സിപിഎം

ബ്രോക്കണ്‍ ലല്ലബി ഒരുങ്ങുന്നു

ഒ­മാന്‍ കേ­ന്ദ്രീ­ക­രി­ച്ചു പ്ര­വര്‍­ത്തി­ക്കു­ന്ന ഡ്രീം­വീ­വര്‍ ഇന്റര്‍­നാ­ഷ­ണല്‍ എന്ന നാ­ട­ക­സം­ഘം അവ­ത­രി­പ്പി­ക്കു­ന്ന "ദി ബ്രോ­കെന്‍ ലല്ല­ബി" എന്ന ഇം­ഗ്ലീ­ഷ് എകാ­ഭി­നയ ­നാ­ട­കം­ അതി­ന്റെ ഒരു­ക്ക­ത്തി­ലാ­ണ്. പ്ര­ശ­സ്ത ജര്‍­മന്‍ നാ­ട­ക­കൃ­ത്തായ ബ്രെ­തോ­ല്ദ്‌ ബ്രെ­ഹ്തി­ന്റെ "The Caucasian chalk circle" എന്ന നാ­ട­ക­ത്തി­ന്റെ പു­ന­രാ­വി­ഷ്കാ­ര­മാ­ണ് "­ദി ബ്രോ­കെന്‍ ലല്ല­ബി­".

image

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?

­സി പി എമ്മി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബഹു­ജ­ന­ങ്ങ­ളെ അണി­നി­ര­ത്തി ആരം­ഭി­ച്ച ഐതി­ഹാ­സി­ക­മായ ­ഭൂ­സ­മ­രം­ ആവ­ശ്യ­ങ്ങ­ളോ­ട് ­ഭ­ര­ണ­കൂ­ടം­ അനു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ച­തി­നെ തു­ടര്‍­ന്ന് താ­ത്ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്ക­യാ­ണ­ല്ലോ. 1970-കളി­ലെ ­മി­ച്ച­ഭൂ­മി­ സമ­ര­ത്തി­നു ശേ­ഷം ഒറ്റ­പ്പെ­ട്ട ഭൂ­സ­മ­ര­ങ്ങള്‍ നട­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര വലിയ ഒരു ഭൂ­സ­മ­രം ­കേ­ര­ളം­ കണ്ടി­ട്ടി­ല്ല. ഈ സമ­ര­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും അതി­ന്റെ പി­ന്നി­ലു­ള്ള ആത്മ­വി­ശ്വാ­സ­വും എന്നും ഭൂ­സ്വാ­മി­മാ­രെ 'സ്വാ­മി­'­മാ­രാ­യി മാ­ത്രം കണ്ടു ശീ­ല­മു­ള്ള ഇന്ന­ത്തെ ഭര­ണ­വര്‍­ഗ­ത്തി­നെ ഞെ­ട്ടി­ച്ചി­ട്ടു­ണ്ട് എന്ന് അവ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളില്‍ നി­ന്നും വ്യ­ക്ത­മാ­യി­ട്ടു­ണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മി­നെ കു­റ്റം പറ­ഞ്ഞു മാ­ത്രം ശീ­ല­മു­ള്ള അനു­ഭ­വ­ഹീ­ന­രായ മറ്റൊ­രു വി­ഭാ­ഗ­ത്തി­നാ­ക­ട്ടെ ആകെ­ക്കൂ­ടി വെ­പ്രാ­ള­വും മേ­ാ­ഹ­ഭം­ഗ­വും. ഇവ­രില്‍ മഞ്ഞ­പ്പി­ത്തം പോ­ലെ കമ്മ്യൂ­ണി­സ്റ്റു-വി­രു­ദ്ധത കൊ­ണ്ട് നട­ക്കു­ന്ന­വ­രു­ണ്ട്; സ്വ­ത്വ­വാ­ദ­ത്തി­ന്റെ ധര്‍­മോ­പ­ദേ­ശ­ക­രു­ണ്ട്‌; നല്ല ഉദ്ദേ­ശ്യ­ത്തേ­ാ­ടു കൂ­ടി­യ­വ­രെ­ങ്കി­ലും വഴി­പി­ഴ­ച്ചു പോ­യ­വ­രു­ണ്ട്. ഇവ­രെ­ല്ലാം കൂ­ടി ചേര്‍­ന്ന് ഈ ഭൂ­സ­മ­ര­ത്തെ ഇക­ഴ്ത്താന്‍ ആവേ­ശം കൊ­ള്ളു­ക­യാ­ണ്.

Country: 
Default Home Page
UK Home Page
image

ഡൂള്‍ ന്യൂസ് എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്

.

