പാലക്കാട്

ഐ.ആര്‍.റ്റി.സി.യും ജോയിയുടെ യന്ത്രവും

­രാ­ജ്യ­ത്തി­ന് മാ­തൃ­ക­യാ­കേ­ണ്ട മാ­ലി­ന്യ­സം­സ്ക്ക­ര­ണ­പ­ദ്ധ­തി അട്ടി­മ­റി­ച്ച­ത് ശാ­സ്ത്ര­സാ­ഹി­ത്യ­പ­രി­ഷ­ത്ത്; യു­വ­ഗ­വേ­ഷ­ക­ന്റെ വെ­ളി­പ്പെ­ടു­ത്തല്‍ എന്ന തല­ക്കെ­ട്ടില്‍ ബൈ­ജു ജോണ്‍ എന്ന ലേ­ഖ­ക­ന്റെ ബൈ­ലൈ­നില്‍ ­മ­റു­നാ­ടന്‍­മ­ല­യാ­ളി­ എന്ന ഓണ്‍­ലൈന്‍ ദി­ന­പ­ത്രം പ്ര­സി­ദ്ധീ­ക­രി­ച്ച സ്തോഭജനകമായ ലേ­ഖ­നം­ അജ്ഞ­ത­യും വി­വ­ര­ക്കേ­ടും പരാ­മര്‍­ശിത ഗവേ­ഷ­ക­ന്റെ കോം­പ്ലെ­ക്സും പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­താ­ണെ­ന്ന് ആര്‍­വി­ജി മേ­നോന്‍. പരി­ഷ­ത്തി­നും ഐആര്‍­റ്റി­സി­ക്കു­മെ­തി­രെ വീ­ണ്ടും അമേ­രി­ക്കന്‍ ബന്ധം ആരോ­പി­ക്കു­ന്ന ഗൂ­ഢാ­ലോ­ച­നാ­സി­ദ്ധാ­ന്ത­ത്തോ­ട് ആര്‍­വി­ജി പ്ര­തി­ക­രി­ക്കു­ന്നു­:

_____________________________________________________________

image
feedback