളു­ണ്ടാ­ക്കി­യെ­ങ്കി­ലും കാ­ശൊ­ക്കെ കി­ട്ടിയ പട­മാ­ണ്. ഹേ റാം അതി­ന്റെ ഉദ്ദേ­ശ്യം സാ­ധി­ച്ചി­ട്ടു­ണ്ട്. ഞാന്‍ ഏതെ­ങ്കി­ലും ഒരു ഫോര്‍­മാ­റ്റി­ലോ ഫോര്‍­മു­ല­യി­ലോ ഉള്ള പട­ങ്ങ­ളില്‍ തു­ട­രെ അഭി­ന­യി­ക്കു­ന്ന, ഭാ­ഗ­മാ­കു­ന്ന ആള­ല്ല. ഹേ റാം കഴി­ഞ്ഞ് ഞാന്‍ ചെ­യ്യു­ന്ന­ത് തെ­നാ­ലി­യാ­ണ്. പി­ന്നെ, പഞ്ച­ത­ന്ത്ര­വും പമ്മല്‍ കേ സം­ബ­ന്ധ­വും പോ­ലു­ള്ള പട­ങ്ങള്‍. ഇപ്പോള്‍ മന്മ­ഥന്‍ അമ്പു ചെ­യ്യു­ന്ന­ത് ദശാ­വ­താ­ര­ത്തി­നു ശേ­ഷ­മാ­ണ്. ദശാ­വ­താ­രം എന്ന വലിയ ഹി­റ്റ് പടം കഴി­ഞ്ഞി­ട്ടാ­ണ് അതു ചെ­യ്യു­ന്ന­ത്. അതി­ന്റെ ഇട­യില്‍ ചെ­യ്യു­ന്ന പടം ഉന്നൈ­പ്പോല്‍ ഒരു­വ­നാ­ണ്. ഞാ­നോ മറ്റൊ­രാ­ളോ ഭാ­വി­ക്കു­ന്ന, വി­ചാ­രി­ക്കു­ന്ന, ഉരു­വ­പ്പെ­ടു­ത്തു­ന്ന പ്ര­മേ­യ­ങ്ങ­ളു­ടെ വി­ഭി­ന്ന­ത­ക­ളു­ടെ അക­ത്ത­ള­ങ്ങ­ളി­ലൂ­ടെ കട­ന്നു­പോ­കു­ന്ന­തില്‍­നി­ന്നു ലഭി­ക്കു­ന്ന ആന­ന്ദം കൂ­ടി­യാ­ണ് ആര്‍­ടി­സ്റ്റ് എന്ന നി­ല­യില്‍ എന്റെ പ്ര­തി­ഫ­ലം­.</p> <ul><li>­ദ­ശാ­വ­താ­രം തമി­ഴ്‌­നാ­ട്ടി­ല­ട­ക്കം ബു­ദ്ധി­ജീ­വി­ക­ളില്‍­നി­ന്ന് വി­രു­ദ്ധ­മായ അഭി­പ്രാ­യം വാ­ങ്ങിയ ചി­ത്ര­മാ­ണ്. ഇത്ത­രം സമ­യ­ങ്ങ­ളില്‍ സ്വ­യം ഒരു ഇന്റ­ല­ക്ച്വല്‍ കൂ­ടി­യായ ഫി­ലിം മേ­ക്കര്‍ കമല്‍ ഹാ­സന്‍ അതി­നെ എങ്ങ­നെ­യാ­ണു നോ­ക്കി­ക്കാ­ണു­ന്ന­ത്, പ്ര­തി­ക­രി­ക്കു­ന്ന­ത്?</li> </ul> <p>= ഒന്നു­മി­ല്ല. ഒന്നു­മി­ല്ല. ഇതേ ആളു­കള്‍ തന്നെ അഞ്ചു­കൊ­ല്ലം കഴി­ഞ്ഞ് എന്താ അങ്ങ­നൊ­രു പടം പി­ന്നീ­ട് ചെ­യ്യാ­ത്ത­ത് എന്നു ചോ­ദി­ക്കും. ഇതൊ­ന്നും ഞാന്‍ വെ­റു­തെ പറ­യു­ന്ന­ത­ല്ല. തമി­ഴ്‌­നാ­ട്ടി­ലെ ബു­ദ്ധി­ജീ­വി­കള്‍ അന്‍­പേ ശി­വം കണ്ടി­ട്ട് അതു കൂ­ടു­തല്‍ ഇട­ത്തേ­ക്കു ചെ­രി­ഞ്ഞു­പോ­യി, അതാ­ണ് അതി­നോ­ടു കോ­പ­മാ­യ­ത് എന്ന് പറ­ഞ്ഞി­ട്ടു­ണ്ട്. പി­ന്നെ ഇപ്പോ­ഴൊ­ക്കെ അതേ ആളു­കള്‍ അന്‍­പേ ശി­വ­ത്തി­ലെ ഇട­ത്തോ­ട്ട് ചെ­രി­ഞ്ഞെ­ന്ന് അവ­ര­ന്നു പറ­ഞ്ഞ ആ ഒരു മാ­ന­വി­ക­ത­യു­ടെ കലാ­സ്പര്‍­ശ­ത്തെ­പ്പ­റ്റി­യും പറ­ഞ്ഞി­ട്ടു­ണ്ട്. ഇതു മുന്‍­പും കേ­ട്ടും അനു­ഭ­വി­ച്ചും പരി­ചി­ത­മാ­യ­തു­കൊ­ണ്ട്, പൊ­ടു­ന്ന­നെ­യു­ള്ള പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ പത­റു­ക­യോ അതി­നോ­ട് വൈ­കാ­രി­ക­മാ­യി പ്ര­തി­ക­രി­ക്കു­ക­യോ ചെ­യ്യി­ല്ല. ഹേ റാം ഇറ­ങ്ങിയ സമ­യ­ത്ത് കു­റേ എതിര്‍­പ്പും ബഹ­ള­വും ഒക്കെ­യു­ണ്ടാ­യി. ഇന്നി­പ്പോള്‍ അങ്ങ­നൊ­രു പടം ഇനി­യെ­ന്നാ­ണ് ചെ­യ്യു­ന്ന­ത് എന്നാ­ണ് എന്നോ­ടു­ള്ള ചോ­ദ്യം. ഇതെ­ല്ലാം പാര്‍­ട് ഓഫ് ദ ഗെ­യിം. സാ­ധാ­രണ പ്രേ­ക്ഷ­ക­രെ­ന്നു നാം പറ­യു­ന്ന­വ­രു­ടെ പ്ര­തി­ക­ര­ണം പെ­ട്ടെ­ന്നു കി­ട്ടും. ഈ ബു­ദ്ധി­ജീ­വി­ക­ളു­ടെ യഥാര്‍­ത്ഥ­ത്തി­ലു­ള്ള പ്ര­തി­ക­ര­ണ­ത്തി­നാ­യി ഞാന്‍ അല്പ­കാ­ലം കാ­ത്തി­രി­ക്ക­ണം. അത്ര­യേ ഉള്ളൂ വ്യ­ത്യാ­സം. ചി­ല­പ്പോള്‍ ആറു മാ­സം, വേ­റേ ചി­ല­പ്പോള്‍ ആറു­വര്‍­ഷം. പി­ന്നെ, ക്രി­ട്ടി­സി­സം എന്ന­തി­ന്റെ യഥാര്‍­ത്ഥ­ധര്‍­മ­മെ­ന്തെ­ന്ന് മറ­ന്നു­പോ­യ­തു­പോ­ലെ­യാ­ണ് ഇന്ന് ക്രി­ട്ടി­സി­സം വരു­ന്ന­ത്.</p> <ul><li>­ചാ­രു നി­വേ­ദി­ത­യാ­യി­രു­ന്നു അന്ന് കാ­ര്യ­മാ­യി വി­മര്‍­ശ­നം തൊ­ടു­ത്ത­ത്?</li> </ul> <p>= ചാ­രു നി­വേ­ദിത കാ­ര്യ­ങ്ങ­ളെ കാ­ണു­ന്ന കണ്ണി­ന്റെ കാ­ര്യ­ത്തില്‍ എനി­ക്കു സന്ദേ­ഹ­മു­ണ്ട്. നി­ത്യാ­ന­ന്ദ­യെ ഒരു ദൈ­വ­പു­രു­ഷ­നാ­യി­ക്ക­ണ്ടു­കൊ­ണ്ട് ചാ­രു നി­വേ­ദിത സമൂ­ഹ­ത്തി­ന്റെ മു­ന്നില്‍ വന്നി­ട്ടു­ണ്ട്. പി­ന്നെ, നി­ത്യാ­ന­ന്ദ­യു­ടെ ശരി­യായ ചി­ത്രം പു­റ­ത്തു­വ­ന്ന­പ്പോള്‍ താ­നി­തൊ­ന്നും അറി­ഞ്ഞി­ല്ല, താ­നി­ക്കാ­ര്യ­ത്തില്‍ ഇന്ന­സെ­ന്റാ­ണ് എന്ന മട്ടില്‍ പറ­ഞ്ഞു. അപ്പോള്‍ കാ­ര്യ­ങ്ങ­ളെ മന­സ്സി­ലാ­ക്കു­ന്ന­തില്‍ ചാ­രു നി­വേ­ദിത വ്യ­ക്തത പു­ലര്‍­ത്തു­ന്നു­വോ എന്ന­തു ഞാന്‍ സം­ശ­യി­ക്കു­ന്നു. ആ വാ­ദ­ങ്ങ­ളെ ഞാന്‍ അത്ര­യ­ങ്ങു വി­ല­വ­യ്ക്കു­ന്നു­മി­ല്ല. സാ­ഹി­ത്യ­ര­ച­ന­യു­ടെ കാ­ര്യ­ത്തി­ലും എനി­ക്ക് അദ്ദേ­ഹ­ത്തി­ന്റെ ശൈ­ലി­യോ­ട് ചില വി­രു­ദ്ധാ­ഭി­പ്രാ­യ­ങ്ങ­ളൊ­ക്കെ­യു­ണ്ട്. ഒരു ഓപ്പണ്‍ സൊ­സൈ­റ്റി­യെ­ന്ന നി­ല­യില്‍ എല്ലാ­ത്ത­രം അഭി­പ്രാ­യ­ങ്ങള്‍­ക്കും ഇവി­ടെ ഇട­മു­ണ്ട്. അതു ഞാന്‍ അം­ഗീ­ക­രി­ക്കു­ന്നു­.</p> <ul><li>­ന­മു­ക്ക് ചല­ച്ചി­ത്ര­കാ­ര­ന്മാ­രു­ണ്ട്, ചല­ച്ചി­ത്ര­പ­ഠി­താ­ക്ക­ളു­ണ്ട്, താ­ങ്ക­ളെ­പ്പോ­ലെ ചല­ച്ചി­ത്ര­ത്തി­ന്റെ വി­വി­ധ­മേ­ഖ­ല­ക­ളില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­വ­രു­ണ്ട്. നമു­ക്കൊ­രു ഫി­ലിം ഫി­ലോ­സ­ഫ­റു­ണ്ടോ? സി­നി­മ­യെ അതി­ന്റെ എല്ലാ രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും കൈ­കാ­ര്യം ചെ­യ്യു­ന്ന താ­ങ്ക­ളെ ഞാ­നൊ­രു ഫി­ലിം ഫി­ലോ­സ­ഫര്‍ എന്നു സം­ബോ­ധന ചെ­യ്തു­കൊ­ണ്ട് എന്താ­ണ് താ­ങ്ക­ളു­ടെ ഫി­ലിം ഫി­ലോ­സ­ഫി എന്നു ചോ­ദി­ച്ചാല്‍ എന്താ­വും മറു­പ­ടി­.</li> </ul> <p>= എന്റെ ജീ­വി­ത­ത്തി­ന്റെ ഫി­ലോ­സ­ഫി തന്നെ­യാ­ണ് എന്റെ ഫി­ലിം ഫി­ലോ­സ­ഫി­യും. അത് ഏതെ­ങ്കി­ലും വി­ധ­ത്തില്‍ അവി­ടെ വന്നോ­ളും. അന്‍­പേ ശി­വം എന്തു ഫി­ലോ­സ­ഫി­യാ­ണ് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­ത്. മനു­ഷ്യ­സ്‌­നേ­ഹം, മാ­ന­വി­ക­ത... അതു­മാ­ത്ര­മാ­ണ­തി­ന്റെ ഫി­ലോ­സ­ഫി. അത് ഒരു നാ­യ­യെ­ക്കൂ­ടി, ഒരു ചെ­ടി­യെ­ക്കൂ­ടി നമ്മു­ടെ ഒപ്പം­കൂ­ട്ടു­ന്നൊ­രു സാ­ക­ല്യ­ഭാ­വ­മാ­ണ്. അങ്ങ­നൊ­രു വി­ശ്വ­സ്‌­നേ­ഹ­ഭാ­വ­മ­ല്ലാ­തെ, എനി­ക്കൊ­രു ഈശ്വ­ര­വി­ശ്വാ­സ­വു­മി­ല്ല, ഈശ്വ­ര­സ്‌­നേ­ഹ­വു­മി­ല്ല, ഈശ്വ­ര­സേ­വ­യു­മി­ല്ല.</p> <ul><li>­ക­ട­വുള്‍ ഇര്ക്കി­ലേ­ന്ന് നാന്‍ ശൊ­ല്ല­ലെ­... ഇരു­ന്താ നല്ലാ­രു­ക്കും­.. എന്നാ­ണ് ദശാ­വ­താ­ര­ത്തില്‍ അവ­സാ­നം പറ­യു­ന്ന­ത്...</li> </ul> <p>= ഇരു­ന്താ നല്ലാ­രു­ക്കും­... ആനാ ഇല്ലേ­ങ്കി­റ­തു താന്‍ നി­ജം. ഇതെ­ല്ലാം എന്റെ സി­നി­മ­യില്‍ വരും. ഞാന്‍ സി­നി­മ­യില്‍ വന്നി­ല്ലാ­യി­രു­ന്നെ­ങ്കില്‍ എന്താ­കു­മാ­യി­രു­ന്നു. ഒരു സ്‌­കൂള്‍ ടീ­ച്ച­റോ നക്‌­സ­ലൈ­റ്റോ ആകാം. എന്തും സം­ഭ­വി­ക്കാം. ഞാന്‍ ദൈ­വ­ത്തി­ലോ അവി­ട­ന്നു­ള്ള സ്‌­നേ­ഹ­ത്തി­ലോ വി­ശ്വ­സി­ക്കു­ന്നി­ല്ല. പക്ഷേ, മനു­ഷ്യ­രില്‍ വി­ശ്വ­സി­ക്കു­ന്നു, സ്‌­നേ­ഹി­ക്കു­ന്നു. എന്റെ സു­ഹൃ­ത്തു­ക്ക­ളെ­ല്ലാം എന്തോ ഭാ­ഗ്യ­ത്തി­ന് കലാ­കാ­ര­ന്മാ­രാ­യി. അതി­നു പക­രം അവര്‍ മറ്റൊ­രു തരം ആളു­ക­ളാ­യി­രു­ന്നെ­ങ്കില്‍, ഞാ­നാ സ്വാ­ധീ­ന­ത്തില്‍ അങ്ങ­നെ പോ­യി­രു­ന്നേ­നേ. അത്ര­യും ഞാന്‍ ചു­റ്റു­മു­ള്ള മനു­ഷ്യ­രില്‍ ആഴ­ത്തില്‍ ബന്ധ­പ്പെ­ട്ടു­കി­ട­ക്കു­ന്നു­.</p> <p><strong>അ­ഭി­മു­ഖം: കമല്‍ ഹാ­സന്‍ / അന്‍­വര്‍ അബ്ദു­ള്ള</strong></p> <p>(­മാ­ധ്യ­മം വാ­രി­ക­യില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­ത്)<strong><br /></strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/kamal-hassandec8.jpg" alt="story image" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വര്‍ത്തമാനം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/anvar-abdullah" title="View user profile.">Anvar Abdullah</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22584/%E0%B4%9E%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%9A%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%86%E0%B4%B4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81#comments അന്‍പേ ശിവം എം ടി വാസുദേവന്‍ നായര്‍ കന്യാകുമാരി കമലാഹാസന്‍ കമല്‍ ഹാസന്‍ കെ എസ് സേതുമാധവന്‍ കെ ബാലചന്ദര്‍ കെ വിശ്വനാഥ് താരം നായകന്‍ പതിനാറു വയതിനിലേ പുന്നകൈ മന്നന്‍ ബാലു മഹേന്ദ്ര ഭാരതീരാജ മണിരത്നം മദനോല്‍സവം മൂന്നാംപിറ വിശ്വരൂപം വീരുമാണ്ടി ഹേ റാം വര്‍ത്തമാനം വാര്‍ത്ത Mon, 04 Feb 2013 20:01:56 +0000 Anvar Abdullah 22584 at http://malayal.am ഉണ്ണി ബാലകൃഷ്ണന്മാര്‍ ഉണ്ടാക്കുന്നത് http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22580/%E0%B4%89%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D <p><p><strong>­ബോ­ധ­പൂര്‍­വ്വ­മായ തമ­സ്ക്ക­ര­ണം ദൃ­ശ്യ മാ­ധ്യമ രം­ഗ­ത്ത് സാ­ധ്യ­മ­ല്ല എന്ന് ഞാന്‍ വി­ശ്വ­സി­ക്കു­ന്നു. ഒരു രാ­ഷ്ട്രീയ സം­ഭ­വ­ത്തെ മു­ക്കി­ക്ക­ള­യാ­മെ­ന്ന് തീ­രു­മാ­നി­ക്കാം . പക്ഷെ മറ്റി­ട­ങ്ങ­ളില്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ടും. എന്ത് തമ­സ്ക­രി­ച്ചു എന്ന് വി­ല­യി­രു­ത്ത­പ്പെ­ടും. ഇവി­ടെ­യാ­ണ്‌ വി­ശ്വാ­സീ­യ­ത­യു­ടെ പ്ര­ശ്നം. </strong></p> <p style="text-align:right;">(ഉ­ണ്ണി ബാ­ല­കൃ­ഷ്ണന്‍ , <a href="http://malayal.am/taxonomy/term/1061" class="taxonomyterm_tag">­മാ­തൃ­ഭൂ­മി­</a> ആഴ്ച­പ്പ­തി­പ്പ്, 2013 ജനു­വ­രി 6)</p> <p>അ­തി­നി­ട­യില്‍ മാ­തൃ­ഭൂ­മി­ക്ക് എന്തി­നാ­ണൊ­രു ചാ­നല്‍ എന്ന മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പ് കവര്‍­സ്റ്റോ­റി­യില്‍ പു­തിയ ചാ­ന­ലി­ന്റെ പ്ര­സ­ക്തി­യേ­യും നി­ല­പാ­ടി­നേ­യും പറ്റി വാ­ചാ­ല­നാ­കു­മ്പോള്‍ <a href="http://malayal.am/taxonomy/term/17162" class="taxonomyterm_tag">ഉ­ണ്ണി ബാ­ല­കൃ­ഷ്ണന്‍</a> പറ­ഞ്ഞ വാ­ക്കു­ക­ളാ­ണ്‌ മു­ക­ളില്‍ കൊ­ടു­ത്തി­രി­ക്കു­ന്ന­ത്. തന്റെ ചാ­നല്‍ പ്ര­വര്‍­ത്ത­നം തു­ട­ങ്ങി ദി­വ­സ­ങ്ങള്‍­ക്ക­കം ഉണ്ണി ബാ­ല­കൃ­ഷ്ണ­ന്റെ ഈ വാ­ക്കു­കള്‍ ഉണ്ണി­ക്ക് തന്നെ വി­ന­യാ­യി വന്നു എന്ന­ത് വി­ധി­യാ­കാം. വി­.എ­സ് അച്യു­താ­ന­ന്ദ­ന്റെ സ്പോ­ട­നാ­ത്മക വെ­ളി­പ്പെ­ടു­ത്തല്‍ ഉള്ള <a href="http://malayal.am/taxonomy/term/1585" class="taxonomyterm_tag">അ­ഭി­മു­ഖം­</a> ഉണ്ണി അവ­ത­രി­പ്പി­ച്ച് മണി­ക്കൂ­റു­കള്‍­ക്ക് അകം തങ്ങ­ളു­ടെ കോ­മ്പി­റ്റേ­റ്റര്‍ ചാ­ന­ലില്‍ <a href="http://malayal.am/taxonomy/term/17163" class="taxonomyterm_tag">­രാ­ജീ­വ് ദേ­വ­രാ­ജ്</a> ഉണ്ണി തമ­സ്ക­രി­ച്ച ചോ­ദ്യ­ങ്ങള്‍ ഉയര്‍­ത്തി പറ­യാ­തെ വയ്യ എന്ന പ്രോ­ഗ്രാം ചെ­യ്ത് ഉണ്ണി­യു­ടെ വി­ശ്വാ­സ്യ­ത­യെ തന്നെ ചോ­ദ്യം ചെ­യ്തു­.</p> <p>­രാ­ജീ­വ് ദേ­വ­രാ­ജ് ഉണ്ണി­യെ പേ­രെ­ടു­ത്ത് പറ­ഞ്ഞ് ആക്ര­മി­ച്ചി­ല്ലെ­ങ്കി­ലും ഉണ്ണി­യു­ടെ വാര്‍­ത്താ തമ­സ്ക്ക­ര­ണ­ത്തെ അല്ലെ­ങ്കില്‍ ഉണ്ണി ചോ­ദി­ക്കാ­തെ പോയ ചോ­ദ്യ­ങ്ങ­ളെ പ്രേ­ക്ഷക സമൂ­ഹ­ത്തി­ലേ­ക്ക് കട­ത്തി വി­ടു­ക­യാ­യി­രു­ന്നു. രാ­ജീ­വ് ഉയര്‍­ത്തിയ ചോ­ദ്യ­ങ്ങള്‍­ക്ക് അപ്പു­റം ഉണ്ണി ചോ­ദി­ക്കാ­തെ വി­ട്ട ചോ­ദ്യ­ങ്ങള്‍ പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട് . പ്രേ­ക്ഷ­ക­ന്‌ അര­ണ­യു­ടെ ബു­ദ്ധി­യാ­ണ്‌ എന്നും അവ­ന്‌ ഇതൊ­ന്നും ചോ­ദ്യം ചെ­യ്യാന്‍ ഇട­മി­ല്ല എന്നു­മു­ള്ള ധാര്‍­ഷ്ട്യ­ത്തില്‍ നി­ന്നാ­ണ്‌ ഉണ്ണീ ബാ­ല­കൃ­ഷ്ണ­ന്മാര്‍ ഉണ്ടാ­കു­ന്ന­ത് എന്നു ഞാന്‍ കരു­തു­ന്നു. ഉണ്ണി­യു­ടെ അഭി­മു­ഖം അത്ത­ര­ത്തില്‍ ഒരു വി­ശ­ക­ല­ന­ത്തി­നെ­ടു­ക്കു­ന്ന­തും അതു­കൊ­ണ്ടാ­ണ്‌</p> <p>ഇ­പ്പോള്‍ വി­വാ­ദ­മായ പി­.­ക­രു­ണാ­ക­രന്‍ റി­പ്പോര്‍­ട്ടി­നെ­പ്പ­റ്റി­യു­ള്ള ഉണ്ണി­യു­ടെ ചോ­ദ്യ­ത്തി­ന്‌ മറു­പ­ടി പറ­ഞ്ഞു കൊ­ണ്ട് വി­.എ­സ് കട­ത്തി വി­ടു­ന്ന ആദ്യ­ത്തെ കള്ള­മാ­ണ്‌ എസ് രാ­ജേ­ന്ദ്ര­നെ തന്റെ സെ­ക്ര­ട്ട­റി ആക്കി അയ­ച്ച­ത് പി­ണ­റാ­യി വി­ജ­യ­നാ­ണെ­ന്ന വാ­ദം. രാ­ജേ­ന്ദ്ര­ന്റെ പ്ര­വര്‍­ത്ത­ന­ത്തില്‍ ഉണ്ടായ പി­ഴ­വു­കള്‍ മൂ­ലം രാ­ജേ­ന്ദ്ര­നെ മാ­റ്റ­ണ­മെ­ന്ന് വി­ജ­യ­നോ­ട് ആവ­ശ്യ­പ്പെ­ട്ടു എന്നും വി­ജ­യ­ന്റെ സമ്മ­ത­ത്തോ­ടെ രാ­ജേ­ന്ദ്ര­നെ ഒഴി­വാ­ക്കി എന്നും വി­.എ­സ് കൂ­ട്ടി­ച്ചേര്‍­ത്തു. ഇതോ­ടൊ­പ്പം രാ­ജേ­ന്ദ്ര­നെ­തി­രെ മുന്‍­കാല പ്രാ­ബ­ല്യ­ത്തില്‍ ഒരു ആക്ഷേ­പ­വും വി­.എ­സ് ഉന്ന­യി­ക്കു­ന്നു­ണ്ട് അതി­ങ്ങ­നെ­:</p> <blockquote><p>­ഞാന്‍ ഉണ്ടാ­യി­രു­ന്ന കാ­ല­ത്ത് ഓഫീ­സി­ലെ ട്ര­ഷ­റി­യു­ടെ­യും ഭര­ണ­ത്തി­ന്റെ­യും സൂ­ക്ഷി­പ്പു­കാ­ര­നാ­യി വെ­ച്ചി­രു­ന്ന­യാ­ളെ പി­ന്നീ­ട് വി­ജ­യന്‍­ത­ന്നെ മാ­റ്റി. അവ­ന്റെ കൊ­ള്ളു­കി­ല്ലാ­യ്മ കൊ­ണ്ട് അവി­ട­ന്നും മാ­റ്റി. ഞാന്‍ മാ­റ്റി­യ­ത് മാ­ത്ര­മ­ല്ല, പാര്‍­ട്ടി സ്റ്റേ­റ്റ് കമ്മി­റ്റി മെ­മ്പര്‍­കൂ­ടി­യാ­യി­രു­ന്ന അയാ­ള്, പണ­ത്തി­ന്റെ വര­വു­ചെ­ല­വു­കള്‍ സൂ­ക്ഷി­ക്കു­ന്ന ഒരു­ത്ത­നാ­യി­രു­ന്ന ആളെ­ത്ത­ന്നെ അക്കാ­ര്യ­ത്തി­ലു­ള്ള സം­ശ­യം മൂ­ലം മാ­റ്റി. ഞാന്‍ എന്റെ പ്രൈ­വ­റ്റ് സെ­ക്ര­ട്ട­റി സ്ഥാ­ന­ത്തു­നി­ന്ന് മാ­റ്റി­യ­തു­പോ­ലെ­ത­ന്നെ വി­ജ­യ­നും മാ­റ്റി­.</p> </blockquote> <p>­വി­.എ­സ് ഇവി­ടെ രാ­ജേ­ന്ദ്ര­നെ ഉന്നം വയ്ക്കു­മ്പോള്‍ അവന്‍ എന്റെ സെ­ക്ര­ട്ട­റി ആകു­ന്ന­തി­ന്‌ മു­ന്നെ വി­ജ­യന്‍ നട­പ­ടി എടു­ത്തി­രു­ന്നു എന്ന­തും ഹൈ­ലൈ­റ്റ് ചെ­യ്യു­ന്നു­ണ്ട്. അപ്പോള്‍ അത്ത­ര­ത്തില്‍ ഒരു­ത്ത­നെ വി­ജ­യന്‍ വി­.എ­സി­ന്റെ സെ­ക്ര­ട്ട­റി ആയി അയ­ച്ചു എന്നും വി­.എ­സി­വി­ടെ പറ­ഞ്ഞു വയ്ക്കു­ന്നു­ണ്ട്. ഇതൊ­ക്കെ വി­.എ­സ് പറ­യു­മ്പോ­ഴും ഉണ്ണി ബാ­ല­കൃ­ഷ്ണന്‍ ഒരു മറു ചോ­ദ്യ­വും ചോ­ദി­ക്കാ­തി­രി­ക്കു­ന്നി­ട­ത്താ­ണ്‌ രാ­വീ­വ് ദേ­വ­രാ­ജ് ഉണ്ണി­യു­ടെ തമ­സ്ക്ക­ര­ണം ചോ­ദ്യം ചെ­യ്യു­ന്ന­ത്. രാ­ജീ­വ് വി­.എ­സി­ന്റെ നുണ ഇങ്ങ­നെ ചോ­ദ്യം ചെ­യ്യു­ന്നു­:</p> <blockquote><p>­പാര്‍­ട്ടി­യില്‍ ഒറ്റ­പ്പെ­ട്ടു­പോയ ഈ ദി­വ­സ­ങ്ങ­ളില്‍ ഡല്‍­ഹി­യില്‍ നി­ന്ന് തി­രി­ച്ചെ­ത്തിയ വി എസ് അച്യു­താ­ന­ന്ദ­നെ­ക്കാ­ണാന്‍ ഒരേ ഒരു പാര്‍­ട്ടി നേ­താ­വ് മാ­ത്ര­മേ അന്ന് ആ സമ­യം വീ­ട്ടില്‍ ഉണ്ടാ­യി­രു­ന്നു­ള്ളൂ. അത് സം­സ്ഥാന സമി­തി അം­ഗ­വും വി എസ് അച്യു­താ­ന­ന്ദ­ന്റെ വി­ശ്വ­സ്ത­നു­മാ­യി­രു­ന്ന എസ് രാ­ജേ­ന്ദ്ര­നാ­യി­രു­ന്നു. ആ രാ­ജേ­ന്ദ്ര­നാ­ണ് തി­ര­ഞ്ഞെ­ടു­പ്പ് ജയി­ച്ച് വി എസ് മു­ഖ്യ­മ­ന്ത്രി­യാ­യ­പ്പോള്‍ അദ്ദേ­ഹ­ത്തി­ന്റെ പ്രൈ­വ­റ്റ് സെ­ക്ര­ട്ട­റി­യാ­യ­ത്. പാര്‍­ട്ടി ആസ്ഥാ­ന­മായ എ കെ ജി സെ­ന്റ­റില്‍ ചു­മ­ത­ല­യില്‍ നി­ന്നൊ­ഴി­വാ­ക്ക­പ്പെ­ട്ട­തി­നെ­ത്തു­ടര്‍­ന്നാ­ണ് രാ­ജേ­ന്ദ്രന്‍ വി എസു­മാ­യി കൂ­ടു­തല്‍ അടു­ത്ത­ത്. ആ അടു­പ്പ­മാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ പ്രൈ­വ­റ്റ് സെ­ക്ര­ട്ട­റി പദ­ത്തില്‍ എത്തി­ച്ച­തും. എന്നി­ട്ടും വി എസ് അച്യു­താ­ന­ന്ദന്‍ ഇപ്പോള്‍ പറ­യു­ന്നു <a href="http://malayal.am/taxonomy/term/17165" class="taxonomyterm_tag">എ­സ് രാ­ജേ­ന്ദ്രന്‍</a> പി­ണ­റാ­യി വി­ജ­യ­ന്റെ ആളാ­യാ­ണ് തന്റെ ഓഫി­സില്‍ എത്തി­യ­തെ­ന്ന്.</p> </blockquote> <p>­വി­.എ­സി­ന്റെ സെ­ക്ര­ട്ട­റി ആകു­മ്പോള്‍ രാ­ജേ­ന്ദ്രന്‍ പി­ണ­റാ­യി വി­രു­ദ്ധ­നും വി­.എ­സി­ന്റെ വി­ശ്വ­സ്ത­നു­മാ­ണ്‌ എന്ന് അറി­യാ­ത്ത ആള­ല്ല ഉണ്ണി. എന്നാല്‍ അത് ചോ­ദി­ച്ചാല്‍ തന്റെ സ്ഥാ­പ­നം ലക്ഷ്യ­മി­ടു­ന്ന ഉപ­ജാ­പ­ത്തി­ന്റെ ശക്തി ചോര്‍­ന്നു പോ­കു­മെ­ന്ന് ഉണ്ണി­യി­ലെ കച്ച­വട സമ്മര്‍­ദ്ദ­ത്തി­ന്‌ നന്നാ­യി അറി­യാം. അതു­കൊ­ണ്ട് തന്നെ ഉണ്ണി ആ ചോ­ദ്യം തമ­സ്ക്ക­രി­ച്ചു­.</p> <p>­പി­ന്നീ­ട് ഉണ്ണി നീ­ങ്ങു­ന്ന­ത് ലാ­വ­ലിന്‍ കേ­സി­ലേ­ക്കാ­ണ്‌ <a href="http://malayal.am/taxonomy/term/1641" class="taxonomyterm_tag">­പി­ണ­റാ­യി വി­ജ­യന്‍</a> സാ­മ്പ­ത്തിക നേ­ട്ട­മു­ണ്ടാ­ക്കി­യി­ട്ടി­ല്ല­ല്ലോ എന്ന ഉണ്ണി­യു­ടെ ചോ­ദ്യ­ത്തെ വി­.എ­സ് നേ­രി­ട്ട­ത് ഇങ്ങ­നെ­:</p> <blockquote><p>അ­ത് ഒരു സാ­ക്ഷി­പ­റ­ഞ്ഞ വസ്തു­ത­യെ­പ്പ­റ്റി­യാ­ണ്. അല്ലെ­ങ്കില്‍ പി­ന്നെ വി­ജ­യ­നെ എന്താ പ്ര­തി­പ്പ­ട്ടി­ക­യില്‍ നി­ന്ന് ഒഴി­വാ­ക്കാ­തി­രു­ന്ന­ത്? അപ്പോള്‍ കേ­സ് ശരി­ക്കും വി­ചാ­രണ ചെ­യ്യു­ന്ന­തി­നു­വേ­ണ്ടീ­ട്ടാ­ണ് സി­.­ബി­.ഐ. ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്. ഏതെ­ങ്കി­ലും ഒരു കേ­സില്‍ മറ്റ് കു­ഴ­പ്പ­മൊ­ന്നും കാ­ണി­ച്ചി­ട്ടി­ല്ല എന്നു­ക­രു­തി, ആസ് എ ഹോള്‍ കേ­സില്‍ നി­ന്ന് ഒഴി­വാ­ക്കി­യി­ട്ടി­ല്ല. അതി­ലൊ­രാള്‍ ഉന്ന­യി­ച്ച ആക്ഷേ­പം, ഞാന്‍ പൈസ കൊ­ടു­ത്തി­ട്ടു­ണ്ട് എന്ന് പറ­ഞ്ഞ­ത് അന്വേ­ഷി­ച്ചി­ട്ട്, ഇല്ല അതി­ന് തെ­ളി­വി­ല്ല എന്ന് പറ­ഞ്ഞു തള്ളി­യെ­ന്നേ ഉള്ളൂ. ആസ് എ ഹോള്‍, ലാ­വ­ലിന്‍ കേ­സില്‍ അയാള്‍ എട്ടാം നമ്പര്‍ പ്ര­തി­യാ­ണ്.</p> </blockquote> <p>ഇ­വി­ടെ ഉണ്ണി വീ­ണ്ടും അടു­ത്ത ചോ­ദ്യം തമ­സ്ക്ക­രി­ക്കു­ന്നു. എന്താ­ണ്‌ സി­.­ബി­.ഐ കു­റ്റ­പ­ത്ര­ത്തില്‍ വി­ജ­യ­നു­ണ്ടാ­ക്കിയ നേ­ട്ടം എന്ന ചോ­ദ്യം . കു­റ്റ­പ­ത്രം കണ്ടി­ട്ടി­ല്ലാ­ത്ത ആള­ല്ല ഉണ്ണി. ലാ­വ്ലിന്‍ കേ­സില്‍ സി­.­ബി­.ഐ എന്ത് ആക്ഷേ­പ­മാ­ണ്‌ വി­ജ­നെ­തി­രെ ഉന്ന­യി­ച്ച­തെ­ന്നോ വ്യ­ക്തി­പ­ര­മാ­യി എന്തെ­ങ്കി­ലും നേ­ട്ടം വി­ജ­യ­ന്‌ കി­ട്ടി എന്നോ ആ കു­റ്റ­പ­ത്ര­ത്തില്‍ എവി­ടെ എങ്കി­ലും ഉണ്ടോ എന്ന് ഉണ്ണി­ക്ക് ചോ­ദി­ക്കാം. ആ ചോ­ദ്യം വി­.എ­സും തന്റെ സ്ഥാ­പ­ന­വും ലക്ഷ്യ­മി­ടു­ന്ന അജ­ണ്ട­ക്ക് പു­റ­ത്തു­ള്ള­തി­നാല്‍ ഉണ്ണി അത് തന്ത്ര­പൂര്‍­വ്വം മു­ക്കു­ന്നു­.</p> <p>­പി­ന്നീ­ട് ഉണ്ണി നീ­ങ്ങു­ന്ന­ത് ജസ്റ്റി­സ് ബാ­ലി­യു­മായ ബന്ധ­പ്പെ­ട്ട ആക്ഷേ­പ­ത്തി­ലേ­ക്കാ­ണ്‌ ഉണ്ണി ചോ­ദി­ക്കു­ന്നു രാ­ഷ്ട്ര­പ­തി­ക്ക് താ­ങ്കള്‍ കത്ത­യ­ച്ചി­ട്ടി­ല്ല? ബാ­ലി­യെ സപ്പോര്‍­ട്ട് ചെ­യ്തി­ട്ടി­ല്ല? ഇതി­ന്‌ വി­.എ­സ് പറ­യു­ന്ന മറു­പ­ടി ഇതാ­ണ്‌:</p> <blockquote><p>ഇ­ല്ലി­ല്ലി­ല്ല. അതൊ­ക്കെ വസ്തു­താ­വി­രു­ദ്ധ­മായ കള്ള­ക്ക­ഥ­ക­ളാ­ണ്. അതെ­ല്ലാം തന്നെ ഈ രാ­ജേ­ന്ദ്രന്‍ പി­ണ­റാ­യി വി­ജ­യന്‍ എന്നു­പ­റ­യു­ന്ന സം­സ്ഥാന സെ­ക്ര­ട്ട­റി­യെ പ്രീ­ണി­പ്പി­ക്കാന്‍ വേ­ണ്ടീ­ട്ട് എഴു­തി­യി­ട്ടു­ള്ള കള്ള­ക്ക­ഥ­ക­ളാ­ണ്.</p> </blockquote> <p>ഇ­വി­ടെ­യും ഉണ്ണി തമ­സ്ക്ക­ര­ണം തു­ട­രു­ന്നു. ബാ­ലി­ക്ക് വേ­ണ്ടി രാ­ഷ്ട്ര­പ­തി­ക്ക് വി­.എ­സ് കത്തെ­ഴു­തി എന്ന കഥ രാ­ജേ­ന്ദ്രന്‍ മെ­ന­ഞ്ഞ­താ­ണോ? ഇത് ഉണ്ണി ആദ്യം കേള്‍­ക്കു­ന്ന­താ­ണോ? ഡല്‍­ഹി­യില്‍ മാ­ധ്യമ പ്ര­വര്‍­ത്ത­ക­നാ­യി ജോ­ലി ചെ­യ്തി­ട്ടു­ള്ള ഉണ്ണി­ക്ക് ആ കഥ­കള്‍ അറി­വി­ല്ലാ­ത്ത­താ­ണോ? നമു­ക്ക് ഫെ­ബ്രു­വ­രി 6, 2013 ലെ ഇന്ത്യാ ടു­ഡെ­യി­ലെ രാ­ധാ­കൃ­ഷ്ണന്‍ എം­.­ജി­യു­ടെ ലേ­ഖ­നം പരി­ശോ­ധി­ക്കാം­</p> <blockquote><p>­സി­.­പി­.എം ശത്രു­വാ­യി പ്ര­ഖ്യാ­പി­ച്ച ബാ­ലി­യെ സു­പ്രിം കോ­ട­തി ജഡ്ജി ആയി പരി­ഗ­ണി­ക്ക­ണ­മെ­ന്ന­ഭ്യര്‍­ത്ഥി­ച്ചു­കൊ­ണ്ടു­ള്ള കത്ത് 2006 ഡി­സം­ബ­റില്‍ മു­ഖ്യ­മ­ന്ത്രി വി­.എ­സ് രാ­ഷ്ട­പ­തി­ക്ക് അയ­ച്ച­ത് വന്‍­വി­വാ­ദ­മാ­യി­രു­ന്നു­... ഇക്കാ­ര്യം ചൂ­ണ്ടി­ക്കാ­ട്ടി സു­പ്രിം കോ­ട­തി ചീ­ഫ് ജസ്റ്റി­സി­നും വി­.എ­സ് കത്തെ­ഴു­തി­യി­ട്ടു­ണ്ട് എന്ന് ട്രി­ബ്യൂ­ണല്‍ പത്രം റി­പ്പോര്‍­ട്ട് ചെ­യ്തി­രു­ന്നു­.</p> </blockquote> <p>അ­പ്പോള്‍ രാ­ജേ­ന്ദ്രന്‍ പറ­ഞ്ഞു­ണ്ടാ­ക്കിയ കഥ അല്ല ദ ട്രി­ബ്യൂ­ണല്‍ എന്ന പത്ര­ത്തില്‍ വന്ന­താ­ണ്‌ ഇതെ­ന്ന് വ്യ­ക്തം. അക്കാ­ല­ത്ത് ഇത് ചര്‍­ച്ച ചെ­യ്യ­പ്പെ­ട്ടി­രു­ന്ന­താ­ണ്‌ എന്നും ഓര്‍­മ്മ ശക്തി നശി­ക്കാ­ത്ത­വര്‍­ക്ക് അറി­യു­ക­യും ചെ­യ്യാം. പക്ഷെ രാ­ജേ­ന്ദ്ര­ന്റെ കള്ള­ക്ക­ഥ­യെ­ന്ന് വി­.എ­സ് വ്യാ­ഖ്യാ­നം മതി ഉണ്ണി­ക്ക്.</p> <p>­തു­ടര്‍­ന്ന് വി­.എ­സ് ബാ­ലാ­ന­ന്ദന്‍ കമ്മി­റ്റി റി­പ്പോര്‍­ട്ട് ക്വാ­ട്ട് ചെ­യ്ത് വീ­ണ്ടും ലാ­വ്ലിന്‍ കേ­സ് സജീ­വ­മാ­ക്കു­ന്ന ഭാ­ഗ­ത്തേ­ക്ക് പോ­യാല്‍ ഇങ്ങ­നെ ഒരു പരാ­മര്‍­ശം നട­ത്തു­ന്ന­താ­യി കാ­ണാം­:</p> <blockquote><p>­കാ­പ­ട്യം നി­റ­ഞ്ഞ കേ­സെ­ന്ന് സി. ആന്‍­ഡ് എ.­ജി. റി­പ്പോര്‍­ട്ട് ചെ­യ്തി­ട്ടു­ള്ള ഒരു കേ­സില്‍, ലാ­വ­ലിന്‍ കേ­സില്‍ അതാ­ണ് ശരി­യെ­ന്ന് എനി­ക്ക് തോ­ന്നി. എന്റെ സഹ­പ്ര­വര്‍­ത്ത­ക­നാ­യി­രു­ന്ന ബാ­ലാ­ന­ന്ദ­നും അതാ­ണ്, ആ പദ്ധ­തി­യെ­പ്പ­റ്റി­യെ­ല്ലാം വി­ശ­ദ­മാ­യി സ്റ്റ­ഡി നട­ത്തി­യ­ശേ­ഷം പറ­ഞ്ഞ­ത്. ഈ പദ്ധ­തി തെ­റ്റായ നട­പ­ടി­യാ­ണ്, അത് തു­ട­രാന്‍ പാ­ടി­ല്ല എന്നാ­ണ്. അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യം തന്നെ­യാ­ണ് എനി­ക്കു­മു­ള്ള­ത്.