.

­ഡൂള്‍ ന്യൂ­സി­ലെ കര്‍­സേ­വ­യും അതി­ലെ വൈ­രു­ദ്ധ്യ­ങ്ങ­ളും

 

­പ്രി­യ­പ്പെ­ട്ട സു­ഹൈല്‍, 

അ­റി­യി­ക്കേ­ണ്ട കാ­ര്യ­ങ്ങള്‍ അറി­യി­ക്കാ­തെ­യും പറ­യേ­ണ്ട കാ­ര്യ­ങ്ങള്‍ സമ­യ­ത്ത് പറ­യാ­തെ­യും തല­യു­യര്‍­ത്തി­പ്പി­ടി­ക്കേ­ണ്ട­പ്പോള്‍ തല കു­നി­ക്കു­ക­യും, കു­നി­യാന്‍ പറ­ഞ്ഞാല്‍ മു­ട്ടി­ലി­ഴ­യാന്‍ തയ്യാ­റാ­വു­ക­യും ചെ­യ്യു­ന്ന ഒരു മാ­ധ്യമ സം­സ്‌­കാ­ര­മാ­ണ് ഇന്നു­ള­ള­ത്. കോര്‍­പ്പ­റേ­റ്റ് ലോ­ബി­ക­ളു­ടെ­യും മത­രാ­ഷ്ട്രീയ സാ­മു­ദാ­യിക കക്ഷി­ക­ളു­ടെ­യും വാ­ലോ തല­യോ ആയി മാ­റി­പ്പോ­യി­രി­ക്കു­ന്നു മാ­ധ്യ­മ­പ്ര­വര്‍­ത്ത­നം­.

ഈ വരി­കള്‍ ഓര്‍­മ്മ­യു­ണ്ടാ­കു­മ­ല്ലോ. About Us എന്ന ലി­ങ്കില്‍ ഡൂള്‍ ന്യൂ­സി­നെ­ക്കു­റി­ച്ചു­ളള നി­ങ്ങ­ളു­ടെ അവ­കാ­ശ­വാ­ദ­ത്തി­ന്റെ ആദ്യ­ഖ­ണ്ഡി­ക­യാ­ണി­ത്. "­ചില കാ­ര്യ­ങ്ങള്‍ ഉറ­ക്കെ പറ­യേ­ണ്ട­തു­ണ്ട­ന്ന തി­രി­ച്ച­റി­വാ­ണ് ­ഡൂള്‍ ന്യൂ­സ്.­കോം­" എന്നും താ­ങ്കള്‍ വീ­മ്പു പറ­യു­ന്നു­ണ്ട്. തു­റ­ന്നു­ചോ­ദി­ക്ക­ട്ടെ, സു­ഹൃ­ത്തേ. നു­ണ­ക­ളാ­ണോ നി­ങ്ങള്‍ ഉറ­ക്കെ­പ്പ­റ­യു­ന്ന­ത്?

Country: 
Default Home Page
UK Home Page
image

പട്ടികജാതി ക്ഷേമസമിതി എന്തിന്?

­സി­പി­ഐ­(എം­)­ന്റെ നേ­തൃ­ത്വ­ത്തില്‍ ഈയി­ടെ സം­ഘ­ടി­പ്പി­ച്ച ­പ­ട്ടി­ക­ജാ­തി­ ക്ഷേമ സമി­തി­ക്കെ­തി­രെ ചില കോ­ണു­ക­ളില്‍ നി­ന്ന് വി­മര്‍­ശ­ന­ങ്ങള്‍ ഉയര്‍­ന്നു­വ­രി­ക­യു­ണ്ടാ­യി­.  ­സി­പി­ഐ­(എം­) ­ജാ­തി­ സം­ഘ­ടന ഉണ്ടാ­ക്കു­ന്നു എന്ന­താ­യി­രു­ന്നു വി­മര്‍­ശ­ന­ങ്ങ­ളു­ടെ കേ­ന്ദ്ര­ബി­ന്ദു. ജാ­തി­യെ വല്ലാ­തെ പ്ര­ണ­യി­ക്കു­ന്ന ചി­ലര്‍, ‘ഒ­ടു­വില്‍ നി­ങ്ങള്‍ ജാ­തി­യു­ടെ പ്രാ­ധാ­ന്യം തി­രി­ച്ച­റി­ഞ്ഞ­ല്ലോ’ എന്ന് പറ­ഞ്ഞ­പ്പോള്‍ ജാ­തി വി­രു­ദ്ധ­രു­ടെ ആക്ഷേ­പം , സി­പി­ഐ­(എം) ­വര്‍­ഗ്ഗ­രാ­ഷ്ട്രീ­യം­ ഉപേ­ക്ഷി­ച്ച് ­ജാ­തി­രാ­ഷ്ട്രീ­യം­ സ്വീ­ക­രി­ക്കു­ന്നു എന്നാ­യി­രു­ന്നു.

