പരിസ്ഥിതി

എന്തുകടുവ, എന്തുപുലി?

­കേ­ര­ള­ത്തി­ലെ പ്ര­മുഖ തീര്‍­ത്ഥാ­ടന കേ­ന്ദ്ര­മായ ശര­ബ­രി­മ­ല­യെ മുന്‍­നിര്‍­ത്തി ­സു­പ്രീം കോ­ട­തി­ പു­റ­പ്പെ­ടു­വി­ച്ച വി­ധി­ചെ­റിയ വി­വാ­ദ­ത്തി­നും ചര്‍­ച്ച­കള്‍­ക്കും വഴി­വ­യ്ക്കു­ക­യു­ണ്ടാ­യി. ഇന്ത്യ­യി­ലെ തന്നെ പ്ര­മുഖ കടു­വാ­സ­ങ്കേ­ത­മായ ­ശ­ബ­രി­മ­ല വന­പ്ര­ദേ­ശ­ത്ത് കടു­വ­ക­ളെ ദോ­ഷ­ക­ര­മാ­യി ബാ­ധി­ക്കു­ന്ന യാ­തൊ­രു­വിധ വി­ക­സ­ന­പ്ര­വര്‍­ത്ത­ന­ങ്ങ­ളും അരു­തെ­ന്നാ­ണ് സു­പ്രീം കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശം. കേ­ന്ദ്ര­ഗ­വണ്‍­മെ­ന്റി­ന്റെ പാ­രി­സ്ഥി­തി­തിക പ്ര­ദേ­ശ­ങ്ങ­ളെ മുന്‍­നിര്‍­ത്തി­യു­ള്ള നി­യ­ന്ത്ര­ണ­ങ്ങള്‍­ക്കെ­തി­രെ സം­സ്ഥാ­ന­ത്തി­ന്റെ ആക്ഷേ­പ­ത്തി­ന്റെ വെ­ളി­ച്ച­ത്തി­ലാ­ണ് കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശം വന്നി­രി­ക്കു­ന്ന­ത്.

image

അരാഷ്ട്രീയമാകുന്ന പാർട്ടികൾ, ജനങ്ങളെ പരാജയപ്പെടുത്തുന്ന തെരഞ്ഞെടുപ്പുകൾ

­ജ­ന­കീ­യ­പ്ര­തി­രോ­ധ­ങ്ങ­ളെ ജീ­വി­തോര്‍­ജ്ജ­മാ­ക്കിയ പ്ര­മുഖ ­പ­രി­സ്ഥി­തി­ പ്ര­വർ­ത്ത­കൻ സി ആർ നീ­ല­ക­ണ്ഠ­നു­മാ­യി അനിൽ വേ­ങ്കോ­ട് നട­ത്തിയ അഭി­മു­ഖ­മാ­ണു ചു­വ­ടെ. ഫി­നാന്‍­സ് ക്യാ­പി­റ്റ­ലി­നു പി­ന്നാ­ലെ ഭര­ണ­പ്ര­തി­പ­ക്ഷ­മു­ന്ന­ണി­കള്‍ പാ­യു­മ്പോള്‍ തെ­ര­ഞ്ഞെ­ടു­പ്പ് അപ്ര­സ­ക്ത­മാ­കു­ന്നു­വെ­ന്ന് സി ആര്‍ വി­ല­യി­രു­ത്തു­ന്നു. മുന്‍­ഗ­ണ­ന­ക­ളെ­ക്കു­റി­ച്ച് ഉറ­ക്കെ സം­സാ­രി­ക്കേ­ണ്ട­തു­ണ്ട് എന്ന ബോ­ധ്യം ആവര്‍­ത്തി­ച്ചു­റ­പ്പി­ക്കു­ന്ന സം­ഭാ­ഷ­ണ­ത്തില്‍ താ­ന­ട­ക്ക­മു­ള്ള­വര്‍ സമ­ര­നേ­താ­ക്ക­ന്മാ­ര­ല്ലെ­ന്നും മാ­ദ്ധ്യ­മ­ങ്ങള്‍­ക്കു മന­സ്സി­ലാ­വാ­ത്ത ജന­കീയ ഇച്ഛ­ക­ളെ ജന­ങ്ങള്‍­ക്കാ­യി പരി­ഭാ­ഷ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്ന വി­വര്‍­ത്ത­ക­രാ­ണെ­ന്നും വി­ന­യം കൊ­ള്ളു­ന്നു. അഭി­മു­ഖ­ത്തി­ലേ­ക്ക്:

Country: 
Default Home Page
UK Home Page
image

സ്ഥലത്തെ എഴുതുന്ന വിധങ്ങള്‍

­സ്ഥ­ല­ത്തെ­പ്ര­തി­യു­ള്ള ബു­ദ്ധി­യു­ടെ­യും ഹൃ­ദ­യ­ത്തി­ന്റെ­യും ആശ­ങ്ക­ക­ളെ­യും ആന­ന്ദ­ങ്ങ­ളെ­യും പങ്കു­വ­യ്ക്കാന്‍ ഒരു എഴു­ത്തു­പ്ര­ദര്‍­ശ­നം നട­ത്തി­യാല്‍ എങ്ങ­നെ­യി­രി­ക്കും ? ബ്രി­ട്ടി­ഷ് ലൈ­ബ്ര­റി­യില്‍ Writing Britain: Wastelands to Wonderlands എന്ന പേ­രില്‍ രണ്ടു­മൂ­ന്നാ­ഴ്ച­കള്‍­ക്ക് മുന്‍­പ് സമാ­പി­ച്ച ­പ്ര­ദര്‍­ശ­നം­ അതാ­യി­രു­ന്നു. ഒരു ഭൂ­വി­ഭാ­ഗ­ത്തി­ലെ ജനം സ്വ­പ്നം കണ്ട ഇട­ങ്ങ­ളെ­യും കു­ട്ടി­കള്‍­ക്ക് ഉറ­ക്കു­ക­ഥ­യാ­യി ചൊ­ല്ലി­ക്കൊ­ടു­ത്ത സ്വര്‍­ഗ­ങ്ങ­ളെ­യും കൃ­ഷി­യും യന്ത്ര­സാ­മ­ഗ്രി­ക­ളും കൊ­ണ്ടു­വ­ന്ന സമ്പ­ദ്ഘ­ട­ന­യെ­യും ദു­രി­ത­ത്തെ­യും ഉയര്‍­ച്ച­താ­ഴ്ച­ക­ളെ­യും ഒക്കെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന പ്ര­ദര്‍­ശ­നം ഷേ­ക്സ്പി­യ­റും എമീ­ലിയ ലാ­ന്യെ­റും മു­തല്‍ ഹെ­സ്ലോ­പ്പും ലോ­റന്‍­സും വരെ; ലൂ­യി കാ­ര­ളും കോള്‍‌­റി­ജും മു­തല്‍ ജെ­കെ റൗ­ളിം­ഗും ഗൗ­തം മല്‍­കാ­നി­യും വരെ; ആയി­രം വര്‍­ഷ­ങ്ങള്‍ കൊ­ണ്ട് വര­യ്ക്ക­പ്പെ­ട്ട നി­ല­ങ്ങ­ളും ആ സ്ഥ­ല­ജ­ല­രാ­ശി­കള്‍ ചേര്‍­ന്നു­ണ്ടാ­ക്കു­ന്ന സാ­ഹി­ത്യ­ഭൂ­മി­ക­ക­ളും­.

image

അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കണം

അ­തി­ര­പ്പ­ള്ളി ജല­വൈ­ദ്യു­ത­പ­ദ്ധ­തി നട­പ്പി­ലാ­ക്കാ­നു­ള്ള തീ­രു­മാ­നം പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പുഴ സം­ര­ക്ഷണ സമി­തി സം­സ്ഥാ­ന­മു­ഖ്യ­മ­ന്ത്രി ഉമ്മന്‍ ചാ­ണ്ടി­ക്ക് അയ­ച്ച തു­റ­ന്ന­ക­ത്ത്

image

ആഗതകുമാരി, വിഗതകുമാരി

­റെ­ഡ് ഇന്ത്യന്‍ പാര്‍­ട്ടി­യു­ടെ കരാ­ള­സം­സ്ഥാ­ന­സെ­ക്ര­ട്ട­റി പി­ണ­മാ­യി പവ­നാ­യി­ക്ക് ബങ്ക­ദേ­ശ­ത്തെ തങ്ക­പ്പെ­ട്ട എഴു­ത്തു­കാ­രി മഹാ­ശ്യാ­മാ­ദേ­വി മറി­ച്ചും തി­രി­ച്ചു­മ­യ­ച്ച കത്തു­കള്‍, കു­ത്തും കോ­മ­യും സഹി­തം സ്വ­പ്ന­ത്തില്‍ പേര്‍­ത്തും പേര്‍­ത്തും വാ­യി­ച്ച് ആര്‍­ത്തും ഓര്‍­ത്തും ഓരി­യി­ട്ടും അല­റി­ച്ചി­രി­ച്ചു­കൊ­ണ്ടാ­ണ് സം­സ്ഥാ­ന­ത്തി­ന്റെ തല­സ്ഥാ­ന­ത്ത് ­പൌ­രന്‍­സ് ഉറ­ക്ക­മു­ണ­രു­ന്ന­ത്. ഉണര്‍­ന്ന­പ്പോള്‍ മന­സ്സി­ലാ­യി, ആര്‍­ക്കൊ­ക്കെ­യോ സഞ്ച­രി­ക്കും തൊ­ലൈ­പേ­ശി­യില്‍ തന്നെ മി­സ്സ് ചെ­യ്തി­രി­ക്കു­ന്നു­വെ­ന്ന്.

image
feedback