പ്രക്ഷോഭം

വളര്‍ത്തു(ദോഷ)മൃഗങ്ങള്‍!

­ഞാ­നൊ­രു കഥാ­കാ­രി­യാ­ണ്, കാ­ര്യ­കാ­ര­ണ­സ­ഹി­തം വസ്തു­ത­കള്‍ വി­ശ­ദീ­ക­രി­ക്കാന്‍ അറി­യി­ല്ല. അതി­നാല്‍ തന്നെ ഉള്ള ചില അഭി­പ്രാ­യ­ങ്ങ­ളും സം­ശ­യ­ങ്ങ­ളും മറ്റും പറ­യാം. ആദ്യ­മേ പറ­യ­ട്ടെ, ഡി­സം­ബര്‍ 29­നു ഞാ­നും മരി­ച്ചു, എന്റെ­യും ഒരു ഭാ­ഗം മരി­ച്ചു­... ഈ മര­ണം എനി­ക്കും എപ്പോള്‍ വേ­ണ­മെ­ങ്കി­ലും സം­ഭ­വി­ക്കാം എന്ന സാ­ധ്യത തു­റ­ന്നു തന്നെ­യി­രി­ക്കു­ന്ന­തി­നാല്‍ ഞാന്‍ ഭയ­പ്പാ­ടോ­ടെ നോ­ക്കു­ന്നു, സമൂ­ഹ­ത്തെ. സമൂ­ഹ­ത്തെ എന്നാല്‍ ബലം പ്ര­യോ­ഗി­ക്കാന്‍ മടി­യി­ല്ലാ­ത്ത പു­രു­ഷ­നേ­യും അതി­നെ ന്യാ­യീ­ക­രി­ക്കു­ന്ന അതി­നു വി­ധേ­യ­യാ­കു­ന്ന സ്ത്രീ­യേ­യും­.

image

പത്രസമരമുണ്ടോ എഡിറ്ററെ, ഒരു വാര്‍ത്ത മുക്കാന്‍?

­വ­ള­രെ­ക്കാ­ല­ത്തി­നു ശേ­ഷം മൂ­ന്നു മാ­സം ജന്മ­നാ­ട്ടില്‍ ചെ­ല­വാ­ക്കിയ ഒരു മറു­നാ­ടന്‍ മല­യാ­ളി­യാ­ണ് ഞാന്‍. ദൈ­വ­ത്തി­ന്റെ സ്വ­ന്തം നാ­ട്ടി­ലെ ഏറ്റ­വും വലിയ വി­ല്ലന്‍­മാ­രെ കാ­ണാന്‍ ദൈ­വം തമ്പു­രാന്‍ തന്നെ ഒര­വ­സ­ര­മു­ണ്ടാ­ക്കി­ത്ത­ന്നെ­ന്നാ­ണ് ഞാ­നി­പ്പോള്‍ കരു­തു­ന്ന­ത്.

­പ­ത്ത­നം­തി­ട്ട ജി­ല്ല­യി­ലെ ഒരു കൊ­ച്ചു­ഗ്രാ­മ­മാ­ണ് എന്റെ നാ­ട്. 1980 ല്‍ ഞാന്‍ അവി­ടം വി­ട്ടു. പി­ന്നീ­ടൊ­രി­ക്ക­ലും ഇരു­പ­ത്തി­യ­ഞ്ചു ദി­വ­സ­ത്തില്‍ കൂ­ടു­തല്‍ അടു­പ്പി­ച്ചു നാ­ട്ടില്‍ നില്‍­ക്കാന്‍ കഴി­ഞ്ഞി­ട്ടി­ല്ല. അങ്ങി­നെ 32 വര്‍­ഷം കഴി­ഞ്ഞു മൂ­ന്നു മാ­സം തി­ക­ച്ചു നാ­ട്ടില്‍ നില്‍­ക്കാ­നൊ­ര­വ­സ­രം കി­ട്ടു­ക­യാ­ണ്. ആന­ന്ദ­ല­ബ്ധി­ക്കി­നി എന്തു വേ­ണം­?

image
feedback