image

മുസ്ലിം ലീഗിന്റെ വിലാപങ്ങൾ

­മു­സ്ലിം ലീ­ഗി­നെ സം­ഘ­ടി­ത­മാ­യി ചി­ലർ വള­ഞ്ഞി­ട്ടാ­ക്ര­മി­ക്കു­ക­യാ­ണെ­ന്നു ലീ­ഗ് നേ­താ­വ് ഇ ടി മു­ഹ­മ്മ­ദ് ബഷീർ വി­ല­പി­ക്കു­ന്നു. ലീ­ഗി­നെ­തി­രെ ഓരോ ദി­വ­സ­വും ഓരോ കഥ­കൾ മെ­ന­യു­ക­യാ­ണ് ചി­ല­രെ­ന്നു പ്ര­മുഖ മല­യാള പത്ര­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ലേ­ഖ­ന­ത്തിൽ ഇടി മു­ഹ­മ്മ­ദ് ബഷീർ പരി­ത­പി­ക്കു­ന്നു. പ്ര­ധാ­ന­മാ­യും കേ­ര­ള­ത്തി­ലെ മത­സൌ­ഹാ­ർ­ദ്ദ­വും സാ­മു­ദാ­യിക സന്തു­ല­ന­വും മു­സ്ലിം ലീ­ഗ് തകർ­ക്കു­ന്നു, ലീ­ഗ് തീ­വ്ര­വാ­ദ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു, അധി­കാ­ര­ത്തി­ലി­രു­ന്നു­കൊ­ണ്ട് ലീ­ഗ് അനർ­ഹ­മാ­യ­തു വാ­ങ്ങി­ക്കൂ­ട്ടു­ന്നു, മു­സ്ലിം ലീ­ഗാ­ണ് ഇപ്പോ­ഴു­ള്ള ­യു­ഡി­എ­ഫ് സർ­ക്കാ­രി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്, ഭൂ­രി­പ­ക്ഷ­ത്തി­നു ഈ ഭര­ണ­ത്തിൽ രക്ഷ­യി­ല്ല എന്നി­ത്യാ­ധി ആരോ­പ­ണ­ങ്ങ­ളാ­ണ് ലീ­ഗി­നെ­തി­രെ വി­വി­ധ­കോ­ണു­ക­ളിൽ നി­ന്നു ഉയർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്നാ­ണ് ലീ­ഗ് പരാ­തി­പ്പെ­ടു­ന്ന­തു­്. മാ­ത്ര­മ­ല്ല യു­ഡി­എ­ഫി­ലെ ചി­ലർ തന്നെ ലീ­ഗി­നെ ഒറ്റ­പ്പെ­ടു­ത്താൻ ശ്ര­മി­ക്കു­ന്നു എന്ന ആരോ­പ­ണ­വും ലീ­ഗ് ഉന്ന­യി­ക്കു­ന്നു­ണ്ട്.

image

ച്ഛര്‍ദ്ദിയും ഭക്ഷണവും തമ്മിലുള്ള വ്യത്യാസങ്ങള്‍

­പ്ര­തി­പ­ക്ഷ­നേ­താ­വും തല­മു­തിര്‍­ന്ന ­സി­പി­എം­ നേ­താ­വു­മായ ­വി എസ് അച്യു­താ­ന­ന്ദന്‍ കഴി­ഞ്ഞ കു­റ­ച്ചു­നാ­ളു­ക­ളാ­യി പാര്‍­ട്ടി­യു­ടെ പ്ര­ഖ്യാ­പി­ത­ന­യ­ത്തി­നും പെ­രു­മാ­റ്റ­സം­ഹി­ത­യ്ക്കും തീ­രു­മാ­ന­ങ്ങള്‍­ക്കും വി­രു­ദ്ധ­മാ­യി താന്‍​ നട­ത്തിയ പ്ര­വൃ­ത്തി­കള്‍ തെ­റ്റാ­യി­പ്പോ­യെ­ന്നു പര­സ്യ­മാ­യി ഏറ്റു­പ­റ­ഞ്ഞി­രി­ക്കു­ന്നു.

image

സിപിഎമ്മും ആര്‍എസ്എസ്സും ഒന്നിക്കുമോ?