</p> </blockquote> <p>അ­താ­യ­ത് ബാ­ലാ­ന­ന്ദ­ന്റെ അഭി­പ്രാ­യ­മാ­ണ്‌ വി­.എ­സി­ന്‌ ലാ­വ്ലിന്‍ വി­ഷ­യ­ത്തില്‍ ഉണ്ടാ­യി­രു­ന്ന­തെ­ന്നാ­ണ്‌ വി­എ­സ് ഇവി­ടെ ദ്യോ­തി­പ്പി­ക്കു­ന്ന­ത്. എന്നാല്‍ ചില ഡേ­റ്റു­കള്‍ ഇവി­ടെ പ്ര­സ­ക്ത­മാ­കേ­ണ്ട­തു­ണ്ട്. എന്നാ­ണ്‌ ബാ­ലാ­ന­ന്ദന്‍ കമ്മി­റ്റി റി­പ്പോര്‍­ട്ട് വന്ന­ത്, അക്കാ­ല­ത്ത് വി­.എ­സ് എന്ത് നി­ല­പാ­ടാ­ണ്‌ അതില്‍ സ്വീ­ക­രി­ച്ച­ത്. ബാ­ലാ­ന­ന്ദ­ന്റെ പരാ­തി­ക്ക്‌ അന്ന് ഒരു വി­ല­യും ഉണ്ടാ­യി­ല്ല എന്ന് മാ­ത്ര­മ­ല്ല തു­ടര്‍­ന്നു നട­ന്ന പാ­ല­ക്കാ­ട്‌ സമ്മേ­ള­ന­ത്തില്‍ ബാ­ല­ന­ന്ദ­നും ആ കമ്മി­റ്റി­യില്‍ ഉണ്ടാ­യി­രു­ന്ന സം­സ്ഥാന കമ്മി­റ്റി അം­ഗ­ങ്ങള്‍­ക്കും എന്താ­ണ്‌ സം­ഭ­വി­ച്ച­ത്‌ എന്നും ഉണ്ണി­ക്ക് അറി­യാം. അന്ന് എന്തു­കൊ­ണ്ട് വി­.എ­സ് ബാ­ലാ­ന­ന്ദ­നെ വി­ശ്വ­സി­ച്ചി­ല്ല എന്ന ചോ­ദ്യം ഉണ്ണി­ക്ക് സ്വാ­ഭാ­വി­ക­മാ­യും ഉന്ന­യി­ക്കാം. എന്നാല്‍ അത് ചോ­ദി­ച്ചാല്‍ ഉണ്ണി­യു­ടെ ലക്ഷ്യം നട­ക്കി­ല്ല എന്ന് ഉണ്ണി­ക്ക­റി­യാം. ഞാ­നും ബാ­ലാ­ന­ന്ദ­നും എതിര്‍­ത്ത പദ്ധ­തി എന്ന പൊ­തു­ബോധ നിര്‍­മ്മി­തി­ക്ക് വി­.എ­സി­നൊ­പ്പം നില്‍­ക്കു­ക­യാ­ണ്‌ ഉണ്ണി ബാ­ല­കൃ­ഷ്ണന്‍.</p> <p>­വി­.എ­സി­നെ റി­ല­യന്‍­സി­ന്റെ ലോ­ബി­യി­സ്റ്റാ­യി വന്ന് കണ്ടി­രു­ന്നു എന്ന് പറ­യു­ന്ന ടി­.­ജി നന്ദ­കു­മാ­റി­നെ­പ്പ­റ്റി വി­.എ­സ് പറ­യു­ന്ന മറു­പ­ടി നോ­ക്കൂ. ഒര­വ­സ­ര­ത്തില്‍ ആലുവ ഗസ്റ്റ് ഹൌ­സില്‍ വച്ച് കണ്ടി­രു­ന്നു അത്രെ? പ്ര­തി­പ­ക്ഷ നേ­താ­വ് വി­.എ­സി­ന്റെ മു­റി­യില്‍ അതി­രാ­വി­ലെ അപ്പോ­യി­ന്റ്മെ­ന്റ് കി­ട്ടു­ന്ന­ത് എന്തി­ന്‌ വേ­ണ്ടി­യാ­ണ്‌ എന്നോ നന്ദ­കു­മാര്‍ റി­ല­യന്‍­സ് വി­ഷ­യ­ത്തില്‍ വി­.എ­സി­നെ സമീ­പി­ച്ചി­ട്ടു­ണ്ട് എന്ന വി­ഷ­യ­മോ , നന്ദ­കു­മാര്‍ തന്നെ വെ­ളി­പ്പെ­ടു­ത്തിയ ജസ്റ്റി­സ് ബാ­ലി ബന്ധ­മോ ഒന്നും ഉണ്ണി­ക്ക് കൂ­ട്ടി­മു­ട്ടി­ക്കാന്‍ കഴി­യു­ന്നി­ല്ല എന്ന­ത് ശ്ര­ദ്ധി­ക്കു­ക. എന്തി­ന്‌ കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്ക് വേ­ണ്ടി പോ­ലും നന്ദ­കു­മാര്‍ ഇട­പെ­ട്ടി­രു­ന്നു എന്ന വി­ഷ­യ­വും ഉണ്ണി ഓര്‍­ക്കു­ന്ന­തേ ഇല്ല. അപ്പോ­ഴും ക്രൈം നന്ദ­കു­മാ­റും കം­പ്ലൈ­ന്റ് കു­മാ­റും രാ­ജേ­ന്ദ്ര­ന്‌ മാ­റി­പ്പോ­യി, അങ്ങ­നെ പി­ണ­റാ­യി വി­ജ­യന്‍ തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു എന്ന് വി­.എ­സ് തി­യ­റി ഉണ്ണി വി­ഴു­ങ്ങു­ന്നു­.</p> <p>ഉ­ണ്ണി­ക്ക് പല­തും ഓര്‍­മ്മ­യി­ല്ലാ­ത്ത­താ­ണോ, അതോ പൊന്‍­മു­ട്ട ഇടു­ന്ന താ­റാ­വി­നെ കൊ­ല്ല­രു­ത് എന്ന ചെ­റു­പ്പ­ത്തില്‍ പഠി­ച്ച പാ­ഠ­ങ്ങ­ളാ­ണോ ഉണ്ണി­യെ നയി­ക്കു­ന്ന­തെ­ന്ന് പ്രേ­ക്ഷ­കര്‍ ചോ­ദി­ച്ച് പോ­കു­ന്ന ഒരു അഭി­മുഖ നാ­ട­ക­മാ­ണ്‌ നമ്മള്‍ മാ­തൃ­ഭൂ­മി­യില്‍ കണ്ട­ത്. മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പില്‍ ഉണ്ണി പറ­ഞ്ഞ മറ്റൊ­രു കമ­ന്റോ­ടെ നമു­ക്ക് അവ­സാ­നി­പ്പി­ക്കാം­:</p> <blockquote><p style="text-align:left;">­വി­ഷ്വല്‍ മീ­ഡിയ വലിയ ആകര്‍­ഷ­ണ­മാ­ണ്‌. ഗ്ലാ­മ­റ­സ് ജോ­ബാ­ണ്‌. പെ­ട്ടെ­ന്ന് തി­രി­ച്ച­റി­യ­പ്പെ­ടും. പക്ഷെ എങ്ങ­നെ തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു എന്ന­താ­ണ്‌ വി­ഷ­യം. ബഹു­മാ­ന­പൂര്‍­വ്വം തി­രി­ച്ച­റി­യ­പ്പെ­ടാ­നാ­ണ്‌ ഓരോ ദൃ­ശ്യ­മാ­ധ്യമ പ്ര­വര്‍­ത്ത­ക­നും പ്ര­വര്‍­ത്തി­ക്കേ­ണ്ട­തും ബോ­ധ­പൂര്‍­വ്വ­മാ­യി പരി­ശ്ര­മി­ക്കേ­ണ്ട­തും­...</p> <p style="text-align:right;">(ഉ­ണ്ണി ബാ­ല­കൃ­ഷ്ണന്‍, മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പ്, 2013 ജനു­വ­രി 6)</p> </blockquote> <p style="text-align:left;"><strong>­കി­രണ്‍ തോ­മ­സ് തോ­മ്പില്‍</strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/unnirajiv.jpg" alt="story image" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> മീഡിയ സ്കാന്‍ </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/kiran-thomas-thompil" title="View user profile.">Kiran Thomas Thompil</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22580/%E0%B4%89%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D#comments അഭിമുഖം ഉണ്ണി ബാലകൃഷ്ണന്‍ ഉപജാപം ഉമ്മന്‍ ചാണ്ടി എസ് രാജേന്ദ്രന്‍ എസ്എന്‍സി ലാവലിന്‍ ടിവി ടെലിവിഷന്‍ പി കരുണാകരന്‍ പിണറായി വിജയന്‍ മനോരമ ചാനല്‍ മലയാള മനോരമ മാതൃഭൂമി മാതൃഭൂമി ടെലിവിഷന്‍ രാജീവ് ദേവരാജ് ലാവ്‌ലിന്‍ മീഡിയ സ്കാന്‍ വാര്‍ത്ത Thu, 31 Jan 2013 13:10:05 +0000 Kiran Thomas Thompil 22580 at http://malayal.am ബാച്ചലെറെറ്റ് പാര്‍ട്ടി http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22577/%E0%B4%AC%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%86%E0%B4%B1%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF <p><p>­ക­ല്യാണ ദി­വ­സ­ങ്ങ­ളില്‍ കേ­ര­ള­ത്തില്‍ ഇപ്പോ­ഴൊ­രു പാ­തി­വു­ണ്ട്. <a href="http://malayal.am/taxonomy/term/16271" class="taxonomyterm_tag">­ബാ­ച്ചി­ലര്‍ പാര്‍­ട്ടി­</a>. കല്യാ­ണ­ത്തി­ന് രണ്ടു ദി­വ­സം മുന്‍­പോ തലേ­ന്നോ കല്യാ­ണ­ച്ചെ­ക്ക­നും കൂ­ട്ടു­കാ­രും കല്യാണ വീ­ടി­ന്റെ ഏതെ­ങ്കി­ലു­മൊ­രു ഒഴി­ഞ്ഞ മു­റി­യില്‍ ഒത്തു കൂ­ടും. പാ­ട്ടും പറ­ച്ചി­ലും ഓര്‍മ പു­തു­ക്ക­ലും ആണ് ലക്ഷ്യം. എരി­വി­ന് നു­ര­യു­ന്ന ലഹ­രി­യോ പു­ക­യു­ന്ന സി­ഗ­റ­റ്റോ ഉണ്ടാ­കും. രാ­ത്രി വെ­ളു­ക്കു­വോ­ളം ആഘോ­ഷം അര­ങ്ങു തകര്‍­ക്കും. രാ­വി­ലെ കൈ­കൊ­ടു­ത്തു പി­രി­ഞ്ഞു കല്യാണ തി­ര­ക്കു­ക­ളി­ലേ­ക്ക് എല്ലാ­വ­രും ഒഴു­കി നീ­ങ്ങും. കെ­ട്ടു കഴി­ഞ്ഞാല്‍ കാ­ലു കെ­ട്ടി എന്ന പഴ­ഞ്ചൊ­ല്ലി­നെ കൂ­ട്ടു­പി­ടി­ച്ചാ­ണ് ഈ ആഘോ­ഷ­രാ­വ് ഒരു­ക്കു­ന്ന­ത്. കല്യാ­ണം കഴി­ഞ്ഞാല്‍ ഇത് പോ­ലെ ഇനി സ്വാ­ത­ന്ത്ര്യ­ത്തോ­ടെ കൂ­ടാന്‍ കഴി­യി­ല്ലെ­ന്ന് ചി­ലര്‍ കമ­ന്റ­ടി­ക്കും. കേ­ര­ള­ത്തി­ലെ ബാ­ച്ച­ലര്‍ പാര്‍­ട്ടി വി­ശേ­ഷ­ങ്ങള്‍ ഇത്ര­യേ ഉള്ളൂ !</p> <p>എ­ന്നാല്‍ പു­റം­രാ­ജ്യ­ങ്ങ­ളി­ലേ­ക്ക് കട­ന്നാല്‍ ഇത് വേ­റൊ­ന്നാ­ണ്. കള്ളും കഞ്ചാ­വും പെ­ണ്ണും ആണും ഒക്കെ തല­കു­ത്തി മറ­യും. അത് തന്നെ കാ­ബ­റേ­യും തത്സ­മയ ലൈം­ഗി­ക­കേ­ളി അവ­ത­ര­ണ­ങ്ങ­ളും നട­ക്കും. കാ­ബ­റെ എന്ന് പറ­ഞ്ഞാല്‍ ഹി­ന്ദി സി­നി­മ­യില്‍ കാ­ണു­ന്ന പോ­ലെ അല്‍­പ­വ­സ്ത്ര­ധാ­രി­ക­ളു­ടെ ഡാന്‍­സ് അല്ല.</p> <p>­വി­വാ­ഹം കഴി­ക്കാന്‍ പോ­കു­ന്ന നവ­വ­ര­നെ കൊ­ണ്ടു­വ­ന്നി­രു­ത്തി ആഘോ­ഷ­മാ­ണ്. ആഘോ­ഷം കൊ­ഴു­പ്പി­ക്കാന്‍ സ്ത്രീ­ക­ളു­ടെ തു­ണി­യു­രി­യല്‍ നൃ­ത്തം നട­ത്തും. താ­ല്പ്പ­ര്യ­മു­ള്ള­വ­ന് വേ­ദി­യില്‍ തന്നെ തല്‍­സ­മയ ലൈം­ഗിക കേ­ളി­ക­ളും ആഘോ­ഷി­ക്കാം­.</p> <p>ഈ ആഘോ­ഷ­ത്തി­ന്റെ നേ­രെ വി­പ­രീ­ത­മാ­ണ് ബാ­ച്ച­ലെ­റെ­റ്റ് പാര്‍­ട്ടി. വധു­വും കൂ­ട്ടു­കാ­രി­ക­ളും വെ­ള്ള­മ­ടി­ച്ചും മെ­യ്ല്‍ സ്ട്രി­പ്പര്‍ എന്ന­റി­യ­പ്പെ­ടു­ന്ന തു­ണി­യു­രി­യല്‍ നര്‍­ത്ത­ക­ന്റെ അവ­ത­ര­ണ­ങ്ങള്‍­ക്ക് 'ക­മ­ന്റ'­ടി­ച്ചും ആഘോ­ഷി­ക്കും. തത്സ­മയ ലൈം­ഗി­ക­കേ­ളി അവ­ത­ര­ണ­ങ്ങള്‍ നട­ത്തു­ന്ന മെ­യ്ല്‍ സ്ട്രി­പ്പര്‍­മാര്‍ ഇത്ത­രം പാര്‍­ട്ടി­ക­ളി­ലെ 'ഹോ­ട്ട് ' താ­ര­ങ്ങ­ളാ­ണ്. ഹെന്‍ പാര്‍­ട്ടി അഥ­വാ പി­ട­ക്കോ­ഴി­ക­ളു­ടെ ആഘോ­ഷം എന്നും ഇതി­ന് പേ­രു­ണ്ട്.</p> <p>''­പു­റം രാ­ജ്യ­ങ്ങ­ളില്‍ , അയ്യേ , ഇനി­യെ­ന്തെ­ല്ലാം കേള്‍­ക്ക­ണം­'' എന്ന ഭാ­വം വാ­യ­ന­ക്കാ­ര­നില്‍ ഉണര്‍­ന്നേ­ക്കാം. പക്ഷെ മന­സി­ലാ­ക്കുക , ബാ­ച്ച­ലെ­റെ­റ്റ് പാര്‍­ട്ടി നട­ത്തു­ന്ന നി­ര­വ­ധി കേ­ന്ദ്ര­ങ്ങള്‍ ഇപ്പോള്‍ കേ­ര­ള­ത്തി­ലു­മു­ണ്ട്. കെ­ട്ടു­വ­ള്ള­ങ്ങ­ളി­ലും അത്യാ­ഡം­ഭര റി­സോര്‍­ട്ടു­ക­ളി­ലും ഇത് തന്നെ നട­ക്കു­ന്നു­.</p> <p>­തു­ണി­യു­രി­യാന്‍ പോ­യി നില്‍­ക്കു­ന്ന­ത് മല­യാ­ളി യു­വാ­ക്ക­ളാ­ണ്. അന്വേ­ഷ­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി നാ­ട് കാ­ണാ­നെ­ത്തു­ന്ന വി­ദേശ വനി­ത­ക­ളു­ടെ ബാ­ച്ച­ലെ­റെ­റ്റ് പാര്‍­ട്ടി­യില്‍ പങ്കെ­ടു­ക്കാന്‍ തയ്യാ­റു­ള്ള യു­വാ­ക്ക­ളെ തേ­ടി­യെ­ത്തിയ തി­ര­ച്ചില്‍ അവ­സാ­നി­ച്ച­ത് ചാര്‍­ട്ടേ­ഡ് അക്കൌ­ണ്ട­ന്റു­മാര്‍ ആകാന്‍ പഠി­ക്കു­ന്ന­വ­രി­ലാ­ണ്. ആരോ­ഗ്യ­വും സാ­മര്‍­ത്ഥ്യ­വും ഉള്ള­വ­രാ­ണോ എന്ന് കണ്ടു മന­സി­ലാ­ക്കിയ ശേ­ഷ­മേ തെ­ര­ഞ്ഞെ­ടു­ക്കൂ എന്ന് അറി­യി­ച്ച­പ്പോള്‍ ഇട­നി­ല­ക്കാ­രന്‍ പറ­ഞ്ഞ­ത് രണ്ടാ­ളെ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­ന് നാ­ലാ­ളെ അയ­ക്കു­ന്നു എന്ന്. എം ബി എ ചെ­യ്യു­ന്ന­വ­നും മെ­ഡി­ക്കല്‍ വി­ദ്യാര്‍­ഥി­യും ബി­സി­ന­സ് എക്‌­സി­ക്യൂ­ട്ടീ­വും അധ്യാ­പ­ക­നും ഒക്കെ ഇതു­പോ­ലെ അന്വേ­ഷണ വല­യില്‍ കു­രു­ങ്ങി. അവ­രു­ടെ സം­ഘ­ത്തി­ലേ­ക്ക് പു­തിയ ആളു­ക­ളെ റി­ക്രൂ­ട്ട് ചെ­യ്യു­ന്ന­ത് പണ­ത്തി­ന്റെ കണ­ക്കും വി­ദേശ യാ­ത്ര അവ­സ­ര­വും പറ­ഞ്ഞു പ്ര­ലോ­ഭി­പ്പി­ച്ചാ­ണ്. പക്ഷെ ഉപ­ഭോ­ക്താ­ക്കള്‍ പടി­യി­റ­ങ്ങി പോ­കു­ന്ന­തു പല­പ്പോ­ഴും പണ­ത്തി­നൊ­പ്പം ലൈം­ഗിക അസു­ഖ­ങ്ങ­ളും കൈ­മാ­റി­യാ­ണ്. ചി­ല­പ്പോള്‍ വി­ദേശ യാ­ത്ര­ക്ക് അവ­സ­രം കി­ട്ടി­യേ­ക്കാം. പക്ഷെ സം­ഭ­വി­ക്കു­ന്ന­ത് ഏറെ പ്രാ­യം ചെ­ന്ന സ്ത്രീ­യു­ടെ ഭര്‍­ത്താ­വ് ഉദ്യോ­ഗ­സ്ഥന്‍ ആയി­ട്ടാ­ണ്. ഇത്ത­ര­ക്കാ­രെ പല­പ്പോ­ഴും അന­ധി­കൃത മനു­ഷ്യ­ക്ക­ട­ത്ത് നട­ത്തി­യാ­ണ് രാ­ജ്യ­ത്ത് നി­ന്നും കൊ­ണ്ടു­പോ­കു­ന്ന­ത്. ഫല­മോ ആവ­ശ്യ­ക്കാ­രി കെ­റു­വി­ച്ചാല്‍ ആവ­ശ്യ രേ­ഖ­കള്‍ കയ്യി­ലി­ല്ലെ­ങ്കില്‍ ജയില്‍ വാ­സ­വും അനു­ഭ­വി­ക്കാം­.</p> <p>­വി­ദേ­ശി­കള്‍­ക്ക് മാ­ത്ര­മാ­ണ് മെ­യില്‍ സ്റ്റ്രി­പ്പ­റി­നെ ആവ­ശ്യം എന്നും തെ­റ്റി­ദ്ധ­രി­ക്ക­രു­ത്. ആവ­ശ്യ­ത്തി­നു കാ­ശു­ള്ള സ്വ­ദേ­ശി നാ­ട്ടു­കാ­രി­കള്‍­ക്കും ഇപ്പോള്‍ ബാ­ച്ച­ലെ­റെ­റ്റ് പാര്‍­ട്ടി നട­ത്താന്‍ യു­വാ­ക്ക­ളെ വേ­ണം. വി­ദേ­ശ­ത്താ­യാ­ലും സ്വ­ദേ­ശ­ത്തു ആയാ­ലും ഉയര്‍­ന്ന, ആഷ് പോ­ഷ് ആഡം­ബര ജീ­വി­തം നയി­ക്കു­ന്ന­വ­രാ­ണ് ഉപ­ഭോ­ക്താ­ക്കള്‍. കേ­ര­ള­ത്തി­ലെ മെ­ട്രോ നഗ­ര­ങ്ങ­ളി­ലെ നി­ശാ ക്ല­ബ്ബു­ക­ളില്‍ ഇത്ത­രം ആഘോ­ഷ­ങ്ങള്‍ രഹ­സ്യ­മാ­യി­ട്ടാ­ണെ­ങ്കി­ലും നട­ക്കു­ന്നു­ണ്ട്.</p> <p>­ബാ­ച്ച­ലെ­റെ­റ്റ് പാര്‍­ട്ടി ഒരു­ക്കി കൊ­ടു­ക്കാന്‍ തയ്യാ­റെ­ന്ന് ഇന്റര്‍­നെ­റ്റില്‍ പര­സ്യം ചെ­യ്ത ഒരു ടീ­മി­നെ പരി­ച­യ­പ്പെ­ട്ടു. നോ­ക്കി­യ­പ്പോള്‍ ഇവ­ന്റ് മാ­നെ­ജ്‌­മെ­ന്റ് എന്നാ­ണ് ലേ­ബല്‍. നാ­ട്ടില്‍ ആയ­തു കൊ­ണ്ട് മസാ­ല­കള്‍ ഒന്നും കാ­ണി­ല്ലെ­ന്ന­ത് വെ­റും തെ­റ്റി­ധാ­രണ ആണെ­ന്നു മന­സി­ലാ­ക്കാന്‍ അധി­കം സമ­യം വേ­ണ്ടി വന്നി­ല്ല. പറ­ഞ്ഞ തു­ക­ക്ക് അവര്‍ മെ­യില്‍ സ്ട്രി­പ്പര്‍­മാ­രെ പറ­ഞ്ഞ സ്ഥ­ല­ത്ത് എത്തി­ക്കും. അവ­രെ കൊ­ണ്ട് പോ­കാ­നു­ള്ള സ്ഥ­ല­വും സമ­യ­വും അറി­യി­ച്ചാല്‍ മതി. കപട സദാ­ചാ­ര­വാ­ദി­ക­ളാ­ണ് പൊ­തു­വെ മല­യാ­ളി­കള്‍. മറ്റു­ള്ള­വ­രെ കു­റ്റം പറ­യു­ന്ന­തി­ന് മുന്‍­പ് നമു­ക്ക് മു­ന്നില്‍ നമ്മു­ടെ പു­തു­ത­ല­മുറ എവി­ടെ വരെ­യെ­ത്തു­ന്നു എന്ന് ചി­ന്തി­ക്കു­ന്നി­ല്ല.</p> <p>ആ­ഘോ­ഷ­ങ്ങള്‍ അര്‍­മാ­ദി­ക്കാന്‍ ഉള്ള­താ­ണ്. അത്ത­രം ചില അര്‍­മാ­ദ­ങ്ങള്‍ അര­ങ്ങു­ത­കര്‍­ക്കു­മ്പോള്‍ അഴി­ഞ്ഞു വീ­ഴു­ന്ന­ത് പല­പ്പോ­ഴും മൂ­ല്യ­വ­ത്തായ ചില സം­സ്കാ­ര­ങ്ങള്‍ കൂ­ടി­യാ­ണ്. ചില ആഘോ­ഷ­ങ്ങള്‍ ചി­ല­യി­ട­ത്ത് ധാര്‍­മി­ക­വും മറ്റു ചി­ല­യി­ട­ത്ത് അനാ­ശാ­സ്യ­വു­മാ­യി മാ­റാം. സമൂ­ഹ­ങ്ങ­ളും നി­ല­പാ­ടു­ക­ളും കാ­ഴ്ച­പ്പാ­ടു­ക­ളും അവ­യു­ടെ ശരി തെ­റ്റു­ക­ളെ നിര്‍­വ­ചി­ക്കു­ന്നു­.</p> <p><strong>­ജിഷ എലി­സ­ബ­ത്ത്‌</strong></p> <p>[­ലേ­ഖ­ന­ത്തില്‍ പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്ന അഭി­പ്രാ­യ­ങ്ങ­ളും കണ്ടെ­ത്ത­ലു­ക­ളും ലേ­ഖി­ക­യു­ടേ­തു­്; malayal.amന് ഇക്കാ­ര്യ­ത്തില്‍ വേ­റെ അഭി­പ്രാ­യം ഉണ്ടാ­കാം. | Opinions and findings expressed herein are of the essayist; malayal.am might have a different opinion wrt the subject - Editor]<strong><br /></strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/Bachelorette party.jpg" alt="Bachelorette party" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> for representative purpose only / image provided by the author </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വര്‍ത്തമാനം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/jisha-elizabeth" title="View user profile.">Jisha Elizabeth</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22577/%E0%B4%AC%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%86%E0%B4%B1%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF#comments ഇവന്റ് മാനേജ്മെന്റ് പെണ്‍കൂട്ടം പ്രലോഭനം ബാച്ചിലര്‍ പാര്‍ട്ടി ബാച്ചിലെറെറ്റ് പാര്‍ട്ടി രാക്കൂത്ത് ലഹരി സദാചാരം സ്ട്രിപ്പ് ക്ലബ് സ്ട്രിപ്‌ടീസ് വര്‍ത്തമാനം വാര്‍ത്ത Mon, 28 Jan 2013 07:52:50 +0000 Jisha Elizabeth 22577 at http://malayal.am ഇടതുവശത്തെ ഇരുട്ടില്‍ ആന ആളെക്കാണുന്ന വിധം http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22575/%E0%B4%87%E0%B4%9F%E0%B4%A4%E0%B5%81%E0%B4%B5%E0%B4%B6%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%87%E0%B4%B0%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%86%E0%B4%A8-%E0%B4%86%E0%B4%B3%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%82 <p><p>­തെ­ച്ചി­ക്കോ­ട്ടു­കാ­വ്‌ രാ­മ­ച­ന്ദ്രന്‍. ഇന്ത്യ­യി­ലെ തന്നെ ഏറ്റ­വും പൊ­ക്കം കൂ­ടിയ ആന­യാ­ണെ­ന്നു പറ­യ­പ്പെ­ടു­ന്നു. മോ­ത്തി പ്ര­സാ­ദ്‌ എന്നാ­യി­രു­ന്നു അവ­ന്റെ പഴയ പേ­ര്. 18 വയ­സ്സു­ള്ള­പ്പോള്‍ ബീ­ഹാ­റില്‍ നി­ന്നും കൊ­ണ്ട് വന്ന­താ­ണ് അവ­നെ. ഇവി­ടെ കൊ­ണ്ടു­വ­ന്നു ചട്ടം പഠി­പ്പി­ക്കു­ന്ന­തി­നി­ട­യില്‍ പാ­പ്പാ­ന്മാര്‍ ഒരു കണ്ണ് അടി­ച്ചു പൊ­ട്ടി­ച്ചു. അവ­ന്റെ ഇട­തു കണ്ണി­ന്റെ കാ­ഴ്ച നഷ്ട­പ്പെ­ട്ടു. </p> <p>­കേ­ര­ള­ത്തി­ലേ­ക്ക് കൊ­ണ്ട് വന്ന സമ­യ­ത്ത് ബോ­ജ്പു­രി­യോ ഹി­ന്ദി­യോ മാ­ത്ര­മേ അവ­നു മന­സ്സി­ലാ­വു­മാ­യി­രു­ന്നു­ള്ളൂ എന്ന് <a href="http://malayal.am/taxonomy/term/2419" class="taxonomyterm_tag">ആ­ന</a> പ്രേ­മി സം­ഘ­ത്തി­ന്റെ വി കെ വെ­ങ്കി­ടാ­ച­ലം പറ­യു­ന്നു. മല­യാ­ള­ത്തി­ലു­ള്ള കല്പ­ന­കള്‍ മന­സ്സി­ലാ­വാ­തെ പക­ച്ചു നി­ന്ന­തി­നാ­ണ് അവ­നു ഈ ശി­ക്ഷ കൊ­ടു­ത്ത­ത്. തി­രു­വ­മ്പാ­ടി ചന്ദ്ര­ശേ­ഖ­ര­നെ കു­ത്തി­ക്കൊ­ന്ന­വന്‍ എന്ന ചീ­ത്ത പേ­രു­മു­ണ്ട് അവ­നു­.</p> <p>ഇ­ട­തു­വ­ശ­ത്ത് ഇരു­ട്ടാ­യ­തി­നാല്‍ മറ്റു ആന­ക­ളെ അപേ­ക്ഷി­ച്ച് ഈ ആന­യ്ക്ക് പേ­ടി­യും പരി­ഭ്ര­മ­വും കൂ­ടു­ത­ലാ­ണെ­ന്നാ­ണ് തെ­ച്ചി­ക്കോ­ട്ടു കാ­വ്‌ ക്ഷേ­ത്ര­ത്തില്‍ ഇവ­നെ നോ­ക്കു­ന്ന­വര്‍ പറ­യു­ന്ന­ത്. തി­രു­വ­മ്പാ­ടി ചന്ദ്ര ശേ­ഖ­ര­ന്റെ മര­ണം അട­ക്കം പല അപ­ക­ട­ങ്ങ­ളും അത് കൊ­ണ്ടു­ണ്ടാ­യി­ട്ടു­ള്ള­താ­ണെ­ന്നും­.</p> <p>[blurb:1:right] അല്ലെ­ങ്കില്‍ തന്നെ ആന­കള്‍ കൊ­ല്ലു­മോ? ഇല്ലെ­ന്നാ­ണ് ഞാന്‍ വി­ചാ­രി­ക്കു­ന്ന­ത്. ഒരി­ക്കല്‍ അവ­നെ കാ­ണാന്‍ പോ­യ­പ്പോള്‍ ഇട­തു­വ­ശ­ത്ത് നില്‍­ക്ക­രു­ത് എന്ന് അവര്‍ മു­ന്ന­റി­യി­പ്പ് തന്നി­രു­ന്നു. ഇട­തു­വ­ശ­ത്ത് എന്തെ­ങ്കി­ലും അന­ക്കം കേ­ട്ടാല്‍ അവന്‍ പെ­ട്ടെ­ന്ന് തി­രി­ഞ്ഞു തു­മ്പി വീ­ശി­ക്ക­ള­യും. ഒരു വശം മു­ഴു­വന്‍ ഇരു­ട്ട് നി­റ­ഞ്ഞു സദാ ഭയ­പ്പെ­ട്ടു ജീ­വി­ക്കു­ന്ന ഒരു ആന­യു­ടെ മനോ­വി­ചാ­ര­ങ്ങള്‍ എന്താ­യി­രി­ക്കാം­?</p> <p>­ബീ­ഹാ­റി­ലെ സോ­ന­പ്പുര്‍ മേ­ള­യില്‍ നി­ന്ന് കെ എന്‍ വെ­ങ്കി­ടാ­തി­രി എന്ന കോണ്‍­ട്രാ­ക്ടര്‍ 1982 ല്‍ വാ­ങ്ങി­യ­താ­ണ് ഈ ആന­യെ. ആദ്യം പേ­ര് മാ­റ്റി ഗണേ­ശന്‍ എന്നാ­ക്കി. വെ­ങ്കി­ടാ­തി­രി­യു­ടെ ജീ­വ­ന­ക്കാ­ര­നാ­യി­രു­ന്ന ശങ്ക­രന്‍ കു­ട്ടി­യാ­ണ് ബീ­ഹാ­റില്‍ പോ­യി ആന­യെ കൊ­ണ്ട് വന്ന­ത്. ഇവി­ടെ കൊ­ണ്ട് വന്നു രണ്ടാ­ഴ്ച­ക്കു­ള്ളില്‍ തന്നെ അവ­നു ഒരു കണ്ണി­ന്റെ കാ­ഴ്ച നഷ്ട­പ്പെ­ട്ടു. വെ­ങ്കി­ടാ­തി­രി­ക്ക് അവന്‍ പി­ന്നെ ഒരു ഭാ­ര­മാ­യി. കഷ്ടി­ച്ച് ഒരു വര്‍­ഷ­ത്തി­നു­ള്ളില്‍ തന്നെ അവ­നെ തെ­ച്ചി­ക്കോ­ട്ടു­കാ­വ്‌ ക്ഷേ­ത്ര­ത്തി­നു കൈ­മാ­റി. അവ­രാ­ണ് രാ­മ­ച­ന്ദ്രന്‍ എന്ന് പേ­രി­ട്ട­ത്. പേ­ര് പല­വ­ട്ടം മാ­റി­യ­തു കൊ­ണ്ട് ആന­ക്കെ­ന്തു ഗു­ണം? അവ­ന്റെ കഷ്ട­പ്പാ­ടു­കള്‍­ക്ക് ഒരു കു­റ­വും ഇല്ല.</p> <p>ഇ­പ്പോ­ഴ­ത്തേ­തും കൂ­ടി ചേര്‍­ത്ത് അവ­ന്റെ അക്കൌ­ണ്ടില്‍ മര­ണം ഏഴാ­യി. (ആ­റു മനു­ഷ്യ­രും ഒരു ആന­യും­). 2009 ല്‍ പാ­ല­ക്കാ­ട്ട് ഒരു ഉത്സ­വ­ത്തി­നി­ടെ ഈ ആന ഇട­ഞ്ഞു ഒരു 17 വയ­സ്സു­കാ­രന്‍ മരി­ച്ചി­ട്ടു­ണ്ട്. ആരോ പട­ക്കം പൊ­ട്ടി­ച്ചു ആന­യു­ടെ കാ­ലി­നി­ട­യി­ലേ­ക്ക് എറി­ഞ്ഞ­താ­ണ­ത്രെ. സ്വ­ത­വേ തന്നെ പരി­ഭ്ര­മ­വും പേ­ടി­യു­മു­ള്ള രാ­മ­ച­ന്ദ്രന്‍ ഇട­ഞ്ഞു ഓടി­യ­താ­ണ് അപ­ക­ട­ത്തി­നി­ട­യാ­ക്കി­യ­ത്. തൊ­ട്ട­ടു­ത്ത വര്‍­ഷം എറ­ണാ­കു­ള­ത്ത് ഒരു ഉത്സ­വ­ത്തി­നി­ടെ ഇട­ഞ്ഞ രാ­മ­ച­ന്ദ്രന്‍ പ്രാ­യ­മായ ഒരു സ്ത്രീ­യെ തു­മ്പി കൊ­ണ്ട് എടു­ത്തെ­റി­ഞ്ഞു­.</p> <p>ഇ­ന്നി­പ്പോ ഇതാ വീ­ണ്ടും ഒരു കു­ട്ടി­യ­ട­ക്കം നാ­ലു ജീ­വന്‍ കൂ­ടി. ഇത്ര­യും പേ­രെ കു­ത്തി കൊ­മ്പില്‍ കോര്‍­ക്കാന്‍ മാ­ത്രം അവ­നെ ഭ്രാ­ന്ത­നാ­ക്കി­യ­ത് എന്താ­യി­രി­ക്കാം? ഇട­തു വശ­ത്തെ ഇരു­ട്ടില്‍ നി­ന്നും അവ­ന്റെ നേ­രെ നീ­ണ്ടു­വ­ന്ന എന്തോ ഒന്ന് അവ­നെ പേ­ടി­പ്പി­ച്ചു­കാ­ണും. നാ­ലു­പേര്‍ മരി­ച്ചു എന്ന­ത് സത്യം. പക്ഷെ കൊ­ന്ന­താ­രാ­ണ്? 18 വയ­സ്സില്‍ അവ­ന്റെ കണ്ണ­ടി­ച്ചു പൊ­ട്ടി­ച്ച­വ­രോ? അന്ധ­നായ ഒരു ആന­യെ കൊ­ണ്ടു­ന­ട­ന്നു പണം ഉണ്ടാ­ക്കു­ന്ന­വ­രോ? നാ­ട് നീ­ളെ­യു­ള്ള ഫാന്‍­സ്‌ അസോ­സി­യേ­ഷന്‍­കാ­രോ­?</p> <p>­ക­ഴി­ഞ്ഞ വര്‍­ഷ­മാ­ണ് രാ­മ­ച­ന്ദ്ര­നെ കാ­ണാന്‍ തെ­ച്ചി­ക്കോ­ട്ടു­കാ­വ്‌ ക്ഷേ­ത്ര­ത്തില്‍ പോ­യ­ത്. <a href="http://malayal.am/taxonomy/term/17144" class="taxonomyterm_tag">ആ­ന­പ്രേ­മം­</a> തല­ക്ക് പി­ടി­ച്ചി­ട്ടൊ­ന്നു­മ­ല്ല. ഉത്സ­വ­സീ­സ­ണില്‍, <a title="The One-Eyed Star Elephant of Kerala" href="http://www.openthemagazine.com/article/nation/the-one-eyed-star-elephant-of-kerala">ഒരു ആന­യു­ടെ ജീ­വി­തം എന്താ­ണെ­ന്നും എങ്ങ­നെ­യാ­ണെ­ന്നും മന­സ്സി­ലാ­ക്കാ­നും എഴു­താ­നും ഉള്ള കൌ­തു­കം­</a> കൊ­ണ്ടാ­ണ് രാ­മ­ച­ന്ദ്ര­നെ കാ­ണാന്‍ പോ­യ­ത്. വഴി­യില്‍ ഒരി­ട­ത്ത് കരി­മ്പ്‌ ജൂ­സ് വില്‍­ക്കു­ന്ന ഒരാ­ളോ­ട് കു­റ­ച്ചു കരി­മ്പ്‌ തരു­മോ എന്ന് ചോ­ദി­ച്ചു. അയാള്‍ തരാന്‍ തയ്യാ­റാ­യി­ല്ല. തെ­ച്ചി­ക്കോ­ട്ടു കാ­വ്‌ രാ­മ­ച­ന്ദ്ര­നെ കാ­ണാന്‍ പോ­കു­ക­യാ­ണെ­ന്നും ആന­ക്ക് കൊ­ടു­ക്കാ­നാ­ണ് കരി­മ്പ് എന്നും പറ­യൂ , അയാള്‍ ഉറ­പ്പാ­യും തരും എന്ന് നാ­ട്ടു­കാ­ര­നായ ടാ­ക്സി ഡ്രൈ­വര്‍ പറ­ഞ്ഞു. സത്യ­മാ­യി­രു­ന്നു. അത് പറ­ഞ്ഞ­തോ­ടെ ഒരു കെ­ട്ട് കരി­മ്പ്‌ എടു­ത്തു അയാള്‍ തന്നെ വണ്ടി­യില്‍ വച്ച് തന്നു­.