­സി­പി­എ­മ്മും ആര്‍എ­സ്എ­സ്സും ഒന്നി­ക്കു­മോ? മല­യാ­ളി­കള്‍ അവ­രു­ടെ ഏറ്റ­വും വന്യ­മായ ഭീ­തി­സ്വ­പ്ന­ങ്ങ­ളില്‍­പ്പോ­ലും കാ­ണാ­ത്തൊ­രു കാ­ര്യം, ചി­ന്തി­ക്കാ­ത്തൊ­രു കാ­ര്യം ഇപ്പോള്‍ പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ചര്‍­ച്ച­യ്ക്കു­വ­ന്നി­രി­ക്കു­ന്നു. ഇട­തു­പ­ക്ഷ­പ്ര­സ്ഥാ­ന­മായ സി­പി­എ­മ്മും തീ­വ്ര­വ­ല­തു­പ­ക്ഷ­മെ­ന്നു പേര്‍­കൊ­ണ്ട ആര്‍എ­സ്എ­സ്സും ഒന്നി­ക്കു­മോ എന്ന­താ­ണാ ചി­ന്ത.
ആര്‍എ­സ്എ­സ്സി­ന്റെ മു­ഖ­പ­ത്ര­മായ കേ­സ­രി­യി­ലാ­ണ് ഈ ചര്‍­ച്ച­യ്ക്കു കാ­ര­ണ­മാ­കു­ന്ന ലേ­ഖ­നം വന്നി­രി­ക്കു­ന്ന­ത്. സം­ഘ­ട­ന­യു­ടെ ഔദ്യേ­ാ­ഗി­ക­മായ പ്ര­തി­ക­ര­ണ­മെ­ന്ന നി­ല­യില്‍­ത്ത­ന്നെ­യാ­ണു ലേ­ഖ­നം വന്നി­രി­ക്കു­ന്ന­ത്.

image

സംഘപരിവാർ സൌഹൃദഹസ്തം എന്ന ധൃതരാഷ്ട്രാലിംഗനം

­മ­ഹാ­ഭാ­ര­ത­യു­ദ്ധ­ത്തിൽ കൌ­ര­വ­രെ പരാ­ച­യ­പ്പെ­ടു­ത്തി വി­ജ­യ­ശ്രീ­ലാ­ളി­ത­രായ പാ­ണ്ഡ­വർ, വലി­യ­ച്ച­നും ശത്രു­പ­ക്ഷ­മായ കൌ­ര­വ­രു­ടെ പി­താ­വു­മായ കൌ­ര­വ­രാ­ജാ­വ് ധൃ­ത­രാ­ഷ്ട്ര­രെ സന്ദർ­ശി­ക്കു­ന്ന സന്ദർ­ഭം. പു­ത്ര­ന­ഷ്ടം കടി­ച്ച­മർ­ത്തി­ക്കൊ­ണ്ട് പഞ്ച­പാ­ണ്ഡ­വ­രെ ഒരോ­രു­ത്ത­രാ­യി ആലിം­ഗ­നം ചെ­യ്യു­ക­യാ­ണ് ധൃ­ത­രാ­ഷ്ട്രർ. ധൃ­ത­രാ­ഷ്ട്ര­രു­ടെ പ്ര­ത്യേക മാ­ന­സിക അവ­സ്ഥ കണ്ട­റി­ഞ്ഞ പാ­ണ്ഡവ പക്ഷ­ത്തു­ള്ള ശ്രീ­കൃ­ഷ്ണൻ പാ­ണ്ഡ­വ­രിൽ മൂ­ത്ത­വ­നായ യു­ധി­ഷ്ടി­ര­നു ശേ­ഷം ആലിം­ഗ­ന­ത്തി­നു തയ്യാ­റെ­ടു­ക്കു­ന്ന ഭീ­മ­നു പക­രം ഭീ­മ­ന്റെ മാ­തൃ­ക­യിൽ ഉള്ള പാ­റ­ക്ക­ക്ഷ്ണം അന്ധ­നായ ധൃ­ത­രാ­ഷ്ട്ര­രു­ടെ മു­ൻ­പിൽ വച്ചു­കൊ­ടു­ക്കു­ന്നു. ഭീ­മ­നോ­ടു­ള്ള പക മന­സിൽ വച്ച് ധൃ­ത­രാ­ഷ്ട്രർ ശക്ത­മാ­യി നട­ത്തു­ന്ന ആലിം­ഗ­ന­ത്തി­ന്നി­ടെ ഭീ­മ­നു പക­രം വച്ച പാ­റ­ക്ക­ല്ലു തകർ­ന്നു തരി­പ്പ­ണ­മായ സം­ഭ­വം മഹാ­ഭാ­രത കഥ­യിൽ വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ട്. മന­സ്സിൽ പക­വെ­ച്ചു, മു­ഖ­ത്ത് ചി­രി­വ­രു­ത്തി ശത്രു­വി­നെ വലി­ച്ചു­മു­റു­ക്കി നശി­പ്പി­ക്കു­ന്ന ഈ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാ­ണ് പി­ന്നീ­ട് ‘ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­നം’ എന്ന പേ­രിൽ കു­പ്ര­സി­ദ്ധി നേ­ടി­യ­ത്.