</p> <p>[blurb:2:left] ആന­യ്ക്ക് വേ­ണ്ട­ത്ര ഭക്ഷ­ണം ഉണ്ടോ എന്ന­റി­യാന്‍ , അവ­നു എന്തെ­ങ്കി­ലും അസു­ഖം ഉണ്ടോ എന്ന് തി­ര­ക്കാന്‍ പരി­സ­ര­വാ­സി­കള്‍ എന്നും ക്ഷേ­ത്ര­ത്തില്‍ വരു­മ­ത്രേ. എത്ര വി­ചി­ത്ര­മാ­ണ് മനു­ഷ്യ­രു­ടെ സ്നേ­ഹ­ത്തി­ന്റെ വഴി­കള്‍ ! ആര്‍­ക്കു വേ­ണം ഈ സ്നേ­ഹം? അന്ധ­നായ ആ ആന­യു­ടെ ജീ­വി­ത­ത്തില്‍ ഈ സ്നേ­ഹം എന്ത് മാ­റ്റ­മാ­ണ് ഉണ്ടാ­ക്കു­ന്ന­ത്? വര്‍­ഷ­ത്തില്‍ മൂ­ന്നു മു­തല്‍ അഞ്ചു മാ­സം വരെ കൂ­ച്ചു­വി­ല­ങ്ങി­ട്ടു നിര്‍­ത്തു­മ്പോ­ഴും ഉണ്ട്, നാ­ട്ടു­കാ­രു­ടെ ഈ സ്നേ­ഹം. മദ­പ്പാ­ടി­ന്റെ ആ നാ­ളു­ക­ളില്‍ അവ­നു വേ­ണ്ട­ത് മനു­ഷ്യ­ന്റെ സ്വാര്‍­ത്ഥത നി­റ­ഞ്ഞ ഈ സ്നേ­ഹ­മ­ല്ല എന്ന് ആര്‍­ക്കാ­ണ­റി­യാ­ത്ത­ത്?</p> <p>­ജ­നു­വ­രി­യില്‍ തു­ട­ങ്ങി ജൂ­ണില്‍ തീ­രു­ന്ന ഉത്സ­വ­ക്കാ­ല­ത്തി­നി­ടെ നൂ­റില്‍ കു­റ­യാ­ത്ത എഴു­ന്ന­ള്ളി­പ്പു­ക­ളില്‍ ഈ ആന­യെ കൊ­ണ്ടു­പോ­കാ­റു­ണ്ട്. ഓരോ ഉത്സ­വം കഴി­യു­മ്പോ­ഴും ഒരു ദി­വ­സം വി­ശ്ര­മം കൊ­ടു­ക്കു­മെ­ന്നാ­ണ് ക്ഷേ­ത്ര ഭാ­ര­വാ­ഹി­കള്‍ പറ­ഞ്ഞ­ത്. പക്ഷെ അവി­ടെ കണ്ട നാ­ട്ടു­കാര്‍ പറ­ഞ്ഞ­തു ചി­ല­പ്പോ­ഴൊ­ക്കെ ഒറ്റ ദി­വ­സം പോ­ലും വി­ശ്ര­മം ഇല്ലാ­തെ അവ­നെ ഉത്സ­വ­ത്തി­നു കൊ­ണ്ട് പോ­കാ­റു­ണ്ട് എന്നാ­ണു­.</p> <p>ഏ­റ്റ­വും ഉയ­രം ഉള്ള ആന എന്ന ഖ്യാ­തി മൂ­ലം പലര്‍­ക്കും അവ­നോ­ടു അസൂയ ആണെ­ന്നും അവന്‍ വി­വേ­ച­നം അനു­ഭ­വി­ക്കു­ന്നു­ണ്ട് എന്നും ആണ് ക്ഷേ­ത്ര­ഭാ­ര­വാ­ഹി­കള്‍ പറ­യു­ന്ന­ത്. തൃ­ശ്ശൂര്‍ പൂ­രം പോ­ലു­ള്ള പ്ര­ധാ­ന­പ്പെ­ട്ട ഉത്സ­വ­ങ്ങ­ളില്‍ നി­ന്ന് രാ­മ­ച­ന്ദ്രന്‍ ഒഴി­വാ­ക്ക­പ്പെ­ടാ­റാ­ണ് പതി­വ്. ഏറ്റ­വും ഉയ­രം ഉള്ള ആന­യാ­ണ­ല്ലോ തി­ട­മ്പ് എടു­ക്കേ­ണ്ട­ത്. രാ­മ­ച­ന്ദ്രന്‍ ഉണ്ടാ­യാല്‍ പി­ന്നെ പാ­റ­മേ­ക്കാ­വി­ന്റെ­യോ തി­രു­വ­മ്പാ­ടി­യു­ടെ­യോ 'സ്റ്റാര്‍ ആന­കള്‍'­ക്ക് തി­ട­മ്പ് എടു­ക്കാന്‍ പറ്റി­ല്ല­ത്രേ. പൂ­ര­ങ്ങ­ളും ഉത്സ­വ­ങ്ങ­ളും ക്ഷേ­ത്ര കമ്മി­റ്റി­ക­ളു­ടെ കി­ട­മ­ത്സ­ര­ത്തി­ന്റെ­യും പൊ­ങ്ങ­ച്ച പ്ര­ക­ട­ന­ത്തി­ന്റെ­യും വേ­ദി­യാ­ണ­ല്ലോ. വന്‍ പൂ­ര­ങ്ങ­ളില്‍ തി­ട­മ്പ് ഏറ്റാന്‍ കഴി­യാ­ത്ത­തില്‍ എന്താ­യാ­ലും ആന­ക്ക് വി­ഷ­മം ഉണ്ടാ­വാന്‍ വഴി­യി­ല്ല. അത്ര­യും കഷ്ട­പ്പാ­ട് കു­റ­ഞ്ഞു കി­ട്ടു­ന്ന­തി­ന്റെ സമാ­ധാ­നം ഉണ്ടാ­കു­മാ­യി­രി­ക്കും­.</p> <p>­തി­രു­വ­മ്പാ­ടി ചന്ദ്ര­ശേ­ഖ­ര­നെ കു­ത്തി­ക്കൊ­ന്ന­തി­ന്റെ പേ­രില്‍ തെ­ച്ചി­ക്കോ­ട്ടു­കാ­വ് ക്ഷേ­ത്ര­ത്തി­നെ­തി­രെ തി­രു­വ­മ്പാ­ടി­ക്കാര്‍ കേ­സ് കൊ­ടു­ത്തി­രു­ന്നു. അങ്ങ­നെ ഒരു വ്യ­വ­ഹാ­ര­ത്തി­ന് കൂ­ടി ഇര­യാ­യി­ട്ടു­ണ്ട് ഈ ആന</p> <p>­തെ­ച്ചി­ക്കോ­ട്ടു കാ­വ് ക്ഷേ­ത്ര­ത്തില്‍ അവ­നു­ണ്ട്. നി­ങ്ങ­ളൊ­ന്നു പോ­യി നോ­ക്കു. അവ­ന്റെ കണ്ണു­ക­ളി­ലെ സ്ഥാ­യി ഭാ­വം പരി­ഭ്ര­മ­മാ­ണ്. എനി­ക്കു­റ­പ്പാ­ണ്, അവ­ന­ല്ല കൊ­ന്ന­ത്. ഇട­തു വശ­ത്തെ ഇരു­ട്ടില്‍ അന­ങ്ങു­ന്ന ഒരു നി­ഴ­ലി­നെ പോ­ലും പേ­ടി­ക്കു­ന്ന ആ ആന എങ്ങ­നെ കൊ­ല്ലു­മെ­ന്നാ­ണ്!</p> <p><strong>­ഷാ­ഹിന കെ കെ­</strong></p></p> <fieldset class="fieldgroup group-newsquotes"><legend>News Quotes</legend><div class="field field-type-text field-field-quote"> <div class="field-items"> <div class="field-item odd"> ഒരിക്കല്‍ അവനെ കാണാന്‍ പോയപ്പോള്‍ ഇടതുവശത്ത് നില്‍ക്കരുത് എന്ന് അവര്‍ മുന്നറിയിപ്പ് തന്നിരുന്നു. ഇടതുവശത്ത് എന്തെങ്കിലും അനക്കം കേട്ടാല്‍ അവന്‍ പെട്ടെന്ന് തിരിഞ്ഞു തുമ്പി വീശിക്കളയും. ഒരു വശം മുഴുവന്‍ ഇരുട്ട് നിറഞ്ഞു സദാ ഭയപ്പെട്ടു ജീവിക്കുന്ന ഒരു ആനയുടെ മനോവിചാരങ്ങള്‍ എന്തായിരിക്കാം? </div> <div class="field-item even"> ഏറ്റവും ഉയരം ഉള്ള ആന എന്ന ഖ്യാതി മൂലം പലര്‍ക്കും അവനോടു അസൂയ ആണെന്നും അവന്‍ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും ആണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തൃശ്ശൂര്‍ പൂരം പോലുള്ള പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ നിന്ന് രാമചന്ദ്രന്‍ ഒഴിവാക്കപ്പെടാറാണ് പതിവ്. ഏറ്റവും ഉയരം ഉള്ള ആനയാണല്ലോ തിടമ്പ് എടുക്കേണ്ടത്. രാമചന്ദ്രന്‍ ഉണ്ടായാല്‍ പിന്നെ പാറമേക്കാവിന്റെയോ തിരുവമ്പാടിയുടെയോ &#039;സ്റ്റാര്‍ ആനകള്‍&#039;ക്ക് തിടമ്പ് എടുക്കാന്‍ പറ്റില്ലത്രേ. </div> </div> </div> </fieldset> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/SreeRama_Navami_2011_(Ramanchira_temple,_Thrissur)_12042011795.jpg" alt="Thechickottukavu Ramachandran" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ / ചിത്രം: മനോജ് കെ, വിക്കിമീഡിയ കോമണ്‍സ് </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വര്‍ത്തമാനം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/shahina-k-k" title="View user profile.">Shahina K K</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22575/%E0%B4%87%E0%B4%9F%E0%B4%A4%E0%B5%81%E0%B4%B5%E0%B4%B6%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%87%E0%B4%B0%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%86%E0%B4%A8-%E0%B4%86%E0%B4%B3%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%82#comments ആന ആനപ്രേമം തിരുവമ്പാടി ചന്ദ്രശേഖരന്‍ തെച്ചിക്കാട്ടുകാവ് രാമചന്ദ്രന്‍ പേടി മദപ്പാട് വര്‍ത്തമാനം വാര്‍ത്ത Mon, 28 Jan 2013 03:26:34 +0000 Shahina K K 22575 at http://malayal.am നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22571/%E0%B4%A8%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%BF-%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%85%E0%B4%9C%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BE%E0%B4%B5%E0%B5%87%E0%B5%BC <p><p>ഇ­ന്ത്യൻ ബ്രാ­ഹ്മ­ണ്യ ഫാ­സി­സ­ത്തി­നു ചരി­ത്ര­പ­ര­മായ ചില സവി­ശേ­ഷ­ത­കൾ ഉണ്ട്. ജൂ­ത­സ­യ­നി­സ്റ്റു­കൾ­ക്കൊ­പ്പം തന്നെ അണി­യ­റ­യി­ലി­രു­ന്നു കൊ­ണ്ട് സവർ­ണ്ണ ആധി­പ­ത്യ­താ­ല്പ­ര്യ­ങ്ങൾ സം­ര­ക്ഷി­ക്കാൻ പ്രാ­ഗ­ത്ഭ്യം തെ­ളി­യി­ച്ച­വ­രാ­ണ­വർ. സ്വ­ന്തം നി­ല­നി­ല്പി­ന്നു വേ­ണ്ടി ജനി­തക എതി­രാ­ളി­ക­ളെ തന്നെ ബലി­യാ­ടു­ക­ളാ­ക്കി ലക്ഷ്യം നേ­ടാൻ വൈ­ദ­ഗ്ദ്യം ലഭി­ച്ച­വർ. </p> <p>­വർ­ണ്ണാ­ശ്ര­മ­വ്യ­വ­സ്ഥ­യ്ക്ക് ശക്ത­മായ വെ­ല്ലു­വി­ളി ഉയർ­ത്തി ഇന്ത്യ­യിൽ കട­ന്നു­വ­ന്ന മു­ഗൾ ഭര­ണ­വെ­ല്ലു­വി­ളി­യെ അവർ നേ­രി­ട്ട­ത് മു­ഗൾ ഭര­ണ­ത്തി­ലെ മർ­മ്മ­സ്ഥാ­ന­ങ്ങ­ളിൽ ആധി­പ­ത്യം ഉറ­പ്പി­ച്ചു­കൊ­ണ്ടാ­ണ്. മു­ഗൾ ഭര­ണാ­ധി­കാ­രി­ക­ളെ മദി­ര­യും മദി­രാ­ക്ഷി­യും കൊ­ണ്ടു മു­ക്കി­യ­തിൽ ഈ സ്വാ­ധീ­നം വലിയ പങ്കു വഹി­ച്ചി­ട്ടു­ണ്ട്. മൈ­സൂ­രി­ലെ ടി­പ്പു­സു­ൽ­ത്താ­ന്റെ ഭര­ണ­ത്തി­ലും ടി­പ്പു­വി­ന്റെ പത­ന­ത്തി­ലും മൈ­സൂർ ഭര­ണ­ത്തിൽ സ്വാ­ധീ­ന­മു­ണ്ടാ­യി­രു­ന്ന ബ്രാ­ഹ്മ­ണ്യ­ത്തി­നു­ള്ള പങ്കു നി­സ്തർ­ക്ക­മാ­ണ്. മു­ഗൾ-മൈ­സൂർ ഭര­ണം നാ­മാ­വ­ശേ­ഷ­മാ­കു­ക­യും ഇന്ത്യ പൂ­ർ­ണ്ണ­മാ­യും ബ്രി­ട്ടീ­ഷ് ആധി­പ­ത്യ­ത്തി­നു കീ­ഴി­ല­ക­പ്പെ­ടു­ക­യും ചെ­യ്ത­പ്പോൾ ബ്രി­ട്ടീ­ഷ് ഭര­ണ­ത്തി­ന്റെ നട­ത്തി­പ്പു­കാ­രു­ടെ റോൾ ആയി­രു­ന്നു പി­ന്നീ­ട് സവർ­ണ്ണർ­ക്കു­ണ്ടാ­യി­രു­ന്ന­തു­്.</p> <p>­നൂ­റ്റാ­ണ്ടു­കൾ നീ­ണ്ട സ്വ­ത­ന്ത്ര്യ­സ­മര പോ­രാ­ട്ട­ങ്ങ­ളിൽ നി­ന്നു പു­റം­തി­രി­ച്ചു­നി­ന്ന ഈ ശക്തി­കൾ ഇന്ത്യ സ്വ­ത­ന്ത്ര­മാ­കു­ന്ന ലക്ഷ­ണം കണ്ട­തോ­ടെ വീ­ണ്ടും കരു­ക്കൾ നീ­ക്കി­ത്തു­ട­ങ്ങി. മു­ൻ­കാ­ല­ങ്ങ­ളിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യി സം­ഘ­ടിത രൂ­പ­ത്തി­ലാ­ണ് പി­ന്നെ ബ്രാ­ഹ്മണ അജ­ണ്ട­ക­ളെ കാ­ണു­ന്ന­ത്. ആദ്യം ഹി­ന്ദു മഹാ­സഭ എന്ന പേ­രി­ലും, പി­ന്നീ­ട് ആർഎ­സ്എ­സ് എന്ന പേ­രി­ലും ഈ താ­ല്പ­ര്യ­ങ്ങൾ രൂ­പാ­ന്ത­ര­പ്പെ­ടു­ക­യു­ണ്ടാ­യി. അമേ­രി­ക്കൻ സാ­മ്രാ­ജ്യ­ത്വ താ­ല്പ­ര്യ­ങ്ങൾ സം­ര­ക്ഷി­ക്കു­വാ­നാ­യി അമേ­രി­ക്ക തന്നെ മു­ൻ­കൈ എടു­ത്ത് രൂ­പീ­ക­രി­ച്ച ആഗോ­ള­കൂ­ട്ടാ­യ്മ­യായ യു­എൻ പോ­ലെ, ബ്രാ­ഹ്മ­ണ്യ താ­ല്പ­ര്യ­ങ്ങൾ സം­ര­ക്ഷി­ക്കാൻ സവർ­ണ്ണർ തന്നെ മു­ൻ­കൈ എടു­ത്ത് രൂ­പീ­ക­രി­ച്ച അവർ­ണ്ണ­രെ കൂ­ടി ഉൾ­ക്കൊ­ള്ളു­ന്ന സൈ­നിക ആശയ കൂ­ട്ടാ­യ്മ.</p> <p>­ബ്രാ­ഹ്മ­ണ്യആ­ധി­പ­ത്യ­ത്തിൽ നി­ന്നു രക്ഷ­നേ­ടി ഇസ്ലാ­മി­ലും ക്രൈ­സ്ത­വ­ത­യി­ലും ചെ­ന്നെ­ത്തു­ന്ന അവർ­ണ്ണ­രെ തട­യു­വാൻ അവ­രെ തന്നെ ഉപ­ക­ര­ണ­മാ­ക്കു­ക­യാ­ണ് ആർഎ­സ്എ­സി­ലൂ­ടെ സവർ­ണ്ണർ ചെ­യ്ത­തു­്. സെ­മി­റ്റി­ക് മത­ങ്ങൾ ആണ് യഥാ­ർ­ത്ഥ ശത്രു എന്ന ‘പു­തിയ പാ­ഠം’ സം­ഘ­പ­രി­വാ­ര­ത്തി­ലൂ­ടെ, ഇത്ര­യും കാ­ലം തങ്ങള്‍ ചവി­ട്ടി­യ­ര­ച്ച പി­ന്നാ­ക്ക ജന­ത­യെ സവർ­ണ്ണർ തന്നെ പഠി­പ്പി­ക്കു­ന്നു. ചരി­ത്രാ­തീ­ത­കാ­ലം മു­തൽ തീ­ർ­ത്തും ശോ­ച­നീയ സാ­ഹ­ച­ര്യ­ത്തിൽ ജീ­വി­തം തള്ളി­നീ­ക്കേ­ണ്ടി­വ­ന്ന പി­ന്നാ­ക്ക വി­ഭാ­ഗ­ത്തി­ലെ വലി­യൊ­രു വി­ഭാ­ഗം ഈ സവർ­ണ്ണ അജ­ണ്ട­യി­ല­ക­പ്പെ­ടു­ക­യും പു­തിയ ശത്രു­വി­നെ­തി­രെ സവർ­ണ്ണ­രേ­ക്കാൾ ആവേ­ശ­ത്തോ­ടെ യു­ദ്ധ­കാ­ഹ­ളം മു­ഴ­ക്കു­ക­യും ചെ­യ്തു­തു­ട­ങ്ങി. ഇന്ത്യാ ചരി­ത്ര­ത്തിൽ നട­ന്ന പല ന്യൂ­ന­പ­ക്ഷ ധ്വം­സ­ന­ത്തി­ലും നേ­ർ­ക്കു­നേർ അഴി­ഞ്ഞാ­ടി­യ­ത് ഉപ­ക­ര­ണ­മാ­ക്ക­പ്പെ­ട്ട ഈ പി­ന്നാ­ക്ക ജനത ആയി­രു­ന്നു­.</p> <p>­തു­ടർ­ച്ച­യായ നാ­ലാം തവ­ണ­യും <a href="http://malayal.am/taxonomy/term/392" class="taxonomyterm_tag">­ഗു­ജ­റാ­ത്ത്</a> മു­ഖ്യ­മ­ന്ത്രി­യായ നരേ­ന്ദ്ര മോ­ഡി­ക്ക് അനു­കൂ­ല­മാ­യും പ്ര­തി­കൂ­ല­മാ­യും പ്ര­ചാ­ര­ണ­ങ്ങൾ കൊ­ഴു­ക്കു­ന്ന വർ­ത്ത­മാ­ന­കാല സാ­ഹ­ച­ര്യ­ത്തിൽ വി­ഷ­യ­ത്തി­ന്റെ മൌ­ലി­ക­മായ വശം എടു­ത്തു­യർ­ത്തി പ്ര­ചാ­ര­ണം നട­ത്തു­ന്ന­തിൽ മോ­ഡീ വി­മർ­ശ­ക­രെ­ങ്കി­ലും പരാ­ജ­യ­പ്പെ­ടു­ന്നു­ണ്ടോ എന്നു് ഈ പശ്ചാ­ത്ത­ല­ത്തിൽ പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. പ്ര­ധാ­ന­മ­ന്ത്രി­പ­ദം ലക്ഷ്യ­മി­ട്ടു് <a href="http://malayal.am/taxonomy/term/661" class="taxonomyterm_tag">­ബി­ജെ­പി­</a> എന്ന പാ­ർ­ട്ടി­ക്കും സം­ഘ­പ­രി­വാ­രി­നും അതീ­ത­നായ വി­ക­സന നാ­യ­ക­നാ­യും, സമാ­ധാ­ന­ത്തി­ന്റെ വക്താ­വാ­യു­മൊ­ക്കെ മോ­ഡി­യെ ഉയര്‍­ത്തി­ക്കാ­ട്ടി­യു­ള്ള ആസൂ­ത്രി­ത­മായ സ്തു­തി­പാ­ഠക പ്ര­ചാ­ര­ണ­ങ്ങൾ ഒരു വശ­ത്ത് നട­ക്കു­ന്നു. ഹി­ന്ദു­ത്വ അജ­ണ്ട­ക­ളു­ടെ റോൾ മോ­ഡ­ലാ­യും, കോ­ർ­പ­റേ­റ്റ് വി­ക­സ­ന­ത്തി­ന്റെ നാ­യ­ക­നാ­യും മോ­ഡി അവ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്നു­.</p> <p>എ­ന്നാൽ മറു­വ­ശ­ത്ത് ആർഎ­സ്എ­സ് അതി­ക്ര­മ­ങ്ങ­ളോ­ടു­ള്ള മതേ­തര ചേ­രി­യു­ടെ­യും ന്യൂ­ന­പ­ക്ഷ­ങ്ങ­ളു­ടെ­യും വി­മർ­ശ­നം മോ­ഡി എന്ന വ്യ­ക്തി­യി­ലേ­ക്ക് അമി­ത­മാ­യി കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­ന്നു എന്ന­തും കാ­ണാ­തി­രു­ന്നു കൂ­ടാ. ഈ അമി­ത­വ്യ­ക്തി­കേ­ന്ദ്രീ­ക­ര­ണം നരേ­ന്ദ്ര മോ­ഡി­യു­ടെ തീ­വ്ര­ഹി­ന്ദു­ത്വ പ്ര­തി­ച്ഛാ­യ­ക്ക് ഊർ­ജ്ജം പക­രു­ക­യാ­ണ് ചെ­യ്ത­ത്.</p> <p>­മ­റ്റാ­രെ­യും പോ­ലെ തന്നെ <a href="http://malayal.am/taxonomy/term/778" class="taxonomyterm_tag">­ന­രേ­ന്ദ്ര മോ­ഡി­</a> വെ­റു­മൊ­രു ഹി­ന്ദു­ത്വ ഫാ­ക്റ്റ­റി ഉത്പ­ന്നം മാ­ത്ര­മാ­ണെ­ന്ന­ത് പല­പ്പോ­ഴും വി­സ്മ­രി­ക്ക­പ്പെ­ടു­ക­യും, സം­ഘ­പ­രി­വാർ ആശ­യ­ങ്ങൾ­ക്കു­മ­പ്പു­റം മോ­ഡി­യു­ടെ വ്യ­ക്തി­പ­ര­മായ ക്രൂ­രത മാ­ത്ര­മാ­യി­രു­ന്നു ഗു­ജ­റാ­ത്ത് <a href="http://malayal.am/taxonomy/term/3242" class="taxonomyterm_tag">­വം­ശ­ഹ­ത്യ</a> എന്ന രീ­തി­യി­ലേ­ക്ക് മോ­ഡീ വി­മർ­ശ­നം വഴി­മാ­റ്റ­പ്പെ­ടു­ക­യും ചെ­യ്തു എന്ന­ത് നി­സ്തർ­ക്ക­മാ­ണ്. വാ­സ്ത­വ­ത്തിൽ ഹി­ന്ദു­ത്വ ആശ­യ­ങ്ങൾ­ക്കും, അജ­ണ്ട­കൾ­ക്കും അനു­സൃ­ത­മാ­യി­ട്ടാ­ണ് മോ­ഡി­യു­ടെ നയ­ങ്ങ­ളും പ്ര­വർ­ത്ത­ന­ങ്ങ­ളും ക്ര­മീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­ത്. സം­ഘ­പ­രി­വാർ മു­ന്നോ­ട്ടു വയ്ക്കു­ന്ന തീ­വ്ര­ഹി­ന്ദു­ത്വ വം­ശീ­യ­ത­യു­ടെ വക്താ­വ് എന്ന­തി­ല­പ്പു­റ­മു­ള്ള ഒരു പ്ര­സ­ക്തി­യും മോ­ഡി­ക്കി­ല്ല. ആർഎ­സ്എ­സ് പ്ര­വർ­ത്തന പദ്ധ­തി­കൾ­ക്ക­തീ­ത­മാ­യി മോ­ഡി­യു­ടെ നയ­ങ്ങ­ളോ, പ്ര­വർ­ത്ത­ന­ങ്ങ­ളോ വി­ക­സി­ച്ചി­ട്ടു­മി­ല്ല, മോ­ഡി അതി­നൊ­ട്ടു ശ്ര­മി­ച്ചി­ട്ടു­മി­ല്ല.</p> <p>­സം­ഘ­പ­രി­വാ­രി­ന്റെ അനു­സ­ര­ണ­യു­ള്ള അണി­യാ­യി ഇരി­ക്കാ­നാ­ണ് മോ­ഡി എല്ലാ­ക്കാ­ല­വും ശ്ര­മി­ച്ചി­ട്ടു­ള്ള­തു­്. ഗു­ജ­റാ­ത്തിൽ നട­ന്ന ന്യൂ­ന­പ­ക്ഷ വം­ശ­ഹ­ത്യ തന്നെ അടി­സ്ഥാ­ന­പ­ര­മാ­യി മോ­ഡി­യു­ടെ വ്യ­ക്തി­പ­ര­മായ അജ­ണ്ട അല്ല, മറി­ച്ച് നരേ­ന്ദ്ര മോ­ഡി വി­ശ്വ­സി­ക്കു­ക­യും പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന ഹിം­സാ­ത്മക ഹി­ന്ദു­ത്വ അജ­ണ്ട മാ­ത്ര­മാ­യി­രു­ന്നു. ഹി­ന്ദു­ത്വ­മു­ഖ്യ­മ­ന്ത്രി എന്ന നി­ല­ക്ക് നരേ­ന്ദ്ര­മോ­ഡി ഈ വം­ശ­ഹ­ത്യ­ക്ക് നേ­തൃ­ത്വം നൽ­കു­വാൻ നി­മി­ത്ത­മാ­യി എന്നു മാ­ത്രം. മോ­ഡി അല്ല, മറ്റൊ­രു സം­ഘ­പ­രി­വാർ നേ­താ­വാ­യി­രു­ന്നു, ആ സ്ഥാ­ന­ത്തെ­ങ്കി­ലും ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ നട­ക്കു­മാ­യി­രു­ന്നു­.</p> <p>­ബി­ജെ­പി ഭരി­ക്കു­ന്ന ഇതര സം­സ്ഥാ­ന­ങ്ങ­ളി­ലും സമാന സ്വ­ഭാ­വ­മു­ള്ള ന്യൂ­ന­പ­ക്ഷ ഹത്യ­ക­ളും പീ­ഡ­ന­ങ്ങ­ളും നട­ക്കു­ന്നു­ണ്ട്. ദക്ഷി­ണേ­ന്ത്യ­യി­ലെ ബി­ജെ­പി തു­രു­ത്തായ കർ­ണ്ണാ­ട­ക­യിൽ നി­ന്നും സം­ഘ­പ­രി­വാർ അജ­ണ്ട­ക്ക­നു­സൃ­ത­മാ­യി ഭര­ണ­കൂ­ട­വും ഹി­ന്ദു­ത്വ തീ­വ്ര­വാ­ദി­ക­ളും ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കെ­തി­രെ ആക്ര­മ­ണ­ങ്ങൾ അഴി­ച്ചു­വി­ടു­ന്ന­തി­ന്റെ വാ­ർ­ത്ത­കൾ പു­റ­ത്തു വന്നു­കൊ­ണ്ടി­രി­ക്കു­ന്നു. ഗു­ജ­റാ­ത്തി­ലെ സാ­മൂ­ഹിക രാ­ഷ്ട്രീയ പശ്ചാ­ത്ത­ലം ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­ക്ക് കൂ­ടു­തൽ ഊർ­ജ്ജം പകർ­ന്നി­രി­ക്കാം എന്നു മാ­ത്രം. അതി­ന­പ്പു­റം, അനു­സ­ര­ണ­യു­ള്ള ഹി­ന്ദു­ത്വ കേ­ഡർ എന്ന­തി­ന­പ്പു­റം, മോ­ഡി എന്ന വ്യ­ക്തി­ക്ക് മാ­ത്ര­മാ­യി ഒരു പങ്കും ഗു­ജ­റാ­ത്ത് വം­ശ­ഹ­ത്യ­യിൽ ഇല്ല.</p> <p>­മോ­ഡി­യു­ടെ വി­ക­സന നയ­മാ­ണ് മറ്റൊ­രു വി­ഷ­യം. സ്തു­തി­പാ­ഠ­കർ മോ­ഡി­യെ വി­ക­സന നാ­യ­കൻ എന്നു് അഭി­സം­ബോ­ധന ചെ­യ്യു­മ്പോൾ അടി­സ്ഥാന ജന­ത­യെ മറ­ന്ന കോ­ർ­പ­റേ­റ്റ് നാ­യ­കൻ എന്നു­ള്ള മറു­പ­ടി­യാ­ണ് മോ­ഡി­യെ വി­മർ­ശി­ക്കു­ന്ന­വർ നൽ­കു­ന്ന­ത്. ജസ്റ്റി­സ് മാ­ർ­ക­ണ്ഡെയ കട്ജു, മല്ലിക സാ­രാ­ഭാ­യ്, നന്ദി­താ ദാ­സ് അട­ക്ക­മു­ള്ള ഗു­ജ­റാ­ത്തി­ലെ സാ­മൂ­ഹിക സാം­സ്കാ­രിക രം­ഗ­ത്തു സജീ­വ­മായ നേ­താ­ക്ക­ളും ഈ വി­മർ­ശ­ന­ത്തെ അടി­വ­ര­യി­ടു­ന്ന­വ­രാ­ണ്. ഗു­ജ­റാ­ത്തി­ലെ സാ­ധാ­ര­ണ­ക്കാ­രെ മറ­ന്ന കോര്‍­പ­റേ­റ്റ് വി­ക­സ­ന­മാ­ണ് മോ­ഡി­യു­ടെ നേ­തൃ­ത്വ­ത്തിൽ സം­സ്ഥാ­ന­ത്ത് നട­ക്കു­ന്ന വി­ക­സ­ന­നാ­ട­കം എന്നു ഇവർ കളി­യാ­ക്കു­ന്നു. കോര്‍­പ­റേ­റ്റ് ഭീ­മ­ന്മാർ വൻ തോ­തിൽ ലാ­ഭം കൊ­യ്യു­മ്പോൾ തന്നെ ഗു­ജ­റാ­ത്തി­ലെ ഗ്രാ­മ­ങ്ങ­ളിൽ കു­ടി­വെ­ള്ളം കി­ട്ടാ­തെ സാ­ധാ­രണ ജനത കഷ്ട­പ്പെ­ടു­ന്ന­തി­ന്റെ വി­വിധ വാ­ർ­ത്ത­കൾ വാ­ർ­ത്താ­മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ പു­റ­ത്തു­വ­രു­ന്നു­മു­ണ്ട്.</p> <p>ഇ­വി­ടെ പ്ര­സ­ക്ത­മായ വി­ഷ­യം സം­ഘ­പ­രി­വാ­റി­ന്റെ സാ­മ്പ­ത്തിക നയ­ങ്ങ­ളിൽ നി­ന്നു വി­ഭി­ന്ന­മാ­ണോ നരേ­ന്ദ്ര മോ­ഡി­യു­ടെ സാ­മ്പ­ത്തിക നയ­ങ്ങൾ എന്ന­താ­ണ്. രാ­ജ്യ­ത്ത് ആറു വർ­ഷ­ത്തോ­ളം നീ­ണ്ട സം­ഘ­പ­രി­വാര ഭര­ണ­കാ­ല­യ­ള­വിൽ മോ­ഡി­യു­ടെ സാ­മ്പ­ത്തിക നയ­ങ്ങ­ളിൽ നി­ന്നു വി­ഭി­ന്ന­മാ­യി­രു­ന്നോ ബി­ജെ­പി നട­പ്പി­ലാ­ക്കു­വാൻ ശ്ര­മി­ച്ച സാ­മ്പ­ത്തിക നയം? നര­സിംഹ റാ­വു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള കോ­ൺ­ഗ്ര­സ് സർ­ക്കാർ രാ­ജ്യ­ത്തെ പര­മ്പ­രാ­ഗത സോ­ഷ്യ­ലി­സ്റ്റ് പാ­ത­യിൽ നി­ന്നു മു­ത­ലാ­ളി­ത്ത­വൽ­ക്ക­രണ പാ­ത­യി­ലേ­ക്ക് വഴി­മാ­റ്റി­വി­ട്ട­പ്പോൾ കമ്പോ­ള­സാ­മ്പ­ത്തിക നയ­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി രാ­ജ്യ­ത്തി­ന്റെ സാ­മ്പ­ത്തിക നയ­ങ്ങ­ളെ ഉറ­പ്പി­ച്ചു നി­ർ­ത്തി­യ­ത് ബി­ജെ­പി സർ­ക്കാ­രാ­യി­രു­ന്നു. സാ­ധാ­ര­ണ­ക്കാ­ര­ന്റെ നട്ടെ­ല്ലൊ­ടി­ക്കു­ന്ന നി­ര­വ­ധി പരി­ഷ്ക­രണ നട­പ­ടി­ക­ളാ­ണ് ബി­ജെ­പി സർ­ക്കാ­രി­ന്റെ കാ­ല­ത്ത് നട­പ്പി­ലാ­ക്കി­യ­ത്. ലാ­ഭ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന സർ­ക്കാർ പൊ­തു­മേ­ഖ­ലാ സ്ഥാ­പ­ന­ങ്ങ­ളു­ടെ ഓഹ­രി­കൾ സ്വ­കാ­ര്യ കു­ത്ത­ക­കൾ­ക്ക് വി­റ്റൊ­ഴി­ക്കാൻ വേ­ണ്ടി മാ­ത്ര­മാ­യി ബി­ജെ­പി മന്ത്രി­സ­ഭ­യി­ലെ കാ­ബി­ന­റ്റിൽ ‘വി­റ്റ­ഴി­ക്കൽ മന്ത്രി­'­യെ ഉൾ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് സ്വ­ന്തം മു­ത­ലാ­ളി­ത്ത­വൽ­ക്ക­രണ പ്ര­തി­ബ­ദ്ധത ബി­ജെ­പി പ്ര­ക­ടി­പ്പി­ച്ച­തു­്.</p> <p>ഇ­വി­ടെ വ്യ­ക്ത­മാ­കു­ന്ന­ത് സം­ഘ­പ­രി­വാർ നയ­ങ്ങ­ളിൽ നി­ന്നും ആശ­യ­ങ്ങ­ളിൽ നി­ന്നും വ്യ­തി­രി­ക്ത­മാ­യി നരേ­ന്ദ്ര മോ­ഡി­ക്ക് ഒരു നയ­വു­മി­ല്ല, പ്ര­വർ­ത്ത­ന­പ­ദ്ധ­തി­ക­ളും ഇല്ല എന്നു­ത­ന്നെ­യാ­ണ്. നരേ­ന്ദ്ര മോ­ഡി­യെ നയി­ക്കു­ന്ന­ത് ആത്യ­ന്തി­ക­മാ­യി ആർഎ­സ്എ­സ് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന ഹിം­സാ­ത്മക ഹി­ന്ദു­ത്വ അജ­ണ്ട­യും കമ്പോള സാ­മ്പ­ത്തിക നയ­വും മാ­ത്ര­മാ­ണ്. അത്ത­രം അജ­ണ്ട­കൾ നട­പ്പി­ലാ­ക്കു­വാ­നു­ള്ള നി­യോ­ഗം ഇപ്പോൾ മോ­ഡി­ക്കു കൈ­വ­ന്നു എന്നു മാ­ത്രം­.</p> <p>ഒ­രു പക്ഷെ ഈ വി­ഷ­യ­ത്തിൽ മറ്റു പല­രേ­ക്കാൾ ആത്മാ­ർ­ത്ഥത മോ­ഡി പ്ര­ക­ടി­ച്ചി­ട്ടു­മു­ണ്ടാ­യി­രി­ക്കാം. അതി­ന­പ്പു­റം മോ­ഡി­ക്ക് വ്യ­ക്തി­പ­ര­മായ ഒരു പ്ര­സ­ക്തി­യും ഇല്ല. ഇവി­ടെ­യാ­ണ് മോ­ഡി­യെ സ്തു­തി­പാ­ടു­ന്ന­തി­നൊ­പ്പം തന്നെ മോ­ഡി­യെ വേ­ർ­തി­രി­ച്ചു­കൊ­ണ്ടു­ള്ള വി­മർ­ശ­ന­ങ്ങ­ളും നി­രർ­ത്ഥ­ക­മാ­കു­ന്ന­തു­്. വി­മർ­ശ­നം മോ­ഡി­യി­ലേ­ക്ക് കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­മ്പോൾ പരി­ക്കേ­ൽ­ക്കാ­തെ രക്ഷ­പ്പെ­ടു­ന്ന­തു് ഈ ആശ­യ­ത്തി­ന്റെ അടി­സ്ഥാ­ന­ശി­ല­യായ ബ്രാ­ഹ­മ­ണ്യ­ഫാ­സി­സം ആണെ­ന്ന­തു ശ്ര­ദ്ധേ­യ­മാ­ണ്.</p> <p>­യ­ഥാ­ർ­ത്ഥ­ത്തിൽ ഇതെ­ല്ലാം ആസൂ­ത്രി­ത­മായ സവർ­ണ്ണ തന്ത്ര­മാ­ണെ­ന്ന­തു വി­ല­യി­രു­ത്ത­പ്പെ­ടേ­ണ്ട­തു­ണ്ട്. മറ­യ്ക്കു­ള്ളിൽ നി­ന്നു­കൊ­ണ്ട് സ്വ­ന്തം അജ­ണ്ട­കൾ നട­പ്പി­ലാ­ക്കു­ക. അതി­ന്റെ ഗു­ണ­ഫ­ലം അനു­ഭ­വി­ക്കു­ക. പാ­പ­ഭാ­രം സാ­ങ്കേ­തിക കാ­ര­ണ­ങ്ങൾ പറ­ഞ്ഞു കൊ­ണ്ട് വ്യ­ക്തി­കൾ­ക്കൊ, സം­ഘ­ട­ന­കൾ­ക്കൊ തന്ത്ര­പ­ര­മാ­യി പതി­ച്ചു നൽ­കുക എന്ന തന്ത്രം. നരേ­ന്ദ്ര മോ­ഡി­യെ പോ­ലെ ഒരേ സമ­യം അപ­ക­ട­ക­ര­മായ താ­ത്പ­ര്യ­ങ്ങ­ളെ ഉള്ളില്‍ വഹി­ക്കു­ന്ന ട്രോ­ജന്‍ കു­തി­ര­യാ­യും അതേ സമ­യം തി­രി­ച്ച­ടി­ക­ളേ­റ്റു­വാ­ങ്ങേ­ണ്ട പരി­ച­യാ­യും തരം­പോ­ലെ പകര്‍­ന്നാ­ടാന്‍ നി­ന്നു­കൊ­ടു­ക്കു­ന്ന പൊ­യ്ക്കാല്‍­രൂ­പ­ങ്ങ­ളെ മു­ൻ­നി­ർ­ത്തി­യാ­ണ് എല്ലാ­യ്പ്പോ­ഴും സം­ഘ­പ­രി­വാർ സ്വ­ന്തം അജ­ണ്ട­കൾ വി­ജ­യി­പ്പി­ച്ചെ­ടു­ക്കു­ന്ന­തു­്. വ്യ­ക്തി­ക­ളെ ബലി­ദാ­നി­ക­ളാ­ക്കേ­ണ്ടി­വ­ന്നാല്‍­ത­ന്നെ­യും സം­ഘ­ട­നാ­ശ­രീ­ര­ത്തില്‍ പരു­ക്കേല്‍­ക്കാ­തെ രക്ഷ­പെ­ടുക എന്ന­ത് ആര്‍എ­സ്എ­സി­നെ സം­ബ­ന്ധി­ച്ചു പ്ര­ധാ­ന­മാ­ണ്. അര­ങ്ങിൽ ആർഎ­സ്എ­സി­നെ നേ­ർ­ക്കു­നേർ കാ­ണുക പ്ര­യാ­സം­.</p> <p>­ഗാ­ന്ധി­വ­ധം തന്നെ ഉദാ­ഹ­ര­ണം. ഗോ­ഡ്സെ­യു­ടെ ഹി­ന്ദു­ത്വ ബന്ധം പര­സ്യ­മാ­ണ്. <a href="http://malayal.am/taxonomy/term/17134" class="taxonomyterm_tag">­ഗോ­ഡ്സെ­</a> ജീ­വി­ച്ച­തും പ്ര­വർ­ത്തി­ച്ച­തും കൊ­ല്ല­പ്പെ­ട്ട­തും ഹി­ന്ദു­ത്വ അജ­ണ്ട­യ്ക്കു വേ­ണ്ടി­യാ­യി­രു­ന്നു. ഗാ­ന്ധി­ജി വധി­ക്ക­പ്പെ­ട്ട­പ്പോൾ മധു­രം വി­ള­മ്പി ആഘോ­ഷി­ച്ച­തും മറ്റാ­രു­മാ­യി­രു­ന്നി­ല്ല. ഇന്ത്യ­യിൽ ഗാ­ന്ധി­ജി­യെ പോ­ലു­ള്ള മതേ­തര ചി­ന്താ­ഗ­തി­യു­ള്ള നേ­താ­ക്കൾ നി­ല­നി­ൽ­ക്കു­ന്ന­ത് ഹി­ന്ദു­ത്വ അജ­ണ്ട­ക­ളു­ടെ മു­ന്നോ­ട്ടു­ള്ള പ്ര­യാ­ണ­ത്തെ ബാ­ധി­ക്കു­മെ­ന്നും സം­ഘ­പ­രി­വാ­രം വി­ശ്വ­സി­ച്ചി­രു­ന്നു. അതേ സമ­യം സാ­ങ്കേ­തി­ക­മാ­യി നാ­ഥു­റാം വി­നാ­യ­ക് ഗോ­ഡ്സെ ആർഎ­സ്എ­സ് എന്ന സം­ഘ­ട­ന­യു­ടെ ഔദ്യോ­ഗിക അം­ഗം അല്ല എന്നു് ആർഎ­സ്എ­സ് വാ­ദി­ക്കു­ന്നു. ഈ സാ­ങ്കേ­തി­ക­ത്വ­ത്തിൽ പി­ടി­ച്ചാ­ണ് ഗാ­ന്ധി­വ­ധ­ത്തി­ന്റെ ഉത്ത­ര­വാ­ദി­ത്വ­ത്തിൽ നി­ന്നു എല്ലാ­ക്കാ­ല­വും ആർഎ­സ്എ­സ് ഒഴി­ഞ്ഞു മാ­റു­വാൻ സ്വ­യം ശ്ര­മി­ക്കു­ന്ന­ത്. ഇവി­ടെ നേ­ട്ടം ബ്രാ­ഹ്മ­ണ്യ താ­ല്പ­ര്യ­ങ്ങൾ­ക്ക്. നഷ്ട­മാ­യ­തോ, കരു­വാ­ക്ക­പ്പെ­ട്ട ഗോ­ദ്സെ എന്ന വ്യ­ക്തി­യു­ടെ ജീ­വി­ത­വും­.