image

കൂടംകുളം: മാദ്ധ്യമകാപട്യത്തിന്റെ പുതിയമുഖം

­വേ­ട്ട­ക്കാ­ര­നൊ­പ്പം ഓടു­ക­യും മു­യ­ലി­ന്റെ ദൈ­ന്യാ­വ­സ്ഥ­യില്‍ സഹ­ത­പി­ക്കു­ക­യും ചെ­യ്യു­ന്ന­ത് വള­രെ പഴ­ക്കം­ചെ­ന്ന ഒരു തന്ത്ര­മാ­ണ്. ഈ തന്ത്രം വള­രെ മി­ടു­ക്കോ­ടെ പയ­റ്റു­ന്ന കേ­ര­ള­ത്തി­ലെ വല­തു­പ­ക്ഷ­മാ­ദ്ധ്യ­മ­ങ്ങള്‍ ­കൂ­ടം­കു­ളം­ ആണ­വ­നി­ല­യ­ത്തി­ന്റെ കാ­ര്യ­ത്തി­ലും അത് സമര്‍­ത്ഥ­മാ­യി നട­പ്പി­ലാ­ക്കു­ക­യു­ണ്ടാ­യി. ആണ­വോര്‍­ജ്ജ­ത്തേ­യും അതു­മാ­യി ബന്ധ­പ്പെ­ട്ട രാ­ഷ്ട്രീ­യ­പാര്‍­ട്ടി­ക­ളു­ടെ നയ­ങ്ങ­ളേ­യും ചര്‍­ച്ച ചെ­യ്യു­ന്ന­തി­നേ­ക്കാള്‍ അവര്‍­ക്ക് താ­ത്പ­ര്യ­മു­ണ്ടാ­യി­രു­ന്ന­ത് ഈ വി­ഷ­യ­ത്തില്‍ സി­പി­ഐ­(എം­)­നെ പ്ര­തി­ക്കൂ­ട്ടില്‍ നിര്‍­ത്താ­നാ­യി­രു­ന്നു.

image

പപ്പിലിയോ ബുദ്ധ: ദലിത് രാഷ്ട്രീയവും ആവിഷ്കാരസ്വാതന്ത്ര്യവും

­ഗാ­ന്ധി വി­മർ­ശ­ന­ത്തി­ന്റെ പേ­രിൽ സെ­ൻ­സർ­ബോ­ർ­ഡ് അനു­മ­തി നി­ഷേ­ധി­ച്ച സി­നി­മ­യു­ടെ ഒരു സ്വ­കാ­ര്യ പ്ര­ദർ­ശ­നം ചൊ­വ്വാ­ഴ്ച (18/09/2012) തി­രു­വ­ന­ന്ത­പു­രം അജ­ന്താ തീ­യ­റ്റ­റിൽ നട­ന്നു. സെ­ൻ­സർ ബോ­ർ­ഡി­ന്റെ നട­പ­ടി ആവി­ഷ്കാ­ര­സ്വാ­ത­ന്ത്ര്യ­ത്തി­നു മേ­ലു­ള്ള കട­ന്നു കയ­റ്റം എന്ന് വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ട­പ്പോൾ സെ­ൻ­സർ ചെ­യ്യാ­ത്ത ചി­ത്ര­ത്തി­ന്റെ ഈ സ്വ­കാ­ര്യ പ്ര­ദർ­ശ­നം അതി­നെ­തി­രെ­യൊ­രു പ്ര­തി­ഷേ­ധ­സ­മ­ര­മാ­യി­രു­ന്നു. ­സി­നി­മ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന ദലി­ത­രു­ടെ ചില സം­ഘ­ട­നാ പ്ര­തി­നി­ധി­ക­ളും സി­നി­മാ­പ്ര­വർ­ത്ത­ക­രും മാ­ദ്ധ്യ­മ­പ്ര­വർ­ത്ത­ക­രു­മ­ട­ക്കം ക്ഷ­ണി­ക്ക­പ്പെ­ട്ട ഒരു കൂ­ട്ടം ആളു­ക­ളാ­യി­രു­ന്നു സി­നിമ കാ­ണു­വാൻ എത്തി­യ­ത്.

image
feedback