</p> <p>­ബാ­ബ­രി മസ്ജി­ദ് ധ്വം­സ­ന­വി­ഷ­യ­ത്തി­ലും സ്ഥി­തി വ്യ­ത്യ­സ്ത­മ­ല്ല. ബാ­ബ­രി പള്ളി പൊ­ളി­ക്കു­വാൻ അണി­യ­റ­യിൽ നി­റ­ഞ്ഞു­നി­ന്ന­ത് ആർഎ­സ്എ­സാ­ണ്. വി­ശ്വ­ഹി­ന്ദു പരി­ഷ­ത്തി­നെ ഈ ദൌ­ത്യം എൽ‌­പ്പി­ക്കു­ന്ന­തും സം­ഘ­നേ­തൃ­ത്വം തന്നെ. എന്നാൽ ബാ­ബ­രീ ധ്വം­സന വി­ഷ­യ­ത്തിൽ ബലി­യാ­ടാ­യ­ത് ദലി­ത­നായ ഉത്തർ­പ്ര­ദേ­ശ് മു­ഖ്യ­മ­ന്ത്രി <a href="http://malayal.am/taxonomy/term/17138" class="taxonomyterm_tag">­ക­ല്യാണ്‍ സി­ങ്</a> ആണെ­ന്നു മാ­ത്രം. ബാ­ബ­രി ധ്വം­സ­ന­ത്തൊ­ടെ ദലി­ത­നായ കല്യാൺ സിം­ഗി­ന്റെ രാ­ഷ്ട്രീ­യ­ഗ്രാ­ഫ് താ­ഴേ­ക്കാ­ണ് പോ­യ­ത് എന്നും, കല്യാൺ സിം­ഗ് ആർഎ­സ്എ­സി­ലൊ, ബി­ജെ­പി­യി­ലൊ ഇന്നു നി­ല­നി­ൽ­ക്കു­ന്നി­ല്ലെ­ന്നും ചേ­ർ­ത്തു­വാ­യി­ക്കു­ക, ആർഎ­സ്എ­സ് തന്ത്രം ബോ­ധ്യ­പ്പെ­ടും­.</p> <p>­രാ­ജ്യ­ത്ത് നട­ക്കു­ന്ന സ്ഫോ­ട­ന­ങ്ങ­ളി­ലും സമാ­ന­മായ തന്ത്ര­മാ­ണ് പരി­വാർ പയ­റ്റി­യ­ത്. സ്ഫോ­ട­ന­ക്കു­റ്റം ചു­മ­ത്തി പി­ടി­ക്ക­പ്പെ­ട്ട­ത് ഗു­ജ­റാ­ത്ത് മു­ഖ്യ­മ­ന്ത്രി നരേ­ന്ദ്ര മോ­ഡി അട­ക്ക­മു­ള്ള ഉന്നത നേ­താ­ക്ക­ളു­മാ­യി ഉറ്റ സൌ­ഹൃ­ദം കാ­ത്തു­സൂ­ക്ഷി­ക്കു­ന്ന­വർ ആണെ­ന്ന­ത് യാ­ദൃ­ശ്ചി­ക­മ­ല്ല. എന്നാൽ സ്ഫോ­ടന കു­റ്റം അന്വേ­ഷി­ക്കു­മ്പോൾ ആർഎ­സ്എ­സ് ചി­ത്ര­ത്തി­ലെ­വി­ടെ­യും ഇല്ല. പക­രം താ­ൽ­ക്കാ­ലി­ക്മാ­യി കെ­ട്ടി­പ്പൊ­ക്കിയ അഭി­ന­വ്ഭാ­ര­ത് അട­ക്ക­മു­ള്ള ചില ഗ്രൂ­പ്പു­കൾ മാ­ത്രം. രാ­ജ്യ­ത്ത് ഇദം­പ്ര­ഥ­മ­മാ­യി നട­ന്ന വർ­ഗ്ഗീയ ലഹ­ള­ക­ളി­ൽ, കലാ­പ­ങ്ങ­ളിൽ ആർഎ­സ്എ­സി­ന്റെ പങ്ക്, കലാ­പ­കാ­ര­ണം അന്വേ­ഷി­ക്കു­വാൻ നി­യു­ക്ത­രായ പല കമ്മീ­ഷ­നു­ക­ളും എടു­ത്തു പറ­ഞ്ഞ­താ­ണ്. എന്നാൽ കേ­സു­മാ­യി മു­ന്നോ­ട്ടു പോ­കു­മ്പോൾ ബലി­യാ­ടാ­കു­ന്ന­ത് സ്ഫോ­ടന കേ­സു­ക­ളിൽ അഭി­ന­വ് ഭാ­ര­ത് പോ­ലെ കലാപ ലക്ഷ്യ­ത്തി­നു വേ­ണ്ടി കെ­ട്ടി­പ്പൊ­ക്കിയ ചില ഹി­ന്ദു­ത്വ വേ­ദി­കൾ മാ­ത്രം­.</p> <p>­പ­റ­ഞ്ഞു­വ­രു­ന്ന­ത് ആർഎ­സ്എ­സ് എല്ലാ­കാ­ല­വും അര­ങ്ങിൽ നേ­രി­ട്ടി­റ­ങ്ങാ­തെ ഇത്ത­രം വ്യ­ക്തി­ക­ളെ­യും താ­ൽ­കാ­ലിക കൂ­ട്ടാ­യ്മ­ക­ളെ­യും ഉപ­യോ­ഗി­ച്ചു് അണി­യ­റ­യി­ലി­രു­ന്നു കൊ­ണ്ടാ­ണ് കരു­ക്കള്‍ നീ­ക്കി­യി­ട്ടു­ള്ള­ത്. അതി­ന്റെ രാ­ഷ്ട്രീയ സാ­മു­ദാ­യിക ലാ­ഭം ബ്രാ­ഹ്മ­ണ്യ­ഫാ­സി­സം കൊ­യ്യു­മ്പോൾ പാ­പ­ക്കറ മു­ഴു­വൻ മേ­ല്പ­റ­ഞ്ഞ വ്യ­ക്തി­കൾ­ക്കും, താ­ൽ­ക്കാ­ലിക സം­ഘ­ട­ന­ക­ളി­ലേ­ക്കും വഴി­മാ­റു­ന്നു. പല­രും ഈ വി­ഷ­യ­ത്തിൽ ബലി­യാ­ടാ­കു­ന്നു. കൊ­ല്ല­പ്പെ­ടു­ന്നു. രാ­ഷ്ട്രീയ വന­വാ­സ­ത്തി­നു നി­ർ­ബ­ന്ധി­ത­രാ­കു­ന്നു. ആർഎ­സ്എ­സ് മാ­ത്രം പരി­ക്കൊ­ന്നും ഏൽ­ക്കാ­തെ സു­ര­ക്ഷി­ത­മാ­യി­രി­ക്കു­ന്നു­.</p> <p>ഇ­വി­ടെ ഗു­ജ­റാ­ത്ത് കലാ­പ­ത്തി­ലും ഗു­ജ­റാ­ത്തി­ലെ കോ­ർ­പ്പ­റേ­റ്റ് സാ­മ്പ­ത്തിക നയ­ങ്ങ­ളി­ലു­മൊ­ക്കെ സ്വാ­ധീ­നി­ക്ക­പ്പെ­ട്ട­ത് സം­ഘ­പ­രി­വാർ മു­ദ്രാ­വാ­ക്യ­ങ്ങ­ളും ആശ­യ­ങ്ങ­ളു­മൊ­ക്കെ­ത്ത­ന്നെ­യാ­ണ്. അതി­ന്റെ ഗു­ണ­ഭോ­ക്താ­വും ആർഎ­സ്എ­സ് തന്നെ. എന്നാൽ ആർഎ­സ്എ­സ് എന്ന­ത്തെ­യും പോ­ലെ ഒരു പോ­റ­ലു­മേ­ൽ­ക്കാ­തെ തി­ര­ശ്ശീ­ല­യ്ക്കു­ള്ളിൽ മറ­ഞ്ഞ് രക്ഷ­പെ­ടു­ന്നു. വി­മർ­ശ­കർ അറി­ഞ്ഞോ അറി­യാ­തെ­യോ ആർഎ­സ്എ­സി­നെ നോ­വി­ക്കാ­തെ വെ­റു­മൊ­രു ഉപ­ക­ര­ണ­മായ നരേ­ന്ദ്ര മോ­ഡി­യിൽ ലക്ഷ്യം പരി­മി­ത­പ്പെ­ടു­ത്തു­ന്നു­.</p> <p>­ശ്ര­ദ്ധേ­യ­മായ വസ്തുത കല്യാ­ൺ­സിം­ഗി­നെ പോ­ലെ­ത­ന്നെ സാ­ക്ഷാൽ മോ­ഡി­യും സവർ­ണ്ണ­ന­ല്ല, മറി­ച്ച് ഒബി­സി വി­ഭാ­ഗ­ത്തിൽ പെ­ട്ട അവർ­ണ്ണ­നായ വ്യ­ക്തി ആണെ­ന്ന­താ­ണ്. ബ്രാ­ഹ്മ­ണ്യ അജ­ണ്ട­കൾ സവർ­ണ്ണ­രെ കൊ­ണ്ട് നേ­രി­ട്ടു നട­പ്പി­ലാ­ക്കാ­തെ അവർ­ണ്ണ­രെ കൊ­ണ്ട് തന്നെ ചെ­യ്യി­ക്കു­ക­യും എതി­ര­ഭി­പ്രാ­യ­ങ്ങ­ളും വി­മർ­ശ­ന­ങ്ങ­ളും നേ­ർ­ക്കു­നേ­രെ ഇത്ത­രം വ്യ­ക്തി­ക­ളി­ലേ­ക്ക് മാ­ത്രം കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യുക എന്ന ബ്രാ­ഹ്മ­ണ്യ ലക്ഷ്യ­മാ­ണ് ഇവി­ടെ വെ­ളി­പ്പെ­ടു­ന്ന­ത്. ബാ­ബ­രീ പള്ളി പൊ­ളി­ക്കാൻ രാ­ജ്യ­ത്തി­ന്റെ വി­വിധ ഭാ­ഗ­ങ്ങ­ളിൽ നി­ന്നു അയോ­ദ്ധ്യ­യി­ലേ­ക്ക് റി­ക്രൂ­ട്ട് ചെ­യ്ത­വ­രിൽ വലി­യൊ­രു വി­ഭാ­ഗ­വും ഈ പി­ന്നാ­ക്ക ജന­ത­യാ­യി­രു­ന്നു എന്ന­തും ശ്ര­ദ്ധേ­യ­മാ­ണ്.</p> <p>­ഹിം­സാ­ത്മക വർ­ഗീ­യ­ത­യു­ടെ അടി­സ്ഥാന അജ­ണ്ട­കൾ ചർ­ച്ച ചെ­യ്യാ­തെ ഉപ­ക­ര­ണ­ങ്ങ­ളിൽ ചാ­രി ചർ­ച്ച­കൾ വി­കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ടു­ന്നു. ഗോ­ഡ്സെ­യും, അവർ­ണ്ണ­രായ മോ­ഡി­യും, കല്യാൺ സിം­ഗും, അഭി­ന­വ് ഭാ­ര­തു­മൊ­ക്കെ വെ­റും താ­ൽ­ക്കാ­ലിക ഉപ­ക­ര­ണ­ങ്ങൾ മാ­ത്ര­മാ­യി­രി­ക്കെ, ഇത്ത­രം ഉപ­ക­ര­ണ­ങ്ങ­ളെ നി­ർ­മ്മി­ക്കു­ക­യും, നി­യ­ന്ത്രി­ക്കു­ക­യും ചെ­യ്യു­ന്ന ബ്രാ­ഹ്മ­ണ്യ­താ­ല്പ­ര്യ­ങ്ങൾ തന്നെ­യാ­ണ് ആത്യ­ന്തി­ക­മാ­യി വി­മർ­ശി­ക്ക­പ്പെ­ടേ­ണ്ട­ത് എന്ന­ത് ഇവി­ടെ പ്ര­സ­ക്ത­മാ­കു­ന്നു­.</p> <p><strong>­പി. കെ. നൌ­ഫൽ</strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/narendra_modi_campaign_new.jpg" alt="narendra modi, the mask" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> നരേന്ദ്ര മോഡി എന്ന മുഖംമൂടി </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> നിരീക്ഷണം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/%E0%B4%AA%E0%B5%81%E0%B4%B2%E0%B4%B0%E0%B4%BF" title="View user profile.">പുലരി</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22571/%E0%B4%A8%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%BF-%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%85%E0%B4%9C%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BE%E0%B4%B5%E0%B5%87%E0%B5%BC#comments ആര്‍എസ്എസ് കര്‍ണാടകം കല്യാണ്‍ സിങ് ഗാന്ധിവധം ഗുജറാത്ത് ഗോഡ്സെ ജാതീയത നരേന്ദ്ര മോഡി നാഥുറാം വിനായക്‍ ഗോഡ്സെ ന്യൂനപക്ഷം ഫാസിസം ബാബറി മസ്ജിദ് ബിജെപി ബ്രാഹ്മണ്യം ഭൂരിപക്ഷം വംശഹത്യ വര്‍ഗ്ഗീയത വിഎച്ച്പി വിശ്വഹിന്ദുപരിഷത്ത് സവര്‍ണ്ണത സാവര്‍ണ്ണ്യം നിരീക്ഷണം വാര്‍ത്ത Mon, 21 Jan 2013 12:29:35 +0000 പുലരി 22571 at http://malayal.am പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെപ്രതി http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22568/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%A4%E0%B5%81%E0%B4%82-%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D%E0%B4%AC%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF <p><p>­പ്രിയ വാ­യ­ന­ക്കാ­രെ­,</p> <p>­മ­ല­യാ­ളം പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു ലേ­ഖ­ന­ത്തി­നെ­തി­രെ <a href="http://malayal.am/taxonomy/term/10230" class="taxonomyterm_tag">­നി­യ­മ­ന­ട­പ­ടി­</a> സ്വീ­ക­രി­ക്കു­മെ­ന്ന മു­ന്ന­റി­യി­പ്പോ­ടെ ഇന്ന­ലെ ഞങ്ങള്‍­ക്ക് ഒരു ഫോണ്‍ കോള്‍ ലഭി­ക്കു­ക­യു­ണ്ടാ­യി. <a href="http://malayal.am/taxonomy/term/1061" class="taxonomyterm_tag">­മാ­തൃ­ഭൂ­മി­</a> പത്ര­ത്തി­ന്റെ എച്ച്ആര്‍ വി­ഭാ­ഗ­ത്തില്‍ നി­ന്നാ­ണെ­ന്നു സ്വ­യം പരി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു­്  ജനു­വ­രി 18, ഉച്ച­യ്ക്കു് 14.06­നു് ഫോണ്‍ വരു­ന്ന­തു­്. സ്വ­കാ­ര്യ­ത­യെ മാ­നി­ക്കു­ന്ന­തി­നാല്‍ ഫോണ്‍ നമ്പര്‍ വെ­ളി­പ്പെ­ടു­ത്തു­ന്നി­ല്ല. </p> <p>ഈ പോര്‍­ട്ടല്‍ രജി­സ്റ്റര്‍ ചെ­യ്തി­രി­ക്കു­ന്ന­തു് കള­മ­ശ്ശേ­രി സ്വ­ദേ­ശി­യായ രാ­ജ്കു­മാ­റി­ന്റെ വി­ലാ­സ­ത്തി­ലാ­ണു­്. എന്നാല്‍ രജി­സ്ട്രേ­ഷ­നൊ­പ്പം നല്‍­കി­യി­രി­ക്കു­ന്ന കോണ്‍­ടാ­ക്റ്റ് നമ്പര്‍ ഈ പോര്‍­ട്ട­ലി­ന്റെ എഡി­റ്റ­റു­ടേ­താ­ണു­്. രാ­ജ്കു­മാ­റി­നോ­ടു സം­സാ­രി­ക്ക­ണം എന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു, ഫോണ്‍. രാ­ജ്കു­മാര്‍ യു­കെ­യി­ലാ­ണെ­ന്നും ഞാ­നാ­ണു് ഈ ഫോണ്‍ ഉപ­യോ­ഗി­ക്കു­ന്ന­തു് എന്നും പരി­ച­യ­പ്പെ­ടു­ത്തി­യ­തി­നെ തു­ടര്‍­ന്നു് എന്നോ­ടു് തു­ടര്‍­ന്നു സം­സാ­രി­ക്കാന്‍ തയ്യാ­റാ­യി­.</p> <p>ഉ­ട­നീ­ളം ഭീ­ഷ­ണി­യു­ടെ സ്വ­ര­ത്തില്‍ അത്യ­ധി­കം ക്ഷോ­ഭ­ത്തോ­ടെ­യാ­ണു് ഈ മാ­ന്യ­ദേ­ഹം ഫോ­ണില്‍ സം­സാ­രി­ച്ച­തു­്. മാ­തൃ­ഭൂ­മി­ക്കെ­തി­രെ അപ­കീര്‍­ത്തി­ക­ര­മായ കാ­ര്യ­ങ്ങ­ളാ­ണു് എഴു­തി­പ്പി­ടി­പ്പി­ച്ചി­രി­ക്കു­ന്ന­തെ­ന്നും ഇതി­നെ­തി­രെ സൈ­ബര്‍ നി­യ­മ­പ്ര­കാ­രം കേ­സു­കൊ­ടു­ക്കാന്‍ പോ­വു­ക­യാ­ണെ­ന്നും ഇതൊ­രു 'forewarning' ആണെ­ന്നും പറ­ഞ്ഞാ­ണു് സം­സാ­രം മു­റു­കി­യ­തു­്. അതേ തു­ടര്‍­ന്നു­്, പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തി­ന്റെ ഉത്ത­ര­വാ­ദി­ത്വം എഡി­റ്റര്‍ എന്ന നി­ല­യില്‍ എന്റേ­താ­ണെ­ന്നും അതില്‍ ഒബ്ജ­ക്ഷ­നി­ളായ എന്താ­ണു­ള്ള­തെ­ന്നു് വ്യ­ക്ത­മാ­ക്ക­ണ­മെ­ന്നും ഞാന്‍ ആവ­ശ്യ­പ്പെ­ട്ടു. പേ­രു­പോ­ലും വയ്ക്കാ­തെ­യാ­ണു് ഇങ്ങ­നെ­യൊ­രു ലേ­ഖ­നം പ്ര­സി­ദ്ധീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് എന്നും ഞങ്ങ­ളെ ചി­ലര്‍ ടൂ­ളാ­യി ഉപ­യോ­ഗി­ച്ചി­രി­ക്ക­യാ­ണു് എന്ന­റി­യാ­മെ­ന്നും ഇദ്ദേ­ഹം ആരോ­പി­ച്ചു. രാ­ജ്കു­മാ­റും ഞാ­നും കൂ­ടി അദ്ദേ­ഹ­ത്തെ­യും ഒപ്പം അവ­രു­ടെ എം­ഡി­യേ­യും കോ­ഴി­ക്കോ­ടു് ഓഫീ­സി­ലെ­ത്തി കാ­ണ­ണ­മെ­ന്നും ആവ­ശ്യ­പ്പെ­ട്ടു­.</p> <p>എ­ന്തി­നാ­ണു് കാ­ണു­ന്ന­തു് എന്നു വ്യ­ക്ത­മാ­ക്കി­യി­ല്ലെ­ങ്കി­ലും, കോ­ഴി­ക്കോ­ടെ­ത്തി കാ­ണാ­നാ­വി­ല്ല എന്നും ആവ­ശ്യ­മെ­ങ്കില്‍ തി­രു­വ­ന­ന്ത­പു­ര­ത്തു വന്നാല്‍ കാ­ണാന്‍ വൈ­മ­ന­സ്യ­മൊ­ന്നു­മി­ല്ലെ­ന്നും ഞാന്‍ അറി­യി­ച്ചു. രാ­ജ്കു­മാ­റി­ന്റെ അഡ്ര­സ് നല്‍­കാന്‍ ആവ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും എനി­ക്കു് വി­ലാ­സം മനഃ­പാ­ഠ­മ­ല്ലാ­ത്ത­തി­നാല്‍ നിര്‍­വ്വാ­ഹ­മി­ല്ല എന്ന നി­ല­പാ­ടാ­ണു് ഞാന്‍ സ്വീ­ക­രി­ച്ച­തു­്. എങ്കില്‍ വി­ലാ­സം എടു­ത്തു­വ­യ്ക്ക­ണ­മെ­ന്നും അതി­നാ­യി വീ­ണ്ടും വി­ളി­ക്കു­മെ­ന്നും പറ­ഞ്ഞെ­ങ്കി­ലും അങ്ങ­നെ ചെ­യ്യു­ക­യു­ണ്ടാ­യി­ല്ല.</p> <p>അ­തി­നു­ശേ­ഷം ഉച്ച­തി­രി­ഞ്ഞു് 15.38­നു് എറ­ണാ­കു­ളം ജി­ല്ല­യി­ലെ ഒരു നമ്പ­റില്‍ നി­ന്നു് മറ്റൊ­രു കോള്‍ കൂ­ടി എത്തി. മീ­ഡിയ സ്റ്റാര്‍ എന്ന പര­സ്യ­ക്ക­മ്പ­നി­യില്‍ നി­ന്നാ­ണു് വി­ളി­ക്കു­ന്ന­തെ­ന്നും നി­ങ്ങള്‍­ക്കു് പര­സ്യം തരാ­നാ­യി നി­ങ്ങ­ളെ എവി­ടെ ബന്ധ­പ്പെ­ട­ണ­മെ­ന്ന­റി­യി­ല്ല എന്നും പറ­ഞ്ഞാ­ണു­്, രാ­ജ്കു­മാ­റി­നെ തി­ര­ക്കി ഈ ഫോ­ണും എത്തു­ന്ന­തു­്. ഡൊ­മെ­യ്ന്‍ രജി­സ്ട്രി­യു­ടെ lookup സേ­വ­ന­മു­പ­യോ­ഗി­ച്ചു് ഇതി­നോ­ട­കം രാ­ജ്കു­മാ­റി­ന്റെ വി­ലാ­സം ഇവര്‍ എടു­ത്തി­ട്ടു­മു­ണ്ടാ­യി­രു­ന്നു. അതി­നു­ശേ­ഷം എന്റെ വി­ലാ­സ­വും തി­ര­ക്കി. പര­സ്യ­ത്തി­നാ­ണെ­ങ്കില്‍ മെ­യില്‍ അയ­ച്ചാല്‍ മതി­യെ­ന്നും സൈ­റ്റി­ന്റെ about us പേ­ജില്‍ മെ­യില്‍ ഐഡി ഉണ്ടെ­ന്നും പറ­ഞ്ഞ­തി­നെ തു­ടര്‍­ന്നു് ഇവര്‍ ഫോണ്‍ സം­ഭാ­ഷ­ണം അവ­സാ­നി­പ്പി­ച്ചു. ഈ നമ്പര്‍ ഗൂ­ഗിള്‍ ചെ­യ്തു­നോ­ക്കി­യ­പ്പോള്‍ പേ­റ്റ­ന്റ് കേ­സു­കള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന കൊ­ച്ചി­യി­ലെ ഒരു അഭി­ഭാ­ഷ­ക­സ്ഥാ­പ­ന­ത്തി­ന്റെ പേ­രി­ലാ­ണു രജി­സ്റ്റര്‍ ചെ­യ്തി­രി­ക്കു­ന്ന­തു് എന്നും കാ­ണു­ന്നു­.</p> <p>­ഞ­ങ്ങള്‍­ക്കു് ഇതേ­വ­രെ നോ­ട്ടീ­സ് സര്‍­വ് ചെ­യ്യ­പ്പെ­ട്ടി­ട്ടി­ല്ല. നോ­ട്ടീ­സ് വരു­മോ എന്നു­ത­ന്നെ ഉറ­പ്പി­ല്ല. ഒരു പക്ഷെ ഒരു ചെ­റു­കിട മാ­ദ്ധ്യ­മ­സ്ഥാ­പ­നം എന്ന നി­ല­യില്‍ ഞങ്ങ­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തി നി­ശ­ബ്ദ­രാ­ക്കു­ക­യാ­വാം ഉദ്ദേ­ശ്യം. ഇവി­ടെ ഈ പ്ര­തി­ക­ര­ണം വി­ളി­ച്ചു­വ­രു­ത്തിയ ലേ­ഖ­നം, മാ­തൃ­ഭൂ­മി­യില്‍ വേ­ജ് ബോര്‍­ഡ് നട­പ്പാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു പത്ര­പ്ര­വര്‍­ത്ത­ക­യൂ­ണി­യന്‍ നട­ത്തിയ ധര്‍­ണ­യില്‍ പങ്കെ­ടു­ത്ത­തി­നു സ്ഥ­ലം­മാ­റ്റ­പ്പെ­ട്ട പത്ര­ലേ­ഖ­ക­രില്‍ ചി­ലര്‍ എഴു­തി­യ­താ­ണു­്. അതാ­രൊ­ക്കെ­യാ­ണെ­ന്നു മന­സ്സി­ലാ­ക്കി അവര്‍­ക്കെ­തി­രെ പി­രി­ച്ചു­വി­ട­ല­ട­ക്ക­മു­ള്ള നട­പ­ടി­ക­ളെ­ടു­ക്കു­ക­യും ലക്ഷ്യ­മാ­വാം. ഒരു പക്ഷെ മാ­തൃ­ഭൂ­മി­യു­ടെ പേ­രു­പ­യോ­ഗി­ച്ചു മറ്റാ­രെ­ങ്കി­ലും കളി­ക്കു­ന്ന­താ­വാ­നും മതി­.</p> <p>­കേ­സു കൊ­ടു­ക്കു­ന്ന­തി­നു മു­മ്പേ വി­ളി­ച്ചു മു­ന്ന­റി­യി­പ്പു തര­ണ­മെ­ന്നോ ഭീ­ഷ­ണി­പ്പെ­ടു­ത്ത­ണ­മെ­ന്നോ ഐടി നി­യ­മം അനു­ശാ­സി­ക്കു­ന്നി­ല്ല. കേ­സു­കൊ­ടു­ക്കുക മാ­ത്ര­മ­ല്ല, ഭീ­ഷ­ണി­പ്പെ­ടു­ത്തുക കൂ­ടി­യാ­യി­രു­ന്നു ഉദ്ദേ­ശ്യം എന്ന­തി­നാ­ലാ­ണ് ഫോണ്‍ വി­ളി­ച്ച­തു­്. ചെ­റിയ അലോ­സ­ര­ങ്ങ­ളു­ടെ പേ­രില്‍ ക്ലാ­സ് ടീ­ച്ച­റെ സമീ­പി­ക്കു­ന്ന നഴ്സ­റി കു­ട്ടി­യു­ടെ മാ­ന­സി­കാ­വ­സ്ഥ ഏതാ­യാ­ലും ഞങ്ങള്‍­ക്കി­ല്ല. അതു­കൊ­ണ്ടു­ത­ന്നെ, ഭീ­ഷ­ണി­യു­ടെ പേ­രില്‍ നട­പ­ടി­കള്‍­ക്കു് ഞങ്ങള്‍ മു­തി­രു­ന്നി­ല്ല. എന്നാല്‍ ഞങ്ങള്‍­ക്കെ­തി­രെ കേ­സു­വ­ന്നാല്‍ ആരും ചെ­യ്യു­ന്ന­തു­പോ­ലെ അതു നേ­രി­ടാന്‍ തയ്യാ­റാ­ണു­താ­നും­.</p> <p>­നോ­ട്ടീ­സ് ലഭി­ക്കു­ന്ന പക്ഷം അതി­നു­ള്ള മറു­പ­ടി നല്‍­കാ­മെ­ന്നു തന്നെ­യാ­ണു് ഞങ്ങള്‍ കരു­തു­ന്ന­തു­്. എന്നാല്‍ ആദ്യ സം­ഭാ­ഷ­ണ­ത്തില്‍ ആവര്‍­ത്തി­ച്ചു് മു­ഴ­ക്കിയ ഒരു <a href="http://malayal.am/taxonomy/term/1744" class="taxonomyterm_tag">­ഭീ­ഷ­ണി­</a> പ്ര­സ­ക്ത­മാ­ണു­്. മാ­ന­ന­ഷ്ട­ത്തി­നു് (libel/slander) കേ­സു­കൊ­ടു­ക്കു­മെ­ന്ന­ല്ല, ഐടി നി­യ­പ്ര­കാ­രം കേ­സു­കൊ­ടു­ക്കു­മെ­ന്നാ­ണു് ഭീ­ഷ­ണി. പത്ര­ങ്ങള്‍­ക്കെ­തി­രെ ധാ­രാ­ളം മാ­ന­ന­ഷ്ട­ക്കേ­സു­ക­ളു­ണ്ടാ­വാ­റു­ള്ള­താ­ണു­്. പല­പ്പോ­ഴും ശി­ക്ഷി­ക്ക­പ്പെ­ടു­മെ­ന്നു് ഉറ­പ്പാ­കു­മ്പോള്‍ മാ­പ്പെ­ഴു­തി പ്ര­സി­ദ്ധീ­ക­രി­ച്ചു രക്ഷ­പ്പെ­ടു­ക­യാ­ണു് പതി­വു­്. കോ­ഴി­ക്കോ­ടു മുന്‍­മേ­യര്‍­ക്കെ­തി­രെ മാ­തൃ­ഭൂ­മി ദി­ന­പ്പ­ത്രം പ്ര­സി­ദ്ധീ­ക­രി­ച്ച <a href="http://malayal.am/taxonomy/term/44" class="taxonomyterm_tag">­വാര്‍­ത്ത</a> അപ­കീര്‍­ത്തി­ക­ര­മാ­ണെ­ന്നു കാ­ട്ടി അവര്‍ കോ­ട­തി­യെ സമീ­പി­ച്ച­തി­നെ തു­ടര്‍­ന്നു് മാ­തൃ­ഭൂ­മി തന്നെ­യും ഇതാ­ണു് ചെ­യ്ത­തു­്. എസ്എ­ഫ്ഐ മുന്‍ സം­സ്ഥാ­ന­പ്ര­സി­ഡ­ന്റ് സി­ന്ധു ജോ­യി­ക്കെ­തി­രെ മാ­തൃ­ഭൂ­മി­യു­ടെ ഓപ്പെ­ഡ് പേ­ജി­ലെ സ്വ­കാ­ര്യം എന്ന ഗോ­സി­പ്പ് കോ­ള­ത്തില്‍ പേ­രു­വ­യ്ക്കാ­തെ­ഴു­തിയ ആക്ഷേ­പ­ത്തെ ദ്യോ­തി­പ്പി­ച്ച് പി­തൃ­ശൂ­ന്യ­പ­ത്ര­പ്ര­വര്‍­ത്ത­നം എന്നു് അന്നു് എസ്എ­ഫ്ഐ നേ­താ­വാ­യി­രു­ന്ന എം സ്വ­രാ­ജ് വി­ശേ­ഷി­പ്പി­ച്ച­തു­മോര്‍­ക്കു­ന്നു. അതാ­യ­തു­്, അച്ച­ടി­മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു് പേ­രു­വ­ച്ചോ വയ്ക്കാ­തെ­യോ എന്തും പ്ര­സി­ദ്ധീ­ക­രി­ക്കാ­നു­ള്ള അവ­കാ­ശ­വും സ്വാ­ത­ന്ത്ര്യ­വും ഇന്നാ­ട്ടി­ലു­ണ്ടു­്. എന്നാല്‍ സൈ­ബര്‍ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കാ­വ­ട്ടെ, ഈ പ്ര­ത്യേക അവ­കാ­ശം ഇല്ല­താ­നും. <a href="http://malayal.am/taxonomy/term/17125" class="taxonomyterm_tag">ഐ­ടി ആക്റ്റ്</a> എത്ര­മാ­ത്രം എതിര്‍­ക്ക­പ്പെ­ടേ­ണ്ട­താ­ണെ­ന്നു തു­റ­ന്നു­കാ­ട്ടു­ന്ന­താ­ണു­്, ഈ അവ­സ്ഥ.</p> <p>­ഞ­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­നം വസ്തു­താ­പ­ര­മാ­ണോ എന്ന­താ­ണു് ഒന്നാ­മ­ത്തെ ചോ­ദ്യം. സ്ഥ­ലം­മാ­റ്റം സം­ബ­ന്ധി­ച്ചു് അതി­ലെ­ഴു­തി­യി­രി­ക്കു­ന്ന­ത­ത്ര­യും വസ്തു­ത­ക­ളാ­ണു­്. ഈ സ്ഥ­ലം­മാ­റ്റ­ങ്ങ­ളെ­ക്കു­റി­ച്ചു് കേ­രള പത്ര­പ്ര­വര്‍­ത്തക യൂ­ണി­യന്‍ ജന­റല്‍ സെ­ക്ര­ട്ട­റി മനോ­ഹ­രന്‍ മോ­റാ­യി തന്നെ ലേ­ബര്‍ കമ്മി­ഷ­ണ­റും ഇന്‍­സ്പെ­ക്റ്റര്‍ ഓഫ് ന്യൂ­സ് പേ­പ്പേ­ഴ്സു­മായ ശ്രീ ടി ടി ആന്റ­ണി­ക്കു പരാ­തി നല്‍­കി­യി­ട്ടു­ള്ള­തും എല്ലാ മാ­ദ്ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ളി­ലും വേ­ജ് ബോര്‍­ഡ് ശു­പാര്‍ശ പ്ര­കാ­ര­മു­ള്ള ശമ്പ­ള­പ­രി­ഷ്ക­ര­ണം നട­പ്പാ­ക്ക­ണ­മെ­ന്നു് ആവ­ശ്യ­പ്പെ­ട്ടി­ട്ടു­ള്ള­തു­മാ­ണു­്. ഇക്കാ­ര്യം മാ­തൃ­ഭൂ­മി­യോ അവ­രു­ടെ അഭ്യു­ദ­യ­കാം­ക്ഷി­ക­ളോ നി­ഷേ­ധി­ക്കു­ക­യി­ല്ല എന്നു കരു­ത­ട്ടെ­.</p> <p>­ര­ണ്ടാ­മ­ത്തെ വി­ഷ­യം, ഈ വസ്തുത പറ­യു­മ്പോള്‍ ഉപ­യോ­ഗി­ച്ച ഭാ­ഷ­യാ­ണു­്. നേ­ര­ത്തെ പറ­ഞ്ഞ­തു­പോ­ലെ അച്ച­ടി­മാ­ദ്ധ്യ­മ­ത്തി­ലാ­ണെ­ങ്കില്‍ യാ­തൊ­രു കു­ഴ­പ്പ­വും ഉണ്ടാ­ക്കാ­നി­ട­യി­ല്ലാ­ത്ത ഭാ­ഷ­യാ­ണ­തു­്. ഇട­തു­പ­ക്ഷ­ത്തും വല­തു­പ­ക്ഷ­ത്തു­മു­ള്ള നി­ര­വ­ധി രാ­ഷ്ട്രീയ നേ­താ­ക്ക­ന്മാ­രെ­ക്കു­റി­ച്ചു് ഇവി­ടു­ത്തെ മു­ഖ്യ­ധാ­രാ വര്‍­ത്ത­മാ­ന­പ്പ­ത്ര­ങ്ങള്‍ മു­തല്‍ ക്രൈ­മും ഫയ­റും പോ­ലെ­യു­ള്ള വാ­രി­ക­കള്‍ വരെ എഴു­തു­ന്ന കള­വി­ന്റെ­യും വാ­ക്കു­കള്‍ പ്ര­യോ­ഗി­ക്കു­ന്ന രീ­തി­യു­ടെ­യും അടു­ത്തൊ­ന്നും എത്തു­ന്നി­ല്ല, ആ ലേ­ഖ­ന­ത്തി­ലെ ഭാ­ഷ.</p> <p>എ­ന്നാല്‍ ഒഴി­വാ­ക്കാ­മാ­യി­രു­ന്ന വൈ­കാ­രി­ക­വാ­ച­ക­ങ്ങള്‍ അതില്‍ തീര്‍­ച്ച­യാ­യും ഉണ്ടാ­യി­രു­ന്നു. അവ എന്തു­കൊ­ണ്ടു് ഒഴി­വാ­ക്കി­യി­ല്ല എന്ന ചോ­ദ്യ­ത്തി­നു മറു­പ­ടി നല്‍­കാന്‍ എഡി­റ്റര്‍ എന്ന നി­ല­യില്‍ ഞാന്‍ ബാ­ധ്യ­സ്ഥ­നാ­ണു­്. ഈ പോര്‍­ട്ടല്‍ ഒരു വാര്‍­ത്താ വെ­ബ്സൈ­റ്റ­ല്ല എന്ന­താ­ണു് ഒന്നാ­മ­ത്തെ കാ­ര­ണം. തു­ട­ക്ക­ത്തില്‍ വാര്‍­ത്ത­കള്‍ നല്‍­കു­ന്നു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും വള­രെ വേ­ഗം തന്നെ, അത­വ­സാ­നി­പ്പി­ച്ചു പൂര്‍­ണ്ണ­മാ­യും opinion based news analysis portal എന്ന നി­ല­യി­ലേ­ക്കു് ഞങ്ങള്‍ മാ­റി­യി­രു­ന്നു. ആ നി­ല­യ്ക്കു് daily magazinised portal എന്നും ഞങ്ങ­ളെ വി­ശേ­ഷി­ക്കാം. വാര്‍­ത്താ­വ­ലോ­ക­ന­ങ്ങള്‍, നി­രീ­ക്ഷ­ണ­ങ്ങള്‍, രാ­ഷ്ട്രീയ ലേ­ഖ­ന­ങ്ങള്‍, ശാ­സ്ത്ര­ലേ­ഖ­ന­ങ്ങള്‍, മാ­ദ്ധ്യ­മ­പ­ഠ­ന­ങ്ങള്‍, ചല­ച്ചി­ത്ര നി­രൂ­പ­ണ­ങ്ങള്‍ തു­ട­ങ്ങി­യ­വ­യാ­ണു് ഞങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കാ­റു­്. അവ പല­പ്പോ­ഴും പൊ­തു­ബോ­ധ്യ­ങ്ങള്‍­ക്കു് വി­രു­ദ്ധ­വും ചി­ന്ത­യ്ക്കു് ഭക്ഷ­ണ­വും ആയി­രു­ന്നു എന്നു് അഭി­മാ­ന­ത്തോ­ടെ പറ­യ­ട്ടെ­.</p> <p>­സ്വാ­ഭാ­വി­ക­മാ­യും മാ­തൃ­ഭൂ­മി­യില്‍ വേ­ജ്ബോര്‍­ഡു­മാ­യി ബന്ധ­പ്പെ­ട്ടു വി­ഷ­യ­മു­ണ്ടാ­യ­പ്പോള്‍ അവി­ടു­ത്തെ പത്ര­പ്ര­വര്‍­ത്ത­ക­രില്‍ ചി­ലര്‍, തങ്ങ­ളു­ടെ വി­കാ­രം പു­റ­ത്തെ­ത്തി­ക്കാ­നാ­യി ഞങ്ങ­ളെ സമീ­പി­ക്കു­ക­യാ­യി­രു­ന്നു. ഫോണ്‍ സം­ഭാ­ഷ­ണ­ത്തില്‍ ആരോ­പി­ക്ക­പ്പെ­ട്ട­തു­പോ­ലെ ഒരു ടൂള്‍ ആകാന്‍ ഞങ്ങള്‍ നി­ന്നു­കൊ­ടു­ക്കു­ക­യാ­യി­രു­ന്നു­.</p> <p>ഉ­പ­ക­ര­ണ­മാ­വുക എന്ന­തു് മോ­ശം കാ­ര്യ­മാ­യി ഞങ്ങള്‍­ക്കു തോ­ന്നു­ന്നി­ല്ല. യന്ത്ര­ത്തി­നും തൊ­ഴി­ലാ­ളി­ക്കു­മി­ട­യി­ലെ മാ­ദ്ധ്യ­മ­മാ­ണു് ഉപ­ക­ര­ണം. യന്ത്ര­മു­ണ്ടാ­യി­രി­ക്ക­യും അതി­നെ ചലി­പ്പി­ക്കാ­നോ കേ­ടു­പ­രി­ഹ­രി­ക്കാ­നോ ഉള്ള ഉപ­ക­ര­ണ­മി­ല്ലാ­തി­രി­ക്കു­ക­യും ചെ­യ്യുക എന്ന­തു് ഒടു­വില്‍ യന്ത്ര­ത്തെ ഉപേ­ക്ഷി­ക്കുക എന്ന അവ­സ്ഥ­യി­ലേ­ക്കെ എത്തി­ക്കു­ക­യു­ള്ളൂ. ആ നി­ല­യ്ക്കു് ടൂള്‍ ഉണ്ടാ­വുക എന്ന­തു് ഭൌ­തിക ആവ­ശ്യ­മാ­ണു­്.</p> <p>ഒ­രു സ്ഥാ­പ­ന­ത്തി­ലെ തൊ­ഴി­ലാ­ളി­ക­ളു­ടെ പ്ര­ശ്ന­ത്തില്‍ ആ തൊ­ഴി­ലാ­ളി­കള്‍­ക്കൊ­പ്പം നില്‍­ക്കു­ക, അവ­രു­ടെ ശബ്ദ­ത്തി­നു് ഇടം­കൊ­ടു­ക്കു­ക, എന്ന രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്തി­യി­ലാ­ണു­്, ഞങ്ങള്‍ ഏര്‍­പ്പെ­ട്ട­തു­്. അവ­രു­ടെ വി­കാ­ര­മാ­ണു് ആ ലേ­ഖ­ന­ത്തി­ലു­ള്ള­തു­്. ആ വി­കാ­രം എടു­ത്തു­മാ­റ്റു­ന്ന­തി­ലൂ­ടെ മാ­നേ­ജ്മെ­ന്റി­നെ­തി­രെ ആ സ്ഥാ­പ­ന­ത്തി­ലെ ജേ­ണ­ലി­സ്റ്റു­കള്‍­ക്കി­ട­യില്‍ പു­ക­ഞ്ഞു­ക­ത്തു­ന്ന അമര്‍­ഷ­ത്തെ­യാ­വും ഞങ്ങള്‍ വെ­ട്ടി­മാ­റ്റു­ക. സ്ഥ­ലം­മാ­റ്റ­ത്തി­ന്റെ നാള്‍­വ­ഴി­ക്ക­ണ­ക്കു നല്‍­കാ­ന­ല്ല, തങ്ങ­ളു­ടെ അമര്‍­ഷം മാ­നേ­ജ്മെ­ന്റി­നെ അറി­യി­ക്കാന്‍ ഒരു വഴി എന്ന നി­ല­യില്‍ മാ­ത്ര­മാ­ണു് അവര്‍ ഈ ലേ­ഖ­ന­വു­മാ­യി ഞങ്ങ­ളെ സമീ­പി­ക്കു­ന്ന­തു­്. ആ നി­ല­യ്ക്കു് വി­കാ­ര­മൊ­ട്ടും ചോര്‍­ന്നു­പോ­കാ­തെ അതു പ്ര­സി­ദ്ധീ­ക­രി­ക്കേ­ണ്ട­തു് ആവ­ശ്യ­മാ­യി­രു­ന്നു­.</p> <p>ഇ­നി ആ വൈ­കാ­രിക വാ­ച­ക­ങ്ങ­ളില്‍ അപ­കീര്‍­ത്തി­ക­ര­മാ­യി എന്തെ­ങ്കി­ലു­മു­ണ്ടോ എന്ന ചോ­ദ്യം അവ­ശേ­ഷി­ക്കു­ന്നു. ഒരു വി­വാ­ദ­വ്യ­വ­സാ­യി­യു­മാ­യി ബന്ധ­പ്പെ­ട്ട ഒരു വാ­ച­കം അനാ­വ­ശ്യ­മാ­യി­രു­ന്നു എന്നു ഞങ്ങള്‍ തി­രി­ച്ച­റി­യു­ന്നു. ഈ വാ­ച­കം ലേ­ഖ­ന­ത്തില്‍ ഉള്‍­പ്പെ­ട്ടു­പോ­യ­തില്‍ ഞങ്ങള്‍ നിര്‍­വ്യാ­ജം ഖേ­ദി­ക്കു­ന്നു. ഈ പരാ­മര്‍­ശം പിന്‍­വ­ലി­ക്കു­ന്നു. പക്ഷെ അപ­കീര്‍­ത്തി എന്ന­തു് ഒരു വ്യ­ക്തി­ക്കു് ഉണ്ടാ­കു­ന്ന­താ­ണു് എന്നി­രി­ക്കെ പ്ര­സ്തു­ത­വാ­ച­ക­ത്തില്‍ ആരെ­യും പേ­രെ­ടു­ത്തു­പ­റ­ഞ്ഞു് വി­മര്‍­ശി­ക്കാ­ത്തി­ട­ത്തോ­ളം അതില്‍ defamation ആരോ­പി­ക്കാന്‍ പഴു­തി­ല്ല എന്നു­ത­ന്നെ­യാ­ണു് ഞങ്ങ­ളു­ടെ ഉറ­ച്ച വി­ശ്വാ­സം­.</p> <p>അ­തൊ­ഴി­കെ ലേ­ഖ­ന­ത്തില്‍ ഏറെ­ക്കു­റെ ആവര്‍­ത്തി­ക്കു­ന്ന ആക്ഷേ­പ­ങ്ങള്‍ രാ­ഷ്ട്രീ­യ­മായ ആക്ഷേ­പ­ങ്ങ­ളാ­ണു­്. കേ­ര­ള­സം­സ്ഥാ­ന­ത്തെ ഒരു രാ­ഷ്ട്രീ­യ­പാര്‍­ട്ടി­യു­ടെ അനി­ഷേ­ധ്യ­നായ നേ­താ­വു­കൂ­ടി­യായ മാ­തൃ­ഭൂ­മി­യു­ടെ എം­ഡി­യോ­ടു് അദ്ദേ­ഹ­ത്തി­ന്റെ സ്ഥാ­പ­ന­ത്തി­ലെ ജീ­വ­ന­ക്കാ­രായ ചി­ലര്‍ ചോ­ദി­ക്കു­ന്ന രാ­ഷ്ട്രീയ ചോ­ദ്യ­ങ്ങ­ളോ പ്ര­സ്താ­വ­ന­ക­ളോ എന്ന നി­ല­യില്‍ വേ­ണം അവ­യെ കാ­ണാന്‍ എന്നു ഞങ്ങള്‍ കരു­തു­ന്നു. അവ­യ്ക്കു് രാ­ഷ്ട്രീ­യ­മായ മറ­പ­ടി നല്‍­കാ­നോ പൂര്‍­ണ്ണ­മാ­യി അവ­ഗ­ണി­ക്കാ­നോ ഉള്ള <a href="http://malayal.am/taxonomy/term/2369" class="taxonomyterm_tag">­സ്വാ­ത­ന്ത്ര്യം­</a> തീര്‍­ച്ച­യാ­യും അദ്ദേ­ഹ­ത്തി­നു­ണ്ടു­്. അതേ സമ­യം ഇത്ത­രം പരാ­മര്‍­ശ­ങ്ങ­ളു­ടെ പേ­രില്‍ അതു പ്ര­സി­ദ്ധീ­ക­രി­ച്ച ഞങ്ങള്‍­ക്കെ­തി­രെ നി­യ­മ­ന­ട­പ­ടി­കള്‍ കൈ­ക്കൊ­ള്ളു­ന്ന­തു് ഉചി­ത­മാ­ണോ എന്നു് അദ്ദേ­ഹം തീ­രു­മാ­നി­ക്ക­ട്ടെ. Shoot the message, not the messenger എന്നു മാ­ത്ര­മേ ഞങ്ങള്‍­ക്കു പറ­യു­വാ­നു­ള്ളൂ­.</p> <p>അ­ങ്ങേ­യ­റ്റം ജനാ­ധി­പ­ത്യ­വി­രു­ദ്ധ­വും എതിര്‍­ശ­ബ്ദ­ങ്ങ­ളെ ഇല്ലാ­യ്മ ചെ­യ്യാന്‍ ബം­ഗാ­ളില്‍ മമ­ത­യും ബോം­ബെ­യില്‍ ശി­വ­സേ­ന­യും അട­ക്കം ഉപ­യോ­ഗി­ച്ച­തു­മായ ഐടി നി­യ­മ­ത്തി­ലെ കാ­ടന്‍­വ­കു­പ്പു­കള്‍ വീ­ണ്ടും വീ­ണ്ടും രാ­ഷ്ട്രീയ പ്ര­വര്‍­ത്ത­ക­രും ബി­സി­ന­സ് സ്ഥാ­പ­ന­ങ്ങ­ളും ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നു എന്ന­തും അതി­നു് ദി­നം­പ്ര­തി പു­തി­യ­പു­തിയ ഇര­കള്‍ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു എന്ന­തും സങ്ക­ട­ക­ര­വും പ്ര­തി­ഷേ­ധാര്‍­ഹ­വു­മാ­ണു­്. അതു് ഞങ്ങള്‍­ക്കെ­തി­രെ പ്ര­യോ­ഗി­ക്ക­പ്പെ­ടു­മ്പോള്‍, അതി­നെ­തി­രെ പൊ­രു­തു­ക­യ­ല്ലാ­തെ മറ്റൊ­ന്നും ചെ­യ്യാ­നി­ല്ല. ചെ­റു­ശ­ബ്ദ­ങ്ങ­ളെ ഇല്ലാ­യ്മ ചെ­യ്യാന്‍ എളു­പ്പ­മാ­യ­തു­കൊ­ണ്ടു് ഞങ്ങള്‍ easy target ആകു­ന്നു എന്നു് തി­രി­ച്ച­റി­യു­ന്നു. മാ­തൃ­ഭൂ­മി എന്ന വലിയ ഗോ­ല്യാ­ത്തി­നെ മലര്‍­ത്തി­യ­ടി­ക്കാന്‍ പോ­ന്ന ഇത്തി­രി­ക്കു­ഞ്ഞന്‍ ദാ­വീ­ദാ­യി ചരി­ത്ര­ത്തില്‍ ഇടം­ക­ണ്ടെ­ത്തു­ക, ഞങ്ങ­ളു­ടെ ലക്ഷ്യ­മേ­യ­ല്ല. അതു് ഞങ്ങ­ളെ സ്വ­യം കു­റ­യ്ക്കു­ന്ന­തി­നു തു­ല്യ­മാ­വും. വ്യ­ക്തി­ക­ളോ­ടോ സ്ഥാ­പ­ന­ങ്ങ­ളോ­ടോ അല്ല, ആശ­യ­ങ്ങ­ളോ­ടും നി­ല­പാ­ടു­ക­ളോ­ടു­മാ­ണു് ഞങ്ങള്‍ സം­വ­ദി­ക്കു­ന്ന­തു­്.</p> <p>­ഞ­ങ്ങള്‍ മാ­ത്ര­മ­ല്ല, മറ്റു­മൂ­ന്നു് ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങള്‍ കൂ­ടി ഇതേ ലേ­ഖ­നം പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. മല­യാ­ള­വും ഡൂള്‍­ന്യൂ­സും ബോ­ധി കോ­മണ്‍­സും ലേ­ഖ­നം മാ­റ്റ­മൊ­ന്നും വരു­ത്താ­തെ പ്ര­സി­ദ്ധീ­ക­രി­ച്ച­പ്പോള്‍ മറു­നാ­ടന്‍ മല­യാ­ളി ലേ­ഖ­ന­ത്തെ രണ്ടാ­ക്കി വി­ഭ­ജി­ക്ക­യും രണ്ടു് വാര്‍­ത്ത­ക­ളാ­യി നല്‍­കു­ക­യു­മാ­ണു­ണ്ടാ­യ­തു­്. ഐടി ആക്റ്റ് അനു­സ­രി­ച്ചു് ലി­ങ്കു­കള്‍ നല്‍­കു­ന്ന­തു­പോ­ലും കു­റ്റ­ക­ര­മാ­യി വ്യാ­ഖ്യാ­നി­ക്കാ­നാ­വു­മെ­ന്ന­തി­നാല്‍ അതി­നു ഞങ്ങള്‍ മു­തി­രു­ന്നി­ല്ല.  നാ­ലു സ്ഥാ­പ­ന­ങ്ങ­ളില്‍ ഞങ്ങ­ളെ മാ­ത്രം തി­ര­ഞ്ഞു­പി­ടി­ച്ചു് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തു് ഞങ്ങള്‍ പി­ന്തു­ട­രു­ന്ന നി­ല­പാ­ടി­ന്റെ­യും രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും പേ­രി­ലാ­ണെ­ങ്കില്‍ അതു് ഞങ്ങള്‍­ക്കു­ള്ള അം­ഗീ­കാ­ര­മാ­യി കാ­ണു­ന്നു­.</p> <p>­നി­യ­മ­ന­ട­പ­ടി­ക്കു് വി­ധേ­യ­മാ­കു­ന്ന പക്ഷം അതി­നെ സര്‍­വ്വാ­ത്മ­നാ സ്വാ­ഗ­തം ചെ­യ്യു­ക­യാ­ണു­്. ഇവി­ടെ പ്ര­സി­ദ്ധീ­ക­രി­ച്ച ഓരോ വരി­യു­ടെ­യും ഉത്ത­ര­വാ­ദി­ത്വം എഡി­റ്റര്‍ എന്ന നി­ല­യില്‍ എനി­ക്കു­ണ്ടു­്. ആ ഉത്ത­ര­വാ­ദി­ത്വ­ത്തില്‍ നി­ന്നു് ഒഴി­ഞ്ഞു­മാ­റാ­നി­ല്ല. തൊ­ഴി­ലാ­ളി­കള്‍­ക്കു് ശബ്ദി­ക്കാന്‍ ഇടം നല്‍­കി­യ­തി­ന്റെ പേ­രില്‍ ഞങ്ങ­ളെ ശി­ക്ഷി­ക്കു­ക­യാ­ണെ­ങ്കില്‍ അതി­ലെ നീ­തി­നി­ഷേ­ധ­ത്തെ എടു­ത്തു­കാ­ട്ടി­ക്കൊ­ണ്ടു­്, ആ ശി­ക്ഷ ഏറ്റു­വാ­ങ്ങാന്‍ ഞങ്ങള്‍ ഒരു­ക്ക­മാ­ണു­്.</p> <p>അ­തേ സമ­യം, മേല്‍­സൂ­ചി­പ്പി­ച്ച വൈ­കാ­രിക ഉള്ള­ട­ക്കം, മാ­തൃ­ഭൂ­മി എന്ന സ്ഥാ­പ­ന­ത്തി­നു് വി­ഷ­മ­മു­ണ്ടാ­ക്കി എന്ന വസ്തുത ഞങ്ങള്‍ മന­സ്സി­ലാ­ക്കു­ന്നു. ആരെ­യും വി­ഷ­മി­പ്പി­ക്കുക എന്ന­തു് ഞങ്ങ­ളു­ടെ ഉദ്ദേ­ശ്യ­മ­ല്ല. ആയ­തു­കൊ­ണ്ടു­ത­ന്നെ, in goodfaith, പ്ര­സ്തു­ത­ലേ­ഖ­ന­ത്തില്‍ നി­ന്നു് അത്ത­രം വാ­ച­ക­ങ്ങള്‍ പൂര്‍­ണ്ണ­മാ­യും വെ­ട്ടി­നീ­ക്കു­ന്നു. ഞങ്ങള്‍ ഉപ­യോ­ഗി­ക്കു­ന്ന ദ്രു­പാല്‍ എന്ന കണ്ട­ന്റ് മാ­നേ­ജ്മെ­ന്റ് സി­സ്റ്റം, വേര്‍­ഷ­നു­ക­കള്‍ സൂ­ക്ഷി­ക്കു­ന്ന­താ­ണു­്. ലേ­ഖ­ന­ത്തി­ന്റെ പഴയ രൂ­പം ആവ­ശ്യ­മെ­ങ്കില്‍ സൈ­ബര്‍ കു­റ്റാ­ന്വേ­ഷ­കര്‍­ക്കു് ഞങ്ങള്‍ തന്നെ കാ­ട്ടി­ക്കൊ­ടു­ക്കു­ന്ന­താ­ണു­്. ആ വാ­ച­ക­ങ്ങള്‍ വ്യ­ക്തി­പ­ര­മാ­യി വേ­ദ­ന­യു­ള­വാ­ക്കു­ന്ന­താ­യി തി­രി­ച്ച­റി­യ­പ്പെ­ട്ട സ്ഥി­തി­ക്കു് അത­വി­ടെ ഇനി­യും കി­ട­ക്കു­ന്ന­തു് ശരി­യ­ല്ല എന്ന ഉത്ത­മ­ബോ­ധ്യ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ മാ­ത്ര­മാ­ണു­്, ഈ നീ­ക്കം ചെ­യ്യല്‍. ലേ­ഖ­ന­ത്തി­ന്റെ പു­തിയ രൂ­പം <a href="http://malayal.am/node/22565/">ഇവിടെക്കാണാം</a>.</p> <p>ഓണ്‍ലൈന്‍ മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു് ഓരോ വാ­ച­ക­മെ­ഴു­തു­മ്പോ­ഴു­മു­ള്ള കൂ­ച്ചു­വി­ല­ങ്ങ് ജനാ­ധി­പ­ത്യ­വി­രു­ദ്ധ­വും എതിര്‍­ശ­ബ്ദ­ങ്ങ­ളെ അടി­ച്ച­മര്‍­ത്താന്‍ ലക്ഷ്യ­മി­ട്ടു­ള്ള­തു­മാ­ണെ­ന്നു് ഞങ്ങള്‍ ഉറ­ച്ചു­വി­ശ്വ­സി­ക്കു­ന്നു. ഏക­പ­ക്ഷീ­യ­മായ ഇത്ത­രം ഒരു നി­യ­മ­മു­ള്ള­തു­കൊ­ണ്ടു­മാ­ത്ര­മാ­ണു­്, ഒരു ലേ­ഖ­ന­ത്തി­ന്റെ പേ­രില്‍ ഫോണ്‍ ചെ­യ്തു ഭീ­ഷ­ണി­പ്പെ­ടു­ത്താന്‍ വരെ ചി­ലര്‍ ധൈ­ര്യം കാ­ട്ടു­ന്ന­തു­്. മാ­തൃ­ഭൂ­മി­ക്കു് ഈ വി­ഷ­യ­ത്തില്‍ പറ­യാ­നു­ള്ള­തു് എന്താ­യി­രു­ന്നാ­ലും അതും പ്ര­സി­ദ്ധീ­ക­രി­ക്കു­വാന്‍ ഞങ്ങള്‍ ഒരു­ക്ക­മാ­ണു­്. അതാ­ണു് പത്ര­പ്ര­വര്‍­ത്തക മര്യാദ എന്ന­തി­നാല്‍ പ്ര­ത്യേ­കി­ച്ചും. എന്നാല്‍ നി­യ­മ­ന­ട­പ­ടി­കള്‍ ഒഴി­വാ­ക്കാ­നു­ള്ള പരി­ദേ­വ­ന­മാ­യി ഇതി­നെ വ്യാ­ഖ്യാ­നി­ക്കേ­ണ്ട­തി­ല്ല. കരി­നി­യ­മ­ത്തെ ഭയ­ന്നു് ഒളി­ക്കാന്‍ ഞങ്ങ­ളി­ല്ല. പ്രി­ന്റില്‍ ലഭ്യ­മായ സ്വാ­ത­ന്ത്ര്യം വെ­ബ്ബി­ലും ഉണ്ടാ­വ­ണ­മെ­ന്നു് ഞങ്ങള്‍ ആവ­ശ്യ­പ്പെ­ടു­ന്നു­.</p> <p>ഇ­തില്‍ പി­ന്തു­ണ­യു­ടെ­യോ ഐക്യ­ദാര്‍­ഢ്യ­ത്തി­ന്റെ­യോ സാ­ധ്യ­ത­ക­ളി­ല്ല. കേ­സ് നേ­രി­ടാന്‍ ഞങ്ങള്‍ സജ്ജ­രാ­ണു­്. അതു് പത്ര­ത്തി­നു­ള്ള­തും വെ­ബ് പോര്‍­ട്ട­ലി­നി­ല്ലാ­ത്ത­തു­മായ സ്വാ­ത­ന്ത്ര്യ­ത്തെ­പ്ര­തി­യാ­കു­ന്ന­തി­ലൂ­ടെ ഞങ്ങ­ളും ഒരു പോ­രാ­ട്ട­ത്തി­ന്റെ ഭാ­ഗ­മാ­കു­ന്നു­.</p> <p><strong>­സെ­ബിന്‍ ഏബ്ര­ഹാം ജേ­ക്ക­ബ്<br />എ­ഡി­റ്റര്‍</strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/censored_stamp.png" alt="no opposition" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> content censured </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> വര്‍ത്തമാനം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/editor" title="View user profile.">Editor</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/22568/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%A4%E0%B5%81%E0%B4%82-%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D%E0%B4%AC%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF#comments ഐടി ആക്റ്റ് നിയമനടപടി പത്രപ്രവര്‍ത്തനം ഭീഷണി മാതൃഭൂമി സംസാര സ്വാതന്ത്ര്യം സൈബര്‍ കേസ് സ്വാതന്ത്ര്യം വര്‍ത്തമാനം വാര്‍ത്ത Sat, 19 Jan 2013 12:14:20 +0000 Editor 22568 at http://malayal.am മാതൃഭൂമിയിലെ നാടുകടത്തലും മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യവും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22565/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82 <p><p>ഇ­ന്ത്യന്‍ പാര്‍­ല­മെ­ന്റ് അം­ഗീ­ക­രി­ച്ച് നി­യ­മ­ത്തി­ന്റെ ഭാ­ഗ­മാ­ക്കിയ മജീ­ദിയ വേ­ജ്ബോര്‍­ഡ് ശു­പാര്‍­ശ­കള്‍ നട­പ്പാ­ക്ക­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ട് <a href="http://malayal.am/taxonomy/term/17108" class="taxonomyterm_tag">­ധര്‍­ണ</a> നട­ത്തി­യ­വര്‍­ക്കെ­തി­രെ <a href="http://malayal.am/taxonomy/term/1061" class="taxonomyterm_tag">­മാ­തൃ­ഭൂ­മി­</a> ദി­ന­പ്പ­ത്ര­ത്തില്‍  നട­പ­ടി­കള്‍ തു­ട­രു­ക­യാ­ണ്. ഇന്ത്യന്‍ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ഭാ­ഗ­മായ ഒരു പത്രം അതി­ലെ ജീ­വ­ന­ക്കാര്‍­ക്ക് പ്ര­തി­ക­രി­ക്കാ­നു­ള്ള കു­റ­ഞ്ഞ <a href="http://malayal.am/taxonomy/term/16728" class="taxonomyterm_tag">അ­വ­കാ­ശം­</a> പോ­ലും നി­ഷേ­ധി­ക്കു­ന്നു­.  </p> <p>­ശ­മ്പ­ള­പ­രി­ഷ്ക­ര­ണ­ത്തി­നു വേ­ണ്ടി­യു­ള്ള ഒരു സമ­ര­മെ­ന്ന­തി­ന­പ്പു­റം - പണി­മു­ട­ക്കി­യും പത്ര­മി­റ­ക്കാ­തെ­യു­മു­ള്ള സമ­ര­ത്തെ­പ്പ­റ്റി ആലോ­ചി­ച്ചി­ട്ടു കൂ­ടി­യി­ല്ല - മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു­ള്ളില്‍ അഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യു­ള്ള പോ­രാ­ട്ടം എന്ന തല­ത്തി­ലേ­ക്ക് ഈ <a href="http://malayal.am/taxonomy/term/1588" class="taxonomyterm_tag">­പ്ര­തി­ക­ര­ണം­</a> വള­രേ­ണ്ട­തു­ണ്ട്. സ്വ­ന്തം വീ­ട്ടില്‍ പ്ര­തി­ക­രി­ക്കാന്‍ ശേ­ഷി­യി­ല്ലാ­ത്ത­വര്‍ നാ­ട്ടു­കാ­രു­ടെ പ്ര­തി­ക­ര­ണ­ത്തി­ന്റെ വാ­ളാ­വേ­ണ്ട­തി­ല്ല. </p> <p>[blurb:1:right] കഴി­ഞ്ഞ മെ­യ് 1 ന് ചേര്‍­ന്ന മാ­തൃ­ഭൂ­മി ജേര്‍­ണ­ലി­സ്റ്റ്സ് യൂ­ണി­യന്‍ സമ്മേ­ള­ന­മാ­ണ് തു­ട­ക്കം. <a href="http://malayal.am/taxonomy/term/13092" class="taxonomyterm_tag">­വേ­ജ് ബോര്‍­ഡ്</a> ശു­പാര്‍­ശ­ക­ളെ­ക്കു­റി­ച്ച് മാ­നേ­ജ്മെ­ന്റ് നട­ത്തി­വ­ന്ന ചര്‍­ച്ച­കള്‍ പെ­ട്ടെ­ന്ന് അവ­സാ­നി­പ്പി­ച്ചി­രു­ന്നു. പത്ര­മു­ട­മ­ക­ളു­ടെ സം­ഘ­ട­ന­യായ ഐ.എന്‍.എ­സ് വേ­ജ് ബോര്‍­ഡ് നട­പ്പാ­ക്കു­ന്ന­തി­നെ­തി­രെ കോ­ട­തി­യില്‍ പോ­കാ­നും ജേര്‍­ണ­ലി­സ്റ്റ്സ് ആക്റ്റ് തന്നെ ഭേ­ദ­ഗ­തി ചെ­യ്യാ­നും തീ­രു­മാ­നി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ­ത്. ഉട­മ­ക­ളു­ടെ സം­ഘ­ടന പറ­യു­ന്ന­തി­ന് അനു­സ­രി­ച്ചേ പോ­കാ­നാ­കൂ­യെ­ന്ന് മാ­തൃ­ഭൂ­മി മാ­നേ­ജ്മെ­ന്റ് പ്ര­ഖ്യാ­പി­ച്ചു. സ്വാ­ഭാ­വി­ക­മാ­യി സമ്മേ­ള­ന­ത്തില്‍ രൂ­ക്ഷ­മായ വി­മര്‍­ശം ഉയര്‍­ന്നു. മാ­ത്ര­മ­ല്ല, മാ­നേ­ജ്മെ­ന്റ് പ്ര­തി­നി­ധി­ക­ളെ യൂ­ണി­യന്‍ സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­പ്പി­ക്കു­ന്ന പതി­വും നിര്‍­ത്തി. ജവ­ഹര്‍­ലാല്‍ നെ­ഹ്റു­വി­ന്റെ കാ­ലം മു­തല്‍ അനു­ഭ­വി­ച്ചു പോ­ന്ന അവ­കാ­ശ­ങ്ങ­ളും 12 വര്‍­ഷം കഴി­ഞ്ഞ ശമ്പ­ള­പ­രി­ഷ്കാ­ര­വും നി­ഷേ­ധി­ക്കു­മ്പോള്‍ എവി­ടെ­യും ഉണ്ടാ­കേ­ണ്ട ചര്‍­ച്ച­കള്‍ മാ­ത്ര­മാ­ണ് അവി­ടെ­യു­ണ്ടാ­യ­ത്. വേ­ജ് ബോര്‍­ഡി­ന് പക­രം ഏക­പ­ക്ഷീ­യ­മാ­യി പ്ര­ഖ്യാ­പി­ച്ച അല­വന്‍­സ് നി­ഷേ­ധി­ക്ക­ണ­മെ­ന്ന തീ­രു­മാ­ന­വും ഉണ്ടാ­യി­.</p> <p>­സ്ഥ­ലം­മാ­റ്റ­ങ്ങ­ളി­ലൂ­ടെ­യാ­ണ് മാ­നേ­ജ്മെ­ന്റ് പ്ര­തി­ക­രി­ച്ച­ത്. യോ­ഗ­ത്തില്‍ പ്ര­സം­ഗി­ച്ച­വ­രാ­യി­രു­ന്നു ഇര­കള്‍. കൊ­ല്ലം ചീ­ഫ് സബ് എഡി­റ്റര്‍ ടി എസ് കാര്‍­ത്തി­കേ­യ­നെ മും­ബൈ­ക്കും തൊ­ഴില്‍­വാര്‍­ത്ത സബ് എഡി­റ്റര്‍ അബൂ­ബ­ക്ക­റി­നെ ചെ­ന്നൈ­ക്കും തൃ­ശൂര്‍ സീ­നി­യര്‍ സബ് എഡി­റ്റര്‍ കെ ആര്‍ ബൈ­ജു­വി­നെ ബാം­ഗ്ളൂര്‍­ക്കും സ്ഥ­ലം മാ­റ്റി. മും­ബൈ­യില്‍ എത്തിയ കാര്‍­ത്തി­കേ­യ­നെ പ്ര­സ് ക്ല­ബ്ബില്‍ പരി­ച­യ­പ്പെ­ടു­ത്തിയ കു­റ്റ­ത്തി­ന് അവി­ടെ നി­ന്നും സി കെ സന്തോ­ഷി­നെ കൊല്‍­ക്ക­ത്ത­ക്ക് തട്ടി. പത്ര­പ്ര­വര്‍­ത്ത­ക­രു­ടെ മാ­തൃ­സം­ഘ­ട­ന­യായ <a href="http://malayal.am/taxonomy/term/13069" class="taxonomyterm_tag">­കെ­യു­ഡ­ബ്ല്യു­ജെ­</a> മാ­ദ്ധ്യ­സ്ഥാ­പ­ന­ങ്ങള്‍­ക്കു മു­ന്നില്‍ ധര്‍ണ പ്ര­ഖ്യാ­പി­ച്ച­പ്പോള്‍ മാ­നേ­ജ്മെ­ന്റ് ഒന്ന­യ­ഞ്ഞു. പ്ര­ക്ഷോ­ഭ­പ­രി­പാ­ടി­കള്‍ ഉപേ­ക്ഷി­ച്ചാല്‍ ചര്‍­ച്ച തു­ട­ങ്ങാ­മെ­ന്നാ­യി. അതി­ന് മാ­തൃ­ഭൂ­മി ജേര്‍­ണ­ലി­സ്റ്റ്സ് യൂ­ണി­യന്‍ തയ്യാ­റാ­യി. എന്നാല്‍ ചര്‍­ച്ച­ക­ളില്‍ അവര്‍ നി­ല­പാ­ട് മാ­റ്റി­യി­ല്ല. പത്ര ഉട­മാ സം­ഘ­ത്തി­ന്റെ തീ­രു­മാ­ന­ത്തി­ന­പ്പു­റം മറ്റൊ­രു നി­ല­പാ­ടു­മി­ല്ലെ­ന്ന് ആവര്‍­ത്തി­ച്ചു. മാ­ത്ര­മ­ല്ല, സ്ഥ­ലം­മാ­റ്റ­ങ്ങള്‍ തടര്‍­ന്നു. കണ്ണൂ­രില്‍ നി­ന്ന് വി വി വി­ജു­വി­നെ­യും തൃ­ശൂ­രില്‍ നി­ന്ന് വില്‍­സന്‍ വര്‍­ഗീ­സി­നെ­യും ഡല്‍­ഹി­ക്ക് മാ­റ്റി. ഇരു­വ­രും അതാ­ത് യൂ­ണി­റ്റു­ക­ളി­ലെ യൂ­ണി­യന്‍ സെ­ക്ര­ട്ട­റി­മാ­രാ­യി­രു­ന്നു­.</p> <p><strong>­മാ­തൃ­ഭൂ­മി­ക്കു മു­ന്നില്‍ ധര്‍­ണ­യി­രു­ന്നാല്‍ ...</strong></p> <p>­വേ­ജ് ബോര്‍­ഡ് മു­ഖ്യ­പ്ര­ശ്ന­മാ­യി ഉയര്‍­ത്തി ധര്‍ണ നട­ത്തു­വാന്‍ പത്ര­പ്ര­വര്‍­ത്തക യൂ­ണി­യ­നും നോണ്‍ ജേര്‍­ണ­ലി­സ്റ്റ്സ് യൂ­ണി­യ­നും തീ­രു­മാ­നി­ച്ചു­.  നോണ്‍ ജേര്‍­ണ­ലി­സ്റ്റ്സ് യൂ­ണി­യ­ന്റെ നേ­താ­ക്കള്‍  പെ­ട്ടെ­ന്ന് ധര്‍ണ ഉപേ­ക്ഷി­ച്ചു. എന്നാല്‍ എല്ലാ പത്ര­ങ്ങ­ളി­ലെ­യും പത്ര­പ്ര­വര്‍­ത്ത­ക­രും മാ­തൃ­ഭൂ­മി­യൊ­ഴി­കെ­യു­ള്ള സ്ഥാ­പ­ന­ങ്ങ­ളി­ലെ നോണ്‍ ജേര്‍­ണ­ലി­സ്റ്റു­ക­ളും പങ്കെ­ടു­ത്തു. മനോ­ര­മ, മാ­തൃ­ഭൂ­മി, കൌ­മു­ദി എന്നീ പത്ര­സ്ഥാ­പ­ന­ങ്ങള്‍­ക്കു മു­ന്നില്‍ നട­ത്തിയ പരി­പാ­ടി­യില്‍ പങ്കെ­ടു­ത്ത പത്ര­പ്ര­വര്‍­ത്ത­ക­രില്‍ വലി­യൊ­രു വി­ഭാ­ഗം മാ­തൃ­ഭൂ­മി­യില്‍ നി­ന്നു­ള്ള­വ­രാ­യി­രു­ന്നു - 110 പേര്‍. ഒരു വി­ധ­ത്തി­ലും പത്ര­ങ്ങ­ളു­ടെ പ്ര­വര്‍­ത്ത­ന­ത്തെ തട­സ­പ്പെ­ടു­ത്താ­ത്ത വി­ധ­മാ­യി­രു­ന്നു പരി­പാ­ടി. ബ്യൂ­റോ­ക­ളില്‍ നി­ന്ന് കു­റ­ച്ചാ­ളു­ക­ളെ മാ­ത്ര­മേ പങ്കെ­ടു­പ്പി­ച്ചു­ള്ളു. ഡെ­സ്കില്‍ നി­ന്നു­ള്ള­വ­രാ­ക­ട്ടെ തി­രി­ച്ച് ചെ­ന്ന് വൈ­കി­ട്ട് ജോ­ലി­യില്‍ പ്ര­വേ­ശി­ച്ചു. എഴു­തി­ത്ത­യ്യാ­റാ­ക്കിയ മു­ദ്രാ­വാ­ക്യ­ങ്ങ­ളാ­ണ് വി­ളി­ച്ച­ത്. പ്രാ­സം­ഗി­കര്‍ പത്ര­ജീ­വ­ന­ക്കാര്‍ മാ­ത്ര­മാ­യി­രു­ന്നു­.</p> <p>[blurb:2:left]  അതില്‍ പങ്കെ­ടു­ത്ത രണ്ട് ന്യൂ­സ് എഡി­റ്റര്‍­മാ­രില്‍ കോ­ഴി­ക്കോ­ട്ടെ പര­മേ­ശ്വ­ര­നെ മും­ബൈ­ക്കും തൃ­ശൂ­രി­ലെ വി­പി­ന­ച­ന്ദ്ര­നെ ബാം­ഗ്ളൂര്‍­ക്കും നാ­ടു­ക­ട­ത്തി. ലൈ­ബ്രേ­റി­യന്‍­മാ­രായ സന്തോ­ഷി­നെ­യും സജീ­ഷി­നെ­യും ഡല്‍­ഹി­ക്ക് വി­ട്ടു. ഓണ്‍ ലൈന്‍ ലൈ­ബ്ര­റി­യു­ടെ കാ­ല­ത്ത് അവര്‍­ക്ക് അവി­ടെ ഒരു ജോ­ലി­യും ചെ­യ്യാ­നി­ല്ലെ­ങ്കി­ലും ഒരു പാ­ഠം പഠി­ക്ക­ട്ടെ എന്നാ­ണ് മാ­നേ­ജ്മെ­ന്റി­ന്റെ ഭാ­വം. കോ­ഴി­ക്കോ­ട് ഘട­ക­ത്തി­ന്റെ സെ­ക്ര­ട്ട­റി വി എസ് സനോ­ജി­ന് കണ്ടു­വെ­ച്ച­ത് കൊല്‍­ക്ക­ത്ത­യാ­ണ്. സനോ­ജ് വെ­ബ് പോര്‍­ട്ട­ലി­ലെ സബ് എഡി­റ്റ­റാ­ണ്. കൊല്‍­ക്ക­ത്ത­യില്‍ അങ്ങ­നെ­യൊ­രാ­ളു­ടെ ആവ­ശ്യം ഇല്ല.  അവി­ടെ ടൈം­സ് ഓഫ് ഇന്ത്യ­യു­ടെ ഓഫീ­സി­ലെ ഒരു മു­റി­യില്‍ ചു­മ്മാ ഇരി­ക്കു­ക­യാ­ണ് സനോ­ജി­ന്റെ ജോ­ലി­. </p> <p>­മ­ല­പ്പു­റ­ത്ത് നി­ന്ന് റിം­ജു എന്ന സബ് എഡി­റ്റ­റെ സെ­ക്ക­ന്ത­റാ­ബാ­ദി­ലേ­ക്കാ­ണ് പറ­പ്പി­ച്ച­ത്. ഇദ്ദേ­ഹ­ത്തി­ന് റി­പ്പോര്‍­ട്ട് ചെ­യ്യാ­നാ­യി ഹൈ­ദ­രാ­ബാ­ദി­ലെ പ്രാ­ദേ­ശിക ലേ­ഖ­ക­നെ സ്റ്റാ­ഫ് കറ­സ്പോ­ണ്ട­ന്റാ­ക്കി. താ­മ­സം ഉള്‍­പ്പെ­ടെ ഒരു സഹാ­യ­വും ചെ­യ്തു­കൊ­ടു­ക്കു­ന്നി­ല്ലെ­ന്ന് ഉറ­പ്പാ­ക്കി. പ്ര­തി­കൂല സാ­ഹ­ച­ര്യ­ത്തി­ലും അയാള്‍ വാര്‍­ത്ത­കള്‍ കണ്ടെ­ത്തി അയ­ച്ചു. അപ്പോള്‍ ബൈ­ലൈന്‍ നല്‍­ക­രു­തെ­ന്നാ­യി­. </p> <p>­കോ­യ­മ്പ­ത്തൂ­രില്‍ മാ­തൃ­ഭൂ­മി­യു­ടെ സര്‍­ക്കു­ലേ­ഷന്‍ വര്‍­ധി­ക്കും വി­ധം വാര്‍­ത്ത­കള്‍ തയ്യാ­റാ­ക്കി­യി­രു­ന്ന ശ്രീ­കു­മാ­റി­നെ കൊ­ല്ല­ത്തേ­ക്കും അവി­ടെ­നി­ന്ന് ജി ബി­ജു­വി­നെ കോ­യ­മ്പ­ത്തൂര്‍­ക്കും മാ­റ്റി. കോ­ട്ട­ക്ക­ലി­ലെ റി­പ്പോര്‍­ട്ടര്‍ വി­മ­ലി­ന് നല്‍­കി­യ­ത് മം­ഗ­ലാ­പു­രം ബ്യൂ­റോ. കോ­ട്ട­യ­ത്തെ ഫോ­ട്ടോ­ഗ്രാ­ഫര്‍ ഇ വി രാ­ഗേ­ഷി­ന് ബാം­ഗ്ളൂര്‍ വി­ധി­ച്ചു­. </p> <p>  ആറ് ട്രെ­യി­നി­ക­ളു­ടെ പ്രൊ­ബേ­ഷന്‍ ദീര്‍­ഘി­പ്പി­ച്ചു. അവ­രില്‍ പത്ത് വര്‍­ഷം വരെ കരാര്‍ അടി­സ്ഥാ­ന­ത്തില്‍ <a href="http://malayal.am/taxonomy/term/1153" class="taxonomyterm_tag">­ജോ­ലി­</a> ചെ­യ്ത് ഒടു­വില്‍ സ്ഥി­ര­നി­യ­മ­നം കി­ട്ടി­യ­വ­രു­ണ്ട്  . അര്‍­ഹ­ത­യു­ള്ള പല­രു­ടെ­യും സ്ഥാ­ന­ക്ക­യ­റ്റ­ങ്ങള്‍  തട­ഞ്ഞ് വച്ചി­രി­ക്കു­ക­യാ­ണ്. </p> <p>­വന്‍­ന­ഗ­ര­ങ്ങ­ളില്‍ കഴി­യു­ന്ന­വര്‍­ക്ക് യഥാ­സ­മ­യം മെ­ട്രോ അല­വന്‍­സ് നല്‍­കി­ല്ല. </p> <p>  പക്ഷേ സ്ഥ­ലം മാ­റി­പ്പോ­യ­വ­രാ­രും ഖേ­ദ­പ്ര­ക­ട­നം നട­ത്തു­ക­യോ നി­ല­പാ­ട് മാ­റ്റു­ക­യോ ചെ­യ്തി­ട്ടി­ല്ല. മാ­നേ­ജ്മെ­ന്റി­ന്റെ  ക്കാള്‍ എത്ര­യോ ഉയ­രെ­യാ­ണ് അവ­രു­ടെ ധാര്‍­മി­ക­ത.</p> <p>[blurb:3:right] ധര്‍­ണ­യി­രു­ന്ന­വ­രെ ഒരു വി­ധ­ത്തി­ലും മു­ഖ്യ­ധാ­ര­യി­ലേ­ക്ക് അടു­പ്പി­ക്കാ­തി­രി­ക്കാന്‍ ശ്ര­മ­മു­ണ്ട്. മല­പ്പു­റ­ത്ത് നട­ക്കാ­നി­രി­ക്കു­ന്ന സം­സ്ഥാന സ്കൂള്‍ കലോ­ത്സ­വ­ത്തി­ന്റെ റി­പ്പോര്‍­ട്ടര്‍­മാ­രെ­യും ഫോ­ട്ടോ­ഗ്ര­ഫര്‍­മാ­രെ­യും എല്ലാ യൂ­ണി­റ്റു­ക­ളില്‍ നി­ന്നും തി­ര­ഞ്ഞെ­ടു­ത്ത് എഡി­റ്റ­റു­ടെ പ്രാ­ഥ­മിക മീ­റ്റി­ങ്ങും കഴി­ഞ്ഞ­പ്പോ­ളാ­ണ് അവ­രില്‍ ചി­ലര്‍ ധര്‍­ണ­യില്‍ സം­ബ­ന്ധി­ച്ചി­രു­ന്ന­വ­രാ­ണെ­ന്ന് മാ­നേ­ജ്മെ­ന്റ് മന­സി­ലാ­ക്കി­യ­ത്. അവ­രു­ടെ പേ­ര് വെ­ട്ടി­മാ­റ്റി­യാ­ണ് പക കാ­ട്ടി­യ­ത്. </p> <p>ഏ­റ്റ­വു­മൊ­ടു­വില്‍ പാ­ല­ക്കാ­ട് സ്റ്റാ­ഫ് റി­പ്പോര്‍­ട്ട­റായ പി സു­രേ­ഷ്ബാ­ബു­വി­നെ സ്ഥ­ലം മാ­റ്റി­യാ­ണ് നിര്‍­വൃ­തി­യ­ട­ഞ്ഞ­ത്. മല­ബാര്‍ സി­മ­ന്റ്സ് അഴി­മ­തി­ക്കെ­തി­രെ നി­ര­ന്ത­രം എഴു­തി സി­ബിഐ അന്വേ­ഷ­ണം വരെ എത്തി­ച്ച­തി­ന്റെ ക്രെ­ഡി­റ്റു­ള്ള ലേ­ഖ­ക­നാ­ണി­ദ്ദേ­ഹം­.  മാ­റ്റിയ സ്ഥ­ല­മാ­ക­ട്ടെ മൂ­ന്നാ­റ­ടു­ത്ത് മാ­ങ്കു­ള­ത്തേ­ക്കും. അതൊ­രു പഞ്ചാ­യ­ത്ത് ആസ്ഥാ­നം മാ­ത്ര­മാ­ണ്. സാ­ധാ­രണ സ്റ്റാ­ഫ് റി­പ്പോര്‍­ട്ടര്‍­മാ­രെ യൂ­ണി­റ്റു­ക­ളി­ലേ­ക്കോ ജി­ല്ലാ ആസ്ഥാ­ന­ങ്ങ­ളി­ലേ­ക്കോ മാ­ത്ര­മേ നി­യോ­ഗി­ക്കാ­റു­ള്ളു. മി­ക­ച്ച ജോ­ലി­സാ­മര്‍­ത്ഥ്യ­മു­ള്ള ധാ­രാ­ളം അവാര്‍­ഡു­കള്‍ നേ­ടി­യി­ട്ടു­ള്ള ഒരു റി­പ്പോര്‍­ട്ട­റെ മൂ­ല­യ്ക്കി­രു­ത്താന്‍ മാ­നേ­ജ്മെ­ന്റി­ന്റെ തന്ത്രം നോ­ക്കൂ­. </p> <p>ഈ കു­റി­പ്പ് എഴു­തിയ ശേ­ഷം വന്ന <a href="http://malayal.am/taxonomy/term/44" class="taxonomyterm_tag">­വാര്‍­ത്ത</a> തൃ­ശ്ശൂ­രില്‍ നി­ന്നാ­ണ്. മാ­തൃ­ഭൂ­മി ജേര്‍­ണ­ലി­സ്റ്റ് യൂ­ണി­യ­ന്റെ തൃ­ശൂര്‍ ഘട­കം സെ­ക്ര­ട്ട­റി  ഇ ജി രതീ­ഷ് എന്ന തൃ­ശൂര്‍ സീ­നി­യര്‍ റി­പ്പോര്‍­ട്ട­റെ കൊ­ല്ലം ജി­ല്ല­യു­ടെ മല­യോര പ്ര­ദേ­ശ­മായ അച്ചന്‍­കോ­വി­ലി­ലേ­യ്ക്കാ­ണ് മാ­തൃ­ഭൂ­മി മാ­നേ­ജ്മെ­ന്റ് സ്ഥ­ലം മാ­റ്റി­യ­ത്. രാ­പ്പ­കല്‍ ബ്യൂ­റോ ജോ­ലി­കള്‍ ചെ­യ്യു­ന്ന­തി­ന് യാ­തൊ­രു മടി­യും പ്ര­ക­ടി­പ്പി­ക്കാ­ത്ത, സമര്‍­പ്പിത-നിര്‍­ഭയ പത്ര­പ്ര­വര്‍­ത്ത­ന­ത്തി­ന് മാ­തൃ­ക­യായ യു­വാ­വാ­ണ് രതീ­ഷ്.</p> <p>­മ­റ്റേ­തെ­ങ്കി­ലും സ്ഥാ­പ­ത്തി­നാ­ണെ­ങ്കില്‍ സ്വ­കാ­ര്യ അഹ­ങ്കാ­ര­മാ­യി മാ­റേ­ണ്ട പ്ര­തി­ഭ­യ്ക്ക് ജോ­ലി­യില്‍ പ്ര­വേ­ശി­ച്ച് ഒന്‍­പ­താം വര്‍­ഷം നല്‍­കു­ന്ന ആദ്യ­പ്ര­മോ­ഷന്‍ മര­വി­പ്പി­ച്ച് നിര്‍­ത്തി­യി­രി­ക്കു­ക­യാ­ണ്. അഥ­വാ കഴി­ഞ്ഞ ഒരു വര്‍­ഷ­ത്തി­ലേ­റെ­യാ­യി അദ്ദേ­ഹം സീ­നി­യര്‍ റി­പ്പോര്‍­ട്ടര്‍ ഓണ്‍ പ്രൊ­ബേ­ഷ­നാ­ണ്. ആറു­മാ­സം കൊ­ണ്ട് അവ­സാ­നി­ക്കേ­ണ്ട പ്രൊ­ബേ­ഷന്‍ അവ­സാ­നി­ക്കാ­ത്ത­തി­ന് ഒരു ന്യാ­യീ­ക­ര­ണ­വു­മി­ല്ല. </p> <p>­മാ­തൃ­ഭൂ­മി ജേര്‍­ണ­ലി­സ്റ്റ് യൂ­ണി­യ­ന്റെ സം­സ്ഥാന ട്ര­ഷ­റര്‍ ആയ സു­മേ­ഷി­നെ കോ­ട്ട­യ­ത്ത്‌ നി­ന്നും തൃ­ശ്ശൂ­രി­ലേ­ക്ക് മാ­റ്റി­യ­താ­ണ് കൂ­ട്ട­ത്തില്‍ ഏറ്റ­വും പു­തിയ നട­പ­ടി­.</p> <p><strong>­പി­രി­ച്ചു­വി­ട­ലും­...</strong></p> <p>[blurb:4:left]  കോ­ട്ട­ക്കല്‍ യൂ­ണി­റ്റി­ലെ സബ് എഡി­റ്റര്‍ ബി­നു ഫല്‍­ഗു­നന്‍ രാ­ത്രി 8 മണി­ക്കു­ള്ള ജോ­ലി സമ­യ­ത്ത് എത്തി­യ­പ്പോള്‍ മാ­നേ­ജര്‍ ഒരു കത്ത് നല്‍­കി. ജോ­ലി­യില്‍ നി­ന്ന് പി­രി­ച്ചു­വി­ട്ടു­കൊ­ണ്ടു­ള്ള കട­ലാ­സാ­യി­രു­ന്നു അത്. ട്രെ­യി­നി­ങ് വി­ജ­യ­ക­ര­മാ­യി പൂര്‍­ത്തീ­ക­രി­ച്ച് പ്രൊ­ബേ­ഷ­നി­ലു­ള്ള ഒരാ­ളെ എപ്പോള്‍ വേ­ണ­മെ­ങ്കി­ലും പി­രി­ച്ചു­വി­ടാ­മെ­ന്ന­തി­നാ­ലാ­ണ് ഈ പ്ര­വൃ­ത്തി. ഏഷ്യാ­നെ­റ്റില്‍ റി­പ്പോര്‍­ട്ട­റാ­യി­രു­ന്ന ബി­നു അവി­ടം വി­ട്ട് മാ­തൃ­ഭൂ­മി­യില്‍ പ്ര­വര്‍­ത്തി­ക്കാന്‍ വന്ന ഒരാള്‍­കൂ­ടി­യാ­ണ്. മെ­യ് 1ന്റെ സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്തു­വെ­ന്ന­തു മാ­ത്ര­മാ­ണ് അയാ­ളില്‍ ആരോ­പി­ക്ക­പ്പെ­ടു­ന്ന കു­റ്റം. അതില്‍ അദ്ദേ­ഹം ഒരു അഭി­പ്രാ­യ­പ്ര­ക­ട­ന­വും നട­ത്തി­യി­രു­ന്നി­ല്ല. ആ സമ്മേ­ള­നം മാ­നേ­ജ്മെ­ന്റ് വി­രു­ദ്ധ­മാ­കു­മെ­ന്ന് ഒരു സൂ­ച­ന­യും ഉണ്ടാ­യി­രു­ന്ന­തു­മി­ല്ല. ജോ­ലി­യി­ലെ മി­ക­വ് സം­ബ­ന്ധി­ച്ച് ഒരു എതി­ര­ഭി­പ്രാ­യ­വും ന്യൂ­സ് എഡി­റ്റ­റോ ഡെ­പ്യൂ­ട്ടി എഡി­റ്റ­റോ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. എന്നി­ട്ടും ഒരു ദാ­ക്ഷി­ണ്യ­വു­മി­ല്ലാ­തെ പി­രി­ച്ചു­വി­ട്ടു­.</p> <p> </p> <p><strong>­വേ­ജ് ബോര്‍­ഡ് ഒരു നി­മി­ത്തം മാ­ത്രം­</strong></p> <p>­വേ­ജ് ബോര്‍­ഡ് ശു­പാര്‍ശ നി­ഷേ­ധം ഒരു നി­മി­ത്ത­മാ­യെ­ന്നു മാ­ത്രം­.</p> <p>­വേ­ജ് ബോര്‍­ഡ് പത്ര­വ്യ­വ­സാ­യ­ത്തി­ന് അനാ­വ­ശ്യ­മാ­ണെ­ന്നും ഓരോ പത്ര­സ്ഥാ­പ­ന­വും സ്വ­ന്തം നി­ല­യ്ക്ക് <a href="http://malayal.am/taxonomy/term/1156" class="taxonomyterm_tag">­ശ­മ്പ­ളം­</a> തീ­രു­മാ­നി­ച്ചാല്‍ മതി­യെ­ന്നു­മാ­ണ് സു­പ്രീം­കോ­ട­തി­യില്‍ മു­ത­ലാ­ളി­മാര്‍ കൂ­ട്ട­ത്തോ­ടെ വാ­ദി­ക്കു­ന്ന­ത്. അതാ­ണ് പു­തിയ വാ­ണി­ജ്യ­സം­സ്കാ­ര­ത്തി­ന് ഉത്ത­മം. എന്നാല്‍ പത്ര­ക്ക­ട­ലാ­സി­ന് മു­തല്‍ തീ­വ­ണ്ടി­യില്‍ കയ­റ്റി­യ­യ­ക്കു­ന്ന­തി­നു വരെ <a href="http://malayal.am/taxonomy/term/3524" class="taxonomyterm_tag">­സ­ബ്സി­ഡി­</a> വേ­ണ­മെ­ന്ന് അവര്‍­ക്ക് നിര്‍­ബ­ന്ധ­മു­ണ്ട്. പൊ­തു­ജ­ന­ത്തി­ന്റെ അറി­യാ­നു­ള്ള അവ­കാ­ശം സം­ര­ക്ഷി­ക്കു­ന്ന­തി­ന്റെ പേ­രില്‍ സര്‍­ക്കാര്‍ നല്‍­കു­ന്ന ആനു­കൂ­ല്യം തങ്ങ­ളു­ടെ ലാ­ഭം വര്‍­ധി­പ്പി­ക്കു­ന്ന­തി­ന് മാ­ത്ര­മാ­യു­ള്ള­താ­ണെ­ന്നും അതി­ന്റെ മു­ന്ന­ണി­പ്പോ­രാ­ളി­ക­ളായ ജീ­വ­ന­ക്കാര്‍­ക്ക് വേ­ണ്ടെ­ന്നും ഈ മു­ത­ലാ­ളി­മാര്‍ അങ്ങ് തീ­രു­മാ­നി­ച്ചാല്‍ മതി­യോ­?</p> <p>[blurb:5:right] ഫോര്‍­ത്ത് എസ്റ്റേ­റ്റി­ന്റെ എല്ലാ സൌ­ജ­ന്യ­ങ്ങ­ളും പറ്റു­ന്ന­തോ­ടൊ­പ്പം പത്ര­വ്യ­വ­സാ­യ­ത്തെ പര­സ്യ­വ­രു­മാ­ന­വും ലാ­ഭ­വും വര്‍­ധി­പ്പി­ക്കാ­നു­ള്ള ഒരു ഉപാ­ധി­യാ­ക്കി മാ­റ്റു­ക­യെ­ന്ന­തും മാ­തൃ­ഭൂ­മി­യുള്‍­പ്പെ­ടെ­യു­ള്ള മാ­നേ­ജ്മെ­ന്റു­ക­ളു­ടെ ഉള്ളി­ലി­രു­പ്പാ­ണ്. പണ്ട് എതിര്‍­ത്തോ­ടി­ച്ച ടൈം­സ് ഓഫ് ഇന്ത്യ­യാ­ണ് അതി­നു­ള്ള വഴി കാ­ട്ടു­ന്ന­ത്.</p> <p>­മാ­തൃ­ഭൂ­മി­യെ­ന്ന  ബ്രാ­ന്റി­ന്റെ രൂ­പ­വല്‍­ക്ക­ര­ണ­ത്തില്‍ സാ­മൂ­ഹ്യ­മൂ­ല­ധ­ന­ത്തി­ന്റെ അള­വ് എത്ര­യെ­ന്ന് വ്യ­ക്തം­. </p> <p>­മ­നോ­ര­മ­യി­ലെ 15 ഓളം പത്ര­പ്ര­വര്‍­ത്ത­ക­രും ധര്‍­ണ­യില്‍ പങ്കെ­ടു­ത്ത­വ­രാ­ണ്.  എന്നാല്‍ ഒരു കാ­ര്യം വ്യ­ക്ത­മാ­ണ്. എല്ലാ പത്ര ഉട­മ­ക­ളു­ടെ­യും അഖി­ലേ­ന്ത്യാ കൂ­ട്ടാ­യ്മ­യാ­ണ് കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കു­ന്ന­ത്. പത്ര­മേ­ഖ­ല­യി­ലെ ജീ­വ­ന­ക്കാ­രും സര്‍­ക്കാ­രു­മാ­യു­ള്ള ബന്ധ­ത്തി­ന്റെ പൊ­ക്കിള്‍­ക്കൊ­ടി­യാ­ണ് ജവ­ഹര്‍­ലാല്‍ നെ­ഹ്റു കൊ­ണ്ടു­വ­ന്ന വേ­ജ് ബോര്‍­ഡ് നി­യ­മം. കേ­ര­ള­ത്തി­ലെ അധ്യാ­പ­ക­രെ മാ­നേ­ജ്മെ­ന്റി­ന്റെ നി­യ­ന്ത്ര­ണ­ത്തില്‍ നി­ന്ന് ഒരു പരി­ധി വരെ മോ­ചി­പ്പി­ച്ച വി­ദ്യാ­ഭ്യാസ ബി­ല്ല് പോ­ലെ സാ­മൂ­ഹ്യ­പ്രാ­ധാ­ന്യം അതി­നു­ണ്ട്. ആ ബന്ധം മു­റി­ച്ചു കള­ഞ്ഞാല്‍ വേ­ജ് ബോര്‍­ഡി­നെ­ക്കാ­ളും കൂ­ടു­തല്‍ ശമ്പ­ളം നല്‍­കാ­മെ­ന്നു പോ­ലും ഇവര്‍ പറ­ഞ്ഞു­ക­ള­യും. പക്ഷേ വാര്‍­ത്ത­ക­ളില്‍ സമ്പൂര്‍­ണ്ണ­മായ നി­യ­ന്ത്ര­ണം, പത്ര­പ്ര­വര്‍­ത്ത­ക­രു­ടെ മേല്‍ പൂര്‍­ണ്ണ­മായ ആധി­പ­ത്യം എന്നി­വ­യാ­ണ് നി­ഗൂ­ഡ­മായ ലക്ഷ്യ­ങ്ങള്‍.</p> <p><strong>­കാ­ണു­ന്നി­ല്ലേ ഈ കാ­പ­ട്യം­?</strong></p> <p>  പു­ഴ­യും വെ­ള്ള­വും വാ­യു­വും ധാ­തു­ക്ക­ളും മനു­ഷ്യ­രു­ടെ പൊ­തു­സ്വ­ത്താ­ണെ­ന്ന് അവര്‍ നമ്മോ­ട് പറ­യും. അത് വാ­ണി­ജ്യ­വല്‍­ക്ക­രി­ക്ക­രു­തെ­ന്ന്  പു­സ്ത­ക­മെ­ഴു­തും. പതി­പ്പു­കള്‍ പ്ര­സ­വി­ക്കും. സ്ഥാ­പ­ന­ത്തില്‍ കയ­റി­യാല്‍  ന്യൂ­സ് പേ­പ്പര്‍ ഒരു പ്രോ­ഡ­ക്റ്റും സെ­ല്ലി­ങ് ഒബ്ജ­ക്റ്റു­മാ­യി പത്ര­പ്ര­വര്‍­ത്ത­ക­രെ പഠി­പ്പി­ക്കും­. </p> <p>[blurb:6:left] അഭി­പ്രാ­യ­പ്ര­ക­ട­ന­ത്തി­നും ആവി­ഷ്കാ­ര­ത്തി­നു­മു­ള്ള മൌ­ലി­കാ­വ­കാ­ശ­ത്തി­ന്റെ ബല­ത്തി­ലാ­ണ് മാ­ദ്ധ്യ­മ­ങ്ങള്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­ത്. എന്നാല്‍ പത്ര­ത്തി­നു­ള്ളില്‍ ഈ സ്വാ­ത­ന്ത്ര്യം ഉട­മ­യ്ക്ക് മാ­ത്ര­മാ­ണ്. തൊ­ഴി­ലാ­ളി­ക­ളു­ടെ ഒരു പ്ര­ക­ട­ന­ത്തി­ന്റെ വാര്‍­ത്ത പോ­ലും തമ­സ്ക­രി­ക്ക­പ്പെ­ടും. നഴ്സു­മാ­രു­ടെ <a href="http://malayal.am/taxonomy/term/254" class="taxonomyterm_tag">­സ­മ­രം­</a> മു­തല്‍ പങ്കാ­ളി­ത്ത പെന്‍­ഷ­നി­ലെ കു­ഴ­പ്പ­ങ്ങള്‍ വരെ റി­പ്പോര്‍­ട്ട് ചെ­യ്യു­ന്ന­വര്‍­ക്ക് മി­ണ്ടാന്‍ പാ­ടി­ല്ല. അവര്‍­ക്ക് എവി­ടെ നി­ന്നും പി­ന്തു­ണ­യി­ല്ല. പത്ര­സ്വാ­ത­ന്ത്ര്യ­മെ­ന്നാല്‍ പത്ര ഉട­മ­യു­ടെ മാ­ത്രം സ്വാ­ത­ന്ത്ര്യ­മാ­കു­ന്നു­. </p> <p> </p> <p>­മാ­തൃ­ഭൂ­മി­യു­ടെ ഉദ്ദേ­ശ്യ­ങ്ങ­ളെ­ക്കു­റി­ച്ച് പത്ര­ത്തി­ന്റെ ഒന്നാം ലക്ക­ത്തി­ലു­ള്ള സ്വ­ന്തം പ്ര­സ്താ­വന ആവര്‍­ത്തി­ച്ചൊ­ന്ന് വാ­യി­ച്ചു നോ­ക്കൂ-</p> <blockquote><p>'­മ­നു­ഷ്യ­ജീ­വി­തം മഹ­ത്താ­യൊ­രു ബാ­ധ്യ­ത­യാ­ണ്. ആ ബാ­ധ്യത നി­റ­വേ­റ്റു­ന്ന­തി­നു­ള്ള പൂര്‍­ണ്ണ­സ്വാ­ത­ന്ത്ര്യം എല്ലാ മനു­ഷ്യര്‍­ക്കും ഉണ്ടാ­യി­രി­ക്ക­ണം. അവ­ര­വ­രു­ടെ ബു­ദ്ധി­ക്കും പ്രാ­പ്തി­ക്കും അധ്വാ­ന­ത്തി­നും അനു­സ­രി­ച്ചു­ള്ള ഫലം യാ­തോ­രു തട­സ­വും കൂ­ടാ­തെ ആര്‍­ക്കും അനു­ഭ­വി­ക്കാന്‍ കഴി­യ­ണം. അതി­നെ കു­റ­യ്ക്കു­വാ­നോ, ഇല്ലാ­താ­ക്കു­വാ­നോ, മനു­ഷ്യ­ന്റെ സ്വാ­ഭി­മാ­ന­ത്തെ ക്ഷ­യി­പ്പി­ക്കാ­നോ നശി­പ്പി­ക്കാ­നോ ഉള്ള ആചാ­ര­സ­മ്പ്ര­ദാ­യ­ങ്ങ­ളോ നി­ബ­ന്ധ­ന­ക­ളോ മനു­ഷ്യ­വര്‍­ഗ­ത്തി­ന്റെ അഭി­വൃ­ദ്ധി­ക്ക് പറ്റാ­ത്ത­താ­ക­കൊ­ണ്ട് അവ­യെ തീ­രെ അക­റ്റ­ണം. എന്നാല്‍ മാ­ത്ര­മേ ലോ­ക­ത്തില്‍ സൌ­ഖ്യ­വും സ്വാ­ത­ന്ത്ര്യ­വും സമാ­ധാ­ന­വും പൂര്‍­ണ്ണ­മാ­യി ഉണ്ടാ­കാന്‍ തര­മു­ള്ളു എന്ന നയ­ത്തെ അടി­സ്ഥാ­ന­മാ­ക്കി ഞങ്ങള്‍ മറ്റെ­ല്ലാ വി­ഷ­യ­ങ്ങ­ളെ­യും പരി­ശോ­ധി­ക്കു­ന്ന­താ­കു­ന്നു­'.</p> </blockquote> <p><strong>ഒ­രു സം­ഘം പത്ര­പ്ര­വര്‍­ത്ത­കര്‍</strong></p></p> <fieldset class="fieldgroup group-newsquotes"><legend>News Quotes</legend><div class="field field-type-text field-field-quote"> <div class="field-items"> <div class="field-item odd"> സ്വന്തം വീട്ടില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവര്‍ നാട്ടുകാരുടെ പ്രതികരണത്തിന്റെ വാളാവേണ്ടതില്ല. </div> <div class="field-item even"> മാതൃഭൂമിയിലെ നോണ്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്റെ നേതാക്കള്‍ പെട്ടെന്ന് ധര്‍ണ ഉപേക്ഷിച്ചു. എന്നാല്‍ എല്ലാ പത്രങ്ങളിലെയും പത്രപ്രവര്‍ത്തകരും മാതൃഭൂമിയൊഴികെയുള്ള സ്ഥാപനങ്ങളിലെ നോണ്‍ ജേര്‍ണലിസ്റ്റുകളും പങ്കെടുത്തു. </div> <div class="field-item odd"> ആറ് ട്രെയിനികളുടെ പ്രൊബേഷന്‍ ദീര്‍ഘിപ്പിച്ചു. അവരില്‍ പത്ത് വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് ഒടുവില്‍ സ്ഥിര നിയമനം കിട്ടിയവരുണ്ട്. </div> <div class="field-item even"> വന്‍നഗരങ്ങളില്‍ കഴിയുന്നവര്‍ക്ക് യഥാസമയം മെട്രോ അലവന്‍സ് നല്‍കില്ല. </div> <div class="field-item odd"> വേജ് ബോര്‍ഡ് പത്രവ്യവസായത്തിന് അനാവശ്യമാണെന്നും ഓരോ പത്രസ്ഥാപനവും സ്വന്തം നിലയ്ക്ക് ശമ്പളം തീരുമാനിച്ചാല്‍ മതിയെന്നുമാണ് സുപ്രീംകോടതിയില്‍ മുതലാളിമാര്‍ കൂട്ടത്തോടെ വാദിക്കുന്നത്. അതാണ് പുതിയ വാണിജ്യസംസ്കാരത്തിന് ഉത്തമം. എന്നാല്‍ പത്രക്കടലാസിന് മുതല്‍ തീവണ്ടിയില്‍ കയറ്റിയയക്കുന്നതിനു വരെ സബ്സിഡി വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. </div> </div> </div> </fieldset> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/kpkmenon.jpg" alt="K P Kesavamenon" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> മാതൃഭൂമി സ്ഥാപകനായ കെ പി കേശവമേനോന്‍ </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> മീഡിയ സ്കാന്‍ </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/special-arrangement" title="View user profile.">Special Arrangement</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/22565/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82#comments അവകാശം ആവിഷ്കാരസ്വാതന്ത്ര്യം എം പി വീരേന്ദ്രകുമാര്‍ കെയുഡബ്ല്യുജെ ജന്മിത്തം ജോലി ടൈംസ് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് തൊഴില്‍പീഡനം ധര്‍ണ പിരിച്ചുവിടല്‍ പ്രതികരണം പ്രതികാരം ഫാസിസം ഫ്യൂഡലിസം മലയാള മനോരമ മാതൃഭൂമി വേജ് ബോര്‍ഡ് ശമ്പളം ശമ്പളപരിഷ്കരണം സബ്സിഡി സമരം സുപ്രീം കോടതി സ്ഥലംമാറ്റം മീഡിയ സ്കാന്‍ വാര്‍ത്ത Wed, 16 Jan 2013 19:00:00 +0000 Special Arrangement 22565 at http://malayal.am ഡെൽഹി കൂട്ടമാനഭംഗവും പുതിയ നിയമനിർമ്മാണവും http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22564/%E0%B4%A1%E0%B5%86%E0%B5%BD%E0%B4%B9%E0%B4%BF-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82 <p><p>­പാ­ക്കി­സ്ഥാ­നി­ലെ മൌ­ലി­ക­വാ­ദി­ക­ളു­ടെ വധ­ശ്ര­മ­ത്തി­ന്ന് ഇര­യാ­കേ­ണ്ടി വന്ന <a href="http://malayal.am/taxonomy/term/17104" class="taxonomyterm_tag">­മ­ലാ­ല</a> എന്ന യു­വ­തി­യു­ടെ വ്യ­ക്തി­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ പേ­രിൽ അന്താ­രാ­ഷ്ട്ര മാ­ദ്ധ്യ­മ­ങ്ങൾ­ക്കൊ­പ്പം ഇന്ത്യൻ മാ­ദ്ധ്യ­മ­ങ്ങ­ളി­ലും, സോ­ഷ്യൽ നെ­റ്റ്‌­വർ­ക് സൈ­റ്റു­ക­ളി­ലും കൊ­ണ്ടു­പി­ടി­ച്ച പ്ര­ചാ­ര­ണം നട­ന്നു കൊ­ണ്ടി­രി­ക്കെ, രാ­ജ്യ­ത്തി­ന്റെ തല­സ്ഥാന നഗ­രി­യിൽ നട­ന്ന കൂ­ട്ട­ബ­ലാ­ത്സം­ഗ­വും, ക്രൂ­ര­മായ കൊ­ല­പാ­ത­ക­വും ആഗോ­ള­ത­ല­ത്തിൽ ഇന്ത്യ­യു­ടെ പ്ര­തി­ച്ഛാ­യ­ക്കു­ണ്ടാ­ക്കിയ നാ­ണ­ക്കേ­ട് ചെ­റു­ത­ല്ല. മലാല എന്ന യു­വ­തി­ക്ക് നേ­രെ നട­ന്ന അക്ര­മ­ങ്ങ­ളെ മുൻ നി­ർ­ത്തി­ക്കൊ­ണ്ട് പാ­ക്കി­സ്ഥാ­നി­ലെ സ്ത്രീ­കൾ തീ­രെ സു­ര­ക്ഷി­ത­ര­ല്ല എന്ന നി­ല­യ്ക്കു­ള്ള പ്ര­ചാ­ര­ണ­ങ്ങൾ അഴി­ച്ചു­വി­ടാൻ ഇന്ത്യൻ മാ­ദ്ധ്യ­മ­ങ്ങൾ കാ­ണി­ച്ച അത്യു­ത്സാ­ഹ­ത്തി­ന്റെ മഷി ഉണ­ങ്ങും മു­ൻ­പാ­ണ് ഇന്ത്യ­ക്ക് വൻ­നാ­ണ­ക്കേ­ടു­ണ്ടാ­ക്കി­ക്കൊ­ണ്ട് തല­സ്ഥാന നഗ­രി­യായ ഡെ­ൽ­ഹി­യിൽ കൂ­ട്ട­മാ­ന­ഭം­ഗ­വും, കൊ­ല­പാ­ത­ക­വും അര­ങ്ങേ­റു­ന്ന­ത്. </p> <p>­ഡെ­ൽ­ഹി­യി­ലെ അതി­ശ­ക്ത­മായ സു­ര­ക്ഷാ സം­വി­ധാ­ന­ങ്ങ­ളെ നോ­ക്കു­കു­ത്തി­യാ­ക്കി കു­റ്റ­വാ­ളി­കൾ സ്വൈ­ര­വി­ഹാ­രം നട­ത്തു­ന്നു എന്ന­തും, സ്ത്രീ­കൾ പൊ­തു­നി­ര­ത്തിൽ പോ­ലും സു­ര­ക്ഷി­ത­ര­ല്ല എന്ന­തും രാ­ജ്യ­ത്തി­ന്റെ സു­ര­ക്ഷാ സം­വി­ധാ­ന­ങ്ങ­ളു­ടെ വി­ശ്വ­സ­നീ­യ­ത­യെ­യും, പൌ­ര­നു ഭര­ണ­കൂ­ടം നൽ­കേ­ണ്ട സു­ര­ക്ഷാ­ബാ­ധ്യ­ത­യെ­യു­മാ­ണ് പ്രാ­ഥ­മി­ക­മാ­യി ചോ­ദ്യം ചെ­യ്യു­ന്ന­തു. ഡെ­ൽ­ഹി പോ­ലു­ള്ള അതീവ സു­ര­ക്ഷാ മേ­ഖ­ല­യിൽ പോ­ലും സ്ത്രീ­കൾ നി­ര­ന്ത­രം അക്ര­മി­ക്ക­പ്പെ­ടു­ന്നു എന്ന­തും, തല­സ്ഥാന നഗ­രി സ്ത്രീ­ക­ളെ സമ്പ­ന്ധി­ച്ചി­ട­ത്തോ­ളം അര­ക്ഷിത മേ­ഖ­ല­യാ­ണെ­ന്നു­മു­ള്ള വാ­ർ­ത്ത­കൾ കഴി­ഞ്ഞ കു­റെ വർ­ഷ­ങ്ങ­ളാ­യി പു­റ­ത്തു­വ­ന്നു കൊ­ണ്ടി­രി­ക്കു­ന്നു. രാ­ജ്യ­ത്തെ സ്ത്രീ­കൾ ഏറ്റ­വും കൂ­ടു­തൽ അക്ര­മി­ക്ക­പ്പെ­ടു­ന്ന­തു ഇന്ത്യ­യു­ടെ തല­സ്ഥാന നഗ­രി­യിൽ ആണെ­ന്നാ­ണ് സ്ഥി­തി­വി­വ­ര­ക്ക­ണ­ക്കു­ക­ളിൽ നി­ന്നു വ്യ­ക്ത­മാ­കു­ന്ന­ത്. എന്നി­ട്ടും ഇതി­നെ­തി­രെ ഭര­ണ­കൂ­ട­ത്തി­ന്റെ ഭാ­ഗ­ത്തു നി­ന്നു പ്രാ­യോ­ഗിക നട­പ­ടി­കൾ ഉണ്ടാ­യി­ല്ല എന്നു മാ­ത്ര­മ­ല്ല തല­സ്ഥാന നഗ­രി­യി­ലെ  സ്ത്രീ­ക­ളു­ടെ മാ­നം പി­ച്ചി­ചീ­ന്തും വി­ധം ആഭ്യ­ന്ത­ര­വ­കു­പ്പ് അക്ഷ­ന്ത­വ്യ­മായ കെ­ടു­കാ­ര്യ­സ്ഥ­ത­യും, കൃ­ത്യ­വി­ലോ­പ­വും തു­ട­രു­ക­യാ­ണ് ചെ­യ്ത­തു­.</p> <p>­ഡെ­ൽ­ഹി ദു­ര­ന്തം തട­യാൻ ഒന്നും ചെ­യ്യാൻ സാ­ധി­ക്കാ­ത്ത ഭര­ണ­കൂ­ടം ദു­ര­ന്ത­ത്തി­നു ശേ­ഷ­മു­ള്ള വൈ­കാ­രിക അന്ത­രീ­ക്ഷം മു­ത­ലെ­ടു­ത്തു കൊ­ണ്ട് കരി­നി­യ­മ­ങ്ങൾ ചു­ട്ടെ­ടു­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ് ഇപ്പോൾ മു­ന്നോ­ട്ട് നീ­ങ്ങു­ന്ന­തു. വാ­സ്ത­വ­ത്തിൽ നി­യ­മ­ങ്ങ­ളു­ടെ അപ­ര്യാ­പ്ത­യാ­ണോ കു­റ്റ­കൃ­ത്യ­ങ്ങൾ പെ­രു­കു­ന്ന­തി­ന്റെ പ്ര­ധാന കാ­ര­ണ­മാ­കു­ന്ന­തു അതോ കു­റ്റ­വാ­ളി­കൾ രൂ­പ­പ്പെ­ടു­ന്ന­തു തട­യു­ന്ന­തിൽ ഭര­ണ­രം­ഗ­ത്തു­ണ്ടായ വീ­ഴ്ച­യാ­ണോ എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണ്. ഏതു ദു­ര­ന്തം ഉണ്ടാ­യാ­ലും മാ­ദ്ധ്യ­മ­ങ്ങ­ളി­ലും തെ­രു­വു­ക­ളി­ലും സോ­ഷ്യൽ നെ­റ്റ്‌­വർ­ക് സൈ­റ്റു­ക­ളി­ലും രൂ­പ­പ്പെ­ടു­ന്ന പ്ര­തി­ക­ര­ണ­ത്തി­ന്റെ­യും, പ്ര­തി­ഷേ­ധ­ത്തി­ന്റെ­യും മു­ന­യൊ­ടി­ക്കാൻ പെ­ട്ടെ­ന്നു ചു­ട്ടെ­ടു­ക്കു­ന്ന നി­യ­മ­ങ്ങൾ­ക്കും നട­പ­ടി­കൾ­ക്കു­മ­പ്പു­റം എന്തെ­ല്ലാം തര­ത്തി­ലു­ള്ള പ്രാ­യോ­ഗിക സമീ­പ­ന­ങ്ങ­ളും, പ്ര­തി­രോധ പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­ണ് ഭര­ണ­കൂ­ടം സ്വീ­ക­രി­ക്കു­ന്ന­തെ­ന്ന് ചർ­ച്ച ചെ­യ്യ­പ്പെ­ടേ­ണ്ട­തു­ണ്ട്.</p> <p><img src="/sites/default/files/images/2013/January/15/IMG_3601.JPG" height="317" width="650" alt="IMG_3601.JPG" /></p> <p>­കേ­ര­ള­ത്തിൽ തന്നെ കഴി­ഞ്ഞ വർ­ഷ­ങ്ങ­ളിൽ നട­ന്ന കു­റെ ദു­ര­ന്ത­ങ്ങൾ, അവ­യോ­ട് ഭര­ണ­കൂ­ടം സ്വീ­ക­രി­ച്ച നട­പ­ടി­കൾ എന്തൊ­ക്കെ­യാ­ണെ­ന്ന ചോ­ദ്യ­ത്തി­നു­ത്ത­രം തേ­ടു­മ്പോൾ ആദ്യം കട­ന്നു­വ­രിക തട്ടേ­ക്കാ­ട് ബോ­ട്ടു ദു­ര­ന്ത­മാ­ണ്. ഇരു­പ­തോ­ളം പി­ഞ്ചു­കു­ട്ടി­ക­ളു­ടെ ജീ­വൻ അപ­ഹ­രി­ച്ച തട്ടേ­ക്കാ­ട് ബോ­ട്ടു ദു­ര­ന്ത­ത്തി­നു ശേ­ഷം ഉണ്ടായ പ്ര­തി­ഷേ­ധ­ങ്ങ­ളെ തണു­പ്പി­ക്കാൻ നി­ര­വ­ധി പ്ര­ഖ്യാ­പ­ന­ങ്ങൾ ഭര­ണ­കൂ­ടം നട­ത്തി. ഈ പ്ര­ഖ്യാ­പ­ന­ങ്ങ­ളിൽ എന്തെ­ങ്കി­ലും നട­പ­ടി­കൾ പി­ന്നീ­ട് ഉണ്ടാ­യോ? ദു­ര­ന്ത­ത്തി­നു ശേ­ഷം ബോ­ട്ട് യാ­ത്ര­ക്ക് മി­നി­മം സു­ര­ക്ഷ ഉറ­പ്പു വരു­ത്തും വി­ധ­മു­ള്ള സർ­ക്കാർ പ്ര­ഖ്യാ­പ­ന­ങ്ങ­ളിൽ ഒന്നു പോ­ലും നട­പ്പി­ലാ­യി­ല്ല എന്നു മാ­ത്ര­മ­ല്ല കേ­ര­ള­ത്തി­ലെ വി­നോദ സഞ്ചാര മേ­ഖ­ല­യിൽ ഒട്ടും സു­ര­ക്ഷി­ത­മ­ല്ലാ­ത്ത തീ­ർ­ത്തും പ്രാ­കൃ­ത­മായ സൌ­ക­ര്യ­ങ്ങ­ളാ­ണ് ഇന്നും നി­ല­നി­ൽ­ക്കു­ന്ന­തു എന്ന് കണ്ടെ­ത്തേ­ണ്ടി വരു­ന്നു­.</p> <p>­വർ­ഷ­ങ്ങൾ­ക്കു മു­ൻ­പെ കേ­ര­ള­ത്തിൽ തന്നെ, ഓടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ബസി­നു തീ­പി­ടി­ച്ച്  അനേ­കം യാ­ത്ര­ക്കാർ കൊ­ല്ല­പ്പെ­ട്ട സം­ഭ­വം ഇവി­ടെ സ്മ­ര­ണീ­യ­മാ­ണ്. ബസി­നു തീ പി­ടി­ച്ച­ത­റി­ഞ്ഞി­ട്ടും പു­റ­ത്തു കട­ക്കാ­നാ­കാ­തെ ബസി­നു­ള്ളിൽ കു­ടു­ങ്ങി നി­ര­വ­ധി പേ­രാ­ണ് അപ­ക­ട­ത്തിൽ കൊ­ല്ല­പ്പെ­ട്ട­ത്. സ്വാ­ഭാ­വി­ക­മാ­യും ബസി­ലെ സു­ര­ക്ഷാ സം­വി­ധാ­ന­ത്തെ കു­റി­ച്ച തു­റ­ന്ന ചർ­ച്ച­ക­ളും ആശ­ങ്ക­ക­ളും കണ­ക്കി­ലെ­ടു­ത്തു കൊ­ണ്ട് കേ­ര­ള­ത്തി­ലെ യാ­ത്രാ ബസു­ക­ളിൽ പു­റ­കു­വ­ശ­ത്തു എമർ­ജൻ­സി ഡോർ ഘടി­പ്പി­ക്ക­ണ­മെ­ന്ന പ്ര­ഖ്യാ­പ­നം മന്ത്രി­ത­ല­ത്തിൽ തന്നെ ഉണ്ടാ­കു­ക­യു­ണ്ടാ­യി. ഇന്നും ഈ പ്ര­ഖ്യാ­പ­നം പൂ­ർ­ണ്ണ­മാ­യും നട­പ്പി­ലാ­യി­ട്ടി­ല്ല. സർ­ക്കാർ ഉട­മ­സ്ഥ­ത­യിൽ ഉള്ള കെ എസ് ആർ ടി സി ബസു­ക­ളിൽ മാ­ത്ര­മാ­ണ് ഈ സം­വി­ധാ­നം നട­പ്പി­ലാ­യ­തു. എൺ­പ­തു ശത­മാ­ന­ത്തൊ­ളം ജന­ങ്ങൾ യാ­ത്ര ചെ­യ്യു­ന്ന സ്വ­കാ­ര്യ ബസു­ക­ളിൽ ഈ പ്ര­ഖ്യാ­പ­നം നട­പ്പി­ലാ­ക്കു­വാൻ ഇന്നും ഭര­ണ­കൂ­ട­ത്തി­നു സാ­ധി­ച്ചി­ട്ടി­ല്ല.</p> <p>­കേ­ര­ള­ത്തിൽ തന്നെ സമീ­പ­കാ­ല­ത്തു­ണ്ടായ ടാ­ങ്കർ ലോ­റി ദു­ര­ന്ത­വും കൂ­ട്ട­മ­ര­ണ­ങ്ങ­ളു­ടെ­യും പശ്ചാ­ത്ത­ല­ത്തിൽ സർ­ക്കാർ പ്ര­ഖ്യാ­പി­ച്ച­തും, സ്വീ­ക­രി­ച്ച­തു­മായ നട­പ­ടി­കൾ എന്തൊ­ക്കെ എന്ന ചോ­ദ്യ­വും പ്ര­സ­ക്ത­മാ­ണ്. വീ­ണ്ടും  ഒ­രു ദു­ര­ന്തം ആവർ­ത്തി­ക്കാ­തി­രി­ക്കാൻ പാ­ക­ത്തിൽ എന്ത് നട­പ­ടി­ക­ളാ­ണ് ഈ വി­ഷ­യ­ത്തിൽ സർ­ക്കാർ സ്വീ­ക­രി­ച്ച­തു? സമാ­ന­മായ ദു­ര­ന്തം ആവർ­ത്തി­ക്കു­മ്പോ­ഴാ­യി­രി­ക്കും പഴയ പ്ര­ഖ്യാ­പ­ന­ങ്ങൾ സർ­ക്കാ­രി­ന്റെ ഓർ­മ്മ­യിൽ വീ­ണ്ടും വരി­ക. ദു­ര­ന്ത­ങ്ങൾ വൻ വാ­ർ­ത്ത­കള്‍­ക്കും പ്ര­തി­ഷേ­ധ­ങ്ങൾ­ക്കും വഴി­മാ­റു­മ്പോ­ൾ, ജന­വി­കാ­രം ശമി­പ്പി­ക്കാൻ ഭര­ണ­കൂ­ടം നട­ത്തു­ന്ന ചില പൊ­ടി­ക്കൈ­കൾ മാ­ത്ര­മാ­യി ദു­ര­ന്താ­ന­ന്തര നട­പ­ടി­കൾ മാ­റു­ന്നു എന്ന­തു ആശാ­സ്യ­മ­ല്ല. മാ­ത്ര­മ­ല്ല പല നട­പ­ടി­ക­ളും പ്ര­ഹ­സ­ന­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു­.</p> <p>ഇ­തി­നേ­ക്കാൾ അപ­ക­ട­ക­ര­മാ­ണ്  ഏതൊ­രു ദു­ര­ന്ത­ത്തി­ന്റെ­യും പശ്ചാ­ത്ത­ല­ത്തിൽ അതി­വേ­ഗം ചു­ട്ടെ­ടു­ക്കു­ന്ന നി­യ­മ­ങ്ങൾ. പല­പ്പോ­ഴും അതി­വൈ­കാ­രിക അന്ത­രീ­ക്ഷ­ത്തിൽ ഉദ്യോ­ഗ­ത­ല­ത്തിൽ ചു­ട്ടെ­ടു­ക്കു­ന്ന നി­യ­മ­ങ്ങ­ളി­ലെ അപ­ക­ടം പൊ­തു­ജ­നം കണ്ടി­ല്ലെ­ന്നു നടി­ക്കേ­ണ്ടി വരി­ക­യും, രാ­ഷ്ട്രീയ പാ­ർ­ട്ടി­കൾ നി­യ­മ­ത്തി­നു വേ­ണ്ടി കൈ­പൊ­ക്കാൻ മത്സ­രി­ക്കു­ക­യും ചെ­യ്യു­ക­യും, മാ­ദ്ധ്യ­മ­ങ്ങ­ളിൽ ഇതി­ന്റെ അപ­ക­ട­ക­ര­മായ വശ­ങ്ങള്‍ ചർ­ച്ച ചെ­യ്യാ­തെ പോ­കു­മ്പൊ­ഴു­മൊ­ക്കെ അണി­യ­റ­യിൽ രൂ­പ­പ്പെ­ടു­ന്ന­ത് വാ­സ്ത­വ­ത്തിൽ കരി­നി­യ­മ­ങ്ങ­ങ്ങൾ ആണെ­ന്ന വസ്തുത അപ­ക­ട­ക­ര­വും ഗൌ­ര­വ­ത­ര­വു­മാ­ണ്.</p> <p><img src="/sites/default/files/images/2013/January/15/IMG_3658.JPG" height="434" width="650" alt="IMG_3658.JPG" /></p> <p>­ദു­ര­ന്ത­ങ്ങൾ കണ്ട­റി­ഞ്ഞു ഇല്ലാ­താ­ക്കു­വാ­നോ, അതി­നെ നേ­രി­ടു­വാ­നോ പരാ­ജ­യ­പ്പെ­ടു­ന്ന ഭര­ണ­കൂ­ടം പക്ഷെ ഇത്ത­രം അടി­യ­ന്തിര നി­യ­മ­നി­ർ­മ്മാ­ണ­ങ്ങൾ­ക്കു അത്യാ­വേ­ശം കാ­ണി­ക്കു­ന്നു. <a href="http://malayal.am/taxonomy/term/1373" class="taxonomyterm_tag">­മും­ബൈ</a> <a href="http://malayal.am/taxonomy/term/481" class="taxonomyterm_tag">­ഭീ­ക­രാ­ക്ര­മ­ണം­</a> തന്നെ ഉദാ­ഹ­ര­ണം. രാ­ജ്യ­ത്തി­ന്റെ സാ­മ്പ­ത്തിക തല­സ്ഥാ­ന­ത്തു നട­ന്ന ഭീ­കര അക്ര­മ­ണ­ങ്ങ­ളെ മുൻ കൂ­ട്ടി കണ്ട് പ്ര­തി­രോ­ധി­ക്കു­വാ­നോ­,  അവി­ടെ നട­ന്ന കൂ­ട്ട­ക്കൊ­ല­കൾ തട­യു­വാ­നോ സാ­ധി­ക്കാ­ത്ത ഭര­ണ­കൂ­ടം പി­ന്നീ­ട് ചെ­യ്ത­ത് ഈ ദു­ര­ന്ത പശ്ചാ­ത്ത­ല­ത്തിൽ തീ­ർ­ത്തും ദു­രു­പ­യോ­ഗി­ക്ക­പ്പെ­ടാൻ സാ­ധ്യ­ത­യു­ള്ള, രണ്ട് തവ­ണ­യെ­ങ്കി­ലും പാ­ർ­ല­മെ­ന്റി­ലൂ­ടെ തള്ളി­ക്ക­ള­ഞ്ഞ <a href="http://malayal.am/taxonomy/term/17106" class="taxonomyterm_tag">­ടാ­ഡ</a>, <a href="http://malayal.am/taxonomy/term/17107" class="taxonomyterm_tag">­പോ­ട്ട</a> എന്നീ കരി­നി­യ­മ­ങ്ങ­ളെ­ക്കാൾ മാ­ര­ക­മായ നി­യ­മം അതി­വേ­ഗം പാ­ർ­ല­മെ­ന്റിൽ അവ­ത­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു. രാ­ജ്യം ഒന്ന­ട­ങ്കം മും­ബൈ ഭീ­ക­രാ­ക്ര­മ­ണ­ത്തി­നെ­തി­രെ പ്ര­തി­ഷേ­ധം നട­ത്തു­ന്ന അവ­സ­രം മു­ത­ലെ­ടു­ത്തു കൊ­ണ്ടാ­ണ് വൈ­ദേ­ശിക ഭീ­ക­രർ­ക്കെ­തി­രെ എന്ന പേ­രിൽ രാ­ജ്യ­ത്തെ ജന­ങ്ങ­ളെ തന്നെ കള്ള­ക്കേ­സിൽ കു­ടു­ക്കി തു­റു­ങ്കിൽ അട­യ്ക്കാൻ പാ­ക­ത്തി­ൽ  ഒട്ടെ­രെ പഴു­തു­ക­ളു­ള്ള യു എ പി എ എന്ന <a href="http://malayal.am/taxonomy/term/14966" class="taxonomyterm_tag">­ക­രി­നി­യ­മം­</a> പട­ച്ചു­വി­ടു­ന്ന­തു­.</p> <p>­മും­ബൈ ഭീ­ക­രാ­ക്ര­മണ പശ്ചാ­ത്ത­ല­മാ­യ­തു കൊ­ണ്ട്  ഭര­ണ­കൂ­ടം ആഗ്ര­ഹി­ച്ച­തു പോ­ലെ തന്നെ സ്വാ­ഭാ­വി­ക­മാ­യും രാ­ജ്യ­ത്തെ മാ­ദ്ധ്യ­മ­ങ്ങ­ളും രാ­ഷ്ട്രീയ പാ­ർ­ട്ടി­ക­ളും നി­യ­മ­ത്തി­ലെ അപ­ക­ട­ക­ര­മായ വ്യ­വ­സ്ഥ­കൾ­ക്കെ­തി­രെ ശബ്ദ­മു­യർ­ത്തി­യി­ല്ല എന്നു മാ­ത്ര­മ­ല്ല ഭീ­ക­ര­ത­യ്ക്കെ­തി­രെ കർ­ശന നി­യ­മം വേ­ണ­മെ­ന്ന­തിൽ ഇവർ­ക്കാ­ർ­ക്കും എതി­ർ­പ്പും ഉണ്ടാ­യി­രു­ന്നി­ല്ല. വർ­ഷ­ങ്ങള്‍ പി­ന്നി­ടു­മ്പോൾ ഭീ­ക­ര­ത­യ്ക്കെ­തി­രെ  എ­ന്ന പേ­രിൽ പാ­ർ­ല­മെ­ന്റ് പാ­സ്സാ­ക്കിയ യു ഏ പി എ എന്ന കരി­നി­യ­മം അതി­ന്റെ മു­ൻ­ഗാ­മി­ക­ളായ ടാ­ഡ, പോ­ട്ട എന്നി­വ­യെ പോ­ലെ തന്നെ രാ­ജ്യ­ത്തെ ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കെ­തി­രെ­യും ആദി­വാ­സി­കൾ­ക്കെ­തി­രെ­യും ഭര­ണ­കൂ­ട­ങ്ങൾ­ക്കു <a href="http://malayal.am/taxonomy/term/13496" class="taxonomyterm_tag">­ദു­രു­പ­യോ­ഗം­</a> ചെ­യ്യാൻ പാ­ക­ത്തിൽ വഴി­മാ­റ്റ­പ്പെ­ട്ടി­രി­ക്കു­ന്നു. ടാ­ഡ, പോ­ട്ട എന്നീ കരി­നി­യ­മ­ങ്ങൾ­ക്കെ­തി­രെ രാ­ജ്യ­ത്തു ഏറ്റ­വു­മ­ധി­കം പ്ര­തി­ഷേ­ധ­ങ്ങൾ­ക്കും, സമ­ര­ങ്ങൾ­ക്കും നേ­തൃ­ത്വം നൽ­കിയ ഇട­തു­പ­ക്ഷ പാ­ർ­ട്ടി­കൾ പോ­ലും ഈ നി­യ­മ­ത്തി­ലെ ദു­രു­പ­യോഗ സാ­ധ്യ­ത­യ്ക്കു നേ­രെ കണ്ണ­ട­ച്ചു എന്നു മാ­ത്ര­മ­ല്ല, ഇട­തു­പ­ക്ഷം സ്വ­യം തന്നെ ഈ നി­യ­മം കേ­ര­ള­ത്തിൽ ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കെ­തി­രെ ഉപ­യോ­ഗി­ച്ചു ‘മാ­തൃ­ക’ കാ­ണി­ക്കു­ക­യും ചെ­യ്തു­.</p> <p>ഈ പശ്ചാ­ത്ത­ല­ത്തിൽ നി­ന്നു കൊ­ണ്ട് തന്നെ­യാ­ണ് ഡെ­ൽ­ഹി മാ­ന­ഭം­ഗ­ത്തെ തു­ടർ­ന്നു­ള്ള പു­തിയ നി­യമ നി­ർ­മ്മാണ ചർ­ച്ച­ക­ളെ­യും നോ­ക്കി­ക്കാ­ണേ­ണ്ട­തു. ദു­ര­ന്ത­ങ്ങ­ളു­ടെ സമ്മർ­ദ്ദ­ങ്ങൾ­ക്കി­ട­യിൽ അതി­വേ­ഗം ചു­ട്ടെ­ടു­ക്കേ­ണ്ട­വ­യ­ല്ല രാ­ജ്യ­ത്തെ നി­യ­മ­ങ്ങൾ. തീ­ർ­ത്തും ആരോ­ഗ്യ­ക­ര­മായ അന്ത­രീ­ക്ഷ­ത്തി­ലാ­ണ് രാ­ജ്യ­ത്ത് നി­യ­മ­നി­ർ­മ്മാ­ണ­ങ്ങൾ നട­പ്പി­ലാ­ക്കേ­ണ്ട­തു. നി­യ­മ­നി­ർ­മ്മാ­ണ­വു­മാ­യി ബന്ധ­പ്പെ­ട്ട വി­ശ­ദ­മായ പഠ­ന­ങ്ങ­ളും ചർ­ച്ച­ക­ളും ആവ­ശ്യ­മാ­ണ്. ദു­ര­ന്ത­ങ്ങൾ തട­യു­ന്ന­തിൽ നി­ര­ന്ത­രം പരാ­ജ­യ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ഭര­ണ­കൂ­ടം  മു­ഖം­മി­നു­ക്കു­വാ­നും ജന­കീയ പ്ര­തി­ഷേ­ധ­ങ്ങ­ളെ വഴി­മാ­റ്റി­വി­ടാ­നും പു­തിയ നി­യ­മ­നി­ർ­മ്മാ­ണ­ങ്ങൾ നട­ത്തു­ക­യാ­ണ് ഇവി­ടെ ചെ­യ്യു­ന്ന­തു. രാ­ജ്യ­ത്ത് ഓരോ ദു­ര­ന്തം നട­ക്കു­മ്പോ­ഴും പു­തിയ നി­യ­മ­ങ്ങൾ നി­ർ­മ്മി­ച്ചു പരി­ഹാ­രം കാ­ണുക എന്ന ഭര­ണ­കൂട നയ­വും, പൊ­തു­ജന സമീ­പ­ന­ങ്ങ­ളും ആശാ­സ്യ­വും യു­ക്തി­ഭ­ദ്ര­വു­മ­ല്ല. അതു അനാ­രോ­ഗ്യ­ക­ര­മായ കീ­ഴ്‌­വ­ഴ­ക്ക­വു­മാ­ണ് സൃ­ഷ്ടി­ക്കു­ക. ബലാ­ത്സം­ഗ­ത്തി­നെ­തി­രെ വധ­ശി­ക്ഷ­യോ ലൈം­ഗിക ശേ­ഷി ഇല്ലാ­താ­ക്കു­ക­യോ അട­ക്ക­മു­ള്ള പു­തിയ നി­യ­മം കൊ­ണ്ടു­വ­ന്ന­തു കൊ­ണ്ട്മാ­ത്രം സ്ത്രീ­കൾ­ക്കെ­തി­രെ­യു­ള്ള അതി­ക്ര­മ­ങ്ങൽ ഇല്ലാ­താ­കു­മെ­ന്ന നി­രീ­ക്ഷ­ണ­വും തീ­ർ­ത്തും മൌ­ഢ്യ­മാ­ണ്.  ഇന്നു­ള്ള നി­യ­മ­ങ്ങൾ തന്നെ വേ­ണ്ട­വി­ധം ഉപ­യോ­ഗ­പ്പെ­ടു­ത്തു­ക­യാ­ണ് വേ­ണ്ട­ത്.</p> <p>ഈ വി­ഷ­യ­ത്തിൽ മാ­ന­ഭം­ഗ­ത്തി­നി­ര­യാ­യി കൊ­ല്ല­പ്പെ­ട്ട യു­വ­തി­യു­ടെ കൂ­ട്ടു­കാ­ര­ന്റെ പു­തിയ വെ­ളി­പ്പെ­ടു­ത്തൽ കു­റ്റ­വാ­ളി­കള്‍­ക്കൊ­പ്പം തന്നെ ക്ര­മ­സ­മാ­ധാ­നം പരി­പാ­ലി­ക്കേ­ണ്ട ഡെ­ൽ­ഹി പോ­ലീ­സി­നെ­യും വി­മർ­ശി­ക്കു­ന്ന­താ­ണ്. അക്ര­മ­ത്തി­ന്നി­ര­യാ­യി ഡെ­ൽ­ഹി­യി­ലെ തെ­രു­വി­ലേ­ക്ക് വലി­ച്ചെ­റി­യ­പ്പെ­ട്ട യു­വ­തി­ക്ക് അടി­യ­ന്തിര ചി­കി­ത്സ ലഭ്യ­മാ­ക്കാൻ ഡെ­ൽ­ഹി പൊ­ലീ­സ് സാ­ങ്കേ­തിക കാ­ര­ണ­ങ്ങൾ പറ­ഞ്ഞു വൈ­കി­പ്പി­ച്ച­താ­ണ് യു­വ­തി­യു­ടെ ആരോ­ഗ്യ­നില കൂ­ടു­തൽ വഷ­ളാ­കാൻ കാ­ര­ണ­മെ­ന്ന് സു­ഹൃ­ത്തി­ന്റെ വെ­ളി­പ്പെ­ടു­ത്തൽ അന്താ­രാ­ഷ്ട്ര മാ­ദ്ധ്യ­മ­ങ്ങ­ളിൽ വരെ വലിയ വാ­ർ­ത്ത­യാ­യി മാ­റി­യി­രി­ക്കു­ന്നു. പൌ­ര­ന്റെ ജീ­വ­നും സു­ര­ക്ഷ നൽ­കേ­ണ്ട പൊ­ലീ­സ് കു­റ്റ­വാ­ളി­ക­ളെ തട­യു­ന്ന­തിൽ പരാ­ജ­യ­പ്പെ­ട്ടു എന്നു മാ­ത്ര­മ­ല്ല, മൃ­ത­പ്രാ­യ­മാ­യി വലി­ച്ചെ­റി­യ­പ്പെ­ട്ട യു­വ­തി­ക്ക് യഥാ­സ­മ­യം ചി­കി­ത്സ നൽ­കു­ന്ന­തിൽ മ<span class="st">­നഃ­</span>­പൂ­ർ­വ­മായ വീ­ഴ്ച­വ­രു­ത്തു­ക­യും ചെ­യ്തു­.</p> <p><img src="/sites/default/files/images/2013/January/15/IMG_3659.JPG" height="551" width="650" alt="IMG_3659.JPG" /></p> <p>ഈ കെ­ടു­കാ­ര്യ­സ്ഥത ആവർ­ത്തി­ക്കു­ന്ന­തി­നെ­തി­രെ എന്തു നി­ല­പാ­ടാ­ണ്, സർ­ക്കാർ കൈ­ക്കൊ­ള്ളു­ക? ഇവി­ടെ ബലാ­ത്സം­ഗം ചെ­യ്ത ക്രി­മി­ന­ലു­കൾ­ക്കൊ­പ്പം തന്നെ ഈ നര­ഹ­ത്യ­യിൽ ഡെ­ൽ­ഹി പൊ­ലീ­സി­നും പങ്കു­ണ്ടെ­ന്നു വ്യ­ക്തം. ദു­ര­ന്ത­ത്തി­ന്റെ ചു­വ­ടു­പി­ടി­ച്ച് പു­തിയ നി­യ­മ­നി­ർ­മ്മാ­ന­ത്തി­ന്നൊ­രു­ങ്ങു­ന്ന ഭര­ണ­കൂ­ടം, ആഭ്യ­ന്തര വകു­പ്പി­ന്റെ ഭാ­ഗ­ത്തു നി­ന്നു­ണ്ടാ­കു­ന്ന നി­ര­ന്തര വീ­ഴ്ച­കൾ­ക്കെ­തി­രെ­യും, കെ­ടു­കാ­ര്യ­സ്ഥ­ത­യ്ക്കെ­തി­രെ­യും എന്തു നി­യ­മ­നി­ർ­മ്മാ­ണ­മാ­ണ് നട­ത്തു­വാൻ തയ്യാ­റാ­വുക എന്ന സ്വാ­ഭാ­വിക ചോ­ദ്യ­വും ഉയർ­ന്നു വരാം­.</p> <p>­രാ­ജ്യ­ത്ത് പൌ­ര­നു സു­ര­ക്ഷ ഉറ­പ്പാ­ക്കാൻ ഇന്നു­ള്ള നി­യ­മ­ങ്ങൾ തന്നെ ധാ­രാ­ള­മാ­ണ്. അതേ സമ­യം അപാ­ക­ത­കൾ ഉണ്ടെ­ങ്കിൽ അതു നി­ക­ത്തുക തന്നെ വേ­ണം. എന്നാൽ പു­തിയ നി­യ­മ­ങ്ങ­ളു­ടെ അഭാ­വ­മ­ല്ല കു­റ്റ­കൃ­ത്യ­ങ്ങ­ളു­ടെ വ്യാ­പ­ന­ങ്ങൾ­ക്ക് കാ­ര­ണം. അതി­നു വി­ശാ­ല­മായ അർ­ത്ഥ­ത്തി­ലു­ള്ള കാ­ര്യ­കാ­ര­ണ­ങ്ങൾ ഉണ്ട്. ലഹ­രി ഉത്പ­ന്ന­ങ്ങ­ളു­ടെ­യും, മദ്യ­ത്തി­ന്റെ­യും കു­ത്തൊ­ഴു­ക്കു­്, കമ്പോള മു­ത­ലാ­ളി­ത്ത­വൽ­ക്ക­ര­ണം, വ്യ­ക്തി­ജീ­വി­ത­ത്തിൽ നി­ന്നു നന്മ­യു­ടെ അം­ശം ഇല്ലാ­താ­കൽ, അതി­ക്ര­മ­ങ്ങ­ളു­ടെ അതി­പ്ര­സ­ര­മു­ള്ള ചല­ച്ചി­ത്ര­ങ്ങ­ളു­ടെ സ്വാ­ധീ­നം, അക്ര­മാ­സ­ക്ത­മായ രാ­ഷ്ട്രീയ ശൈ­ലി­കൾ, സർ­വോ­പ­രി സു­ര­ക്ഷാ സം­വി­ധാ­ന­ങ്ങള്‍ പൊ­തു­ജ­ന­ങ്ങ­ളു­ടെ വി­ശ്വാ­സ്യത നേ­ടു­ന്ന­തിൽ നേ­രി­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന പരാ­ജ­യം എന്നി­വ­യൊ­ക്കെ കൂ­ടി­യും കു­റ­ഞ്ഞും കു­റ്റ­വാ­സ­ന­കൾ­ക്ക് പ്രേ­ര­ണ­യാ­കു­ന്നു. ഇവി­ടെ മേ­ല്പ­റ­ഞ്ഞ ഏതു കാ­ര­ണ­മെ­ടു­ത്താ­ലും അതി­ന്റെ അടി­സ്ഥാന കാ­ര­ണം ചെ­ന്നെ­ത്തുക ഭര­ണ­കൂട നയ­ങ്ങ­ളി­ലേ­ക്ക് തന്നെ­യാ­ണ്. ഇവി­ടെ ഭര­ണ­കൂ­ട­ത്തി­ന്റെ പോ­രാ­യ്മ­ക­ളെ പു­തിയ നി­യ­മ­നി­ർ­മ്മാ­ണ­ത്തി­ലൂ­ടെ മറി­ക­ട­ക്കാ­മെ­ന്ന സർ­ക്കാർ തന്ത്രം വി­ജ­യി­ക്കു­മ്പോൾ പരാ­ജ­യ­പ്പെ­ടു­ന്ന­ത് പൊ­തു­ജ­ന­ങ്ങൾ തന്നെ­യാ­ണ്. ദു­രു­പ­യോ­ഗം ചെ­യ്യ­പ്പെ­ടാൻ സാ­ധ്യ­ത­യു­ള്ള ഒരു നി­യ­മം കൂ­ടെ സ്വ­ന്തം തല­ക്കു മീ­തെ ആടി­ക്ക­ളി­ക്കു­ന്ന­തു ഈ ആർ­പ്പു­വി­ളി­കൾ­ക്കി­ട­യിൽ പൊ­തു­ജ­നം അറി­യു­ന്നി­ല്ല.</p> <p><strong> </strong></p> <p><strong>­പി­.­കെ. നൌ­ഫൽ</strong></p> <p>(­ചി­ത്ര­ങ്ങള്‍ ദീ­പിക ഫോ­ട്ടോ­ഗ്രാ­ഫര്‍ <a href="http://malayal.am/user/878/articles">ജോണ്‍ മാ­ത്യു­വി­ന്റെ­</a> സ്വ­കാ­ര്യ­ശേ­ഖ­ര­ത്തില്‍ നി­ന്ന്)<strong><br /></strong></p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/IMG_3614.JPG" alt="tear gas at delhi protesters against gang rape" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-description"> <div class="field-items"> <div class="field-item odd"> ഡല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ നടന്ന പ്രതിഷേധത്തിനു നേരെ പൊലീസ് കണ്ണീര്‍വാതകഷെല്ല് പ്രയോഗിക്കുന്നു. </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> നിരീക്ഷണം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/%E0%B4%AA%E0%B5%81%E0%B4%B2%E0%B4%B0%E0%B4%BF" title="View user profile.">പുലരി</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22564/%E0%B4%A1%E0%B5%86%E0%B5%BD%E0%B4%B9%E0%B4%BF-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82#comments കരിനിയമം കാമം കൂട്ടബലാത്സംഗം ടാഡ ഡല്‍ഹി ദുരുപയോഗം നിയമനിര്‍മ്മാണം പാക്കിസ്ഥാന്‍ പുരുഷന്‍ പോട്ട ബലാല്‍സംഗം ഭീകരാക്രമണം മലാല മുംബൈ യുഎപിഎ വധശിക്ഷ വ്യക്തിസ്വാതന്ത്ര്യം സ്ത്രീ സ്വാതന്ത്ര്യം നിരീക്ഷണം വാര്‍ത്ത Tue, 15 Jan 2013 11:05:41 +0000 പുലരി 22564 at http://malayal.am ജ്യോതിമാര്‍ ഉണ്ടാകുന്നത്... http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22558/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D <p><p>'എ­നി­ക്ക് ജീ­വി­ക്ക­ണം. ഞാന്‍ തി­രി­കെ ജീ­വി­ത­ത്തി­ലേ­ക്ക് മട­ങ്ങി­യെ­ത്തും. ജീ­വി­ക്കാ­നു­ള്ള സമ­രം ഞാന്‍ തു­ട­രുക തന്നെ ചെ­യ്യും. ' ഈ ശബ്ദ­ത്തി­ന്റെ ഉടമ ഇനി വി­ങ്ങു­ന്ന ഓര്‍­മ്മ­യാ­ണ്. ശത­കോ­ടീ­ശ്വ­ര­ന്മാ­രു­ള്ള രാ­ജ്യം, 120 കോ­ടി­യു­ള്ള മാ­നവ ശേ­ഷി. ലോ­ക­ത്തെ ഏറ്റ­വും വലി­യ, ശക്ത­മായ ജനാ­ധി­പ­ത്യ­ത്തി­ന്റെ പൊ­ങ്ങ­ച്ച­ങ്ങള്‍ ഇവി­ടെ തകര്‍­ന്നു വീ­ഴു­ന്നു. കൂ­ട്ട­മാ­ന­ബം­ഗ­ത്തി­ന് ശേ­ഷം ജീ­വ­നു വേ­ണ്ടി യാ­ചി­ച്ച 23 വയ­സു­കാ­രി <a href="http://malayal.am/taxonomy/term/2942" class="taxonomyterm_tag">­ഡല്‍­ഹി­</a> പെണ്‍­കു­ട്ടി ഇന്ന് നമു­ക്കൊ­പ്പ­മി­ല്ല. പക്ഷെ അവള്‍ കൊ­ളു­ത്തിയ ജ്യോ­തി ഓരോ മനു­ഷ്യ­മ­ന­സി­ലും ജ്വാ­ലാ­മു­ഖി­പോ­ലെ ആളി­പ്പ­ട­രു­ക­യാ­ണ്.</p> <p>­ഡി­സം­ബര്‍ 16 രാ­ത്രി സു­ഹൃ­ത്തി­നൊ­പ്പം സി­നിമ കണ്ട് മട­ങ്ങിയ പെണ്‍­കു­ട്ടി­യെ കാ­ത്തി­രു­ന്ന ദുര്‍­വി­ധി ഇനി ലോ­ക­ത്ത് ഒരു പെണ്‍­കു­ട്ടി­ക്കും ഉണ്ടാ­കാ­തി­രി­ക്ക­ട്ടെ. പാ­ലം വി­ല്ലേ­ജി­ലേ­ക്കു­ള്ള ചാര്‍­ട്ടേ­ഡ് സ്വ­കാ­ര്യ ബസില്‍ കയ­റിയ ആ സാ­ധു പെണ്‍­കു­ട്ടി കരു­തി­യി­ല്ല ഈ ലോ­ക­ത്തു നി­ന്നും തന്നെ താന്‍ യാ­ത്ര­യാ­കു­ന്നു­വെ­ന്ന്. ഏറ്റ­വും ക്രൂ­ര­മാ­യി കൂ­ട്ട­ബ­ലാല്‍­സം­ഗ­ത്തി­രി­യാ­യി അവള്‍. 7 പേര്‍ അട­ങ്ങു­ന്ന ബസ് ജീ­വ­ന­ക്കാര്‍ അവ­ളെ മാ­റി മാ­റി പീ­ഡി­പ്പി­ച്ചു­.</p> <p>­ബ­സ് സ്ഥി­രം പോ­കു­ന്ന റോ­ഡില്‍ നി­ന്നും മാ­റി ഓടാന്‍ തു­ട­ങ്ങി­യ­പ്പോള്‍ തന്നെ പെണ്‍­കു­ട്ടി­ക്കും സു­ഹൃ­ത്തി­നും അപ­ക­ടം മന­സി­ലാ­യി. സം­സാ­രം സഭ്യ­ത­യു­ടെ അതി­രു­കള്‍ ലം­ഘി­ച്ച­പ്പോള്‍ തന്നെ സു­ഹൃ­ത്ത് എതിര്‍­ത്തു. 7 പേ­രോ­ട് എതിര്‍­ക്കാന്‍ അയാള്‍­ക്ക് കഴി­ഞ്ഞി­ല്ല. കൈ­ക്ക് പക­രം ഇരു­മ്പ് ദണ്ഡു­കള്‍ ശരീ­ര­ത്തി­ലേ­റ്റ­പ്പോള്‍ അയാ­ളു­ടെ ബോ­ധം മറ­ഞ്ഞു­.</p> <p>­ക്രൂ­ര­മായ കൂ­ട്ട ബലാല്‍­സം­ഗ­ത്തി­നു­ശേ­ഷം ആ പെണ്‍­കു­ട്ടി­യോ­ട് ചെ­യ്ത ക്രൂ­ര­ത­ക­ളാ­ണ് മനു­ഷ്യര്‍­ക്ക് ഓര്‍­ക്കാന്‍ പോ­ലും പറ്റാ­ത്ത­ത്. മര­ണ­ത്തോ­ട­ടു­ത്ത അബോ­ധാ­വ­സ്ഥ­യില്‍ പെണ്‍­കു­ട്ടി­യു­ടെ ജന­നേ­ന്ദ്രി­യ­ത്തില്‍ ഇരു­മ്പ് ദണ്ഡ് കു­ത്തി­യി­റ­ക്കി. ഇനി ഈ മൃ­ഗീയ കൃ­ത്യ­ത്തെ വി­വ­രി­ക്കു­ന്ന­ത് മനു­ഷ്യ­ത്വം മരി­ക്കാ­ത്ത­വ­രോ­ട് ചെ­യ്യു­ന്ന ക്രൂ­ര­ത­യാ­ണ്. 'ശ­രീ­രം എന്ന് വി­ശേ­ഷി­പ്പാ­കു­ന്ന ഒന്ന് അവള്‍­ക്കി­ല്ലാ­യി­രു­ന്നു­,' അവ­ളെ ചി­കി­ത്സി­ച്ച ഡോ­ക്ട­റു­ടെ വാ­ക്കു­ക­ളാ­ണി­ത്.</p> <p><img src="/sites/default/files/images/2013/January/15/Damini%20Delhi.JPG" height="519" width="650" alt="Damini%20Delhi.JPG" /></p> <p>­ജീ­വ­ന് ഇനി­യും അധി­കം നാ­ളു­ക­ളി­ല്ല എന്ന­റി­ഞ്ഞി­ട്ടും ജീ­വി­ക്കാ­നു­ള്ള അസാ­ധാ­രണ ധൈ­ര്യം കാ­ട്ടിയ ആ സഹോ­ദ­രി­യെ മര­ണം കൂ­ട്ടി­ക്കൊ­ണ്ടു പോ­യി. നമ്മു­ടെ നാ­ട്ടില്‍ ബലാല്‍­സം­ഗ­ത്തി­ന് ഇര­യാ­യ­വള്‍­ക്ക് ശി­ഷ്ട­ജീ­വി­തം മര­ണ­ത്തേ­ക്കാള്‍ ഭീ­ക­ര­മാ­യ­തി­നാ­ലാ­കാം, മര­ണം അവള്‍­ക്ക് നി­ത്യ­ശാ­ന്തി നല്‍­കി­യ­ത്. ധാ­മി­നി, ജ്യോ­തി, നിര്‍­ഭയ എന്നീ പേ­രി­ക­ളി­ലാ­ണ് മരണ ശേ­ഷം ഈ പെണ്‍­കു­ട്ടി അറി­യ­പ്പെ­ട്ട­ത്. ഒരു ബ്രി­ട്ടീ­ഷ് പത്ര­ത്തി­നു നല്‍­കിയ അഭി­മു­ഖ­ത്തില്‍ ജ്യോ­തി എന്ന പേ­ര് പെണ്‍­കു­ട്ടി­യു­ടെ പി­താ­വ് സ്ഥി­രീ­ക­രി­ക്കു­ക­യു­മു­ണ്ടാ­യി. പേ­ര് എന്തു­മാ­ക­ട്ടെ ഈ പെണ്‍­കു­ട്ടി നമ്മു­ടെ നാ­ട്ടില്‍ വീ­ട്ടി­ലും പു­റ­ത്തും പീ­ഡി­പ്പി­ക്ക­പ്പെ­ടു­ക­യും പി­ന്നീ­ട് കൊ­ല്ല­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സ്ത്രീ­ത്വ­ത്തി­ന്റെ പ്ര­തി­നി­ധി­യാ­ണ്.</p> <p>'ന <a href="http://malayal.am/taxonomy/term/178" class="taxonomyterm_tag">­സ്ത്രീ­</a> സ്വാ­ത­ന്ത്ര്യ­മര്‍­ഹ­തി­,' (സ്ത്രീ സ്വാ­ത­ന്ത്ര്യം അര്‍­ഹി­ക്കു­ന്നി­ല്ല)! മനു­സ്മൃ­തി­യെ തി­രി­കെ കൊ­ണ്ടു­വ­രാ­നാ­ഗ്ര­ഹി­ക്കു­ന്ന­വ­രു­ടെ നാ­ട്ടില്‍ നൂ­റ്റാ­ണ്ടു­ക­ളാ­യി അടു­ക്ക­ള­യ്ക്ക­പ്പു­റം വനി­ത­കള്‍­ക്ക് സ്ഥാ­ന­മി­ല്ല. വീ­ടി­ന്റെ നാ­ലു ചു­മ­രു­കള്‍­ക്ക­പ്പു­റ­മു­ള്ള ലോ­ക­ത്തെ അറി­ഞ്ഞു തു­ട­ങ്ങി­യ­പ്പോള്‍ ഹീ­ന­മായ പീ­ഡ­ന­ങ്ങ­ളും അവ­ളെ തേ­ടി­യെ­ത്തി. ഡല്‍­ഹി­യി­ലെ പെണ്‍­കു­ട്ടി­യു­ടെ സം­ഭ­വം വെ­ളി­യില്‍ വന്ന­ശേ­ഷം രാ­ജ്യ തല­സ്ഥാ­ന­ത്ത് 42 കാ­രി­യായ വനി­ത­യ്ക്കും സമാ­ന­മായ അനു­ഭ­വം ഉണ്ടാ­യി. അവര്‍­ക്ക് ജീ­വന്‍ തി­രി­ച്ചു­കി­ട്ടി എന്നു മാ­ത്രം­.</p> <p><img src="/sites/default/files/images/2013/January/15/Damini%20tribute.JPG" style="margin:2px;" height="975" width="650" alt="Damini%20tribute.JPG" /></p> <p>­ത­മി­ഴ്‌­നാ­ട്ടി­ലും, ആന്ധ്ര­യി­ലും സമാന സം­ഭ­വ­ങ്ങള്‍ ഉണ്ടാ­യി. തമി­ഴ്‌­നാ­ട്ടി­ലെ പെണ്‍­കു­ട്ടി­യെ <a href="http://malayal.am/taxonomy/term/1256" class="taxonomyterm_tag">­ബ­ലാല്‍­സം­ഗം­</a> ചെ­യ്ത­വന്‍ തന്നെ കഴു­ത്തു­ഞെ­രി­ച്ച് കൊ­ന്നു­.</p> <p>­ഡല്‍­ഹി കൂ­ട്ട­ബ­ലാല്‍­സം­ഗ­ത്തി­നെ തു­ടര്‍­ന്നു­ണ്ടായ പൊ­തു­ജന പ്ര­ക്ഷോ­ഭം ഇന്ത്യ കണ്ട ഏറ്റ­വും വലിയ പ്ര­ക്ഷോ­ഭ­മാ­യി­രു­ന്നു. പ്ര­ത്യേ­കി­ച്ച് ചെ­റു­പ്പ­ക്കാ­രായ യു­വ­ജ­ന­ങ്ങ­ളു­ടെ പങ്കാ­ളി­ത്ത­വും രോ­ഷ­വും കൊ­ണ്ട് മൌ­നി­യായ പ്ര­ധാ­മ­ന്ത്രി­ക്കും, ഭരണ സി­രാ­കേ­ന്ദ്ര­ത്തി­നും പ്ര­തി­ക­രി­ക്കേ­ണ്ടി വന്നു. ഇന്ത്യ പോ­ലു­ള്ള അതി­ബൃ­ഹ­ത്തായ രാ­ജ്യ­ത്ത് കൂ­ട്ട­ബ­ലാല്‍­സം­ഗ­ങ്ങ­ളും, കൂ­ട്ട­ക്കൊ­ല­പാ­ത­ക­ങ്ങ­ളും ഒന്നും നമ്മു­ടെ സമീ­പ­ഭാ­വി­യില്‍ രാ­ഷ്ട്രീയ ചല­ന­ങ്ങള്‍ ഉണ്ടാ­ക്കി­യി­ട്ടി­ല്ല. ആ നി­ല­യ്ക്ക് ഇത് രാ­ജ്യ­ത്തെ ജന­ങ്ങ­ളെ ഒന്നാ­കെ ഒരേ വേ­ദി­യി­ലെ­ത്തി പ്ര­തി­ഷേ­ധി­ക്കാന്‍ പ്രേ­രി­പ്പി­ച്ചു ഡല്‍­ഹി­യി­ലെ സം­ഭ­വം എന്ന­ത് സത്യ­മാ­ണ്.</p> <p>എ­ന്നാല്‍ ഇന്ത്യന്‍ സാ­മൂ­ഹ്യ യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളെ നാം വി­സ്മ­രി­ച്ചു­കൂ­ട. ഡല്‍­ഹി പെണ്‍­കു­ട്ടി­ക്ക് മു­മ്പ് എത്ര­യോ പെണ്‍­കു­ട്ടി­കള്‍ ഇതു­പോ­ലെ ഭീ­ക­ര­മായ ആക്ര­മ­ണ­ത്തി­ന് ഇര­യാ­യി. 3-വര്‍­ഷം മു­മ്പ് കേ­ര­ള­ത്തി­ലെ വയ­നാ­ട്ടി­ലെ ആദി­വാ­സി കോ­ള­നി­യി­ലെ 40 കഴി­ഞ്ഞ വനി­ത­ക്ക് സമാ­ന­മായ അനു­ഭ­വം ഉണ്ടാ­യി. കൂ­ട്ട­ബ­ലാല്‍­ക്കാ­ര­ത്തി­നും കൊ­ല­പാ­ത­ക­ത്തി­നും ശേ­ഷം വലി­യൊ­രു മര­ക്കു­റ്റി ആ സ്ത്രീ­യു­ടെ ജന­നേ­ന്ദ്രി­യ­ത്തില്‍ കു­ത്തി­ക­യ­റ്റി. ശവ­ത്തോ­ടു പോ­ലും ക്രൂ­രത കാ­ട്ടി­യി­ട്ടും പത്ര­ത്താ­ളു­ക­ളി­ലെ ചര­മം അച്ച­ടി­ക്കു­ന്ന പേ­ജി­ലെ ഒരു കോ­ള­ത്തി­ലാ­ണ് നാം വാ­യി­ച്ച­ത്.</p> <p><img src="/sites/default/files/images/2013/January/15/Dhamini%20protest%20%281%29.JPG" height="1068" width="650" alt="Dhamini%20protest%20%281%29.JPG" /></p> <p>ഇ­നി­യും പറ­യാം ഝാര്‍­ഖ­ണ്ഡി­ലെ സോ­ണി സോ­റി­യെ­ന്ന സ്കൂള്‍ ടീ­ച്ച­റെ മാ­വോ­യി­സ്റ്റ് ബന്ധം ആരോ­പി­ച്ച് കസ്റ്റ­ഡി­യി­ലെ­ടു­ത്തു. പു­രുഷ പൊ­ലീ­സു­കാര്‍ 'പൊ­ലീ­സ് മു­റ­യില്‍' തന്നെ ദി­വ­സ­ങ്ങ­ളോ­ളം അവ­ളെ ചോ­ദ്യം ചെ­യ്തു. മര­ണ­ത്തോ­ട് അടു­ത്ത ഘട്ട­ത്തില്‍ കോ­ട­തി­വി­ധി വേ­ണ്ടി­വ­ന്നു, വൈ­ദ്യ സഹാ­യം ലഭ്യ­മാ­ക്കാന്‍. ഡോ­ക്ടര്‍­മാര്‍ അവ­ളു­ടെ ഗു­ഹ്യാ­വ­യ­വ­ത്തില്‍ നി­ന്നും സര്‍­ജ­റി­യി­ലൂ­ടെ കരി­ങ്കല്‍ കഷ­ണം പു­റ­ത്തെ­ടു­ത്തു. അതു കു­ത്തി­ക്ക­യ­റ്റാന്‍ ഉത്ത­ര­വ് നല്‍­കി­യ­ത് ഒരു ഐപി­എ­സ് കാ­രന്‍, ഇയാള്‍­ക്ക് പി­ന്നീ­ട് രാ­ഷ്ട്ര­പ­തി­യു­ടെ വി­ശി­ഷ്ട­സേ­വാ മെ­ഡല്‍ കി­ട്ടി­.</p> <p>­സ­ത്രീ­ക­ളെ പീ­ഡി­പ്പി­ക്കാന്‍ സര്‍­ക്കാ­രും പൊ­ലീ­സും പട്ടാ­ള­വും ഒന്നും പി­ന്നോ­ട്ട­ല്ല എന്നു­ള്ള­തി­ന് എത്ര­യോ ഉദാ­ഹ­ര­ണം നമു­ക്ക് മു­ന്നി­ലു­ണ്ട്. ജമ്മു­കാ­ശ്മീ­രില്‍ സൈ­ന്യ­വും പോ­ലീ­സും ചേര്‍­ന്ന് നട­ത്തു­ന്ന സേര്‍­ച്ചില്‍ പെ­ണ്ണി­ന്റെ മാ­നം കവ­രു­ന്ന­തും പി­ന്നീ­ട് ഒരു വെ­ടി­യൊ­ച്ച­യില്‍ അവള്‍ ഇല്ലാ­താ­കു­ന്ന­തും നാം എത്ര­യോ കേ­ട്ടു­.</p> <p>'­പീ­ഡി­പ്പി­ക്ക­പ്പെ­ട്ട­ത് പെണ്‍­കു­ട്ടി­യാ­ണ്, വീ­ടി­നും നാ­ടി­നും മാ­നം വേ­ണോ, മി­ണ്ടാ­തി­രു­ന്നോ­ണം­'. പോ­ലീ­സ് സ്റ്റേ­ഷ­നി­ലെ­ത്തു­ന്ന പെണ്‍­കു­ട്ടി­യു­ടെ ബന്ധു­ക്കള്‍­ക്ക് കി­ട്ടു­ന്ന ഉപ­ദേ­ശം ഇതാ­ണ്. പെ­ണ്ണ് ബലാല്‍­ക്കാ­ര­ത്തി­നി­ര­യാ­യി; ഇനി വീ­ട്ടു­കാ­രു­ടെ­യും മാ­ന­വും പോ­ക­ണോ? മി­ണ്ട­രു­ത്! ഇതാ­ണ് ശരാ­ശ­രി ഇന്ത്യ­ക്കാ­ര­ന്റെ മനോ­ഭാ­വം­.</p> <p><img src="/sites/default/files/images/2013/January/15/IMG_3473.JPG" height="374" width="650" alt="IMG_3473.JPG" /></p> <p>­പൊ­ലീ­സ് സ്റ്റേ­ഷ­നി­ലും പി­ന്നീ­ട് കോ­ട­തി മു­റി­യി­ലും നേ­രി­ടു­ന്ന ക്രോ­സ് വി­സ്താ­രം സ്ത്രീ­ത്വ­ത്തോ­ട് ചെ­യ്യു­ന്ന­ത് റേ­പ്പി­നെ­ക്കാള്‍ കഷ്ട­മാ­ണ്. ബലാല്‍­സം­ഗ­ത്തി­ന്റെ വി­വ­ര­ണം അംഗ പ്ര­ത്യംഗ-ഭാ­വാ­ദി­ക­ളോ­ടെ ഏമാ­ന്മാര്‍­ക്ക് കേള്‍­ക്ക­ണം. എന്നാ­ലേ കേ­സി­ന് ഉശി­ര് വരൂ. ഒടു­വില്‍ 'ബ­ലാല്‍­സം­ഗ­വും നീ ആസ്വ­ദി­ച്ചി­ല്ലേ' എന്ന ചോ­ദ്യം. ഒരു സാ­ധു പെണ്‍­കു­ട്ടി­ക്ക് ഇത് താ­ങ്ങാന്‍ കഴി­യു­മോ? മനോ­രോ­ഗം, അല്ലാ­തെ­ന്ത് പറ­യ­ണം­.</p> <p>­പൊ­ലീ­സ് സ്റ്റേ­ഷ­നില്‍ പു­രു­ഷ­ന്മാ­രോ­ടു­പോ­ലും മാ­നം­മ­ര്യാ­ദ­ക്ക് സം­സാ­രി­ക്കാന്‍ തയ്യാ­റാ­കാ­ത്ത ഏമാ­ന്മാര്‍ പാ­വം പെണ്‍­കു­ട്ടി­ക­ളെ വെ­റു­തെ വി­ടു­മോ? പല­രും പൊ­ലീ­സില്‍ പരാ­തി­പ്പെ­ടു­ക­യി­ല്ല. കു­റ്റ­വാ­ളി­ക്ക് വേ­റെ­ന്തു വേ­ണം? അഥ­വാ ശി­ക്ഷി­ക്ക­പ്പെ­ട്ടാല്‍ തന്നെ അയാ­ളു­ടെ വക്കീല്‍ മി­ടു­ക്ക­നാ­ണെ­ങ്കില്‍ ഏറ്റ­വും കു­റ­ഞ്ഞ ശി­ക്ഷ­യാ­യി­രി­ക്കും കി­ട്ടു­ന്ന­ത്. അതി­ന­കം ഒരു സ്ത്രീ­യെ സം­ബ­ന്ധി­ച്ച് ക്രൂ­ര­മായ ബലാല്‍­ക്കാ­രം നട­ന്നു കഴി­ഞ്ഞു, വാ­ക്കി­ലും നോ­ക്കി­ലു­മെ­ന്നു മാ­ത്രം. ഇവി­ടെ­യും തീ­രു­ന്നി­ല്ല, അയല്‍­വ­ക്ക­ക്കാര്‍, സമു­ദാ­യ­ക്കാര്‍ എല്ലാ­വ­രും വരും. നാ­ടു വി­ട്ടു പൊ­യ്ക്കൊ­ള്ളു­ക, ഞങ്ങ­ളു­ടെ മാ­നം പോ­യി, പൊ­തു കി­ണ­റ്റില്‍ നി­ന്നും വെ­ള്ളം എടു­ക്ക­രു­ത് എന്നെ­ല്ലാം തി­ട്ടൂ­ര­ങ്ങള്‍.</p> <p>­ഡല്‍­ഹി കേ­സില്‍ പെണ്‍­കു­ട്ടി­യു­ടെ ആരോ­ഗ്യം മെ­ച്ച­പ്പെ­ട്ട നി­ല­യി­ലാ­യി­രു­ന്നെ­ങ്കില്‍ ഈ കേ­സ് ലോ­കം അറി­യി­ല്ല. ഇനി പ്ര­തി­കള്‍ സമ്പ­ന്ന­രു­ടെ മക്ക­ളോ, രാ­ഷ്ട്രീയ നേ­താ­ക്ക­ളു­ടെ മക്ക­ളോ ഉള്‍­പ്പെ­ട്ടി­രു­ന്നെ­ങ്കില്‍ അവ­ളു­ടെ ശവം പോ­ലും ബന്ധു­ക്കള്‍­ക്ക് കി­ട്ടി­ല്ല. ഇവി­ടെ പ്ര­തി­ക­ളെ­ല്ലാം നഗര പ്രാ­ന്ത­ത്തി­ലെ ചേ­രി നി­വാ­സി­ക­ളാ­യ­തി­നാല്‍ പി­ടി­ക്ക­പ്പെ­ട്ടു. പെണ്‍­കു­ട്ടി­ക്ക് വേ­ണ്ടി പ്ര­ക­ട­നം നട­ത്താ­നും ആളെ­കൂ­ട്ടാ­നും സന്ന­ദ്ധ സം­ഘ­ട­ന­ക­ളെ­ത്തി. എല്ലാം രാ­ജ്യ­ത്തി­ന്റെ തല­സ്ഥാ­നം ആയ­തു­കൊ­ണ്ട് നട­ന്നു. ഗ്രാ­മ­വാ­സി­ക­ളായ പെണ്‍­കു­ട്ടി­ക്ക് വേ­ണ്ടി സ്വ­ന്തം വീ­ട്ടു­കാര്‍ പോ­ലും ഉണ്ടാ­കി­ല്ല, എന്ന­താ­ണ് നമ്മു­ടെ അനു­ഭ­വം­.</p> <p><img src="/sites/default/files/images/2013/January/15/IMG_3499.JPG" height="404" width="650" alt="IMG_3499.JPG" /></p> <p>­കൊ­ളോ­ണി­യല്‍ കാ­ല­വും, ജനാ­ധി­പ­ത്യ­വും, ആധു­നിക സൈ­ബര്‍ യു­ഗ­മെ­ത്തി­യി­ട്ടും ഫ്യൂ­ഡല്‍ പാ­ര­മ്പ­ര്യ­വും അതി­ന്റെ തന­തായ പു­രുഷ മേ­ധാ­വി­ത്വ പ്ര­വ­ണ­ത­ക­ളാ­ണ് നാം ഇന്നും പി­ന്തു­ട­രു­ന്ന­ത്. ഉത്ത­രേ­ന്ത്യ­യില്‍ രാ­ജ­സ്ഥാന്‍, ഉത്തര്‍ പ്ര­ദേ­ശ് സം­സ്ഥാ­ന­ങ്ങ­ളില്‍ ദളി­ത് വി­ഭാ­ഗ­ങ്ങ­ളി­ലെ സ്ത്രീ­ക­ളെ രജ­പു­ത്രര്‍ പോ­ലു­ള്ള ഉയര്‍­ന്ന ജാ­തി­ക്കാ­രന്‍ ബലാല്‍­സം­ഗം ചെ­യ്താല്‍ കേ­സു­കൊ­ടു­ക്കാന്‍ ആരും മു­തി­രി­ല്ല. പോ­യാല്‍ ഒരു പെണ്‍ കൂ­ടും­ബം മൊ­ത്ത­മാ­യി ചു­ട്ടെ­രി­ക്ക­ണോ എന്നാ­ണ് അവര്‍ ചി­ന്തി­ക്കു­ന്ന­ത്.</p> <p>­ബന്‍­വാ­രി ദേ­വി കൂ­ട്ട­ബ­ലാല്‍­സംഗ കേ­സ് ഓര്‍­ക്കു­ക. ദളി­ത് വി­ഭാ­ഗ­ക്കാ­രി­യാ­ണ് ബന്‍­വാ­രി, കു­റ്റാ­രോ­പി­ത­രാ­ക­ട്ടെ രജ­പു­ത്രര്‍. "അ­യി­ത്ത­മു­ള്ള­വ­ളെ ആരെ­ങ്കി­ലും ബലാല്‍­സം­ഗം ചെ­യ്യു­മോ­?" ന്യാ­യാ­സ­ന­ത്തി­ലി­രി­ക്കു­ന്ന­യാ­ളു­ടെ വി­ല­പ്പെ­ട്ട അഭി­പ്രാ­യം! മനു­ഷ്യ ശരീ­ര­ത്തി­ന്റെ അനാ­ട്ട­മി, അതു ആഫ്രി­ക്കന്‍ നീ­ഗ്രോ ആയാ­ലും, മര്‍­ലിന്‍ മണ്‍­റോ, ആയാ­ലും നമ്മു­ടെ മറി­യാ­മ്മ ചേ­ട­ത്തി ആയാ­ലും സം­ഗ­തി­ക­ളെ­ല്ലാം ഒന്നു തന്നെ­യ­ല്ലേ? ന്യാ­യാ­സ­ത്തി­ലി­രി­ക്കു­ന്ന തമ്പു­രാന്‍, ഭട്ട­തി­രി, നമ്പൂ­തി­രി, പി­ഷാ­ര­ടി­കള്‍­ക്ക് (സ­ലീം­കൂ­മാര്‍ ഫലി­തം) ഇതു­പോ­ലു­മ­റി­യി­ല്ലേ­?</p> <p>­കേ­ര­ള­ത്തി­ലും, ദളി­ത­ന്റെ­യും ആദി­വാ­സി­യു­ടെ­യും പെ­ണ്ണു­ങ്ങ­ളെ പീ­ഡി­പ്പി­ക്കു­ന്ന­ത് തന്റെ ജന്മാ­വ­കാ­ശ­മാ­യി കാ­ണു­ന്ന­വര്‍ ഉണ്ട്. ഫ്യൂ­ഡല്‍ മന­സ് ഇന്നും നാം താ­ലോ­ലി­ക്കു­ന്നു. ദേ­ശ­സ്നേ­ഹ­ത്തി­ന്റെ പേ­രില്‍ പട്ടാ­ള­ക്കാ­ര­ന്റെ­യും പൊ­ലീ­സി­ന്റെ­യും പീ­ഡ­നം പൊ­റു­ക്കാന്‍ നാം നമ്മു­ടെ പെണ്‍­മ­ക്ക­ളോ­ട് പറ­യു­ന്നു­.</p> <p>­ഫേ­സ് ബു­ക്കി­ല്ലാ­ത്ത, ഇന്റര്‍ നെ­റ്റും സെല്‍­ഫോ­ണും ഇല്ലാ­ത്ത ഗ്രാ­മീണ പെ­ണ്ണി­നെ പെ­ഴ­പ്പി­ച്ചാല്‍ കൊ­ന്നാല്‍ എത്ര പേര്‍ ഡല്‍­ഹി­യി­ലെ­ത്തി പ്ര­ക­ട­നം നട­ത്തും­?</p> <p>­ഡല്‍­ഹി­യി­ലെ ദേ­ശീയ പത്ര­ത്തില്‍ വാ­യി­ച്ച ഒരു കോ­ളം <a href="http://malayal.am/taxonomy/term/44" class="taxonomyterm_tag">­വാര്‍­ത്ത</a> ഇങ്ങ­നെ 'ഝാര്‍­ഖ­ണ്ഡി­ലെ ആസി­വാ­സി ഊരി­ലാ­ണ് സം­ഭ­വം, പൊ­ലീ­സ് എഫ്.ഐ­.ആര്‍ എഴു­താന്‍ വി­സ­മ്മ­തി­ച്ചു ദളി­ത് സ്ത്രീ പൊ­ലീ­സ് സ്റ്റേ­ഷ­നില്‍ തീ­കൊ­ളു­ത്തി ആത്മ­ഹ­ത്യ ചെ­യ്തു­'. കേ­സെ­ടു­ക്കാന്‍ വി­സ­മ്മ­തി­ച്ചാല്‍ ഉട­നെ ജീ­വ­നൊ­ടു­ക്കു­മോ ? പൊ­ലീ­സ് സ്റ്റേ­ഷ­നില്‍ പോ­കു­ന്ന സ്ത്രീ­ക­ളെ­ല്ലാം മണ്ണെ­ണ്ണ­യും കൈ­യില്‍ കരു­തി പോ­കു­മോ? ഈ വി­ധം വി­ഡ്ഢി­ച്ചോ­ദ്യ­ങ്ങ­ളൊ­ന്നും ആധു­നിക യു­ഗ­ത്തി­ലെ മാ­ദ്ധ്യ­മ­വീ­ര­ന്മാര്‍ ചോ­ദി­ക്കാ­റി­ല്ല, പൊ­ലീ­സ് ഭാ­ഷ്യം അവര്‍ വാര്‍­ത്ത­യാ­ക്കി­.</p> <p><img src="/sites/default/files/images/2013/January/15/IMG_3585.JPG" height="434" width="650" alt="IMG_3585.JPG" /></p> <p>­ഡല്‍­ഹി സം­ഭ­വ­ത്തെ­ത്തു­ടര്‍­ന്നു­ള്ള വാ­ദ­പ്ര­തി­വാ­ദ­ങ്ങള്‍ ശ്ര­ദ്ധേ­യ­മാ­ണ്, റേ­പ്പി­സ്റ്റു­ക­ളായ പു­രു­ഷ­ന്മാ­രു­ടെ ലി­ഗം ഛേ­ദി­ക്ക­ണം, വരി­യെ­ടു­ക്ക­ണം, (ന­പും­സ­ക­മാ­ക്കുക എന്ന­തി­ന്റെ കോ­ട്ട­യം മല­യാ­ള­മാ­ണേ, സദാ­ചാര പു­ലി­ക­ളേ വാ­ളെ­ടു­ക്ക­രു­ത്.) ഇതൊ­ക്കെ സ്വാ­ഭാ­വി­ക­മായ വി­കാര പ്ര­ക­ട­ന­മാ­ണ്. പ്ര­ശ്ന­ത്തി­ന്റെ ഗൌ­ര­വം ഉള്‍­ക്കൊ­ണ്ടാല്‍ ആരും കു­റ്റ­പ്പെ­ടു­ത്തി­ല്ല. എന്നാല്‍ പരി­ഷ്കൃത സമൂ­ഹ­ത്തി­ന് ഇതൊ­ന്നും അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല. മധ്യ­കാ­ല­ഘ­ട്ട­ത്തി­ലേ­ക്ക് തി­രി­കെ പോ­കു­ന്ന ചി­ന്താ­ഗ­തി­ക­ളാ­ണ് ഇവ. അഥ­വാ ലി­ഗം ഛേ­ദി­ക്കാ­മെ­ന്നു വച്ചാല്‍ എത്ര­പേ­രു­ടെ ഛേ­ദി­ക്ക­ണം? കേ­ര­ള­ത്തി­ലെ കേ­സു­കള്‍ തന്നെ ഉദാ­ഹ­ര­ണം. ലിം­ഗ­മ­ല്ല ഇവി­ടെ ശത്രു, മനു­ഷ്യ­ത്വം മര­വി­ച്ച മന­സു­ക­ളെ­യാ­ണ് ചി­കി­ത്സി­ക്കേ­ണ്ട­ത്. സ്വ­ന്തം മക­ളെ­പ്പോ­ലും തി­രി­ച്ച­റി­യാ­നാ­വാ­ത്ത­തി­ന് ശരീ­ര­ത്തി­ലെ ഒര­വ­യ­വം എന്തു പി­ഴ­ച്ചു­.</p> <p>­തീര്‍­ത്തും അപ­ക­ട­കാ­രി­ക­ളെ ആജീ­വ­നാ­ന്തം ജയി­ലി­ല­ട­യ്ക്കാം. പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങ­ളില്‍ ഈ ശി­ക്ഷാ­വി­ധി പ്ര­ബ­ല്യ­ത്തി­ലു­ണ്ട്.</p> <p>­ക­ടു­ത്ത സ്ത്രീ പക്ഷ­പാ­തി­കള്‍ പറ­യു­ന്ന ഒരു കാ­ര്യം വള­രെ പ്ര­സ­ക്ത­മാ­ണ്, സ്ത്രീ­യെ­ന്നാല്‍ രണ്ടു മു­ല­ക­ളും, യോ­നി­യും മാ­ത്ര­മു­ള്ള 50 കി­ലോ മാം­സ­മ­ല്ല. പു­രു­ഷ­നെ­പ്പോ­ലെ മന­സും ആത്മാ­വു­മു­ള്ള വ്യ­ക്തി­ത്വ­മാ­ണ്. സ്ത്രൈ­ണ­ത­യു­ടെ ഭാ­വ­ങ്ങ­ളും ശാ­രീ­രിക പ്ര­ത്യേ­ക­ത­ക­ളും പു­രു­ഷ­നോ­ട് ചേര്‍­ന്ന് ഈ ലോ­ക­വും സൃ­ഷ്ടി­യും നി­ല­നില്‍­ക്കാന്‍ പ്ര­കൃ­തി ഒരു­ക്കിയ സവി­ശേ­ഷ­ത­ക­ളാ­ണ്. പു­രു­ഷ­നി­ല്ലാ­തെ സ്ത്രീ­ക്കും, സ്ത്രീ ഇല്ലാ­തെ പു­രു­ഷ­നും നി­ല­നില്‍­ക്കാ­നാ­വി­ല്ല. പര­സ്പ­ര­പൂ­ര­ക­ങ്ങ­ളായ സൃ­ഷ്ടി­യു­ടെ മഹ­ത്വ­ത്തെ മാ­നി­ക്കാ­നും പര­സ്പ­രം സഹാ­യി­ക്കാ­നും തയ്യാ­റാ­ക്കു­ന്ന ബോ­ധ­വല്‍­ക­ര­ണ­വും, പാ­ഠ്യ പദ്ധ­തി­ക­ളും വേ­ണം. നമ്മു­ടെ നാ­ട്ടില്‍ ലൈം­ഗിക വി­ദ്യാ­ഭ്യാ­സം എന്ന പേ­രില്‍ സര്‍­ക്കാര്‍ പ്ര­ച­രി­പ്പി­ച്ച പു­സ്ത­കം വാ­ത്സ്യാ­യ­ന­ന്റെ പു­സ്ത­ക­ത്തില്‍ നി­ന്നും വലിയ വ്യ­ത്യാ­സ­മി­ല്ലാ­ത്ത­താ­യി­പ്പോ­യി­.</p> <p>­പീ­ഡി­പ്പി­ക്ക­പ്പെ­ട്ട പെണ്‍­കു­ട്ടി ഇന്ത്യ­യി­ലെ ഏതെ­ങ്കി­ലും ഉള്‍­നാ­ടന്‍ ഗ്രാ­മ­ത്തി­ലെ സാ­ധു കര്‍­ഷ­ക­ന്റെ മക­ളോ, ദളി­ത് -ആ­ദി­വാ­സി വി­ഭാ­ഗ­ത്തില്‍ നി­ന്നു­ള്ള­വ­ളോ ആയി­രു­ന്നു­വെ­ങ്കില്‍ എത്ര­പേര്‍ സമ­രം നയി­ക്കു­മാ­യി­രു­ന്നു. എത്ര­പേര്‍ ടി­വി­യി­ലും ഇന്റര്‍ നെ­റ്റി­ലും ഈ സമ­രം ഏറ്റെ­ടു­ക്കു­മാ­യി­രു­ന്നു. ഇവി­ടെ സമ­ര­ക്കാ­രു­ടെ ഉദ്ദേ­ശ­ശു­ദ്ധി­യെ സം­ശ­യി­ക്കു­ക­യ­ല്ല, ഹീ­ന­മായ ഒരു കു­റ്റ­കൃ­ത്യ­ത്തോ­ട് സമൂ­ഹം കാ­ട്ടു­ന്ന ഇര­ട്ട­ത്താ­പ്പ് ഓര്‍­മ്മി­പ്പി­ച്ചു എന്നു­മാ­ത്രം­.</p> <p><img src="/sites/default/files/images/2013/January/15/IMG_3590.JPG" height="436" width="650" alt="IMG_3590.JPG" /></p> <p>­ഗു­ജ­റാ­ത്ത് കലാ­പ­കാ­ല­ത്ത് പൂര്‍ണ ഗര്‍­ഭി­ണി­യായ മു­സ്ളീം സ്ത്രീ­യു­ടെ നി­റ­വ­യര്‍ വാ­ളു­കൊ­ണ്ട് കീ­റി ഗര്‍­ഭ­സ്ഥ ശി­ശു­വി­നെ ശൂ­ല­ത്തില്‍ കോര്‍­ത്ത് ആഴി­യി­ലെ­റി­ഞ്ഞ നരാ­ധ­മന്‍ തന്റെ കൃ­ത്യം വി­വ­രി­ക്കു­ന്ന­ത് തെ­ഹല്‍­ക്ക­യു­ടെ രഹ­സ്യ ക്യാ­മ­റ­യില്‍ നാം കണ്ടു. രാ­ജ്യം വാ­ഴു­ന്ന സി­ഖ്കാ­രന്‍ തന്റെ കൃ­പാണ്‍ (വാള്‍) വലി­ച്ചൂ­രി, തലേ­ക്കെ­ട്ട­ഴി­ച്ച് 'ആ­ര­വി­ടെ' എന്നാ­ക്രോ­ശി­ക്കും എന്നൊ­ക്കൊ­യാ­ണ് തെ­ഹല്‍ക ചീ­ഫ് എഡി­റ്റര്‍ തരുണ്‍ തേ­ജ്പാല്‍ പ്ര­തീ­ക്ഷി­ച്ച­ത്. പാ­വം സര്‍­ദാര്‍ അത് അറി­ഞ്ഞു പോ­ലു­മി­ല്ല. ഇതാ­ണ് നമ്മു­ടെ ജനാ­ധി­പ­ത്യം. രാ­ജ്യ­ത്ത് വലിയ കോ­ളി­ള­ക്കം ഉണ്ടാ­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ച്ച­വര്‍­ക്ക് തെ­റ്റി­.</p> <p>­കേ­ര­ള­ത്തില്‍ എത്ര­യോ പ്ര­മാ­ദ­മായ ലൈം­ഗിക പീ­ഡന കേ­സു­ക­ളു­ണ്ടാ­യി, എത്ര­പേര്‍ തെ­രു­വി­ലി­റ­ങ്ങി. കു­റ്റ­ക്കാ­രെ ശി­ക്ഷി­ക്കു­ന്ന­തി­നു­പ­ക­രം ഇര­ക­ളെ തന്നെ ഇല്ലാ­താ­ക്കി മാ­തൃക കാ­ട്ടി ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ട്.</p> <p>­പീ­ഡി­പ്പി­ക്കു­ന്ന­വ­ന്റെ ജന­നേ­ന്ദി­യം ഛേ­ദി­ക്ക­ണം, നപും­സ­ക­മാ­ക്ക­ണം, പൊ­തു­വ­ഴി­യില്‍ തൂ­ക്കി­കൊ­ല്ല­ണം, ഇങ്ങ­നെ പോ­കു­ന്നു പൊ­തു­ജ­ന­ങ്ങ­ളു­ടെ പ്ര­തി­ക­ര­ണം. വൈ­കാ­രി­ക­മായ പ്ര­തി­ക­ര­ണ­മാ­ണി­ത്. അത് സ്വാ­ഭാ­വി­കം മാ­ത്രം. പക്ഷെ ഇവ­യൊ­ന്നും യഥാര്‍­ത്ഥ പ്ര­ശ്ന­ത്തി­ന് പരി­ഹാ­ര­മ­ല്ല. മാ­ത്ര­മ­ല്ല അതെ­ല്ലാം കൂ­ടു­തല്‍ അക്ര­മ­ങ്ങ­ളി­ലേ­ക്ക് നയി­ക്കും. തീ­കൊ­ണ്ട് തീ­യ­ണ­യ്ക്കാന്‍ സാ­ധി­ക്കി­ല്ലെ­ന്ന് നാം ഓര്‍­ക്ക­ണം­.</p> <p><img src="/sites/default/files/images/2013/January/15/IMG_3593.JPG" height="434" width="650" alt="IMG_3593.JPG" /></p> <p>­ന­മ്മു­ടെ ഭര­ണ­കൂ­ടം തന്നെ സ്ത്രീ­ക­ളെ മൃ­ഗീ­യ­മാ­യി പീ­ഡി­പ്പി­ക്കു­ന്ന­തി­ന്റെ ഉദാ­ഹ­ര­ണ­ങ്ങള്‍ നമു­ക്ക് മു­ന്നില്‍ എത്ര­യോ ഉണ്ട്. ഇന്ത്യ­യി­ലെ വട­ക്കു കു­ഴ­ക്കന്‍ സം­സ­ഥാ­ന­ങ്ങ­ളി­ലും, ജമ്മു-കാ­ശ്മീ­രി­ലും നില നില്‍­ക്കു­ന്ന ആം­ഡ് ഫോ­ഴ്സ­സ് സ്പെ­ഷ്യന്‍ പ്രൊ­ട്ട­ക്ഷന്‍ ആക്റ്റ് എന്ന നി­യ­മ­ത്തിന്‍ കീ­ഴില്‍ പൊ­ലീ­സ്, പട്ടാള അതി­ക്ര­മ­ങ്ങള്‍ നിര്‍­ബാ­ധം ഇന്നും നട­ക്കു­ന്നു. മണി­പ്പൂ­രില്‍ വനി­ത­കള്‍ നഗ്ന­രാ­യി പട്ടാള ക്യാ­മ്പി­ന് മു­ന്നില്‍ നട­ത്തിയ പ്ര­തി­ഷേധ സമ­രം ഓര്‍­ക്കു­ക. നാ­ണം­കെ­ട്ടെ­ങ്കി­ലും നട­പ­ടി­യു­ണ്ടാ­കു­മെ­ന്ന് ഓര്‍­ത്ത­വര്‍­ക്ക് നി­രാ­ശ­മാ­ത്രം­.</p> <p>ഈ സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അന്വേ­ഷി­ച്ച കമ്മീ­ഷന്‍ ആം­ഡ് ഫോ­ഴ്സ് സ്പെ­ഷ്യല്‍ ആക്റ്റ് പിന്‍­വ­ലി­ക്ക­ണ­മെ­ന്ന് ആവ­ശ്യ­പ്പെ­ട്ട നിര്‍­ദ്ദേ­ശം പാ­ലി­ക്ക­പ്പെ­ട്ടി­ല്ല. ജമ്മു-കാ­ശ്മീ­രില്‍ പീ­ഡി­പ്പി­ക്ക­പ്പെ­ട്ടു കൊ­ല്ലു­ന്ന­വര്‍­ക്ക് തീ­വ്ര­വാ­ദി­യെ­ന്ന പേ­രു കൂ­ടി നല്‍­കി­യാല്‍ മതി. മാ­വോ­യി­സ്റ്റ് ബന്ധം ആരോ­പി­ച്ച് കസ്റ­ഡി­യി­ലെ­ടു­ക്കു­ന്ന ആദി­വാ­സി ദളി­ത് പെണ്‍­കു­ട്ടി­കള്‍­ക്കും നേ­രി­ടു­ന്ന വി­ധി സമാ­ന­മാ­ണ്. ഇര­ക­ളു­ടെ നാ­വ­ട­ക്കാന്‍ ഒരു വെ­ടി­യു­ണ്ട മതി പൊ­ലീ­സി­ന്. പത്ര­ക്കാര്‍ കാ­ടും മേ­ടും താ­ണ്ടി സത്യം തെ­ര­യാന്‍ പോ­കാ­റി­ല്ല, മൊ­ബൈല്‍ ഫോ­ണി­ലും, ഇന്റര്‍­നെ­റ്റി­ലും കി­ട്ടു­ന്ന വാര്‍­ത്ത­ക­ളും പൊ­ലീ­സ് ഭാ­ഷ്യ­വും വാര്‍­ത്ത­ക­ളാ­ക്കി പത്ര­ക്കാ­രും ജോ­ലി പൂര്‍­ത്തി­യാ­ക്കു­ന്നു. ഇവി­ടെ പൌ­ര­ന്റെ ജീ­വ­ന് സം­ര­ക്ഷ­ണം നല്‍­കേ­ണ്ട ഭര­ണ­കൂ­ടം കൊ­ല­ചെ­യ്യു­ന്നു. മധ്യ­വര്‍­ഗ­ത്തി­ലോ സമ്പ­ന്ന വര്‍­ഗ­ത്തി­ലോ പെ­ട്ട പെണ്‍­കു­ട്ടി കൊ­ല്ല­പ്പെ­ട്ടാല്‍ മാ­ത്ര­മെ ഇന്ത്യന്‍ മാ­ദ്ധ്യ­മ­ങ്ങള്‍ പ്ര­തി­ക­രി­ക്കു­ക­യു­ള്ളു­.</p> <p>ഇ­ന്ത്യന്‍ ജന­ത­യു­ടെ മനോ­ഭാ­വ­ത്തി­ലാ­ണ് മാ­റ്റം വരേ­ണ്ട­തെ­ന്ന അഭി­പ്രാ­യം തീര്‍­ത്തും ശരി­യാ­ണ്. മനു­സ്മൃ­തി­യെ ഇന്നും ആദ­രി­ക്കു­ന്ന­വ­രു­ണ്ട് നമ്മു­ടെ ഇട­യില്‍. ഫ്യൂ­ഡല്‍ കാ­ല­ത്ത് സ്ത്രീ­ക­ളെ പു­രു­ഷ­ന്റെ സ്വ­കാ­ര്യ സ്വ­ത്താ­യി കണ്ടി­രു­ന്നു. പി­ന്നീ­ട് ബ്രീ­ട്ടീ­ഷ് രാ­ജ് കാ­ല­ത്തും ഇന്ത്യ­ക്കാ­ര­ന്റെ മനോ­ഭാ­വം മാ­റി­യി­ല്ല. പല സമു­ദാ­യ­ങ്ങ­ളി­ലും സ്ത്രീ­ക­ളെ രണ്ടാം­കി­ട­ക്കാ­രാ­യി­ട്ടാ­ണ് കാ­ണു­ന്ന­ത്. കു­ടും­ബ­കാ­ര്യ­ങ്ങ­ളില്‍ അവര്‍­ക്ക് അഭി­പ്രായ സ്വാ­ത­ന്ത്ര്യം ഉള്ള­ത് അടു­ക്ക­ള­ക്കാ­ര്യ­ത്തില്‍ മാ­ത്രം. സ്ത്രീ­ക­ളെ അടി­ച്ച­മര്‍­ത്തി ഭരി­ക്കു­ന്ന­വ­രെ ബഹു­മാ­ന­ത്തോ­ടെ കാ­ണു­ന്ന പ്ര­വ­ണ­ത­യും നമ്മു­ടെ ഇട­യി­ലു­ണ്ട്.</p> <p><img src="/sites/default/files/images/2013/January/15/IMG_3594.JPG" height="399" width="650" alt="IMG_3594.JPG" /></p> <p>­കേ­ര­ള­ത്തി­ന്റെ കാ­ര്യം ഇവി­ടെ പ്ര­ത്യേ­കം പരാ­മര്‍­ശം അര്‍­ഹി­ക്കു­ന്നു. ഏറ്റ­വും വി­ദ്യാ­സ­മ്പ­ന്ന­രാ­യ­വ­രു­ടെ നാ­ട്ടി­ലാ­ണ് സ്ത്രീ­കള്‍­ക്കും കൊ­ച്ചു പെണ്‍­കു­ട്ടി­കള്‍­ക്കും ഏറ്റ­വു­മ­ധി­കം പീ­ഡ­നം നേ­രി­ട്ട­ത്. സന്ധ്യ­മ­യ­ങ്ങി­യാല്‍ കേ­ര­ള­ത്തില്‍ പെണ്‍­കു­ട്ടി­കള്‍­ക്ക് ആങ്ങ­ള­യോ, അഛ­നോ അക­മ്പ­ടി പോ­ക­ണം­.</p> <p>­ഭീ­തി­പ്പെ­ടു­ത്തു­ന്ന കാ­ര്യം തങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങള്‍ സ്വ­ന്തം വീ­ട്ടില്‍­പ്പോ­ലും സു­ര­ക്ഷി­ത­ര­ല്ല. അടു­ത്ത കാ­ല­ത്തെ പീ­ഡ­ന­ങ്ങള്‍ കേ­ട്ടാല്‍ ഞെ­ട്ടി­പ്പോ­കും, പ്ര­തി­സ്ഥാ­ന­ത്ത് സ്വ­ന്തം പി­താ­വ്, സഹോ­ദ­രന്‍, അമ്മാ­വന്‍, ബന്ധു­ക്കള്‍. പെണ്‍­കു­ട്ടി­യെ തു­ഛ­മായ തു­ക­ക്ക് വി­റ്റു ഒരു പെ­റ്റ­മ്മ.</p> <p>­പ­ല­തും പു­റ­ത്തു വരാ­നി­രി­ക്കു­ന്ന­തേ­യു­ള്ളു. പു­റ­ത്തു വന്ന കേ­സു­ക­ളെ­ല്ലാം പവ­പ്പെ­ട്ട­വ­രു­ടെ കഥ­ക­ളാ­ണ്, അതി­നര്‍­ത്ഥം സമ്പ­ന്ന ഗൃ­ഹ­ങ്ങ­ളില്‍ ഇതൊ­ന്നും നട­ക്കു­ന്നി­ല്ലെ­ന്ന­ല്ല, കു­ടുംബ മഹി­മ­യു­ടെ പേ­രില്‍ ആഭി­ജാ­ത്യ­ത്തി­ന്റെ പേ­രില്‍ മൂ­ടി­വെ­ക്ക­പ്പെ­ടു­ന്നു­.</p> <p>­ക­ത്തോ­ലി­ക്കാ സഭ­യി­ലും പു­ഴു­ക്കു­ത്തു­ക­ളു­ണ്ട്, ലൈം­ഗിക ആക്ര­മ­ണ­ത്തി­ന് വി­ധേ­യ­യായ കന്യാ­സ്ത്രീ­ക്ക് സഭാ വസ്ത്രം ഉപേ­ക്ഷി­ച്ച് ഏതെ­ങ്കി­ലും കോണ്‍­വെ­ന്റി­ലെ അടു­ക്ക­ള­യില്‍ ജീ­വി­ക്കേ­ണ്ടി വരു­മ്പോള്‍, അതി­നു­ത്ത­ര­വാ­ദി­യായ വൈ­ദി­കന്‍, സഭ­യില്‍ ഉയര്‍­ന്ന പദ­വി­ക­ളി­ലെ­ത്തു­ന്നു­.</p> <p><img src="/sites/default/files/images/2013/January/15/IMG_3596.JPG" height="434" width="650" alt="IMG_3596.JPG" /></p> <p>­ലൈം­ഗി­ക­ത­യെ സം­ബ­ന്ധി­ച്ച പൊ­യ്‌­മു­ഖം ഇന്ത്യ­യി­ലെ പു­രു­ഷ­ന്മാ­രു­ടെ ശാ­പ­മാ­ണ്. സ്വ­ന്തം അമ്മ­യും സഹോ­ദ­രി­യും ഭാ­ര്യ­യും പതി­വ്ര­താ­ര­ത്ന­ന­ങ്ങ­ളാ­യി­രി­ക്ക­ണം എന്നു ശഠി­ക്കു­ന്ന പു­രു­ഷ­ന് മറ്റ് സ്ത്രീ­ക­ളു­ടെ­യെ­ല്ലാം <a href="http://malayal.am/taxonomy/term/1313" class="taxonomyterm_tag">­ലൈം­ഗി­ക­ത</a> തനി­ക്ക് ആസ്വ­ദി­ക്കാം എന്നാ­ണ് മനോ­ഭാ­വം. ലൈം­ഗി­ക­ത­യെ­ക്കു­റി­ച്ചു­ള്ള ഏറ്റ­വും വി­ക­ല­മായ മനോ­ഭാ­വം ഉള്ള­ത് മല­യാ­ളി­ക്കാ­ണ്. അതില്‍ തന്നെ കേ­രള സ്ത്രീ പീ­ഡ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­മാ­യി­.</p> <p>­സാ­മൂ­ഹ്യ നി­തീ­ക്കും വി­ക­സ­ന­ത്തി­നും സ്ത്രീ­ക­ളോ­ടു­ള്ള സമീ­പ­നം മാ­റേ­ണ്ട­തു­ണ്ട്. അമ്മ­യു­ടെ ഗര്‍ഭ പാ­ത്ര­ത്തില്‍ ഉരു­വാ­കു­ന്ന­തു മു­തല്‍­ക്കേ പെ­ണ്ണി­നോ­ടു­ള്ള വി­വേ­ച­നം ആരം­ഭി­ക്കു­ന്നു. പെ­ണ്ണാ­ണെ­ന്ന­റി­യു­ന്ന­തോ­ടെ മാ­താ­പി­താ­ക്ക­ളു­ടെ മു­ഖം വാ­ടു­ന്നു. പി­ന്നെ അവ­ളെ ജീ­വി­ക്കാന്‍ അനു­വ­ദി­ക്കു­ന്ന­ത് തന്നെ വലിയ കാ­ര്യ­മാ­ണ്. നി­യ­മ­ത്തെ­പ്പോ­ടി­ച്ച് പല­രും അബോര്‍­ഷന്‍ നട­ത്തി­യി­ല്ലെ­ങ്കി­ലും വീ­ട്ടു­കാര്‍­ക്ക് അവള്‍ വി­ളി­ക്കാ­തെ വന്ന വി­രു­ന്നു­കാ­രി­യാ­ണ്. വി­ല­ക്കു­കള്‍ ഒരു­പാ­ട് അനു­ഭ­വി­ക്ക­ണം അവള്‍­ക്ക്. കു­ടും­ബ­ത്തി­ലും നീ പെ­ണ്ണാ­ണെ­ന്ന പല്ല­വി കേ­ട്ടു വള­രു­ന്നു അവള്‍.</p> <p><img src="/sites/default/files/images/2013/January/15/IMG_3599.JPG" height="325" width="650" alt="IMG_3599.JPG" /></p> <p>എന്‍ പ്രിയ നാ­ടേ കേ­ഴു­ക, ജ്യോ­തി­മാര്‍ ഇനി­യും ഉണ്ടാ­കാ­തി­രി­ക്കാന്‍ ജാ­ഗ്ര­ത­യോ­ടെ­യി­രി­ക്കാം. സ്ത്രീ­ക­ളെ ആദ­രി­ക്കാന്‍ , ബഹു­മാ­നി­ച്ചി­ല്ലെ­ങ്കി­ലും അപ­മാ­നി­ക്കി­ല്ലെ­ന്ന് ഒരോ പു­രു­ഷ­നും ഈ പു­തു­വര്‍­ഷ­ത്തില്‍ പ്ര­തി­ജ്ഞ­യെ­ടു­ക്ക­ട്ടെ. കു­റ്റം ചെ­യ്ത­വ­നെ ശി­ക്ഷി­ക്കാന്‍ പൊ­ലീ­സും കോ­ട­തി­യും ജാ­ഗ്രത പാ­ലി­ക്ക­ട്ടെ, പു­തു­വര്‍­ഷ­ത്തില്‍ ഇത്ര­യെ­ങ്കി­ലും നമു­ക്കാ­ശി­ക്കാം­.</p> <p><strong>­ഡല്‍­ഹി­യില്‍ നി­ന്നൊ­രു കോ­ട്ട­യം­കാ­രന്‍</strong></p> <p>(­ചി­ത്ര­ങ്ങള്‍ ദീ­പിക ഡല്‍­ഹി ഫോ­ട്ടോ­ഗ്രാ­ഫര്‍ <a href="http://malayal.am/user/878/articles">ജോണ്‍ മാ­ത്യു­വി­ന്റെ­</a> സ്വ­കാ­ര്യ­ശേ­ഖ­ര­ത്തില്‍ നി­ന്ന്)</p></p> <div class="field field-type-filefield field-field-image"> <div class="field-items"> <div class="field-item odd"> <img src="http://malayal.am/sites/default/files/imagecache/story-teaser-img/Jyoti candle.JPG" alt="story image" title="" class="imagecache imagecache-story-teaser-img imagecache-default imagecache-story-teaser-img_default" width="200" height="150" /> </div> </div> </div> <div class="field field-type-text field-field-tax"> <div class="field-items"> <div class="field-item odd"> നിരീക്ഷണം </div> </div> </div> <div class="field field-type-text field-field-story-country"> <div class="field-label">Country:&nbsp;</div> <div class="field-items"> <div class="field-item odd"> Default Home Page </div> <div class="field-item even"> UK Home Page </div> </div> </div> <div class="field field-type-userreference field-field-story-author"> <div class="field-label">Authors:&nbsp;</div> <div class="field-items"> <div class="field-item odd"> <a href="/users/special-arrangement" title="View user profile.">Special Arrangement</a> </div> </div> </div> http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82/22558/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D#comments അക്രമം അതിക്രമം എന്‍സിആര്‍ കാമം കൂട്ടബലാത്സംഗം ഡല്‍ഹി ന്യൂഡല്‍ഹി പുരുഷന്‍ ബലാല്‍സംഗം ലൈംഗികത വിചാരണ ശിക്ഷ സ്ത്രീ നിരീക്ഷണം വാര്‍ത്ത Tue, 15 Jan 2013 09:51:40 +0000 Special Arrangement 22558 at http://malayal.am